Activate your premium subscription today.
ഫ്രൂട്ട് ഫേഷ്യല്‍, ഗോള്‍ഡ് ഫേഷ്യല്‍ എന്നിങ്ങനെ മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന പല ഫേഷ്യലുകളെയും പറ്റി നാം കേട്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ തന്നെ രക്തം ഉപയോഗിച്ച് ചെയ്യുന്ന വാംപയര്‍ ഫേഷ്യലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഈ ഫേഷ്യല്‍ ചെയ്ത അമേരിക്കയിലെ ചില സ്ത്രീകള്‍ക്ക് എച്ച്ഐവി
പുറത്തെ ഭക്ഷണശാലകളില്‍ നിന്ന് കഴിക്കുന്നവ അനാരോഗ്യകരവും വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണവിഭവങ്ങള്‍ ആരോഗ്യകരവും എന്നതാണ് നമ്മുടെ പൊതുവേയുള്ള ധാരണ. എന്നാല്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പും , പഞ്ചസാരയും ഉപ്പും ചേര്‍ത്താല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും അനാരോഗ്യകരമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍
നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് രണ്ട് തരത്തില്‍ അടിയാറുണ്ട്. ഒന്ന് നമ്മുടെ ചര്‍മ്മത്തിന് തൊട്ടു താഴെ. സബ്ക്യൂടേനിയസ് ഫാറ്റ് എന്നാണ് ഇതിന് പേര്. രണ്ടാമത്തത് നമ്മുടെ അവയവങ്ങള്‍ക്ക് ചുറ്റുമുള്ള വിസറല്‍ ഫാറ്റ്. ഹൃദയം, ശ്വാസകോശം, കുടല്, കരള്‍, വയറിലെ മറ്റ് അവയവങ്ങള്‍ എന്നിവയ്ക്കു
ലോകത്തിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞരില്‍ ഒരാളാണ് ലുഡ്വിഗ് വാന്‍ ബീഥോവന്. ഇന്നും ലക്ഷക്കണക്കിന് സംഗീതപ്രേമികളെ ത്രസിപ്പിക്കുന്ന ബീഥോവന് പക്ഷേ തന്റെ ജീവിത കാലത്ത് ബധിരത, കരള്‍രോഗം, വിട്ടുമാറാത്ത വയറുവേദന, വാതരോഗം, ത്വക് രോഗം, നേത്രരോഗം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നു.
ചായയും കാപ്പിയും കുടിക്കാത്തവർ നമ്മുടെ നാട്ടിൽ വളരെക്കുറവായിരിക്കും. പാലും, പഞ്ചസാരയുമൊക്കെ ഇട്ട് നല്ല കടുപ്പത്തിൽ ഒരു ചായ കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചൂടുകാലത്ത് പോലും കാപ്പിയ്ക്കും ചായയ്ക്കുമുള്ള ഡിമാന്റ് കുറയുന്നില്ല എന്നതാണ് സത്യം. അങ്ങനെയുള്ളവർക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി മലേറിയ പോലുള്ള രോഗങ്ങള്‍ ലോകത്തിന്റെ പല പുതിയ ഭാഗങ്ങളിലേക്കും പടരാന്‍ തുടങ്ങിയതായി ആശങ്ക. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ അടക്കം മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിളിമഞ്ചാരോ പര്‍വതത്തിന്റെ താഴ് വരകള്‍, കിഴക്കന്‍ എത്തിയോപ്പിയയിലെ പര്‍വതങ്ങള്‍ എന്നിവ
ചര്മ്മാര്ബുദമായ മെലനോമയ്ക്കെതിരെ സംരക്ഷണം നല്‍കാനായി വികസിപ്പിച്ച വാക്സീന്റെ മനുഷ്യരിലെ പരീക്ഷണം യുകെയില്‍ ആരംഭിച്ചു. യുകെയിലെ യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റലിലാണ് എംആര്‍എന്‍എ അധിഷ്ഠിത ക്യാന്‍സര്‍ ഇമ്മ്യൂണോതെറാപ്പി പരീക്ഷണം നടക്കുന്നത്. ലോകത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു
ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടുണ്ടാകില്ല. പക്ഷേ വഴിയില്‍ ബ്രത്ത് അനലൈസറുമായി പരിശോധനയ്ക്ക് നില്ക്കുന്ന പോലീസുകാരുടെ വലയില്‍ കൃത്യമായി കുടുങ്ങുകയും ചെയ്യും. ഈ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ. എന്തൊരു ദ്രാവിഡാണല്ലേ. ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം(എബിഎസ്) എന്ന രോഗമുള്ളവര്‍ക്കാണ്
വനിതാ ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടുന്നവരുടെ മരണനിരക്ക് പുരുഷ ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടുന്നവരുടേതിനേക്കാള്‍ കുറവാണെന്ന് പഠനം. ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 2016 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ മെഡികെയര്‍ ക്ലെയിം നടത്തിയ 4,58,100
വർധിച്ചു വരുന്ന ആസ്ത്മ നിയന്ത്രിക്കാനും എല്ലാ ആസ്ത്മ ബാധിതർക്കും പരിചരണം ഉറപ്പാക്കാനും ശ്വാസകോശ വിദഗ്ധരും, മറ്റു ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആസ്ത്മ രോഗത്തെക്കുറിച്ചും, ചികിൽസയെക്കുറിച്ചുമൊക്കെയുള്ള ശാസ്ത്രീയ അറിവ് എല്ലാവരിലും എത്തിക്കാൻ കൂട്ടായി പ്രയത്നിക്കേണ്ടതുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എന്താണ് വെസ്റ്റ്നൈൽ ഫീവർ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പൊതുവിൽ മനുഷ്യർക്ക് വരാറുള്ള ഡെങ്കിപ്പനി പോലുള്ള ഒരു രോഗമല്ല ഇത്. കാക്കകളിലും പ്രാവുകളിലുമാണ് ഈ അസുഖം കാണപ്പെടുന്നത്. അവയിൽ നിന്നും
സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇന്‍ഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആസ്ത്മ സങ്കീര്‍ണമാക്കുന്നു. ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയ ദീര്‍ഘസ്ഥായിയായ
