Download Manorama Online App
തൊടുപുഴ ∙ മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് (50 ലക്ഷം രൂപ) മലയാളിയായ ഫ്രണൽ ബെൻ ജേക്കബ് അർഹനായി. ‘ഇക്കണോമിക് പോളിസീസ് ഫോർ ഗ്ലോബൽ ട്രാൻസിഷനിങ്’ വിഷയത്തിൽ ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന പ്രോഗ്രാമിലേക്കാണു പ്രവേശനം.
പ്ലസ് ടു പഠനം കഴിഞ്ഞ് എയ്റോനോട്ടിക്കൽ എൻജിനീയറിങ് പഠിക്കാൻ കോയമ്പത്തൂരിലേക്കു വണ്ടി കയറി. പക്ഷേ, പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട് മനസ്സിനിണങ്ങിയ ജോലി കിട്ടാതെവന്നപ്പോൾ കൂട്ടുകാർക്കൊപ്പം ബാംഗ്ലൂരിലേക്കു തിരിച്ചു. ടെക്നിക്കൽ അനലിസ്റ്റായി ജോലി ലഭിച്ചെങ്കിലും ഐടി ജോലിയുടെ മാനസികസമ്മർദം താങ്ങാനാകാതെ വന്നപ്പോൾ ഔദ്യോഗികമായി രാജി അറിയിക്കുകപോലും ചെയ്യാതെ ‘ഒറ്റ മുങ്ങലായിരുന്നു’.
സപ്ലികളുടെ മുന്നിൽ പകച്ചുപോയ എൻജിനീയറിങ് പഠനം പാതിവഴിയിൽ അവസാനിപ്പിക്കുമ്പോൾ പ്രവീണിനെ വരവേറ്റതു ചുറ്റുമുള്ളവരുടെ പരിഹാസവും കുത്തുവാക്കുകളും മാത്രമായിരുന്നു. നാലാം സെമസ്റ്ററിൽ 18 സപ്ലികൾ എന്ന വിഷാദഭാരവും പേറി എൻജിനീയറിങ്ങിനോടു ‘സുല്ലിട്ട’ പ്രവീൺ പക്ഷേ, ആ പരിഹാസങ്ങൾക്കു മുന്നിൽ വീഴാൻ
കൊച്ചി വടുതല ചിന്മയ വിദ്യാലയയിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു സിദ്ധാർഥ് രാംകുമാർ. ഓപ്പണിങ് ബാറ്റ്സ്മാനും ഓഫ്സ്പിൻ ബോളറും– ഫലത്തിൽ ഓൾറൗണ്ടർ. സിദ്ധാർഥ് ശരിക്കും ഓൾറൗണ്ടറായത് ഇത്തവണ സിവിൽ സർവീസസ് പരീക്ഷാഫലം വന്നപ്പോഴാണ്. വീട്ടുകാർക്കു പോലും സർപ്രൈസ് നൽകി ദേശീയ തലത്തിൽ നാലാം
കൃഷ്ണയെ ഇപ്പോൾ എല്ലാവരും വിളിക്കുന്നത് ‘ഹിദ’ എന്നാണ്. അവരോടു കൃഷ്ണ പറയും- ‘ഹിദ എന്റെ മകളാണ്’. ഹിദ എന്നാൽ അറബിക്കിൽ ‘ഷൂ’ എന്നർഥം. കരിയറിനും സ്റ്റാർട്ടപ്പിനും വേണ്ടി വേറിട്ട ആശയങ്ങൾ തേടിപ്പോകു ന്നവരുണ്ട്. കൃഷ്ണ അങ്ങനെ കണ്ടെത്തിയ ആശയമാണ് ‘ഷൂ ലോൺഡ്രി’. ഷൂ വൃത്തിയാക്കിക്കൊടുക്കുന്ന സ്ഥാപനം. അതിന് ‘ഹിദ
യുഎസിലെ മേഴ്സി യൂണിവേഴ്സിറ്റി അസോഷ്യേറ്റ് പ്രഫസർ ഡോ. റെനു ഏബ്രഹാം വർഗീസിന് ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പ്രോഗ്രാം അവാർഡ്. യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റും ഫുൾബ്രൈറ്റ് ഫോറിൻ സ്കോളർഷിപ് ബോർഡുമാണ് അവാർഡ് പ്രഖ്യാപിച്ചത്.
കൊച്ചി ∙ കണ്ണൂർ തോട്ടട എസ്എൻ കോളജിനു സമീപം ‘ശ്രീപൂജ’യിൽ പൂജ ചാത്തോത്തിന് യൂറോപ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ കൺസോർഷ്യം നൽകുന്ന ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (50 ലക്ഷം രൂപ). അഡ്വാൻസ്ഡ് ഡിസൈൻ ഓഫ് സസ്റ്റൈനബിൾ ഷിപ്സ് ആൻഡ് ഓഫ് ഷോർ സ്ട്രക്ചേർസ് എന്ന വിഷയത്തിലെ പഠനത്തിനാണിത്. കോലഞ്ചേരി കടയിരുപ്പ്
ഐഎഎസ് മോഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നെങ്കിലും പഠനത്തിന്റെ ഭാഗമായി 2019ൽ ഭരണ പരിഷ്കരണ കമ്മിഷനിൽ ഇന്റേൺഷിപ് ചെയ്യാനും കേരള കേഡറിലെ ഐഎഎസുകാരെ പരിചയപ്പെടാനും അവസരം ലഭിച്ചതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. സ്ഥിരമായി കൂടുതൽ സമയം പഠനത്തിനു വേണ്ടി മാത്രം ചെലവഴിക്കാതെ വായനയും മറ്റു പാഠ്യേതര
സിവിൽ സർവീസ് സ്വന്തമാക്കാൻ പരന്ന വായനയും പത്ര പാരായണവും പതിവാക്കണമെന്നതാണ് ഞാൻ ശീലിച്ച അടിസ്ഥാന പാഠം. ചെന്നിത്തല ജവാഹർ നവോദയ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ വാഹനാപകടത്തിൽ വലതു കൈ മുട്ടിനു താഴെവച്ച് മുറിച്ചു നീക്കേണ്ടി വന്നു. ഭിന്നശേഷിക്കാരിയാണ് എന്ന തോന്നൽ പിന്നീട് നടന്ന ഒരു പരീക്ഷയിലും
∙ ഫെബിൻ ജോസ് തോമസ് (133): കൊല്ലം പത്തനാപുരം പിടവൂർ വല്യാനേത്ത് ബംഗ്ലാവിൽ ഗവ.കോൺട്രാക്ടർ ജോസ് തോമസിന്റെയും ലതയുടെയും മകൻ. കോഴിക്കോട് എൻഐടിയിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരി. ∙ വിനീത് ലോഹിതാക്ഷൻ (160): എറണാകുളം പെരുമ്പാവൂർ കോടനാട് കുറിച്ചിലക്കോട് ശ്രീദേവി വിലാസത്തിൽ റിട്ട.എസ്ബിഐ മാനേജർ
ആദ്യ ശ്രമത്തിൽ തന്നെ 93-ാം റാങ്ക് നേടിയതിന്റെ ത്രില്ലിലാണ് ആനി ജോർജ്. ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും നൂറിൽ താഴെ റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആനി പറഞ്ഞു.
ആദ്യ ഊഴത്തിൽ തന്നെയുള്ള വിജയത്തിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം തിരുമല സ്വദേശി ഫാബി റഷീദ്. തിരുവനന്തപുരം ഐസറിൽ 5 വർഷം നീണ്ട ബിഎസ്–എംഎസ് (ബയോളജി) പഠനം പൂർത്തിയാക്കിയ ഫാബി 2022 ൽ പൂർണമായും സിവിൽ സർവീസ് പരിശീലനത്തിലേക്കു തിരിഞ്ഞു. സോഷ്യോളജിയായിരുന്നു ഓപ്ഷനൽ വിഷയം.
