Activate your premium subscription today.
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര സംബന്ധിച്ച് പ്രതിപക്ഷം രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത് ഏറെ ചർച്ചയായിരുന്നു. ഇതിനിടെ
തിരഞ്ഞെടുപ്പ് ഫലമറിയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളും വ്യാജപ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഇപ്പോൾ മുസ്ലിം തൊപ്പി ധരിച്ച കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയുടെ ഒരു ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റേതെന്ന അവകാശവാദത്തോടെ ഒരു പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് മുസ്ലിംകൾക്ക് നൽകുമെന്ന് ഖർഗെ പറഞ്ഞുവെന്ന അവകാശവാദത്തോടെയാണ് ഈ വിഡിയോ പ്രചരിക്കുന്നത്
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർക്ക് അപകടം സംഭവിച്ചു എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രസന്റോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് നവകേരള ബസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. നവകേരള യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ച ബസ് സീറ്റ്
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ലോജിക്കലി ഫാക്ട്സ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് സിപിഎം നേതാവായ സുഭാഷിണി അലി പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനത്തിന്റെ വിളക്കാണെന്നും രാഹുൽ ഗാന്ധിയെ വിമർശിക്കുകയും ചെയ്തു എന്ന അവകാശവാദവുമായി ഒരു വിഡിയോ
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി പിടിഐ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്ക് മനോരമ ഓൺലൈൻ പരിഭാഷപ്പെടുത്തിയത്. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് താഴെ ഒരു ഇറച്ചിക്കട പ്രവർത്തിക്കുന്നുണ്ടെന്ന അവകാശവാദവുമായി ഒരു വിഡിയോ
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ പരസ്യങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ കോഴിക്കോട്
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഫാക്ട്ക്രസന്റോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോ ഇനിയും
രാജ്യത്ത് തിരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.നേതാക്കൾ തമ്മിലുള്ള വാദപ്രതിവാദങ്ങളും സമൂഹമാധ്യമങ്ങളിലെ ചർച്ചകളെ കൊഴുപ്പിക്കുന്നുണ്ട്. ഇതിനിടെ “എസ്സി/എസ്ടി, ഒബിസി സംവരണം ഭരണഘടന വിരുദ്ധം. ബിജെപി അധികാരത്തിൽ എത്തിയാൽ അത് അവസാനിപ്പിക്കും,” എന്ന് അമിത്ഷാ പറയുന്നതായി, അവകാശപ്പെടുന്ന ഒരു വിഡിയോ വാട്സാപിൽ വൈറലാകുന്നുണ്ട്.
രാഹുല്‍ ഗാന്ധി ഭാരതത്തില്‍ സാമ്പത്തിക സര്‍വേ നടത്തി ആരുടെ കൈയ്യിലാണ് കൂടുതൽ പണമുള്ളതെന്ന് കണ്ടെത്തും. പിന്നീട് ഈ പണം ന്യുനപക്ഷങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കേരളത്തില്‍ ബിജെപിക്ക് ലഭിക്കുന്ന സീറ്റിനെ കുറിച്ച് നടത്തിയ പരാമര്‍ശമെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ബിജെപിക്ക് 71 സീറ്റ് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു എന്നാണ് പ്രചാരണം.