ആസ്ട്രസെനകയുടെ കോവിഷീൽഡ് വാക്സീന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട് എന്ന് കമ്പനി സമ്മതിച്ചിരിക്കുന്നു എന്ന വാർത്തകളാണ് നമുക്ക് ചുറ്റും കേൾക്കുന്നത്. ഇതിൽ എന്താണ് വാസ്തവം എന്ന് പരിശോധിക്കാം. അടിസ്ഥാനപരമായി നമ്മൾ മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഏതു മരുന്നിനും പാർശ്വഫലങ്ങൾ ഉണ്ടാകാം, ഏത്
ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തികളിലൊരാളായ ജേസൺ ഹോൾട്ടൺ മരണപ്പെട്ടു. മരിക്കുമ്പോൾ അദ്ദേഹത്തിന് 317 കിലോയോളം ഭാരമുണ്ടായിരുന്നു. തന്റെ 34ാം പിറന്നാളിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ജേസണിന്റെ വേർപാട്. അവയവങ്ങളുടെ തകരാറും അമിതവണ്ണവുമാണ് മരണകാരണമായി പറയുന്നത്. ''അവന്റെ ആരോഗ്യം
മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ചൈനയില്‍ ആരംഭിച്ചു. ബീജിങ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളില്‍ പുരുഷന്മാര്ക്കായാണ് ആദ്യ ഘട്ടത്തില്‍ ഇത്തരം ശുചിമുറികള്‍ സജ്ജമാക്കിയിരിക്കുന്നത്. പല തരത്തിലുള്ള പരിശോധനകള്‍ ഈ പബ്ലിക്
1990 മുതല്‍ 2021 വരെയുള്ള 31 വര്‍ഷക്കാലയളവില്‍ ആഗോള തലത്തിലുള്ള മനുഷ്യരുടെ ശരാശരി ജീവിതദൈര്‍ഘ്യം 6.2 വര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതായി പഠനം. ഭക്ഷ്യ-ജല അണുബാധകള്‍, ശ്വാസകോശ അണുബാധകള്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മൂലമുള്ള മരണങ്ങളിലുണ്ടായ കുറവാണ് ഈ പുരോഗതിക്ക് പിന്നിലെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തതിനാല്‍ കണ്ണടകള്‍ വേണമെന്ന് നമ്മുടെ പ്രിയകവി മുരുകന് കാട്ടാകട പാടിയിട്ട് കാലം കുറച്ചായി. എന്നാല്‍ കാഴ്ച തെളിയാന്‍ മാത്രമല്ല വരുമാനം വര്‍ദ്ധിപ്പിക്കാനും കണ്ണടകള്‍ സഹായിക്കുമെന്ന് പുതിയൊരു പഠനറിപ്പോര്‍ട്ട് പറയുന്നു. സൗജന്യമായി നല്കിയ റീഡിങ് ഗ്ലാസുകള്‍ തൊഴിലാളികളുടെ
നെല്ലുകുത്തിക്കൊണ്ടിരിക്കുമ്പോൾ പ്രസവവേദന വന്ന് ആർക്കുമൊരു ശല്യമുണ്ടാക്കാതെ തൊട്ടടുത്ത മുറിയിൽപ്പോയി പ്രസവിച്ചുവന്നുവെന്ന മുത്തശ്ശിമാരുടെ പഴങ്കഥകൾ കേട്ടുപഴകിയതാണ്. അത്തരം കഥകൾ രൂപവും ഭാവവും മാറി പുതിയ കാലത്തും പ്രചരിച്ചുവരുന്നു. പഴയകഥകൾ വാമൊഴിയിലൂടെ പരന്നതാണെങ്കിൽ ഇന്ന് പുരോഗമനത്തിന്റെ ഏറ്റവും
പല സംസ്ഥാനങ്ങളിലും ചൂട് കൂടുന്ന സാഹചര്യത്തില്‍ വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കാനും പ്രതിരോധിക്കാനുമുള്ള നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പല സ്ഥലങ്ങളിലും ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ മുതിര്‍ന്നവരുടെയും രോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം
പ്രിയപ്പെട്ടവരില്‍ നിന്നുള്ള ഒരു കെട്ടിപിടുത്തം. ഒരു കൈകൊടുക്കല്‍. നല്ലൊരു മസാജ്. നവജാതശിശുക്കളാണെങ്കില്‍ അമ്മയുടെയോ അച്ഛന്റെയോ നെഞ്ചിലൊരു ഉറക്കം. വിവിധ തരത്തിലുള്ള ഇത്തരം ചെറു സ്പര്‍ശനങ്ങള്‍ക്ക് വിഷാദവും വേദനയും ഉത്കണ്ഠയുമൊക്കെ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് ജര്മ്മനയിലെയും
കുട്ടിത്തവും കുസൃതിയും തുളുമ്പുന്ന മുഖം മാത്രം മതിയായിരുന്നു മനീഷ കൊയ്രാള എന്ന കലാകാരിയെ സിനിമാ പ്രേക്ഷകർക്ക് ഓർക്കാൻ. മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച മനീഷയ്ക്ക് അർബുദമാണെന്ന് അറിഞ്ഞ ദിവസം ലക്ഷക്കണക്കിന് സിനമാസ്വാദകരാവും ഞെട്ടിയത്. എന്നാൽ കണ്ണീരുകളെ മായ്ച്ച് തന്റെ ജീവിതത്തിലെ നല്ല
ഉയര്‍ന്ന രക്തസമ്മര്‍ദ്ധം ചികിത്സിക്കാതിരിക്കുന്നത് മധ്യവയസ്കരായ സ്ത്രീകളിലെ ഗര്‍ഭപാത്ര ഫൈബ്രോയ്ഡ് സാധ്യത ഉയര്‍ത്തുമെന്ന് പഠനം. രക്തസമ്മര്ദ്ധത്തിനുള്ള മരുന്നുകള്‍ ഇതിനാല്‍ തന്നെ ഫൈബ്രോയ്ഡ് നിയന്ത്രണത്തില്‍ സഹായകമായേക്കാമെന്നും ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന
അപൂര്‍വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ ഘട്ടത്തില്‍ 10 കുട്ടികള്‍ക്കാണ് വിലകൂടിയ
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള ടൈപ്പ് 1 പ്രമേഹബാധിതര്‍ക്കായി കൃത്രിമ പാന്‍ക്രിയാസ് പുറത്തിറക്കി യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് സിസ്റ്റം എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. പ്രമേഹരോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് തുടര്‍ച്ചയായി ട്രാക്ക് ചെയ്യുന്ന ഈ