തിരുവനന്തപുരം ∙ 8–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് കസ്തൂരി ഷാ ഇംഗ്ലിഷ് കവിതകൾ അടങ്ങിയ തന്റെ ആദ്യ പുസ്തകമായ ‘ആർട്ട് ഓഫ് മൈൻഡ്’ പ്രസിദ്ധീകരിക്കുന്നത്. 3 വർഷം മുൻപ് 3–ാം പുസ്തകം പ്രസിദ്ധീകരിച്ചു. ഇംഗ്ലിഷ് കവിതകളും ചെറുകഥകളും എഴുതുന്ന കസ്തൂരിക്ക് ഇഷ്ട വിഷയമായ സാഹിത്യത്തെപ്പറ്റി സംസാരിക്കാൻ യുട്യൂബ്
അടൂർ (പത്തനംതിട്ട) ∙ 3 തവണ സിവിൽ സർവീസസ് പരീക്ഷ എഴുതി കൈവിട്ടുപോയെങ്കിലും തോറ്റു കൊടുക്കാതെ 4–ാം തവണയും എഴുതിയാണ് ബെൻജോ പി.ജോസിന്റെ വിജയം. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്നു ബിഎസ്സി മാത്സ് പൂർത്തിയാക്കിയശേഷം എൽഎൽബിക്കു പഠിക്കുമ്പോഴാണ് സിവിൽ സർവീസസ് പരിശീലനം തുടങ്ങിയത്. പത്തനംതിട്ട പ്രിൻസിപ്പൽ
ആറാം ശ്രമത്തിൽ സിവിൽ സർവീസസ് റാങ്ക് 40 ആയി ഉയർത്തി പി.പി.അർച്ചന. 2019 ൽ 334–ാം റാങ്ക് നേടി പോസ്റ്റൽ സർവീസിൽ ചേർന്ന അർച്ചന പിറ്റേവർഷം 99–ാം റാങ്കോടെ റവന്യു സർവീസിലെത്തി. ബെംഗളൂരുവിൽ ഇൻകംടാക്സ് അസി. കമ്മിഷണറായിട്ടും റാങ്ക് മെച്ചപ്പെടുത്താൻ നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് ഇത്തവണത്തെ വിജയം.
ഇത്തവണത്തെ സിവിൽ സർവീസസ് ജേതാക്കളിലെ മറുനാടൻ മലയാളി സാന്നിധ്യമാണ് വിഷ്ണു. പിതാവ് തിരുവല്ല തലവടി നെടുങ്ങാട്ട് മഠത്തിൽ ശശികുമാർ മുൻപ് എൻജിനീയറായിരുന്നു; ഇപ്പോൾ ബിസിനസ് നടത്തുന്നു. അമ്മ സുമ സ്കൂൾ അധ്യാപിക. കുടുംബം കാൽ നൂറ്റാണ്ടായി ഗുജറാത്തിലാണ്.
കൊച്ചി ∙ സിവിൽ സർവീസസ് പരീക്ഷയിൽ സിദ്ധാർഥ് രാംകുമാറിന്റെ നാലാം റാങ്ക് വീട്ടുകാർക്ക് സർപ്രൈസാണ്. ഐപിഎസ് പരിശീലനത്തിനായി ഹൈദരാബാദിലെ നാഷനൽ പൊലീസ് അക്കാദമിയിലുള്ള സിദ്ധാർഥ് ഇത്തവണ പരീക്ഷയെഴുതുന്ന കാര്യം വീട്ടുകാരോടുപോലും പറഞ്ഞിരുന്നില്ല. ദേശീയ തലത്തിൽ നാലാം റാങ്ക് എന്നു കേട്ടപ്പോൾ അതു സിദ്ധാർഥിനു
പഠനവുമായുള്ള ‘ടച്ച്’ വിട്ടിട്ടു വർഷങ്ങളായി, ഇനി എങ്ങനെ പഠിക്കുമെന്നു ആശങ്കപ്പെടുന്നവർ തീർച്ചയായും പരിചയപ്പെടേണ്ട ആളാണ് എൻ.രാഗേഷ് കുമാർ. കരസേനയിൽ 17 വർഷം സേവനത്തിനു ശേഷമാണ് കോഴിക്കോട് അയിനിക്കാട് സ്വദേശി രാഗേഷ് പിഎസ്സിയുടെ ദൗത്യം ആരംഭിച്ചത്. വില്ലേജ്ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയിൽ കാസർകോട് ജില്ലയിലെ
എൻജിനീയറിങ് ബിരുദവും നേടി ചെന്നൈയിലേക്കു വണ്ടി കയറുമ്പോൾ എല്ലാ ചെറുപ്പക്കാരെയും പോലെ മാത്യു ആന്റണിയും സ്വപ്നം കണ്ടതു വൈറ്റ് കോളർ ഉദ്യോഗത്തിന്റെ നിറപ്പകിട്ടായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജോലിയുടെ തിരക്കും സമ്മർദവും ഒപ്പം അനിശ്ചിതത്വവും കാരണം ആ സ്വപ്നം ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ ആയപ്പോൾ മാത്യു സർക്കാർ
ഇതുവരെ എഴുതിയത് 11 പിഎസ്സി പരീക്ഷകൾ. പതിനൊന്നിലും മിന്നുന്ന വിജയം, റാങ്കിന്റെ തലപ്പൊക്കം. 25 വയസ്സിനു ള്ളിൽ റാങ്ക് ലിസ്റ്റുകളിൽ രണ്ടക്കം കടന്ന മുഹമ്മദ് ഫാസിലിനോട് കൂട്ടുകാർ അസൂയയോടെ പറയും; ഭാഗ്യവാൻ! അതു കേട്ട് ഫാസിൽ തിരുത്തും: ഭാഗ്യമല്ല, കഠിനാധ്വാനത്തിന്റെ ഫലം. സ്കൂൾ പഠനകാലത്ത് സാധാരണ വിദ്യാർഥി
എതിരാളിയുടെ രഹസ്യങ്ങൾ ചോർത്തിയാൽ യുദ്ധം പാതി ജയിച്ചെന്നാണു പറയുക. അപ്പോൾ അവരുടെ സന്ദേശങ്ങൾ അതേപടി തന്നെ ചോർത്തിയാലോ ? അതാണ് ‘തംബുര’ (ടെറസ്ട്രിയൽ ഹൈ ഓൾട്ടിറ്റ്യൂഡ് മൾട്ടിബാൻഡ് യൂട്ടിലിറ്റി റേഡിയോ അനലൈസർ) എന്ന ചെറു ഉപകരണത്തിന്റെ പണി. യുദ്ധമുന്നണിയിൽ സൈന്യത്തിനു മുതൽക്കൂട്ടാകുന്ന ഈ ഉപകരണത്തിനു
ഏറ്റവും വിശ്വാസയോഗ്യമായ ജീവചരിത്ര വിവരണങ്ങള് നല്കുന്ന മാര്ക്വിസ് പബ്ലിക്കേഷന്സിന്റെ ‘ഹു ഈസ് ഹു’ പട്ടികയില് പ്രമുഖ എന്ഡോക്രൈനോളജിസ്റ്റ് ഡോ. സനം ലത്തീഫ് ഇടം പിടിച്ചു. മാസച്യുസിറ്റ്സ് മൗണ്ട് ഓബേൺ ഹോസ്പിറ്റലിലെ സ്റ്റാഫ് ഫിസിഷ്യനും ഹാര്വഡ് മെഡിക്കല് സ്കൂളിലെ അധ്യാപികയുമായ ഡോ. സനം ലത്തീഫ്
മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (50 ലക്ഷം രൂപ) കോട്ടയം സ്വദേശിനി നേഹ ലിജോയ്ക്കു ലഭിച്ചു.