ഇ.പി.ജയരാജന്റെ ബിജെപി പ്രവേശന വിവാദങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. ഇതിനിടെ "ഇ.പി.ജയരാജൻ പാപി... ജയരാജനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ.." എന്ന കുറിപ്പിനൊപ്പം ഒരു പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവിധ മതസ്ഥരുടെ ആരാധനാലങ്ങള്‍ക്ക് കെഎസ്ഇബി വിവേചനപരമായ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ആരോപിച്ച് ചില പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎം തട്ടിപ്പ് നടത്തിയെന്ന അവകാശവാദവുമായി ഒരു വിഡിയോ വാട്സാപ്പിൽ വൈറലാവുന്നുണ്ട്.വിവിപാറ്റ് മെഷീനിൽ നിന്ന് സ്ലിപ്പുകൾ പുറത്തെടുക്കുന്നതാണ് വിഡിയോയിൽ
കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചുകൊണ്ട് കൈരളി ടിവിയുടെ സര്‍വേ ഫലം എന്ന രീതിയില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എല്‍ഡിഎഫ്-16, യുഡിഎഫ്-4, എന്‍ഡിഎ-0 എന്നിങ്ങനെയാണ് ഇതില്‍ സീറ്റ് നില പ്രവചിച്ചിട്ടുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണമുയർന്നിരുന്നു. ഇതിനിടെ കള്ളവോട്ട് ചെയ്യാനായി പര്‍ദ്ദ ധരിച്ചെത്തിയ യൂത്ത് ലീഗ് പ്രവര്ത്തകന് അറസ്റ്റിലായി എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലെ ഒരു ബൂത്തിലാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ 14 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പൂർത്തിയായി. ഇതിനിടെ പോളിങ്ങിന് മുന്നോടിയായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) വക്താവ് സുധീർ കുമാറിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തിരുവനന്തപുരത്ത് ബിജെപിയാണ് മുന്നിലെന്ന് അദ്ദേഹം സമ്മിതിച്ചുവെന്ന രീതിയിലാണ് 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്
ലോക്സഭയിൽ തൃശൂർ മണ്ഡലത്തിലെ പോരാട്ടം ഇതിനകം തന്നെ ചർച്ചയായിക്കഴിഞ്ഞു. ഇപ്പോൾ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് മണ്ഡലത്തിൽ ഉൾപ്പെട്ട പുതുക്കാട് പള്ളി വികാരി ആഹ്വാനം ചെയ്യുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കനത്ത പോരാട്ടം നടക്കുന്ന കൊല്ലം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥികൾ തമ്മിലുള്ള വാക്പോരുകളും വാദപ്രതിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.ഇടത് സ്ഥാനാർഥിയായി എം.മുകേഷും യുഡിഎഫിന് വേണ്ടി എൻ.കെ.പ്രേമചന്ദ്രനും ബിജെപിയുടെ ജി കൃഷ്ണ കുമാറുമാണ് കൊല്ലത്ത് മല്‍സര രംഗത്തുള്ളത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണ കുമാറിന്റെ ചിത്രം വൈറലാണ്.
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണിയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മണ്ഡലത്തിൽ വോട്ട് തേടിയിറങ്ങിയ നിലവിലെ
ബിജെപി നേതാവ് ഉമാഭാരതി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിനാശ പുരുഷൻ’എന്ന് പരാമർശിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കെ.കെ.ശൈലജയുടെ ലൗ ജിഹാദിനെപ്പറ്റിയുള്ള പ്രതികരണമെന്ന അവകാശവാദത്തോടെ ഒരു ന്യൂസ് കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാതൃഭൂമി ന്യൂസിന്റെ ലോഗോയുമായിട്ടാണ് ഈ കാർഡ് പ്രചരിക്കുന്നത്.
ജയിച്ചാലും തോറ്റാലും ബിജെപിയിലേക്ക് പോകുമെന്ന് കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉണ്ണിത്താൻ പറഞ്ഞുവെന്ന രീതിയിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്.
ബിജെപി സ്ഥാനാർത്ഥിയായ സുരേഷ്ഗോപി ഇസ്ലാം മതത്തെ പ്രകീർത്തിച്ച് സംസാരിച്ചതായുള്ള ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും പ്രവാചകൻ അതുല്യ വ്യക്തിത്വമാണെന്നും
സി.പി.എം. എം.പി. എ.എ.റഹീമിന്റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ചിത്രത്തില്‍ റഹീം രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ച് നില്ക്കുന്ന എ.എ.റഹീമാണ് വൈറൽ ചിത്രത്തിലുള്ളത്.