പ്രോട്ടീൻ പൗഡറുമായി ബന്ധപ്പെട്ട് ഡോ. സുഫി നൂഹു സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിനു പുതിയ ചർച്ചയ്ക്കു വഴിയൊരുക്കുകയാണ്. പ്രോട്ടീൻ പൗഡറിന്റെ ഉപയോഗം തീർത്തും ഉപേക്ഷിക്കണമെന്ന ധാരണ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുണ്ടെന്നു കോട്ടയം െഎഎംഎ സ്റ്റേറ്റ് ഫിറ്റ്നസ് ആൻഡ് ഹെൽത്ത് കമ്മറ്റി ചെയർമാനും
അര്‍ബുദം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വളരുന്നതായി റിപ്പോര്‍ട്ട്. കേസുകളുടെ അതിവേഗത്തിലുള്ള വളര്‍ച്ച കണക്കാക്കിയാല്‍ ഇന്ത്യ ലോകത്തിന്റെ അര്‍ബുദ തലസ്ഥാനമായി മാറുന്നുണ്ടോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നതായി അപ്പോളോ ആശുപത്രി പുറത്തിറക്കിയ 'ഹെല്‍ത്ത്
ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങള്‍ തുടര്‍ച്ചയായി മാറുന്നതും മധ്യവയസ്സില്‍ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റാമെന്ന് പഠനം. 30 വര്‍ഷം കൊണ്ട് ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തി എന്‍വൈയു സില്‍വര്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകരാണ് പഠനം
രാജ്യാന്തര ദീർഘകാല ശ്വാസതടസ്സ രോഗ (സി.ഒ.പി.ഡി) ദിനത്തോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി 'സി.ഒ.പി.ഡി ചികിൽസയിലെ അപര്യാപ്തകൾ' എന്ന വിഷയത്തിൽ നടത്തിയ ദേശീയ തല പ്രബന്ധ മൽസരത്തിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹെപ്പറ്റൈറ്റിസ് ബി, സി രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ചൈനയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ഹെപ്പറ്റൈറ്റിസ് റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള തലത്തില്‍ 254
18നും 54നും ഇടയില്‍ പ്രായമായ ഇന്ത്യക്കാരില്‍ 10ല്‍ മൂന്ന് പേര് നാളിത് വരെ സ്വന്തം രക്തസമ്മര്‍ദ്ധം പരിശോധിപ്പിച്ചിട്ടേയില്ലെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചാണ് ഇത് സംബന്ധിച്ച ഗവേഷണം
വൃത്തിയുള്ള അന്തരീക്ഷത്തിൽ ഉണ്ടാക്കിയില്ലെങ്കിൽ ഏത് നല്ല ഭക്ഷണവും വിപരീതഫലം ചെയ്യും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോൾ പൊകുവേ നമ്മൾ കഴിക്കുന്ന പലഹാരങ്ങളില്‍ പ്രധാനി ആണല്ലോ റസ്ക്. എന്നാൽ വൃത്തിയില്ലാത്ത സാഹചര്യത്തിലും നിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് റസ്ക് ഉണ്ടാക്കുന്ന വിഡിയോ അടുത്ത കാലത്ത്
ഹൃദയസ്തംഭനം, ഹൃദ്രോഗം എന്നിവയിലേക്കെല്ലാം വാതില്‍ തുറക്കുന്ന ഒരു ശാരീരികാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ധം.പലപ്പോഴും മുതിര്‍ന്നവരുമായി ബന്ധപ്പെട്ടാണ് നാം ഉയര്‍ന്ന രക്തസമ്മര്‍ദ്ധം ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും രക്തസമ്മര്‍ദ്ധം വരാനുള്ള സാധ്യതകളുണ്ടെന്ന്
അമിതവണ്ണം കുറയ്ക്കാനും ഫിറ്റാകാനുമൊക്കെ പലരും ഇന്ന് പിന്തുടരുന്ന ട്രെന്‍ഡി പരീക്ഷണങ്ങളിലൊന്നാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് അഥവാ ഇടവിട്ടുള്ള ഉപവാസം. എട്ട് മണിക്കൂറിനുള്ളില്‍ ഒരു ദിവസം കഴിക്കേണ്ട പ്രധാനഭക്ഷണങ്ങളെല്ലാം കഴിച്ച് ശേഷിക്കുന്ന സമയം ഉപവസിക്കുന്ന ഭക്ഷണരീതിയാണ് ഇത്. എന്നാല്‍ ഭാരം
ഒരു മണിക്കൂറോ അതിലധികമോ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്യുന്നത് നല്ല ഉറക്കത്തിനെ സഹായിക്കുമെന്ന് പഠനം. ഐസ് ലാന്‍ഡിലെ റെയ്ക്ജാവിക് സര്‍വകലാശാലയുടെ നേതൃത്വത്തിലെ യൂറോപ്പിലെ 4399 പേരിലാണ് ഗവേഷണം നടത്തിയത്. ഒന്‍പത് യൂറോപ്യന്‍ രാജ്യങ്ങളിലെ 21 വ്യത്യസ്ത കേന്ദ്രങ്ങളില്‍
ലോക്സഭാ തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങളും പ്രകടനപത്രികകളുമായി മുന്നണികളും സ്ഥാനാർഥികളും കളംനിറഞ്ഞു കഴിഞ്ഞു. അവർക്കു മുന്നിൽ കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് മുന്നോട്ടുവയ്ക്കാനുള്ള ആവശ്യങ്ങൾ എന്തൊക്കെ? ∙ ക്ഷേമപെൻഷൻ അവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിർമാണം നടത്തുക. ∙ മാതാപിതാക്കളുടെയും മുതിർന്ന
ആഗോളതലത്തില്‍ 400 ദശലക്ഷത്തിലധികം പേര്‍ക്ക് ശ്രവണ സഹായികള്‍ ആവശ്യമുണ്ടെന്നും എന്നാല്‍ സാമ്പത്തികവും മനുഷ്യവിഭവശേഷി പരവുമായ പരിമിതികള്‍ മൂലം 20 ശതമാനത്തിന് മാത്രമേ ഇവ ലഭ്യമാകുന്നുള്ളൂ എന്നും ലോകാരോഗ്യ സംഘടനയുടെ പഠനം. 2050 ഓട് കൂടി 250 കോടി പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കേള്‍വി നഷ്ടം
ബോണ്‍വിറ്റയെയും സമാനമായ ഉത്പന്നങ്ങളെയും ആരോഗ്യ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്കി. 2006ലെ ഭക്ഷണ സുരക്ഷയും നിലവാരവും സംബന്ധിച്ച എഫ്എസ്എസ് നിയമങ്ങളിലും ചട്ടങ്ങളിലും ഫുഡ് സേഫ്ടി