‘എന്റെ ലതിക ടീച്ചറിനാണു ഞാൻ ഈ റാങ്ക് സമർപ്പിക്കുന്നത്. ഇപ്പോൾ എവിടെയുണ്ടെന്നു പോലും അറിയാത്ത എന്റെ പ്രിയ ടീച്ചർക്കുവേണ്ടിയാണീ നേട്ടം’–. ഹൈസ്കൂൾ ടീച്ചർ (മലയാളം) പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ ആറാം റാങ്കിന്റെ ആഹ്ലാദത്തിലും ജിഷിയുടെ മനസ്സ് ഒരുപാടു കാലം പിറകോട്ടു സഞ്ചരിക്കുന്നു. അധ്യാപികയാകണമെന്ന
മൂന്നു പെൺമക്കളും ഭർത്താക്കന്മാരും സർക്കാർ ജോലിക്കാരാണെന്നു പറയുമ്പോൾ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ കെ.സോമശേഖരൻ നായർക്കും ഗിരിജാദേവിക്കും കണ്ണുകളിൽ അഭിമാനത്തിളക്കം. ഇളയ മകൾ ജി.എസ്.റോഷ്നിക്ക് ഈ അഭിമാനത്തോടൊ പ്പം മറ്റൊരു സന്തോഷം ചേർത്തുവയ്ക്കാനു ണ്ട്. കേരളത്തിലെ ആദ്യ ബാച്ച് വനിതാ ബീറ്റ്
ചാവക്കാട് ∙ ഫ്രീക്വൻസി കോമ്പ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ ഇന്റർനെറ്റ് വേഗം വർധിപ്പിക്കുന്ന ഗവേഷണത്തിന് തൃശൂർ കൈപ്പറമ്പ് സ്വദേശി അർജുൻ കുറൂരിന് 1.8 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്. ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിലെ സിലിക്കൺ ഫോട്ടോണിക്സ് ഫോർ ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ വിഭാഗത്തിൽ 3
2013ൽ ആദ്യം എച്ച്എസ്ടി പരീക്ഷയെഴുതിയെങ്കിലും മികച്ച റാങ്ക് നേടാൻ സാധിച്ചില്ല. സാഹിത്യം മാത്രം വായിച്ചിരുന്നാൽ പിഎസ്സി പരീക്ഷ വിജയിക്കാൻ കഴിയില്ലെന്ന തിരിച്ചറിവുകൂടിയായി ആ പരാജയം. കാസർകോട് കുമ്പളയിലേക്കു വിവാഹം ചെയ്തെത്തിയ ബീന അവിടെ സി ബിഎസ്ഇ സ്കൂളിൽ താൽക്കാലിക അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
പ്രശസ്തമായ ഗ്ലോബൽ യങ് അക്കാദമിയിൽ ഏർലി കരിയർ യങ് സയന്റിസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ടു മലയാളി വനിതകൾ. ഇവർ ഉൾപ്പെടെ 5 ഇന്ത്യക്കാരടക്കം, 30 രാജ്യങ്ങളിൽ നിന്നായി 45 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗ്ലോബൽ യങ് അക്കാദമി വാഷിങ്ടനിൽ നടത്തുന്ന കോൺഫറൻസിലാകും അംഗത്വം നൽകുക. ന്യൂഡൽഹി ഐസിഎആറിൽ സീനിയർ
ലണ്ടൻ കിംഗ്സ് കോളജിൽ എംഎസ്സി ഇന്റർനാഷനൽ ഡവലപ്മെന്റ് വിദ്യാർഥിനിയായ ദേവിക പ്രകാശിന്റെ പ്രബന്ധത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ലണ്ടനിലെ പത്ത് യൂണിവേഴ്സിറ്റികൾ ചേർന്ന് സംഘടിപ്പിച്ചതാണ് കോൺഫറൻസ്. ലണ്ടൻ ഇംപീരിയൽ കോളജിലാണ് കോൺഫറൻസ് നടന്നത്. പത്ത് യൂണിവേഴ്സിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറു
നീലേശ്വരം (കാസർകോട്) :പടന്നക്കാട് സ്വദേശിനി ബി.അമൃതപ്രിയയ്ക്ക് ബ്രിട്ടനിൽ 2 കോടി രൂപയുടെ ഗവേഷണ ഫെലോഷിപ്. മോളിക്യുലർ എന്റമോളജിയിൽ 3 വർഷം ബ്രിട്ടനിലും ഒരു വർഷം ഫ്രാൻസിലുമായി ഗവേഷണത്തിനാണ് നോർവിച്ചിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയുടെ ഫെലോഷിപ് ലഭിച്ചത്. മഹാരാഷ്ട്ര കാർഷിക സർവകലാശാലയിൽനിന്ന്
പാലക്കാട് :കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ് (സിഎംഎ) പരീക്ഷയിൽ രാജ്യത്ത് ഒന്നാം റാങ്ക് നേടി കെ.നവീൻ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ നവീൻ 22–ാം വയസ്സിൽ തന്റെ ആദ്യ ശ്രമത്തിലാണു നേട്ടം കൈവരിച്ചത്. ഫൈനൽ പരീക്ഷയിൽ 800ൽ 551 മാർക്കോടെയാണ് ഒന്നാമതെത്തിയത്. ഈ വർഷം 10.5 ആണ് വിജയശതമാനം. 2021ൽ
നിലത്തെഴുതി ഹൃദയത്തിലുറയ്ക്കുന്ന അമ്മമലയാള ത്തിന്റെ നുറുങ്ങുകൾ നുകരാൻ ഇന്നും മണക്കാട് പ്ലാപ്പിള്ളിൽ വീട്ടിൽ എത്തുന്നവർ ഏറെ. മാതൃഭാഷ അധ്യാപനത്തിൽ 50 വർഷത്തിലേക്ക് കടക്കുകയാണ് നിലത്തെഴുത്ത് ആശാൻ കളരിയിലെ ആശാട്ടി കെ.എസ്.സുലോചന.
തിരുവല്ല :നെതർലൻഡ്സിലെ ഡെൽഫ്റ്റ് സാങ്കേതിക സർവകലാശാലയിൽ കെമിസ്ട്രിയിൽ 2 വർഷത്തെ ഗവേഷണം നടത്തുന്നതിന് കല്ലൂപ്പാറ സ്വദേശി ഡോ. എലിസബത്ത് മറിയം തോമസിന് 1.8 കോടി രൂപയുടെ മേരി ക്യൂറി ആക്ഷൻ സ്കോളർഷിപ്. ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിൽ ഗവേഷണം നടത്തിവരവെയാണ് ഈ അംഗീകാരം. തിരുവനന്തപുരം ഐസറിൽ നിന്നു 2022ൽ
കോഴിക്കോട് :ഫിൻലൻഡിലെ എൽയുടി യൂണിവേഴ്സിറ്റിയിൽ ഗ്രീൻ കെമിക്കൽ ടെക്നോളജിയിൽ 4 വർഷത്തെ ഗവേഷണത്തിനു കൂടത്തായി സ്വദേശിനി അനിറ്റ ഷാ മേഴ്സിക്ക് ഒന്നരക്കോടി രൂപയുടെ മേരി ക്യൂറി ആക്ഷൻസ് സ്കോളർഷിപ്. കോഴിക്കോട് എൻഐടിയിൽ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ റിസർച് പ്രോജക്ട് പൂർത്തിയാക്കിയതിനു പിന്നാലെയാണു നേട്ടം.
‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’.. രജനീപ്പടത്തിലെ ഈ മാസ് ഡയലോഗിനു യോജിച്ച ഒന്നാണ് റാൻസി ഖാദറിന്റെ പിഎസ്സി വിജയചിത്രം. കഴിഞ്ഞ എൽഡിസി പരീക്ഷയിൽ എറണാകുളം ജില്ലയിലെ എൽഡിസി ഒന്നാം റാങ്കുകാരിയാണു റാൻസി. ആദ്യമായെഴുതിയ പിഎസ്സി പരീക്ഷയിലാണ് ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ മറികടന്ന് റാൻസി ഒന്നാമതായത്.
കോഴിക്കോട് ∙ ജാമിഅ മർകസ് വൈസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് ഫുൾബ്രൈറ്റ്–നെഹ്റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ലിയിൽ 22 മാസത്തോളമാകും ഗവേഷണം. മലപ്പുറം ആക്കോട് ചീരക്കോളിൽ കോണത്ത് വീട്ടിൽ പരേതനായ സി.കെ.അബൂബക്കറുടെയും എ.വി.സഫിയയുടെയും മകനാണ്. സംസ്ഥാന ഹജ്
ഗോത്രഭാഷയെയും പരിസ്ഥിതിയെയും ബന്ധപ്പെടുത്തിയുള്ള സംസ്ഥാനത്തെ ആദ്യ പഠനം. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പിഎച്ച്ഡി പൂർത്തിയാക്കിയശേഷം കേരള സർവകലാശാലയിൽ 2 വർഷത്തെ ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ ഗവേഷണം തുടരുകയാണ് ഈ മുപ്പത്തിരണ്ടുകാരി.
കൊച്ചി ∙ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിൽ അക്കാദമി കൊച്ചി സെന്ററിലെ എം.സി.ശരചന്ദ് ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം സെന്ററിലെ എം.കിരൺ ബോസ് രണ്ടും എസ്.ഗൗതം കൃഷ്ണ മൂന്നും റാങ്കുകൾ നേടി. ഫലം വെബ്സൈറ്റിൽ: www.keralamediaacademy.org. മാർച്ചിൽ
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിലൂടെയാണ് കാൽവരി ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അലക്സ് ബിജുവിന്റെ നേട്ടം. സംസ്ഥാന ശാസ്ത്രമേളയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാണ് അലക്സ് സയൻസ് ഫെയറിന് യോഗ്യത നേടിയത്.
എല്ലാവരെയും പോലെ ഒരു സാധാരണ ജോലി വേണ്ടെന്ന തോന്നൽ വെള്ളാട് ഗവണ്മെന്റ് എച്ച്എസ്എസിലെയും കണിയൻചാൽ സ്കൂളിലെയും പഠന കാലത്തേ മനസ്സിലുണ്ടായിരുന്നു. ആകാശത്ത് ഉയരെ പറക്കുന്ന വിമാനത്തിൽ ജോലി നേടുക എന്നതായി സ്വപ്നം. കൂലിപ്പണിക്കാരായ ഗോവിന്ദന്റെയും ബിജിയുടെയും മകൾക്ക് അത് എളുപ്പമായിരുന്നില്ല. പ്ലസ്ടു കഴിഞ്ഞ ശേഷം താങ്ങാനാകാത്ത ഫീസ് പറഞ്ഞതോടെ ഏവിയേഷൻ കോഴ്സ് എന്ന സ്വപ്നത്തിന് അവധി കൊടുത്ത് കണ്ണൂർ എസ്എൻ കോളേജിൽ ബിഎസ്സി കെമിസ്ട്രിക്കു ചേർന്നു.