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയെ അപഹസിച്ച് മുസ്ലിം മതാചാര്യനും അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് പരാമര്‍ശം നടത്തിയെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ
സ്കൂൾ ഉദ്ഘാടന വേളയിൽ ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അതിഷി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സദസിലുണ്ടായിരുന്ന ചില മുസ്ലിം പുരുഷന്മാർ മന്ത്രി 'ജയ് ശ്രീറാം' വിളിച്ചതിനെ എതിർത്തതിനാൽ പിന്നീട് ക്ഷമാപണം നടത്തിയെന്നാണ് പോസ്റ്റിലെ അവകാശവാദം
പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടിയായിരുന്നപ്പോൾ മോഷണം നടത്തിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ യഥാർഥ വിഡിയോയിൽ മോദി പറയുന്നത് തന്നെക്കുറിച്ചല്ലെന്നും ഒരു കൊള്ളക്കാരന്റെ കഥയാണെന്നും ഞങ്ങൾ കണ്ടെത്തി.
എൽഡിഎഫിന്റെ കെ.കെ.ശൈലജയും യുഡിഎഫിന്റെ ഷാഫി പറമ്പിലും നേർക്കുനേർ വരുന്ന വടകര ലോക്സഭ മണ്ഡലത്തിൽ വാശിയേരിയ മൽസരത്തിനാണ് കളമൊരുങ്ങുന്നത്. ഇതിനിടെ ബോംബ് സ്ഫോടനക്കേസ് പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയ്ക്കൊപ്പം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ
കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും മുൻ കെപിസിസി അദ്ധ്യക്ഷൻ വി.എം.സുധീരന്റെ വിവാദ പരാമർശം എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളുടെ കുത്തൊഴുക്കാണ്. ഇപ്പോൾ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ നടന്ന സംഘര്‍ഷമെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി
സിഎഎ കേരളത്തിൽ നടപ്പിലാക്കില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ എം.വി.ഗോവിന്ദന് എന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്
ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറ്‍ എൻഡിഎ സ്ഥാനാർഥിയായും കോൺഗ്രസിലെ പ്രമുഖൻ ശശിതരൂരും പോരാട്ടത്തിനിറങ്ങുന്ന മണ്ഡലമായതിനാൽ ഇവിടം രാഷ്ട്രീയ കേരളം ശ്രദ്ധപതിപ്പിച്ചു കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ മുസ്ലിം ലീഗ് പതാക ഉയർത്തിപ്പിടിച്ച് റാലിയിൽ പച്ചക്കൊടി വീശുന്ന 46 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
രാഹുൽ ഗാന്ധിയുടെ പ്രചാരണ വാഹനത്തിൽ നിന്നും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടിയെ ഇറക്കി വിട്ടു എന്ന അവകാശവാദത്ത ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ യുഡിഎഫിന് ആവശ്യമില്ലെന്ന പരസ്യ പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്തെത്തിയിരുന്നു. ഇതിനിടെ മുന്‍ കേന്ദ്ര മന്ത്രിയും നിലവില്‍ ആലപ്പുഴ മണ്ഡലം ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ കെ.സി.വേണുഗോപാലുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫിന് പിന്തുണ നൽകാനുള്ള തീരുമാനമെടുത്തതെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞുവെന്ന അവകാശവാദത്തോടെ
ബിജെപി ജയിച്ചാൽ ഞങ്ങൾ ഇന്ത്യ കത്തിക്കുമെന്നും രാജ്യം ഭൂപടത്തിൽ ഉണ്ടാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വോട്ടു ചോദിക്കാനെത്തിയ ആലപ്പുഴ എംപി എ.എം.ആരിഫിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികൾ തമ്മിലുള്ള വാദപ്രതിവാദങ്ങളും വാക്പോരുകളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടയിൽ വ്യാജന്മാരും കളം നിറയുന്നുണ്ട്. ഇവർ
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർഥികൾ വീട് വീടാന്തരം കയറി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. വോട്ടർമാരെ വീടുകളിലെത്തി നേരിൽ കണ്ടാണ് പലരുടെയും അഭ്യർത്ഥന. ഇത്തരത്തിൽ വോട്ട് ചോദിച്ചെത്തിയ കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ജയരാജനെ നാട്ടുകാർ തടഞ്ഞുവെന്ന അവകാശവാദവുമായി ഒരു വിഡിയോ
കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ , അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനമാണ് ഈ ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറെ ചർച്ചയായത്. ഇതിനിടെ ബിജെപിയുടെ മുതിർന്ന നേതാവ് എല്‍.കെ.അദ്വാനിയുടെ മകളാണ് ഗുജറാത്ത് ഗാന്ധിനഗറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെന്നും
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം അറിയിക്കാനും അദ്ദേഹത്തിന് പിന്തുണ അറിയിക്കാനും ആം ആദ്മി പാർട്ടി നേതാക്കളുടെയും അനുയായികളുടെയും നേതൃത്വത്തിൽ ഡൽഹി തെരുവുകളിൽ വൻ റാലി നടക്കുകയാണ്
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലാണ്. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയതെന്ന അവകാശവാദവുമായി
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇന്ത്യ മുന്നണിയും സമൂഹമാധ്യമ ചർച്ചകളിൽ കളം നിറയുകയാണ്. 2023 ജൂലൈ 18ന് രൂപംകൊണ്ട ഇന്ത്യ മുന്നണിയിൽ സിപിഎം ഉള്‍പ്പെടെ 28 രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗങ്ങളാണ്. ഇതിനിടെ മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരി ...