ഒരേ സമയത്തേക്ക് ഒരേ പോലെയുള്ള വ്യായാമം ചെയ്താലും അതില്‍ നിന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ലഭിക്കുന്ന ഗുണഫലത്തില്‍ വ്യത്യാസമുണ്ടെന്ന് പഠനം. പുരുഷന്മാര് അഞ്ച് മണിക്കൂര്‍ ശാരീരിക വ്യായാമം ചെയ്ത് ലഭിക്കുന്ന ഹൃദയാരോഗ്യ ഗുണങ്ങള്‍ സ്വന്തമാക്കാന്‍ സ്ത്രീകള്‍ വെറും രണ്ടര മണിക്കൂര്‍ നേരത്തേക്ക്
പുകയിലയ്ക്ക് പകരം അല്പം കൂടി സുരക്ഷിതമായ ഒന്നെന്ന ധാരണയില്‍ പലരും ആശ്രയിക്കുന്ന ഒന്നാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-സിഗരറ്റ്. നിക്കോട്ടീന്നും പ്രോപ്പിലീന്‍ ഗ്ലൈക്കോളും ഫ്ളേവറുകളും ചില രാസവസ്തുക്കളും ചേര്‍ന്ന ദ്രവരൂപത്തിലുള്ള മിശ്രിതമാണ് ഇ-സിഗരറ്റിലുള്ളത്. ഇവ ചൂടാകുമ്പോള്‍
എട്ടാമത് കഹോകോൺ രാജ്യാന്തര സമ്മേളനത്തിൽ കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയ്ക്ക് പുരസ്കാരം. ആരോഗ്യ രംഗത്തെ സമഗ്രമായ സംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കൊൽക്കത്തിയിൽ നടന്ന ചടങ്ങിൽ ഡോ. എം.ഐ സഹദുള്ള ഏറ്റു വാങ്ങി. രോഗികളുടെ സുരക്ഷയും സ്ഥാപനങ്ങളുടെ
ദിവസവും വ്യായാമം ചെയ്താല്‍ ശരീത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ പലതാണ്. എന്നാല്‍ സമയക്കുറവും ചില സാഹചര്യങ്ങളും മൂലം ഇതിന് സാധിക്കാത്തവര്‍ക്ക് ഈ ഗുണങ്ങളെല്ലാം ഒരു മരുന്നിലൂടെ നേടാന്‍ സാധിച്ചാലോ? ഇതിന് വഴിയൊരുക്കുന്ന ഒരു പുതിയ സംയുക്തം കണ്ടെത്തിയിരിക്കുകയാണ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ്
ഗ്ലൈക്കോളിക് ആസിഡോ ഗ്ലൈഓക്സാലിക് ആസിഡോ അടങ്ങിയ കെരാറ്റിന്‍ അധിഷ്ഠിത ഹെയര്‍ സ്ട്രെയ്റ്റനിങ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വൃക്കരോഗമായ അക്യൂട്ട് കിഡ്നി ഇഞ്ചുറിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം. വൃക്കകളില്‍ ഓക്സലേറ്റ് പരലുകള്‍ രൂപപ്പെടാനും ഇത്തരം ഉത്പന്നങ്ങള്‍ കാരണമാകാമെന്ന് ന്യൂ
കൊച്ചി ∙ രാജ്യത്തെ ആതുര സേവന രംഗത്തെ നിറസാന്നിധ്യമായ ആശുപത്രി ശൃംഖലയായ സണ്‍റൈസ് ഗ്രൂപ്പിന് ഇനി പുതുശോഭ. മാറുന്ന ലോകത്തില്‍ ആധൂനികതയുടെ മുഖമാകുന്നതിന്റെ ഭാഗമായി കെയര്‍ ബിയോണ്ട് ക്യൂര്‍ എന്ന ആപ്ത വാക്യം അടിസ്ഥാനമാക്കി രൂപ കല്‍പ്പന ചെയ്തിരിക്കുന്ന ലോഗോയുടെ പ്രകാശനം ആശുപത്രി അങ്കണത്തില്‍ നടന്ന
ജീവനു കാവലാകേണ്ടവർ സ്വയം ജീവനൊടുക്കുകയോ? ഒരാഴ്ചയ്ക്കിടെ രണ്ടു ഡോക്ടർമാരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തതെന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ തെളിയുന്ന ചോദ്യമിതാവാം. രോഗങ്ങളെയും ചികിൽസ മാർഗങ്ങളെയും കുറിച്ച് അറിവുള്ളവർ ചികിൽസ തേടാതെ എല്ലാം ഉള്ളിലൊതുക്കി സ്വയം അവസാനിപ്പിച്ചു പോകുമ്പോൾ, ആതുരസേവന രംഗത്തെ
കുട്ടികളെ ബാധിക്കുന്ന അപൂര്‍വ ജനിതക രോഗമായ മെറ്റക്രോമാറ്റിക് ല്യൂകോഡിസ്ട്രോഫി എന്ന രോഗത്തിനുള്ള മരുന്നിന് 42.5 ലക്ഷം ഡോളര്‍(35.52 കോടി രൂപ) വില വരുമെന്ന് നിര്‍മ്മാതാക്കളായ ഓര്‍ച്ചാര്‍ഡ് തെറാപ്യൂടിക്സ്. ലെന്‍മെല്‍ഡി എന്ന് പേരിട്ടിരിക്കുന്ന ഈ തെറാപ്പി ലോകത്തിലേക്കും വച്ച് തന്നെ ഏറ്റവും
43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും
പ്രോസ്റ്റേറ്റ് അര്‍ബുദ ബാധിതരുടെ എണ്ണം 2040 ഓടെ നിലവിലെ കേസുകളുടെ ഇരട്ടിയായി വര്‍ധിക്കുമെന്ന് പഠനം. 16 വര്‍ഷം കൊണ്ട് അര്‍ബുദ ബാധിതരുടെ എണ്ണം 2020ലെ 14 ലക്ഷത്തില്‍ നിന്ന് 29 ലക്ഷമാകുമെന്നും ഇത് മൂലമുള്ള വാര്‍ഷിക മരണങ്ങളുടെ എണ്ണം 85 ശതമാനം വര്‍ധിക്കുമെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച
ചൂട് കാലാവസ്ഥ നമ്മുടെ പ്രതിരോധ സംവിധാനത്തെ ബാധിച്ച് ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ദ്ധിപ്പിക്കാമെന്ന് പഠനം. ഇത് ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളുടെ സാധ്യതയും കൂട്ടുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഇപിഐലൈഫ്സ്റ്റൈല്‍ സയന്റിഫിക്ക് സെഷനില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ട്
ഖലീൽ ജിബ്രാൻ പറയുന്നു - ‘‘ചിലരുണ്ട്, അവർ ആഹ്ലാദത്തിനു വേണ്ടിയോ നന്മ ചെയ്യണമെന്നു കരുതിയോ അല്ല ദാനം ചെയ്യുന്നത്. ദൂരെയെങ്ങോ ഒരു താഴ്വരയിൽ വളരുന്ന മിർട്ടിൽ ചെടി അന്തരീക്ഷത്തിലേക്കു സുഗന്ധം പ്രസരിപ്പിക്കുന്നതു പോലെ അവർ നൽകുന്നു. ഇങ്ങനെയുള്ളവരുടെ കൈകളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഇവരുടെ
സ്വന്തം ജീവിതത്തിലോ അടുത്ത ബന്ധുമിത്രാദികൾക്കോ സംഭവിക്കുന്നതു വരെ ‘സ്ട്രോക്ക്’ എന്നത് വെറുമൊരു പദമാണ്. ഓർക്കാപ്പുറത്ത് തലച്ചോറിനു കിട്ടുന്ന അടിയെന്ന് ‘സ്ട്രോക്ക്’ അല്ലെങ്കിൽ മസ്തിഷ്കാഘാതത്തെ വിശേഷിപ്പിക്കാം. ‘സ്ട്രോക്ക്’ ബാധിച്ചു നൂറു പേർ ചികിൽസ തേടുമ്പോൾ അതിൽ ഇരുപതും 50 വയസ്സിൽ താഴെ
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിനു പ്രാധാന്യം നല്‍കണം.