ജീവിതത്തിന്റെ ഓരോ പടവിലും അച്ഛൻ മനോഹരനാണ് ഐശ്വര്യയുടെ കൂട്ട്. പരീക്ഷാദിനങ്ങളിൽ ഹാളിലേക്കു പ്രവേശിക്കും മുൻപേ ഐശ്വര്യ ഒന്നു തിരിഞ്ഞു നോക്കും. ‘മിടുക്കിയായി പരീക്ഷയെഴുതി വാ മക്കളേ...’ എന്ന് അച്ഛൻ ആത്മവിശ്വാസമേകും. പരീക്ഷ തീരുംവരെ പുറത്തു കാത്തിരിക്കും. മകൾ ബിരുദാനന്തര ബിരുദക്കാരിയായപ്പോൾ,
യുപിഎസ്സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിലെ റാങ്ക് ജേതാക്കളിൽ ഇത്തവണയൊരു മലയാളിയുണ്ട്. 11–ാം റാങ്ക് നേടിയ തൃശൂർ സ്വദേശി വിഷ്ണു കെ. വേണുഗോപാൽ. സിഡിഎസിൽനിന്ന് തൃശൂർ സെന്റ് തോമസ് കോളജിലായിരുന്നു വിഷ്ണുവിന്റെ ബിരുദ പഠനം. തുടർന്ന് തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ
സ്കൂളിലേക്കു പോകുമ്പോൾ റോഡിലൊരു ‘പാണ്ടി ലോറി’ കണ്ടാൽ പേടിച്ച് ഒതുങ്ങിനിൽക്കുമായിരുന്നെങ്കിലും കുട്ടിക്കാലം തൊട്ടേ ശ്രീശങ്കറിന്റെ മോഹം ‘ഡ്രൈവർ’ ആകണമെന്നതായിരുന്നു. അതും ഹെവി വെഹിക്കിൾ തന്നെ വേണം. പ്രായം കൂടിയപ്പോൾ ആ മോഹവും വളർന്നു. ഇപ്പോൾ ഡ്രൈവർ തസ്തികകളിലേക്കുള്ള പിഎസ്സി പരീക്ഷകളുടെ റാങ്ക്
പത്തിരുപതു കൊല്ലം മുൻപാണ്. കാസർകോട് കാറടുക്ക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ജില്ലാ കലോത്സവ വേദിക്കു മുന്നിൽ കൗതുകത്തോടെ അവിടത്തെയൊരു വിദ്യാർഥിനി ഇരുന്നിരുന്നു. ഇപ്പോൾ അതേ സ്കൂൾ വീണ്ടുമൊരു ജില്ലാ കലോത്സവത്തിനു വേദിയാകുമ്പോൾ ആ വിദ്യാർഥിനിയുമുണ്ട്, അവിടത്തെയൊരു അധ്യാപികയായി. ഒന്നു മുതൽ പത്തുവരെ
ന്യൂഡൽഹി ∙ യുപിഎസ്സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിൽ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) ഗവേഷക വിദ്യാർഥി വിഷ്ണു കെ. വേണുഗോപാൽ 11–ാം റാങ്ക് നേടി. ജനറൽ വിഭാഗത്തിൽ 7 പേർ ഉൾപ്പെടെ 18 പേർക്കാണു നിയമനശുപാർശ. നിശ്ചൽ മിത്തലിനാണ് ഒന്നാം റാങ്ക്. മോണിക്ക നാരായൺ 8–ാം
ശാസ്ത്ര മേഖലയിലും ഗവേഷണത്തിലും വനിതകൾ വിരളമായി മാത്രം എത്തിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഒരു ഇന്ത്യന് സർവകലാശാലയിൽനിന്ന് ശാസ്ത്രത്തില് ഗവേഷണ ബിരുദം അഥവാ ഡോക്ടറേറ്റ് നേടിയ ആദ്യ വനിതയാണ് അസിമ ചാറ്റര്ജി. 1944 ല് കല്ക്കട്ട യൂണിവേഴ്സിറ്റിയില് നിന്നാണ് അസിമ ഡോക്ടറേറ്റ് നേടിയത്. ഉന്നത
മാസം 500 രൂപയ്ക്കായി 14 വയസ്സുകാരൻ 150 രൂപ മുടക്കുമുതലിൽ ആരംഭിച്ച സംരംഭത്തിന് ഇപ്പോൾ ലക്ഷങ്ങളുടെ വിറ്റുവരവ്. പ്ലസ്ടു വിദ്യാർഥിയായ എറണാകുളം മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അൻഫാൽ നൗഷാദിനു കീഴിൽ ‘യുണൈറ്റഡ് സ്റ്റോഴ്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് അഞ്ച് എംബിഎ ബിരുദധാരികൾ ഉൾപ്പെടെ 8 പേർ. സ്റ്റാർട്ടപ് കമ്പനി ഇപ്പോൾ നാഷനൽ ബ്രാൻഡാണ്.
പത്താം ക്ലാസ് വരെയേ പഠിക്കാൻ കഴിയൂവെന്ന പലരുടെയും കളിയാക്കലുകളെ മുഖവിലയ്ക്കെടുക്കാതെ മനു എത്തിച്ചേർന്നത് മലയാളത്തിൽ എം.ഫിൽ ബിരുദം വരെ. ഒപ്പം മലയാളത്തിൽ യുജിസി ജെ ആർ എഫും നേടി. അക്കാദമിക നേട്ടങ്ങളുടെ മികവിന് പൂർണത നൽകികൊണ്ട് പിഎസ്സി മത്സര പരീക്ഷകളിൽ ഉന്നത വിജയം. ഇപ്പോൾ വയനാട് പെരിക്കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗം മലയാളം അധ്യാപകനായി നിയമനവും ലഭിച്ചതോടെ ഒരു നാടിന്റെ അഭിമാനമാകുകയാണ് മനു ഇ.എം.
എജ്യുക്കേഷനിൽ ഡിപ്ലോമയും കെ–ടെറ്റ് പരീക്ഷയും പാസായി വിവിധ സ്കൂളുകളിൽ താത്കാലിക അധ്യാപകനായി ജോലി ചെയ്താണ് ജീവിതത്തിലെ വലിയൊരു കാലം ചിലവഴിച്ചത്. അപ്പോഴും സ്ഥിരവരുമാനമുള്ള ഒരു ജോലി എന്ന ലക്ഷ്യം സ്വപ്നം പോലെ കൊണ്ടു നടന്നു. അതിലേക്കുള്ള യാത്ര ആയിരുന്നു കൊറോണക്കാലം എന്ന് ബിപിൻ പറയുന്നു.
കളമശേരി ∙ അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന വിവിധ ഫ്രീക്വൻസിയിലുള്ള റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യാൻ കയറും റബറും ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതിനു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകനായിരുന്ന ഡോ.ഒ.രാഹുൽ മനോഹറിനു പേറ്റന്റ് ലഭിച്ചു. കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ് വിഭാഗം
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവിനാഷിന്റെ ഹൃദയത്തിൽ പിന്നീടൊരിക്കലും മായ്ക്കാനാവാത്ത വിധം ആ ചിത്രം പതിഞ്ഞത്. മനോരമയുടെ ‘ദ് വീക്ക്’ മാഗസിനിൽ ഒരു ലേഖനത്തോടൊപ്പം വന്ന ഒരു ഫോട്ടോ. ലോകത്തിൽ ആദ്യമായി മനുഷ്യന്റെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്ന ഹൃദയ ശസ്ത്രക്രിയ ചെയ്ത ഡോ. ക്രിസ്റ്റ്യൻ ബർണാഡിന്റെ
അകക്കണ്ണിന്റെ കാഴ്ചയിൽ പഠനം നടത്തിയ സഹോദരങ്ങൾ അധ്യാപകരായി ജോലിയിൽ പ്രവേശിച്ചു. കണ്ടനകം കാലടി വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ‘രോഹിണിയിൽ’ ബാബുവിന്റെയും ഭാര്യ ചിത്രയുടെയും ചിരകാല അഭിലാഷമാണ് മക്കൾ കൃഷ്ണയിലൂടെയും കിഷോറിലൂടെയും സഫലമായത്.
സിവിൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. വന്ദന ശ്രീധരൻ തുടക്കമിട്ട പദ്ധതി പിന്നീട് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷന്റെ കീഴിൽ സർക്കാർ ഏറ്റെടുത്തു. ഇന്ന് കേരളത്തിലെ 9 എൻജിനീറിങ് കോളജുകളിൽ പെൺ ചിറകുകൾക് കരുത്തുപകർന്ന് ഷീയുണ്ട്. എൺപതോളം പോളിടെക്നിക്കുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ഷീയുടെ സ്റ്റേറ്റ് കോഓർഡിനേറ്ററാണ് ഡോ. വന്ദന.
