ADVERTISEMENT

കുടയത്തൂർ∙ വേനൽച്ചൂടിൽനിന്നുള്ള ആശ്വാസത്തിനായി മലങ്കര ജലാശയത്തിലേക്ക് ആളുകൾ എത്തുന്നതോടെ അപകട സാധ്യതയും കൂടുന്നു. മൂലമറ്റം നിലയത്തിൽനിന്നു വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് ജലാശയത്തിലുള്ളത്. വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിന്റെ തോത് അനുസരിച്ച് ജലനിരപ്പിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നത് അപകടങ്ങൾക്കുകാരണമാകാറുണ്ട്.

പല തട്ടുകളായാണ് ജലാശയത്തിൽ വെള്ളം. വെള്ളത്തിലൂടെ മുന്നോട്ടുപോകുമ്പോൾ പെട്ടെന്നു അടുത്ത തട്ടിലേക്ക് വഴുതി വീഴാൻ സാധ്യത ഏറെയാണ്. 2020 ക്രിസ്മസ് ദിനത്തിൽ ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയ സിനിമാ താരം അനിൽ നെടുമങ്ങാട് മരിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com