പക്ഷാഘാതം, അല്‍സ്ഹൈമേഴ്സ്, മെനിഞ്ചൈറ്റിസ്, ഡയബറ്റിക് ന്യൂറോപതി എന്നിങ്ങനെ നാഡീവ്യൂഹ ക്ഷതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ജീവിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ഗണ്യമായി ഉയരുന്നതായി പഠനറിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷത്തില്‍ ഈ രോഗങ്ങളുടെ നിരക്ക് 18 ശതമാനം വര്‍ദ്ധിച്ചതായി ഗ്ലോബല്‍
ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം നിറയെ ഫോട്ടോകളും സെല്‍ഫികളും എടുക്കുന്നവരുമാണ് നമ്മളില്‍ പലരും. എടുത്ത ഫോട്ടോകളും സെല്‍ഫികളും ഫില്‍റ്ററിട്ട് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യുന്നതില്‍ കവിഞ്ഞുള്ള ശ്രദ്ധ ഈ ചിത്രങ്ങള്‍ക്ക് ആരെങ്കിലും നല്കുന്നുണ്ടോ എന്ന് സംശയമാണ്. എന്നാല്‍
മധ്യവയസ്ക്കരിലെ അര്‍ബുദം മൂലമുള്ള മരണനിരക്ക് കഴിഞ്ഞ 25 വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞതായി യുകെയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ലീഡ്സ് സര്‍വകലാശാല, ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ്, സ്കോട്ലാന്ഡ് പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം
കോവിഡിന് ശേഷം ഇന്ത്യക്കാരുടെ ശ്വാസകോശത്തിനുണ്ടായ ക്ഷതം യൂറോപ്യരെയും ചൈനക്കാരെയും അപേക്ഷിച്ച് വളരെക്കൂടുതലാണെന്ന് പഠനം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ പള്‍മനറി മെഡിസിന് വിഭാഗത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഇന്ത്യയിലെ കോവിഡ് ബാധിതരിലുണ്ടായിരുന്ന സഹരോഗാവസ്ഥകളുടെ
മനസ്സിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജീവിത സമസ്യ ഏതാണെന്ന് ചോദിച്ചാല്‍ പലരും ഒറ്റ ശ്വാസത്തില്‍ സമ്മതിക്കാന്‍ സാധ്യതയുള്ള ഒന്നാണ് ഡോക്ടര്‍മാരുടെ കുറിപ്പടികള്‍. തലകുത്തി നിന്നാലും നമ്മളെ കൊണ്ട് വായിക്കാന്‍ പറ്റാത്ത ഈ കുറിപ്പുകള്‍ മെഡിക്കല്‍ സ്റ്റോറുകാരന്റെ മുന്നില്‍ ചെല്ലുമ്പോള്‍ രഹസ്യത്തിന്റെ
ഇന്ത്യ ഉള്‍പ്പെടെയുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ ചുട്ടുപൊളളുന്ന കാലാവസ്ഥ ഗര്‍ഭിണികളുടെ ആരോഗ്യത്തില്‍ പ്രതികൂലമായ സ്വാധീനം ചെലുത്താമെന്ന് പഠനം. അമിതമായ ചൂടത്ത് ജോലി ചെയ്യാനിടയാക്കുന്ന സാഹചര്യം ഗര്‍ഭം അലസാനും ചാപിള്ളയുണ്ടാകാനുമുള്ള സാധ്യത വർധിപ്പിക്കുന്നതായി ചെന്നൈയിലെ ശ്രീ രാമചന്ദ്ര
മനുഷ്യന്മാരും നായ്ക്കളുമായുള്ള സൗഹൃദം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. ഈ കൂട്ടുകെട്ട് മനുഷ്യരുടെ മൂഡ് മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ധം കുറയ്ക്കാനും സമ്മര്‍ദ്ധ ഹോര്‍മോണുകളെ കുറയ്ക്കാനുമൊക്കെ സഹായിക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പ്രിയപ്പെട്ട നായയുടെ കണ്ണിലേക്ക് ചുമ്മാ
കോട്ടയം ∙ ദേശീയ- സoസ്ഥാനതല അത്ലറ്റുകൾക്ക് താക്കോൽ ദ്വാര ശസ്ത്രക്രിയകൾ നടത്തി പ്രചോദനകമായ ചരിത്രമുള്ള കാരിത്താസ് ആശുപത്രി സ്പോർട്സ് ഇർജുറി കീഹോൾ സർജറി സെന്ററിൽ ഏതാനും മാസങ്ങളുടെ ഇടവേളകളിൽ നടത്തിയ ഇടുപ്പ്, ഷോൾഡർ, കണങ്കാൽ സന്ധികളിലെ അത്യപൂർവ്വ താക്കോൽ ദ്വാര ശസ്ത്രക്രിയകൾ വിജയകരമായി. കണങ്കാൽ
തന്റെ ജീവിത്തിലെ കഴിഞ്ഞ 70 വര്‍ഷങ്ങളുടെ ഭൂരിഭാഗം സമയവും ഇരുമ്പ് ശ്വാസകോശത്തിനുള്ളില്‍ ചെലവഴിച്ച വക്കീലും എഴുത്തുകാരനുമൊക്കെയായ പോള്‍ അലക്സാണ്ടറിന് വിട. കോവിഡ് അണുബാധയെ തുടര്‍ന്ന് മൂന്ന് ആഴ്ച മുന്‍പ് പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിരവധി പേര്‍ക്ക് ജീവിക്കാന്‍ പ്രേരണയും
കോവിഡ് ബാധിതരായ പലരും അണുബാധയ്ക്ക് ശേഷം തങ്ങൾക്ക് ബ്രെയ്ൻ ഫോഗ്, ഓർമ്മക്കുറവ്, ആശയക്കുഴപ്പം, എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മനുഷ്യരുടെ ബുദ്ധിയുടെ അളവ് കോലായി കണക്കാക്കുന്ന ഐക്യുവിൽ (ഇൻ്റലിജൻസ് കോഷ്യന്റ്)
കോയമ്പത്തൂരില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ സിന്ധുവിന്റെ അപൂര്‍വ രോഗം ബാധിച്ച ഒന്നര വയസുള്ള മകന് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ കുഞ്ഞിന്റെ ചികിത്സ ആരംഭിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തില്‍
കൊച്ചി ∙ ബസ് യാത്രക്കിടയിൽ അപസ്മാരം അനുഭവപ്പെട്ട വീട്ടമ്മയെ അതിവേഗം ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ. കോതമംഗലം - ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘കോക്കടൻസ്’ എന്ന സ്വകാര്യ ബസിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനൊപ്പം യാത്രക്കാരും കൂടെ നിന്നതാണ് യാത്രക്കാരിക്ക്