ഗായത്രി എം.കർത്തായ്ക്ക് 1.06 കോടി രൂപയുടെ ലാ കാഷ്യ ഡോക്ടറൽ ഇൻഫിനിറ്റ് ഫെലോഷിപ്. സ്പെയിനിലും പോർച്ചുഗലിലുമായി ഓരോ വർഷവും 30 പേർക്കു സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്സ് വിഷയങ്ങളിൽ ഗവേഷണത്തിനു ലഭിക്കുന്ന ഫെലോഷിപ്പാണിത്.
നന്നായി ചിത്രം വരയ്ക്കുമായിരുന്ന അച്ഛനു സർക്കാർ സ്കൂളിൽ ചിത്രകലാ അധ്യാപകൻ ആകാനായിരുന്നു ആഗ്രഹം. അതു സാധിക്കാതെ പോയതിൽ അച്ഛനു വലിയ സങ്കടമുണ്ടായിരുന്നു. ഒടുവിൽ പെയിന്റിങ് ജോലിക്കുപോയി കുടുംബം പുലർത്തിയ ആ അച്ഛന്റെ ആഗ്രഹത്തിന്റെ കടംവീട്ടലായാണു ശ്രീഷ്മ അധ്യാപികയാകാൻ തീരുമാനമെടുത്തത്. പത്താം ക്ലാസിൽ
തിരുവനന്തപുരം: കോയമ്പത്തൂർ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂറ്റ്യൂട്ട്സ് ഏർപ്പെടുത്തിയ മെക്കാനിക്കൽ എൻജിനിയറിങ്ങ് മേഖലയിലെ മികച്ച അധ്യാപകർക്കുള്ള വാർഷിക പുരസ്ക്കാരത്തിന് തിരുവനന്തപുരം മാർ ബാസേലിയോസ് കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. നിധി ആശിഷ് അർഹയായി.
22 വയസ്സുള്ളപ്പോഴാണ് ബിൽ കാനഡയിലെത്തിയത്. ബിറ്റ്സ് പിലാനിയിലെ പഠനം കഴിഞ്ഞ് കാനഡയിൽ അവസരങ്ങൾ തേടിയെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് കാനഡയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡവലപ്പർമാരിലൊരാളാണ് ബിൽ. ക്ലാരിജ് ഹോംസ് എന്നാണ് ബില്ലിന്റെ കമ്പനിയുടെ പേര്. 1986ലാണ് ഈ കമ്പനി സ്ഥാപിക്കപ്പെട്ടത്. ബിസിനസുകാരനാകുന്നതിനു മുൻപ് ഒട്ടാവയിലെ ചീഫ് സ്ട്രക്ചറൽ എൻജിനീയറായിരുന്നു ബിൽ.
ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിന്റെ (എസ്പിഎ) മാസ്റ്റർ ഓഫ് പ്ലാനിങ് കോഴ്സിൽ മികച്ച വിദ്യാർഥിക്കുള്ള സ്വർണ മെഡൽ നേടിയ കൊച്ചി സ്വദേശി റാഹേൽ അന്ന ചെറിയാൻ എൻവയൺമെന്റൽ പ്ലാനിങ് രംഗത്തെ സാധ്യതകൾ വിശദീകരിക്കുന്നു.
അതിരാവിലെ ഒറ്റയിരിപ്പിൽ മണിക്കൂറുകൾ വായിച്ചുപഠിക്കുന്നതാണു ദിവ്യയുടെ രീതി. ഉറക്കമിളച്ചു പഠിക്കുമ്പോൾ കട്ടൻ ചായയിട്ടു കൊടുത്ത് പ്രമോദേട്ടൻ ‘കട്ട സപ്പോർട്ടായി’. കോച്ചിങ് ക്ലാസ് ഇല്ലാത്തപ്പോൾ സ്വയം പഠനവും ഓൺലൈൻ ക്ലാസുകളുമുണ്ടായിരുന്നു. പത്രമുൾപ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിച്ച് നോട്ടുകൾ തയാറാക്കിയത് കറന്റ് അഫയേഴ്സ്, പൊതുവിജ്ഞാനം ചോദ്യങ്ങൾക്ക് ഉപകാരപ്പെട്ടു.
ഹൈസ്കൂൾകാലം മുതലേ ധനേഷിന്റെ മനസ്സിൽ അച്ഛൻ സർക്കാർ ജോലിയെന്ന സ്വപ്നം വിത്തു പാകി. പാഠപുസ്തകം മാത്രം പഠിച്ചാൽ പോരാ, പത്രങ്ങളും ആനുകാലികങ്ങളും വായിക്കണമെന്നും അതുവഴി ലഭിക്കുന്ന വിവരങ്ങൾ കുറിച്ചു വയ്ക്കണമെന്നും നിരന്തരം ഉപദേശിച്ചു. എന്തു പഠിക്കണമെന്നാണ് ആദ്യം പഠിക്കേണ്ടതെന്ന് നിർദേശിച്ചു.
ന്യൂഡൽഹി ∙ ടാറ്റ കൺസൽറ്റൻസി സർവീസസിന്റെ (ടിസിഎസ്) മുൻ സിഇഒയും മലയാളിയുമായ രാജേഷ് ഗോപിനാഥൻ ഐഐടി ബോംബെയിൽ പ്രഫസർ ഓഫ് പ്രാക്ടിസ് പദവിയിൽ സേവനമാരംഭിക്കുന്നു. ഐഐടിയിലെ ട്രാൻസ്ലേഷനൽ റിസർച് ആൻഡ് ഓൻട്രപ്രനർഷിപ് വിഭാഗം മേധാവിയായിട്ടാണു നിയമനം. ഓൻട്രപ്രനർഷിപ് രംഗത്തു മുൻനിരയിലുള്ള പഠനകേന്ദ്രമായ ഐഐടി
ധെഹ്റാനിൽ കിങ് അൽഫഹദ് യൂണിവേഴ്സിറ്റി കൗണ്ടറിൽ ഭക്ഷണ വിൽപന വിഭാഗത്തിൽ നിന്ന് കേറ്ററിങ് വിഭാഗത്തിലേക്കുള്ള മാറ്റമാണ് തനിക്കു ഹോട്ടൽ നടത്തിപ്പിന്റെ അടിസ്ഥാന പാഠം നൽകിയതെന്ന് പൂജാരി പറയുന്നു. ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചാൽ ഒരിക്കലും വിശന്നു കഴിയേണ്ടി വരില്ലെന്ന ഉപദേശത്തോടെ അങ്കടിമുഗർ സ്വദേശി മുഹമ്മദ് നൽകിയ പരിശീലനം വിവിധ ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കാൻ നാരായണ പൂജാരിയെ പ്രാപ്തനാക്കി.
കരസേന അഗ്നിവീർ റിക്രൂട്മെന്റിലെ ആദ്യ ബാച്ചിൽതന്നെ ഉൾപ്പെട്ട ഈ ഇരട്ട സഹോദരൻമാർ കൊല്ലം കടയ്ക്കലിന്റെ വിജയാഭിമാനങ്ങളാണിന്ന്. പ്ലസ് ടു കഴിഞ്ഞ് ഐടിഐയിൽ ചേരാനുള്ള തയാറെടുപ്പിനിടെയാണ് നിഥിൻ കൃഷ്ണനും നിഖിൽ കൃഷ്ണനും കരസേനയിലേക്കു വഴിതുറന്നത്. സിലക്ഷൻ കിട്ടിയിട്ടും ഔട്ട്! എന്തു ചെയ്യുമ്പോഴും ഒരുമിച്ച്,
ഡ്രൈവർ പരീക്ഷകളിൽ തുടർച്ചയായി റാങ്ക് നേടിയെങ്കിലും, അപ്രതീക്ഷിതമായി കൈവന്ന എൽപിഎസ്ടി 23ാം റാങ്കിനോട് ഇപ്പോൾ ബേസിലിനു പ്രത്യേക ഇഷ്ടമുണ്ട്. അപ്പന്റെ ഡൈവർ ജോലിയോട് എക്കാലവും ആരാധന യുണ്ടെങ്കിലും കുറച്ചു കാലത്തെ അധ്യാപകജീവിതത്തിനിടെ ഒട്ടേറെ ‘കുട്ടി ആരാധകരെ’നേടിയെടുത്തിട്ടുണ്ട് ബേസിൽ. അടുത്ത ലക്ഷ്യം എച്ച്എസ്ടി പരീക്ഷയാണ്. അതിനുള്ള തയാറെടുപ്പും ‘ടോപ് ഗിയറിൽ’ തന്നെയാണെന്നു ബേസിൽ വ്യക്തമാക്കുന്നു.