പൊതുതിരഞ്ഞെടുപ്പിൽ വ്യാജ പ്രചാരണങ്ങൾ തടയാനുള്ള ‘പ്രോജക്ട് ശക്തി’യുടെ ഭാഗമായി ഫാക്ട് ക്രസന്റോ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ, അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി
Reported by: IndiaToday, Edited by: Manorama Online പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്
മമത ബാനർജിയുടെ വീഴ്ച്ചയും പരിക്കുമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. ഇതിനിടെ മമതയുടെ നെറ്റിയിലെ മുറിവ് വെറും അഭിനയമാണെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വസ്തുത പരിശോധനയ്ക്കായി ഒരു കാർഡ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. ∙
രാഹുൽ ഗാന്ധിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചോദിക്കുന്നു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം അടിമകളെ അടങ്ങൂ..നോം എന്താണീ കേൾക്കുന്നത്. പിണറായി വിജയൻ പറയുന്നു കോൺഗ്രസ് ജയിച്ച് വരണമെന്നും ഇപ്രാവശ്യം രാഹുൽ
ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇലക്ഷൻ കമ്മീഷൻ നടത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടവും നിലവിൽ വന്നു. ഇതോടൊപ്പം ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മത്സരരംഗത്തുള്ള സ്ഥാനാർഥികൾക്കെതിരെ ആരോപണ പ്രത്യാരോപണങ്ങളാണ് സമൂഹമാധ്യമങ്ങള്‍ നിറയെ. ഇതിനിടെ സുരേഷ് ഗോപി
കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞെന്ന അവകാശവാദവുമായി ഒരു വാര്‍ത്താ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണം സംബന്ധിച്ച വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേക്ക് ഞങ്ങൾക്ക് സന്ദേശം
ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയത്തിന് പിന്നാലെ മത്സരരംഗത്തുള്ള സ്ഥാനാർഥികൾക്കെതിരെ ആരോപണ പ്രത്യാരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. ഓഡിയോയും വിഡിയോയും ചിത്രങ്ങളുമായി ആരോപണങ്ങൾ കളം നിറയുകയാണ്. ഇതിനിടെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കും സിപിഎം നേതാവ് പി.ജയരാജനും ഏറെ കോളിളക്കം സൃഷ്ടിച്ച
ലോക്സഭാ തിരഞ്ഞെടുപ്പിൽ കടുത്ത മൽസരം നടക്കുന്ന മണ്ഡലമാണ് വടകര. സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി കെ.കെ ശൈലജയും കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിലുമാണ് മൽസര രംഗത്തുള്ളത്. ഇതിനിടെ കെ.കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റേതെന്ന അവകാശവാദത്തോടെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
പാലക്കാട് ജില്ലയിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബിജുകുമാര്‍ ബിജെപിയില്‍ ചേര്‍ന്നതായി അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വാസ്തവമറിയാം. ∙ അന്വേഷണം പാലക്കാട്ടെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ ബിജു കുമാര്‍ അണ്ടത്തോട്
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും കേരളം ആവേശത്തോടെ ഫലം കാത്തിരിക്കുന്നതുമായ മണ്ഡലമാണ് ബിജെപിക്ക് വേണ്ടി നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി, യുഡിഎഫ് സ്ഥാനാർത്ഥി തൃശൂര്‍ എംപി ടി.എന്‍. പ്രതാപന്, എല്‍ഡിഎഫിന് വേണ്ടി മുന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവർ ജനവിധി തേടുന്ന