പൂര്‍ണ്ണമായും സ്മാര്‍ട്ടായി മാറിയ ജീവിതത്തില്‍ നമുക്ക് വേണ്ടി എന്ത് കമാന്‍ഡും നടപ്പാക്കുന്ന അലക്സ മുതല്‍ ചോദിക്കുന്നതിനെല്ലാം നല്ല മണി മണിയായി മറുപടി പറയുന്ന ചാറ്റ് ജിപിടി വരെ എന്തിനുമേതിനും നിര്‍മ്മിത ബുദ്ധി തന്നെ വേണം നമുക്ക് ഇന്ന്. ബാങ്കിങ്, സെയില്‍സ്, ആരോഗ്യരംഗം എന്നിങ്ങനെ നിര്‍മ്മിത ബുദ്ധി
റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റ്സ് ഉയര്‍ന്ന അളവില്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവരുടെ മുഖത്തിന് ആകര്‍ഷണീയത കുറവായിരിക്കുമെന്ന് ഫ്രാന്‍സില്‍ നടന്ന പഠനം. യൂണിവേഴ്സിറ്റി ഓഫ് മോണ്ട്പെല്ലിയറിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. കാര്‍ബോഹൈഡ്രേറ്റ് ഉയര്‍ന്ന തോതില്‍
കോവിഡ് അണുബാധയോട് അനുബന്ധിച്ച് ശരീരത്തിലെ അയണിന്റെ തോത് കുറയുന്നത് ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നതായി കേംബ്രിജ് സര്‍വകലാശാലയുടെ പഠനം. ദീര്‍ഘകാല കോവിഡിന്റെ ചികിത്സയില്‍ നിര്‍ണ്ണായകമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് പഠനം. 214 പേരില്‍ ഒരു വര്‍ഷത്തിലധിക കാലയളവിലാണ് പഠനം നടത്തിയത്.
ഇന്ത്യയിലെ 101 ദശലക്ഷം പ്രമേഹ രോഗികളില്‍ 21 ദശലക്ഷം പേരുടെയെങ്കിലും കാഴ്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇതില്‍ 24 ലക്ഷം പേര്‍ക്കെങ്കിലും അന്ധത ബാധിച്ചിട്ടുണ്ടെന്നും ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട്∙ ഇന്ന് ലോക വൃക്കദിനം. സംസ്ഥാനത്തെ നെഫ്രോളജിയുടെ (വൃക്കരോഗ വിഭാഗം) പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോ. എം.തോമസ് മാത്യു വൃക്കരോഗ ചികിത്സയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. അദ്ദേഹവും ഡോ. റോയ് ചാലിയുമടക്കമുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ
2014 മാർച്ച് 14 ലോക വൃക്കദിനം. എല്ലാവർഷവും മാർച്ചിലെ രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ചയാണ് ലോകവൃക്കദിനം. ഈ വർഷത്തെ പ്രധാന വിഷയം വൃക്കകളുടെ ആരോഗ്യം എല്ലാവർക്കും എന്നതാണ്. എല്ലാവർക്കും മികച്ചതും തുല്യവുമായ വൃക്ക പരിചരണം ഉറപ്പു വരുത്തുക. അതോടൊപ്പം എല്ലാ വൃക്കരോഗികൾക്കും അനുയോജ്യവൈദ്യസഹായം നൽകുക. ലോകമെമ്പാടും
കൂടുതല്‍ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതില്ലാത്ത ഇടങ്ങളിലെ നഗരവാസികളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട മാനസികാരോഗ്യം ഉണ്ടാകുമെന്ന് പഠനം. ടെക്സാസിലെ എ ആന്‍ഡ് എം യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം
പ്രത്യേക തരംഗദൈർഘ്യത്തിൽപ്പെട്ട ചുവന്ന വെളിച്ചം ഒരു വ്യക്തിയുടെ പിൻ ഭാഗത്ത് 15 മിനിട്ട് അടിച്ചാൽ അത് ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ജേണൽ ഓഫ് ബയോഫോട്ടോണിക്സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ഇഞ്ചക്ഷനുകളോ മരുന്നുകളോ ആവശ്യമില്ലാത്ത ഈ ചികിത്സ ഭക്ഷണശേഷമുള്ള
നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന രാസസംയുക്തമാണ് ഫ്ളാവനോളുകള്‍. ഇവ ഉയര്‍ന്ന അളവില്‍ ഉള്‍പ്പെട്ട ഭക്ഷണക്രമം അര്‍ബുദത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി. ചൈനയിലെ അന്‍ഹുയ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
തത്തകളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പാരറ്റ് ഫീവര്‍ ബാധിച്ച് ഈ വര്‍ഷം യൂറോപ്പില്‍ അഞ്ച് പേര് മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന. ഓസ്ട്രിയ, ഡെന്മാര്ക്ക്, ജര്‍മ്മനി, സ്വീഡന്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ സിറ്റകോസിസ് എന്ന് കൂടി അറിയപ്പെടുന്ന പാരറ്റ് ഫീവര്‍ കേസുകള്‍ വര്‍ധിച്ചു
ജപ്പാനിലെ ജനപ്രിയ കോമിക് സിരീസ് ഡ്രാഗൺ ബോളിന്റെ സംവിധായൻ അകിര തൊറിയാമയുടെ മരണവാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. സബ്ഡ്യൂറൽ ഹെമറ്റോമ ബാധിച്ച് ചികിത്സയിലായിരുന്നു അകിര. കേട്ടു പരിചിതമല്ലാത്ത ഈ രോഗത്തെപ്പറ്റി കൂടുതൽ വിവരങ്ങള്‍ അറിയം ഗുരുതരമായ രോഗാവസ്ഥയായ സബ്ഡ്യൂറൽ ഹെമറ്റോമ ഉണ്ടാകുന്നത് തലച്ചോറിനെ
കോവിഡ് കാലഘട്ടത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യ അലര്‍ജി ഉള്‍പ്പെടെയുള്ള അലര്‍ജി രോഗങ്ങള്‍ കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി. വയറിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയില്‍ കോവിഡ് ലോക്ഡൗണ്‍ ചെലുത്തിയ ഗുണപ്രദമായ സ്വാധീനമാകാം ഇതിന് പിന്നിലെന്ന് അലര്‍ജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്