കെമിസ്ട്രിയിൽ എംഎസ്സി കഴിഞ്ഞ് ബിഎഡ് നേടിയശേഷമാണു ശാരിമോൾ പിഎസ്സി പരിശീലനം ആരംഭിച്ചത്. ചെറായി ഓൾ സെയിന്റ്സ് കോളജിൽ ആറു മാസത്തെ പിഎസ്സി പരിശീലനത്തി നു ചേർന്നു. ആ ചെറിയ കാലം കൊണ്ടു നേടിയെടുക്കാവുന്നതല്ല സർക്കാർ ജോലിയെന്ന് അന്നറിയില്ലായിരുന്നു.
22 വർഷം ഗൾഫിൽ സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജ്മെന്റ്, ധനകാര്യ വിഭാഗം ജീവനക്കാരനായിരുന്നു സതീഷ് റാവു. വിവാഹ ശേഷം ശ്രീലതയും ഗൾഫിൽ പോയി കാർ കമ്പനിയിൽ അക്കൗണ്ടന്റായി. എച്ച്ആർ വിഭാഗം സർട്ടിഫിക്കറ്റും നേടി. ആ പരിചയം നാട്ടിൽ മടങ്ങിയെത്തിയ ഇരുവർക്കും കിൻഫ്ര പാർക്കിലെ 15 സെന്റ് സ്ഥലത്ത് സ്വന്തം സ്ഥാപനം പടുത്തുയർത്താൻ ആത്മവിശ്വാസം നൽകി.
എച്ച്എസ്ടി ഇംഗ്ലിഷ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വി.കെ.ധന്യക്ക് എച്ച്എസ്എസ്ടി സീനിയർ, ജൂനിയർ പരീക്ഷകളിലും ഉയർന്ന റാങ്ക് കുട്ടിക്കാലത്ത് സ്കൂൾ വിട്ടുവന്നാൽ ധന്യയ്ക്കു വീട്ടിൽ ടീച്ചറുടെ റോളാണ്.അടുത്ത വീടുകളിലെ കൊച്ചുകുട്ടികൾക്കു ട്യൂഷനെടുത്തു തുടങ്ങിയ ആ ടീച്ചർ മോഹം മികച്ച റാങ്കോടെതന്നെ
കാസർകോട് ∙ പ്രതിസന്ധികളിൽ പകച്ചുനിൽക്കുന്നവർക്കു മുന്നിൽ വെളിച്ചമാണ് ഓമനയുടെ ജീവിതം. ജീവിതത്തിൽ ഒന്നുമല്ലാതാകാൻ ഒട്ടേറെ കാരണങ്ങൾ നിരത്താൻ ഓമനയ്ക്കുണ്ടായിരുന്നു. പ്രതിസന്ധികളെ പടവുകളാക്കി മുന്നേറി ഇപ്പോൾ കാസർകോട് ഗവ.സ്കൂളിലെ പ്രധാനാധ്യാപികയായ സി.ഓമനയ്ക്കാണ് ഇത്തവണ സർക്കാർ മേഖലയിൽ കാഴ്ചപരിമിതരുടെ
വീടിന്റെ ടെറസിനു മുകളിൽ നിന്നു വീണ് ചലനശേഷി നഷ്ടപ്പെട്ടിട്ടും നിരാശയിലും വേദനയിലും തളരാതെ ജീവിതത്തെ സധൈര്യം നേരിട്ട ഷെറിൻ സിവിൽ സർവീസ് പരീക്ഷയിൽ 913–ാം റാങ്ക് നേടി ഇപ്പോൾ ലഖ്നൗവിൽ ഇന്ത്യൻ റെയിൽവേസ് മാനേജ്മെന്റ് സർവീസിലെ (ഐആർഎംഎസ്) ഗ്രൂപ്പ് എ സർവീസിൽ പരിശീലനത്തിലാണ്.
ഹിന്ദി ഗവേഷണ പ്രബന്ധത്തിനുള്ള, കേരളത്തിലെ ഏറ്റവും വലിയ പുരസ്കാരമായ ഡോ. എൻ.ചന്ദ്രശേഖരൻ നായർ ഗവേഷണ പുരസ്കാരം ഡോ.കെ.ദിൽനയ്ക്ക്. കേരള ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപക ചെയർമാൻ, അന്തരിച്ച ഡോ. എൻ. ചന്ദ്രശേഖരൻ നായരാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കേരളത്തിലെ സർവകലാശാലകളിൽനിന്ന് ഹിന്ദി സാഹിത്യത്തിൽ നേടുന്ന
അടിമാലി ∙ കലാരംഗത്ത് തൊട്ടതെല്ലാം തിലകക്കുറിയാക്കി വിദ്യാർഥികൾക്കിടയിൽ വേറിട്ട വ്യക്തിത്വത്തിന് ഉടമയായി മാറുകയാണ് എസ്എൻഡിപി ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥി മാധവ് കൃഷ്ണ. 2 വർഷം മുൻപ് ഉജ്വല ബാല്യം പുരസ്കാരം ലഭിച്ച മാധവ് നാലാം വയസ്സിലാണ് ചിത്രരചനയിലൂടെ കലാരംഗത്തേക്ക് കടന്നുവന്നത്. ഇതിനു പിന്നാലെ മ്യൂറൽ
നമ്മളറിയാത്ത, അനേകം കഴിവുകളുള്ള എത്രയോ കുഞ്ഞുങ്ങളുണ്ട്. എല്ലാവരുമൊന്നും വാര്ത്തകളില് ഇടം പിടിച്ചെന്നു വരില്ല. പല കുഞ്ഞുങ്ങളുടെയും കഴിവുകൾ മാതാപിതാക്കൾ പലപ്പോഴും തിരിച്ചറിഞ്ഞെന്നും വരില്ല. പക്ഷേ കുഞ്ഞുങ്ങളുടെ കഴിവുകൾ മനസ്സിലാക്കി അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കളും ഒരുപാടുണ്ട്. ‘കുഞ്ഞാണ്,
പത്തനംതിട്ട ∙ അടൂർ മണക്കാല തറയിൽ ബംഗ്ലാവിൽ ജേക്കബ് തോമസിനു യുകെ സർക്കാരിന്റെ 2.8 കോടിയുടെ ഗവേഷണ സ്കോളർഷിപ്. മെറ്റബോളോമിക്സ് ആൻഡ് ക്ലിനിക്കൽ റിസർച് എന്ന വിഷയത്തിൽ ലണ്ടൻ ഇംപീരിയൽ കോളജിലാണു 4 വർഷത്തെ ഗവേഷണം. കാർഡിഫ് സർവകലാശാലയിൽനിന്നു മെഡിസിനൽ, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം
വർക്കല ∙ ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിലെ ക്രിസ്റ്റൽ ഗ്രോത്ത് സെന്റർ മൂന്നാം വർഷ ഗവേഷക വിദ്യാർഥിനി അനന്തു വിജയനു യുകെ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയുടെ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ഗവേഷണത്തിന് 50 ലക്ഷം രൂപയുടെ കോമൺവെൽത്ത് സ്കോളർഷിപ്. ലോകത്ത് ചുരുക്കം ഗവേഷണ കേന്ദ്രങ്ങളിൽ മാത്രമാണ് ക്രിസ്റ്റൽ
ചുറ്റും കാട്. ഓലമേഞ്ഞ, വൈദ്യുതിയില്ലാത്ത വീട്. സ്കൂൾ 5 കിലോമീറ്റർ അകലെയും. ആനകളും കടുവകളും ഇറങ്ങുന്ന വഴിയിലൂടെ വേണം യാത്രകൾ. കയ്പ്പേറിയ കുട്ടിക്കാലം, കഠിനാധ്വാനത്തിന്റെ കൗമാരവും യൗവനവും. ഒടുവിൽ, ഇടുക്കി വഞ്ചിവയൽ സ്വദേശി ഷിനു എത്തിയത് തഹസിൽദാരുടെ കസേരയിലേക്ക്. പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട
മൂന്നു വർഷം പൂർണമായി പിഎസ്സി പഠനത്തിനായി നീക്കിവച്ചു. അതിനിടെ ആഘോഷങ്ങളിലോ കുടുംബച്ചടങ്ങു കളിലോപോലും പങ്കെടുത്തില്ല. ടൈം ടേബിൾ തയാറാക്കി കൃത്യതയോടെ പഠിച്ചു. ഇയർബുക്ക് മുതൽ റാങ്ക് ഫയൽവരെ വിവരശേഖരണത്തിനായി ഉപയോഗിച്ചു. പിഎസ്സി ചോദ്യരീതിയിലെ മാറ്റം ആശങ്കപ്പെടുത്തിയെങ്കിലും ആഴത്തിൽ പഠിച്ചാൽ അതൊന്നും ബാധിക്കില്ലെന്ന് ഉണ്ണിമായ റാങ്ക് നേട്ടത്തിലൂടെ തെളിയിച്ചു.
തൃപ്പൂണിത്തുറ ∙ ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ വൺ സ്റ്റാർ കുറാഷ് റഫറിയായി തൃപ്പൂണിത്തുറ സ്വദേശി സെലസ് മരിയ രാജൻ. കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസിലെ ബിബിഎ ഒന്നാം വർഷ വിദ്യാർഥിയാണ് പതിനെട്ടുകാരിയായ സെലസ്. യുപിയിൽ നടന്ന ഇന്റർനാഷനൽ റഫറി പരീക്ഷയിലാണ് സെലസ് നേട്ടം
കൊല്ലങ്കോട് (പാലക്കാട്) ∙ ഇന്റർനാഷനൽ മാത്തമാറ്റിക്കൽ യൂണിയന്റെ ബ്രേക്ഔട്ട് ഫെലോഷിപ് പാലക്കാട് പെരുവെമ്പ് സ്വദേശി കെ.എസ്.പ്രിയേന്ദുവിനു ലഭിച്ചു. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. 8366 ഡോളർ (ഏകദേശം 6.96 ലക്ഷം രൂപ) വീതം മൂന്നു വർഷത്തേക്കു ലഭിക്കും. വികസ്വര
അടൂർ വടക്കടത്തുകാവ് സ്വദേശിയായ കെ.എം.അഭിഷേക് പുതിയ കൃഷിപാഠങ്ങളാണ് തന്റെ ‘അഗ്രോ സ്പേസ്’ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കൃഷി ചെയ്യുന്നതിനായും അവയുടെ വളർച്ച നിരീക്ഷിക്കുന്നതിനായും നിർമിച്ച ഉപകരണമാണ് അഗ്രോ സ്പേസ്. കുറഞ്ഞ ചെലവിൽ കൂടുതൽ ഫലം കിട്ടുന്ന ജൈവകൃഷിരീതികളും പ്രവർത്തനങ്ങളും അഗ്രോ സ്പേസിലൂടെ നേടാനാകും.
കോഴിക്കോട് അരീക്കാട് സ്വദേശി കെ.പി.വിശാലിന് 2.36 കോടി രൂപയുടെ മേരി ക്യൂറി ഇൻഡസ്ട്രിയൽ പിഎച്ച്ഡി ഫെലോഷിപ് ലഭിച്ചു. പോളിമർ റീസൈക്ലിങ്ങിൽ ബെൽജിയത്തിലെ കെയു ല്യൂവൻ സർവകലാശാലയിലാകും ഗവേഷണം. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽനിന്നു ബിടെക്കും ഐഐടി ഖരഗ്പുരിൽനിന്ന് ഒന്നാം റാങ്കോടെ മെറ്റീരിയൽ സയൻസിൽ
ബിസിനസിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഒരു സ്ത്രീയുടെ സംരംഭം എടുത്തുചാട്ടമാണെന്നും പരാജയപ്പെടുമെന്നുമെല്ലാം പ്രവചിച്ചവരും പരിഹസിച്ചവരും ഏറെയുണ്ടായിരുന്നു. സ്നേഹത്തിന്റെ രൂപത്തിലായിരുന്നു പലരുടേയും ഉപദേശം. പക്ഷേ
നടന്നാൽ വീഴുന്ന കുഞ്ഞുപ്രായത്തിൽ ക്ലാസിക്കൽ ഡാൻസ് കളിച്ച് വൈറലായ കൊച്ചുമിടുക്കിയാണ് സമിഷ. ചേച്ചി സാൻവികയുടെ ഡാൻസ് കണ്ട് അതേപടി പഠിച്ച് അവതരിപ്പിച്ച കുഞ്ഞിനെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ അദ്ഭുതത്തോടെയാണ് നോക്കിയത്. നാട്ടിലെ ചെറിയ വേദികളിൽ കളിച്ചുകൊണ്ടിരുന്ന സഹോദരിമാർ ടെലിവിഷൻ പരിപാടിയിലൂടെ മലയാളികളുടെ
ജർമനിയിലെ ബയ്റോയത് സർവകലാശാലയിൽ നീണ്ട 30 വർഷങ്ങളുടെ ഗവേഷണ കരിയറിനുടമയാണ് മലയാളിയായ ഡോ. മുകുന്ദൻ തേലക്കാട്ട്. സർവകലാശാലയിലെ അധ്യാപന ദൗത്യം അടുത്തിടെ അവസാനിച്ചെങ്കിലും ഗവേഷണത്തിൽ തുടരുകയാണ് ഡോ.മുകുന്ദൻ. ഈ സർവകലാശാലയുടെ അപ്ലൈഡ് ഫങ്ഷനൽ പോളിമർ വിഭാഗത്തിൽ ഗവേഷകനും പ്രഫസറുമാണ് അദ്ദേഹം. പോളിമർ
എംഎ ഇംഗ്ലിഷും ബിഎഡും കഴിഞ്ഞ് അൺ എയ്ഡഡ് സ്കൂളിൽ ജോലി ചെയ്തുകൊണ്ടിരി ക്കെയാണ് എങ്ങനെയെ ങ്കിലും സർക്കാർ ജോലി നേടിയെടുക്കണമെന്ന വാശി ഹുസ്നയ്ക്കു തോന്നിയത്. ഒരു വർഷത്തെ ചിട്ടയായ പഠനത്തിലൂടെ നേടിയത് എൽഡിസി പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ അഭിമാനനേട്ടങ്ങൾ. ഓഡിറ്റ് വകുപ്പിൽ മലപ്പുറം ജില്ലാ ഓഡിറ്റ് ഓഫിസിൽ
സംസ്കൃതവും ഫ്രഞ്ചുമുൾപ്പെടെ 6 ഭാഷ അറിയാം. സംസ്കൃത ഗ്രന്ഥങ്ങളിലെ ഗണിതവുമായി ബന്ധപ്പെട്ട ആശയങ്ങൾ കംപ്യൂട്ടറുമായി കൂട്ടിയോജിപ്പിക്കുന്ന ഗവേഷണ വിവരങ്ങൾ ഉൾപ്പെടുന്ന 4 പുസ്തകം പ്രസിദ്ധീകരിച്ചു. നാലിന്റെയും പ്രസാധകർ മകൾ സംയുക്ത നായർ ചുമതല വഹിക്കുന്ന പേപ്പർ ലാന്റേൺ ബുക്സാണ്. സംസ്കൃത ഗ്രന്ഥങ്ങളിൽ മറഞ്ഞുകിടക്കുന്ന സയൻസ്, ടെക്നോളജി, എൻജിനീയറിങ്,മാത്തമാറ്റിക്സ് (സ്റ്റെം) എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനു തയാറെടുക്കുകയാണ് അദ്ദേഹം.
ഹരിപ്പാട് സ്വദേശി ഷഹാസ് എസ്.ഹമീദിന് 1.25 കോടി രൂപയുടെ മേരി സ്ക്ലോഡോവ്സ്ക ക്യൂറി ആക്ഷൻസ് സ്കോളർഷിപ് ലഭിച്ചു. ഫ്രാൻസിലെ ഇകോൾ സെൻട്രലെ ഡി ലിയോൺ സർവകലാശാല, ഓസ്ട്രേലിയയിലെ സ്വിൻബേൺ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി എന്നിവിടങ്ങളിലായി പിഎച്ച്ഡി ഗവേഷണം നടത്താം. ഇന്റഗ്രേറ്റഡ് നോൺ ലീനിയർ ഒപ്റ്റിക്സ് ആണു വിഷയം.