‘ഇനി രക്ഷയില്ല’യെന്നു പറഞ്ഞ് സ്വകാര്യ ആശുപത്രി ഒഴിവാക്കുകയും ബന്ധുക്കൾ ശവപ്പെട്ടി വരെ വാങ്ങി കാത്തിരിക്കുകയും ചെയ്ത രോഗിയെ അവസാന മണിക്കൂറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ഷിക്കാൻ കഴിഞ്ഞതാണു ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവമെന്നു മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മുൻ മേധാവി കുടമാളൂർ
കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് ൈതറോയ്ഡ്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. തൈറോക്സിൻ (T4), ട്രൈയോഡോ തൈറോനിൻ (T3) എന്നീ ഹോർമോണുകളെ തൈറോയ്ഡ്
ലോകത്തിലെ എട്ടിലൊരാള്‍ അഥവാ 100 കോടിയിലധികം പേര് അമിതവണ്ണം മൂലം കഷ്ടപ്പെടുന്നുണ്ടെന്ന് 2022ല്‍ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. 1990നെ അപേക്ഷിച്ച് 2022ല്‍ പൊണ്ണത്തടി ബാധിച്ച മുതിര്‍ന്നവരുടെ എണ്ണം ഇരട്ടിയായെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്
വ്യായാമം കൊണ്ട് ശരീരത്തിന് പല ഗുണങ്ങളുമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പക്ഷാഘാതത്തിന്റെയും ഉയര്‍ന്ന രക്തസമ്മര്ദ്ധത്തിന്റെയും സാധ്യത കുറയ്ക്കാനും വ്യായാമം സഹായിക്കും. സമ്മര്‍ദ്ധവും ഉത്കണ്ഠയും വിഷാദവും കുറിച്ച് മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും
നമ്മുടെ നാട്ടിലെന്നല്ല ലോകത്തില്‍ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില്‍ ഒന്നാണ് പാരസെറ്റാമോള്‍. തലവേദനയ്ക്ക് മുതല്‍ വലിയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ വേദനയ്ക്ക് വരെ പാരസെറ്റാമോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം കരള്‍ നാശത്തിലേക്കും കരള്‍
അസാധാരണ രോഗാവസ്ഥകളുമായി മല്ലിടുന്ന വ്യക്തികൾ അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് വർഷംതോറും ഫെബ്രുവരിയിലെ അവസാന ദിനത്തിൽ ആചരിക്കപ്പെടുന്ന അപൂർവ രോഗ ദിനം. ഈ വർഷം അപൂർവ രോഗ ദിനം ആചരിക്കുമ്പോൾ, അപൂർവ ശ്വസന രോഗാവസ്ഥകളിൽപ്പെടുന്ന ഇൻ്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗവും (ILD)
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച
വിവാഹം കഴിഞ്ഞ് ആദ്യ മാസങ്ങൾ പിന്നിടുമ്പോഴേയ്ക്കും പെൺകുട്ടികൾ മിക്കപ്പോഴും കേൾക്കുന്ന ചോദ്യമാണ് ‘വിശേഷം ഒന്നും ആയില്ലേ?’ എന്നത്. ആദ്യ വർഷം പിന്നിടുമ്പോൾ ചോദ്യത്തിന്റെ ശൈലി തന്നെ മാറും. ‘നിങ്ങളിൽ ആർക്കാ കുഴപ്പം?’ എന്നാവും പിന്നീടുള്ള ചോദ്യം. സ്വന്തം കുഞ്ഞ് എന്ന സ്വപ്നം വൈകുന്തോറും പല ദമ്പതികളും
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷനിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ചു. തിരുവനന്തപുരം ഇളമ്പ സ്വദേശിനിയായ 66കാരിക്ക് അയോര്‍ട്ടിക് വാല്‍വ് സ്റ്റീനോസിസ് എന്ന രോഗത്തിനാണ് ഹൃദയ വാല്‍വ് മാറ്റിവച്ചത്. രോഗിയുടെ കാലിലെ രക്തക്കുഴലുകള്‍ക്ക്
ദിവസവും നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയർത്തുന്നതായി പഠനം. ന്യൂയോർക്ക് സർവകലാശാലയിലെ ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്ലാസ്റ്റിക്കിൽ സാധാരണയായി കണ്ടു വരുന്ന താലേറ്റ്സ് എന്നയിനം രാസവസ്തുക്കളാണ് അപകടകാരികൾ പ്ലാസ്റ്റിക്കിനെ
അര്‍ബുദത്തിനുള്ള വാക്സീന് വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്നും ഈ നിര്‍ണ്ണായക നേട്ടത്തിന് തൊട്ടരികിലാണ് റഷ്യയിലെ ശാസ്ത്രജ്ഞരെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്. എന്നാല്‍ ഏതെല്ലാം അര്‍ബുദങ്ങള്‍ക്കുള്ള വാക്സീനാണ് തയ്യാറായി വരുന്നതെന്ന് പുട്ടിന് പ്രഖ്യാപിച്ചില്ല. പലതരത്തിലുള്ള
ലോകത്ത് കാൻസറുകളിൽ വളരെ പെട്ടെന്ന് വ്യാപിക്കുന്ന ഒന്നാണ് കരളിലെ അർബുദം. ജനിതകഘടകങ്ങളും കുടുംബചരിത്രവും ഈ രോഗം വരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നാൽ ബാഹ്യഘടകങ്ങളായ ജീവിത ശൈലി ഉൾപ്പെടെയുള്ളവ രോഗകാരണങ്ങളിൽ പെടുന്നു. 80 മുതൽ 90 ശതമാനം കേസുകൾക്കും ബാഹ്യഘടകങ്ങളാണ് കാരണമെന്ന് പഠനങ്ങൾ
ബ്രേക്ക് അപ്പ്, ഡൈവോഴ്സ്, പങ്കാളിയുടെ വിയോഗം എന്നിവയെല്ലാം സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്തമായ രീതിയിലാണ് ബാധിക്കാറുള്ളത്. എന്നാല്‍ ഇവ മൂലം വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് മരുന്നുകള്‍ ഉപയോഗിക്കാനുള്ള സാധ്യത സ്ത്രീകളില്‍ അധികമാണെന്ന് പഠനത്തില്‍ കണ്ടെത്തി. യൂറോപ്യന്‍ റിസര്‍ച്ച്