യുഎസിലെ മയാമി ടെക് വീക്ക് ഇവന്റിലെ താരമായിരിക്കുകയാണ് ഇന്ത്യൻ വംശജയായ 16 കാരി പ്രാഞ്ജലി അവസ്തി. കഴിഞ്ഞ വർഷമാണ് ഡെൽവ് ഡോട്ട് എഐ എന്ന സ്റ്റാർട്ടപ് പ്രാഞ്ജലി സ്ഥാപിച്ചത്. പിന്നാലെ 3.7 കോടി രൂപ സമാഹരിക്കാൻ സാധിച്ചു. ഇന്ന് പത്ത് പ്രഫഷനലുകൾ ഈ സ്റ്റാർട്ടപ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. തന്റെ സംരംഭക
യൂറോപ്യൻ റിസർച് കൺസോർഷ്യം ഫോർ ഇൻഫർമേഷൻ ആൻഡ് മാത്തമാറ്റിക്സ് (ഇആർസിഐഎം) നൽകി വരുന്ന അലൈൻ ബെൻസോസൻ (Alain Bensoussan) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അർഹനായി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്. ഒരു വർഷത്തെ ഫെലോഷിപ്പിനു 48,300 യൂറോ (ഏകദേശം 44 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഗ്രാന്റ് ആയി ലഭിക്കുക. കണ്ണൂർ, ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജിൽനിന്നു ബിടെക്, എംടെക് എന്നിവയ്ക്കു ശേഷം കോഴിക്കോട് എൻഐടിയിൽ ഗവേഷണം പൂർത്തിയാക്കി. നോർവേയിലെ നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (NTNU) ആണ് ഹോസ്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ട്. ഫുഡ് ക്വാളിറ്റി ഇൻസ്പെക്ഷൻ യൂസിങ് ഹൈപ്പർസ്പെക്ട്രറൽ ഇമേജിങ് എന്ന വിഷയത്തിൽ തുടർഗവേഷണം നടത്തുകയാണ് ഡോ. ജോബിൻ ഇപ്പോൾ. ഇരിട്ടി ഉളിക്കൽ കപ്യാരുമലയിൽ ഫ്രാൻസിസ്– വത്സമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ. ശാലു വർഗീസ്.
കുഞ്ഞുസാറ ജനിച്ചുവീണപ്പോൾ ചെവി കേൾക്കില്ലെന്നറിഞ്ഞ ചിലർ സഹതപിച്ചു; വിധി. എന്നാലതു വിധിയായിരുന്നി ല്ല, അദ്ഭുതകരമായൊരു ‘കേസിന്റെ’ തുടക്കം മാത്രം. കേൾവിപരിമിതി സമ്മാനിച്ച ജീവിതം തന്നെയാണു സാറയ്ക്കു മുൻപിൽ വെല്ലുവിളി ഉയർത്തിയ ആദ്യ കേസ്. അതവൾ നന്നായി വാദിച്ചു. വായിച്ചും പഠിച്ചും എതിർഭാഗത്തെ
കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് ലഭിച്ച ആഗോള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് പ്രീമാജിക്ക് സിഇഒ അനൂപ് മോഹൻ പറഞ്ഞു.
രണ്ടാമത്തെ മകൾക്കു ജന്മം നൽകി ഒരാഴ്ച തികയും മുൻപെയാണ് ദിവ്യ ഹൈസ്കൂൾ ടീച്ചർ പരീക്ഷ എഴുതിയത്. കൈക്കുഞ്ഞിനെ അമ്മയെ ഏൽപിച്ച് വീട്ടിൽനിന്ന് ഏറെ അകലെ പരീക്ഷാകേന്ദ്രത്തിലെത്തിയ ആ നിശ്ച യദാർഢ്യത്തിനു ലഭിച്ചത് ഒന്നാം റാങ്ക് എന്ന സമ്മാനം! പന്തളം കൂരമ്പാല സ്വദേശി എസ്. ദിവ്യാദേവി തന്റെ ഒന്നാം റാങ്ക്
കോട്ടയം ∙ മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിലെ വിദ്യാർഥികളായ സത്യജിത് ഷാജിക്കും അലി അബൂബക്കറിനും വിദേശ ഫെലോഷിപ്. സത്യജിത്തിന് ഓസ്ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ് പരിധിയിലുള്ള വെസ്റ്റേൺ ഓസ്ട്രേലിയൻ സ്കൂൾ ഓഫ് മൈൻസിൽ ഒരു
ബിബിഎയ്ക്ക് ഒപ്പം പഠിച്ച കൂട്ടുകാർ പലരും എംബിഎയ്ക്കു പോയപ്പോൾ ‘സപ്ലി’കൾ എഴുതിയെടുക്കാനുള്ള െനട്ടോട്ടത്തിലായിരുന്നു അമൽ ജോസഫ്. സപ്ലികൾക്കിടയിൽപ്പെട്ട് ഉപരിപഠനം മുടങ്ങിയപ്പോൾ പഠനത്തിന് ഉപരിയായൊരു ലക്ഷ്യം അമൽ മനസ്സിൽ കുറിച്ചു–പൊലീസ് സബ് ഇൻസ്പെക്ടർ. പിഎസ്സി പരിശീലനത്തിലേക്കു രണ്ടും കൽപിച്ചിറങ്ങിയ
കോതമംഗലം ∙ പെരുമണ്ണൂർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യുകെയിൽ ഗവേഷണത്തിന് 1.5 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചു. സ്കോട്ലൻഡിലെ എഡിൻബറ നേപ്പിയർ സർവകലാശാലയിൽ പിഎച്ച്ഡി പഠനത്തിനു 4 വർഷത്തേക്കാണു സ്കോളർഷിപ്. പോൾ–ഡെയ്സി ദമ്പതികളുടെ മകനായ ഫെബിൻ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജിലാണു ബിടെക്
കൊച്ചി: വേറിട്ട വിദ്യാഭ്യാസ രീതി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫിന്ലന്ഡില് ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ (എഡ്ടെക്ക്) സ്റ്റാര്ട്ടപ്പ്. വിവിധ മേഖലകളില് വൈദഗ്ധ്യമുള്ള പ്രതിഭകളേയും നിക്ഷേപകരേയും ആകര്ഷിക്കുന്നതിന് ഫിന്ലന്ഡ് സാമ്പത്തിക കാര്യ
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഏർപ്പെടുത്തിയ വിമൻ സയന്റിസ്റ്റ് സ്കീം സ്കോളർഷിപ് അസംപ്ഷൻ കോളജ് ഫിസിക്സ് വിഭാഗം ഗവേഷക വിദ്യാർഥിനി റീതു ജയപ്രകാശിനു ലഭിച്ചു. 24 ലക്ഷം രൂപയാണ് ഫെലോഷിപ് തുക.
കൂട്ടുകാരികൾ പലരും നഴ്സിങ്ങിനും മറ്റും പോയപ്പോൾ ഒന്നു വഴിമാറി നടന്നതിന്റെ ഫലമാണു ഫാർമസി പരീക്ഷകളിലെ വിജയത്തിളക്കമെന്നു ബെറ്റ്സി. കുട്ടിക്കാലം മുതലേ മരുന്നുകളെക്കുറിച്ചു മനസ്സിലാക്കാൻ പ്രത്യേക താൽപര്യമായിരുന്നു. ബിഫാമും എംഫാമും നേടിയശേഷം ആറു മാസത്തിനകംതന്നെ സർക്കാർ ജോലി എന്ന ലക്ഷ്യത്തിലെത്തി.
‘‘ബഹിരാകാശ മേഖലയിൽ ഇനിയും ധാരാളം അവസരങ്ങളുണ്ടാകും. ഊർജതന്ത്രം, രസതന്ത്രം, എൻജിനീയറിങ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഉള്ളവരുടെ പ്രയത്നങ്ങൾ ഒത്തു ചേരുമ്പോഴാണ് ഓരോ ദൗത്യങ്ങൾ പൂർത്തിയാകുന്നത്. അതിനാൽ എല്ലാ രംഗത്തുമുള്ള ആളുകൾക്ക് അവസരങ്ങൾ കൂടി വരികയാണ്”–ഡോ. നിസി മാത്യു പറയുന്നു. ഇന്ത്യയുടെ
ഡോ.എ.ടി.ബിജുവിന് (കെമിക്കൽ സയൻസസ്) 2022 ലെ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം (5 ലക്ഷം രൂപ). രാജ്യത്ത് 45 വയസ്സിനു താഴെയുള്ള മികച്ച ശാസ്ത്രഗവേഷകർക്കുള്ള സിഎസ്ഐആറിന്റെ പുരസ്കാരം മറ്റ് 11 പേർക്കു കൂടിയുണ്ട്. ജേതാക്കൾക്ക് 65 വയസ്സുവരെ പ്രതിമാസം 15,000 രൂപ വീതം ലഭിക്കുകയും ചെയ്യും. ബെംഗളൂരു
സ്കോളർഷിപ്പ് ഇല്ലാതെയാണ് ആദ്യം ഇറാസ്മസ് മുണ്ടസ് മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്ക് ഹൃഷികേശിന് പ്രവേശനം ലഭിച്ചത്. ഇതാണ് മറ്റ് സ്കോളർഷിപ്പ് അവസരങ്ങൾ തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഫ്രഞ്ച് സർക്കാരിന്റെ ഇന്ത്യയിലെ സ്കോളർഷിപ്പ് പദ്ധതിയാണ് ഫ്രാൻസ് എക്സലൻസ് ചാർപാക് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്. ഫ്രാൻസിലെ ഒരു മാസ്റ്റേഴ്സ് പ്രോഗ്രാമിൽ പ്രവേശനം നേടിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് ലഭ്യമാണ്.
Results 1-100 of 879