ലോകത്തിലെ 100 കോടിയിലധികം പേര്‍ക്ക് ഓരോ വര്‍ഷവും ഒരു തവണയെങ്കിലും മൈഗ്രേയ്ന് ആക്രമണം ഉണ്ടാകാറുണ്ടെന്നാണ് കണക്ക്. പക്ഷാഘാതം, ഹൃദ്രോഗം, ചുഴലി, ഉറക്ക പ്രശ്നങ്ങള്‍, ഉത്കണ്ഠ, വിഷാദരോഗം എന്നിവയുടെ സാധ്യത മൈഗ്രേയ്ന് വര്‍ദ്ധിപ്പിക്കുമെന്ന് മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്
വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ച് വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക
മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എംഎസ്) രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മൾട്ടിപ്പിൾ സ്ക്ലിറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യ (എംഎസ്എസ്ഐ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യ എംഎസ് ദിനത്തോട് അനുബന്ധിച്ചു തിരുവനന്തപുരം മാനവീയം വീഥി മുതൽ മ്യൂസിയം വരെ ഭിന്നശേഷിക്കാരായ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഡോക്ടർമാരും
സ്ത്രീകളില്‍ 10 ശതമാനം പേരെ ബാധിക്കുന്ന ഹോര്‍മോണ്‍ തകരാര്‍ രോഗമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. ഇത് ബാധിച്ച സ്ത്രീകള്‍ക്ക് അവരുടെ മധ്യകാലഘട്ടത്തില്‍ ഓര്‍മ്മക്കുറവും ധാരണശേഷി സംബന്ധിച്ച പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. കാലിഫോര്‍ണിയ
കൊച്ചി ∙ കേരളത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണം ആശങ്കാകുലമായി ഉയരുകയാണെന്ന് കണക്കുകൾ. അതിൽത്തന്നെ എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് ഇതിൽ മുന്നിൽ. നേരത്തെ ദേശീയ തലത്തില്‍ കേരളത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണം 0.06% മാത്രമായിരുന്നു എങ്കില്‍ ഇന്ന് കേരളത്തിലെ എച്ച്ഐവി
കോവിഡിനെ പ്രതിരോധിക്കാന്‍ പ്രതിരോധ കുത്തിവയ്പ്പെടുത്തവരാണ് നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം പേരും. എന്നാല്‍ രണ്ട് ഡോസ് വാക്സീനും എടുത്തവരോട് ഒരു ചോദ്യം. നിങ്ങള്‍ വാക്സീന്റെ രണ്ട് ഡോസും എടുത്തത് ഒരേ കയ്യിലാണോ അതോ വലതു കൈയിലും ഇടത് കൈയ്യിലും മാറി മാറിയാണോ? എന്താ ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം
എയ്ഡ്സ് ഹെൽത്ത്കെയർ ഫൗണ്ടേഷൻ-ഇന്ത്യ കെയേഴ്സിൻ്റെ സഹകരണത്തോടെ കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ദിശ കൊച്ചി, വിവിധ കോളജുകൾ, കോർപ്പറേഷൻ ഓഫ് കൊച്ചി, തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിന് കീഴിൽ ആൺ രാജ്യാന്തര കോണ്ടം ദിനം ആചരിക്കുന്നു. രാജ്യാന്തര കോണ്ടം ദിനത്തോടനുബന്ധിച്ച്, സുരക്ഷിത ലൈംഗിക
ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് അര്‍ബുദമുണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. ശ്വാസകോശ അര്‍ബുദം മാത്രമല്ല മറ്റ് പല അര്‍ബുദങ്ങളുടെ സാധ്യതയും പുകവലി നിര്‍ത്തുന്നത് മൂലം കുറയ്ക്കാമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. പുകവലി നിര്‍ത്തി കുറഞ്ഞത് 15 വര്ഷമായവരില് പുകവലി
തലച്ചോറിനെയും നാഡീവ്യൂഹസംവിധാനത്തെയും സംബന്ധിക്കുന്ന രോഗങ്ങളായ അല്‍സ്ഹൈമേഴ്സിലേക്കും പാര്‍ക്കിന്‍സണ്‍സിലേക്കും നയിക്കുന്നത് പലപ്പോഴും ശരീരത്തിലെ നീര്‍ക്കെട്ടാണ്. ശരീരത്തില്‍ എന്തെങ്കിലും മുറിവോ പരുക്കോ പറ്റുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന നീര്‍വീക്കം പക്ഷേ സ്ഥിരമാകുമ്പോള്‍ മറവിരോഗം മാത്രമല്ല
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റില്‍ രണ്ടു പദ്ധതികള്‍. വയോജനങ്ങള്‍ക്ക് കെയര്‍ സെന്റര്‍, വാര്‍ധക്യ സൗഹൃദ ഭവനം എന്നിവയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമൂഹികനീതി വകുപ്പു മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ ഇങ്ങനെ... കെയര്‍ സെന്റര്‍ ഉയര്‍ന്ന സ്വപ്നങ്ങളുമായി വിദേശ
രോഗത്തിനു പ്രായഭേദമോ ലിംഗഭേദമോ ഒന്നും ഇല്ലെന്ന് പൊതുവേ നാം പറയാറുണ്ട്. ആണ്-പെണ് ഭേദമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാം. എന്നാല്‍ ചിലതരം തലവേദനയുടെ കാര്യമെടുത്താല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് അത് പലപ്പോഴും വരുന്നതെന്ന് കാണാം. അടുത്തിടെ അമേരിക്കയില്‍ നടന്ന ഒരു സര്‍വേയും
ശ്വാസകോശ അര്‍ബുദം കഴിഞ്ഞാല്‍ പുരുഷന്മാരില് ഏറ്റവുമധികം കണ്ട് വരുന്ന അര്‍ബുദമാണ് പ്രോസ്ട്രേറ്റ് അര്‍ബുദം. 60 വയസ്സിനു ശേഷം പുരുഷന്മാരില് പ്രോസ്ട്രേറ്റ് അര്‍ബുദം വരാനുള്ള സാധ്യതകള്‍ അധികമാണ്. എന്നാല്‍ പേശികളിലേക്കും അവയവങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനുള്ള ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും
Results 1-100 of 5450