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിൽ വാദപ്രതിവാദങ്ങളും വാക്പോരുകളും സമൂഹമാധ്യമങ്ങളിൽ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ തൃശ്ശൂർ എംപി ടി.എൻ.പ്രതാപൻ എംപി ഫണ്ടിൽ കുറച്ച് തുക മാത്രമാണ് വിനിയോഗിച്ചതെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
എസ്എസ്എൽസി പരീക്ഷാർത്ഥികളുടെ എണ്ണം പോലും കൃത്യമായി വായിക്കാൻ അറിയാത്ത വിദ്യാഭ്യാസന്ത്രി എന്ന അവകാശവാദത്തോടെ മന്ത്രി വി.ശിവൻകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം യ്യോ ദാരിദ്ര്യം ..SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം മന്ത്രി
ഭാരത് മാതാ കീ ജയ് എന്നും ജയ് ശ്രീ റാം എന്നും വിളിച്ച് കൊണ്ടിരുന്നാൽ ആളുകൾ പട്ടിണി കിടന്ന് മരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന ഒരു വിഡിയോയാണ് വസ്തുത പരിശോധനയ്ക്കായി
കെപിസിസി നടത്തുന്ന സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള പത്രസമ്മേളനത്തിനു പ്രതിപക്ഷ നേതാവ് വി ഡി സതീശന് വൈകി എത്തിയതും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അസഭ്യപ്രയോഗം നടത്തിയതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പിന്നീട് താനും വി.ഡി.സതീശനും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് വ്യക്തമാക്കി
മണിപ്പൂരിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നഴ്സിനെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാരോപിച്ച് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ മൃതദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ യാഥാർത്ഥ്യം
രാഷ്ട്രീയത്തിലെ ചേരിതിരിവും ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങളും പലപ്പോഴും പ്രതിഫലിക്കുന്നത് ജനമധ്യേയുള്ള പൊതു പ്രസംഗങ്ങളിലാണ്. വിമർശന ശരങ്ങളെറിഞ്ഞ് എതിരാളികൾക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയക്കാർ കൈയ്യടി നേടുന്നത് ഇത്തരം പ്രസംഗങ്ങളുടെ ആവേശം കൂട്ടുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇത്തരം
ഭാരത് റൈസിന്റെ വിതരണമാണ് ഇപ്പോഴത്തെ ചൂടുള്ള ചർച്ച. ഇതിനിടെ ബീഫിനൊപ്പം ഭാരത് റൈസ് കഴിക്കുന്നവരെ കണ്ടെത്താൻ സംഘം ജാഗ്രത പാലിക്കുക എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙
കർണാടക ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളന പോസ്റ്ററിൽ രാമ–ലക്ഷമണൻമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിപിഐഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ കർണാടക സംസ്ഥാന ഘടകം പുറത്തിറക്കിയ പോസ്റ്റർ കേരളത്തിലെ സമൂഹമാധ്യമ പേജുകളിൽ ചർച്ചകൾക്ക്
പൗരത്വ നിയമം പരാമർശിച്ച് രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും പുറത്താക്കുമെന്ന് അമിത് ഷാ പ്രസംഗിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം ബിജെപിക്കാരോട് അമിത് ഷാ ചോദിക്കുന്നു ഇവിടെ ജോലിചെയ്യുന്ന മുസ്ലിംകളെയും
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ നായയ്ക്ക് നൽകിയ ബിസ്ക്കറ്റ് രാഹുൽ ഗാന്ധി അടുത്തു നിന്ന അനുയായിക്ക് നൽകിയെന്നുള്ള വിമർശന പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ. ഇതിന്റെ വാസ്തവമറിയാം അന്വേഷണം നായ മണത്തു നോക്കി ഒഴിവാക്കിയ ബിസ്ക്കറ്റ് തന്റെ പണിക്കാരന് കൊടുക്കുന്നു എന്നിട്ട് കഴിക്കുവാൻ പറയുന്നു ഇവനെ
വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപിയായ രാഹുൽ ഗാന്ധി എംപി ലാഡ്സിൽ നിന്നുള്ള ഫണ്ട് വിനിയോഗിക്കുന്നില്ല എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം നമ്മുടെ വയനാട്ട്കാർ ഇത് കാണുന്നുണ്ടല്ലോ അല്ലെ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്
അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നിസഹകരണം അറിയിച്ചത് ചർച്ചയായിരുന്നു. ഇതിനിടെ സോണിയ ഗാന്ധി പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുത്തെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം രാമനും
എസ്എസ്എൽസി മോഡൽ പരീക്ഷാ ചോദ്യ പേപ്പറിന് വിദ്യാർത്ഥികളിൽ നിന്ന് 10 രൂപ ഈടാക്കുന്നുവെന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം കലോത്സവത്തിന് പഞ്ചസാര , ചോദ്യ പേപ്പറിന് പണംകമ്മികൾ എല്ലാം ശരിയാക്കി എന്ന തലക്കെട്ടോടെയാണ്
അയോധ്യയും രാമക്ഷേത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിലെ താരങ്ങൾ. ഇതിനിടെ അയോധ്യയിലെ രാമക്ഷേത്രം വൃത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ
നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗണ്മാൻ ഉൾപ്പെട്ട സംഘർഷത്തിന്റെ ചിത്രങ്ങൾ ആയിരുന്നു സമൂഹ മാധ്യമങ്ങൾ നിറയെ. ഇതിനിടെ മുഖ്യമന്ത്രിയുടെ ഗണ്മാന് കാറില്‍ നിന്നു റോഡില്‍ വീണു കിടക്കുന്ന ഒരു ചിത്രം എടുത്ത് ഇപ്പോള്‍ കഴിഞ്ഞ സംഭവം എന്ന അവകാശവാദത്തോടെ പലരും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി
മുഖ്യമന്ത്രി പിണറായ് വിജയന്റെ ചികിൽസാർത്ഥം കുടുംബ സമേതമുള്ള യുഎസ് യാത്ര സമൂഹ മാധ്യമങ്ങൾ അന്ന് ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ചികിൽസയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയൊപ്പം പോകുന്ന ജെബി മേത്തർ എംപി എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
നവകേരള സദസിനിടെ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ അമിതഭക്ഷണം കഴിച്ച് ദഹനക്കേട് പിടിച്ചതിനെ തുടര്‍ന്ന് മന്ത്രി കൃഷ്ണന് കുട്ടിക്ക് പിന്നാലെ മന്ത്രി ശശീന്ദ്രനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന കുറിപ്പിനൊപ്പം മന്ത്രിയുടെ
നവ കേരള സദസും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള വാഹനവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച മുഴുവൻ. ആഡംബര വാഹനം പുറത്തിറക്കി എന്ന അവകാശവാദത്തോടെയുള്ള വ്യാപക പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഒരു അത്യാഡംബര ബസ്സിന്റെ ചിത്രത്തോടൊപ്പമാണ് പ്രചാരണം. വാസ്തവമറിയാം. അന്വേഷണം ആദ്യം പെൻഷൻ
വയനാട്ടിൽ സിപിഎം പ്രവർത്തകരെ നാട്ടുകാർ തെരുവിൽ നേരിടുന്നു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സത്യമറിയാം. അന്വേഷണം സഹികെട്ട ജനം വയനാട്ടിൽ സിപിഎമ്മിനെ തെരുവിൽ നേരിടുന്ന രംഗം ആണ് . ഇത് ഇനി കേരളം മുഴുവൻ വ്യാപിപ്പിക്കാൻ അധികകാലം എടുക്കില്ല.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശന ചടങ്ങിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം.പോസ്റ്ററിൽ അശ്ലീല ചിത്രമെന്ന തരത്തിലാണ് പ്രചാരണം. വാസ്തവമറിയാം. അന്വേഷണം ഒരു വേദിയിൽ രാജ്യസഭാ എംപി എഎ റഹീം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍
ചുവന്ന നിറത്തിലുള്ള സാരി ധരിച്ച് ക്ഷേത്രത്തിലെ മണി മുഴക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. തിരഞ്ഞെടുപ്പ് പ്രമാണിച്ച് അമ്മൂമ്മ ഇന്ദിരയുടെ സാരിയുടുത്താണ് പ്രിയങ്കയുടെ പ്രചാരണമെന്ന അവകാശവാദത്തോടെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുകയാണ് തെലങ്കാന. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി മുൻനിരയിലുണ്ട്. ഇതിനിടെ ഡി കെ ശിവകുമാർ മദ്യപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍
സ്ത്രീയുടെ മാലപൊട്ടിച്ചോടിയപ്പോൾ പിടിയിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടേതെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണി വരുന്നു; ശമ്പളവും പെന്‍ഷനും പിടിച്ചെടുത്ത് നിധി രൂപീകരിക്കാന്‍ ആലോചന എന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്. പ്രചരിക്കുന്ന വിവരങ്ങളുടെ വസ്തുതയറിയാം. അന്വേഷണം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണി
പൊതുജനങ്ങൾ 1,22,700 രൂപ മുടക്കി സംഭാവന നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചിത്രം ഈയിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായിരുന്നു. ഇതിനിടെ തവനൂർ എംഎൽഎ
നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ നിലം തുടയ്ക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 വേദിയിലാണ് സംഭവം നടന്നതെന്നാണ് പ്രചരിക്കുന്നത്. വാസ്തവമറിയാം അന്വേഷണം വിഡിയോയിൽ, നെതർലാൻഡ്സ് പ്രധാനമന്ത്രിയുടെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ ചായ
പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നെറ്റിയിൽ ചുവന്ന കുറി അണിഞ്ഞ് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഉത്തരേന്ത്യയിൽ എത്തിയ അവിട്ടം റിയാസ് സ്വാമിജി’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്.
ഹരിയാനയിലെ കലാപം സംബന്ധിച്ച വാർത്തകൾ ഈ ദിവസങ്ങളിൽ ചർച്ചയായിരുന്നു. നുഹ് ജില്ലയിലെ ഖേദ്ല മോഡിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര ഒരു സംഘം യുവാക്കൾ തടഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കാലം വ്യാജവാർത്തകളുടെ പ്രളയകാലം കൂടിയാണ്. കർണാടകയിലെ കോൺഗ്രസ് റാലികളിൽ പാകിസ്ഥാൻ പതാകയുടെ സാന്നിധ്യം കാണിക്കുന്ന ഒരു വീഡിയോ ഇതിന് ഉദാഹരണമാണ്.കർണാടകയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. തുംകൂരിലെ കോൺഗ്രസ്സ്
കലാപം ആളിപ്പടർന്ന മണിപ്പൂരിൽ കുകി, നാഗ ഗോത്ര വിഭാഗങ്ങളും മെയ്തെയ്കളും തമ്മിൽ നടന്ന സംഘർഷത്തിൽ അറുപതോളം പേരാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. ഇരുകൂട്ടരുടെയും മേഖലകളിൽ നിരവധി വീടുകളും കടകമ്പോളങ്ങളും
കേരള സർക്കാർ പുറത്തിറക്കിയതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മതപരമായ പരാമർശങ്ങളുള്ള ഒരു പാഠപുസ്തകത്തിലെ താളുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. ചിത്രത്തിന്റെ സത്യമറിയാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് വിഭാഗം നടത്തിയ അന്വേഷണം. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പാഠഭാഗത്തിന്റെ സ്ക്രീൻ
യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പലപ്പോഴും പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലൊരു ചിത്രമാണ് മുസ്ലിം വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ മർദ്ദനമേറ്റ ആർഎസ്എസുകാരനെന്ന രീതിയിൽ പ്രചരിക്കുന്നത്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പലപ്പോഴും പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലൊരു ചിത്രമാണ് മുസ്ലീം വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ മർദ്ദനമേറ്റ ആർ.എസ്.എസുകാരനെന്ന രീതിയിൽ പ്രചരിക്കുന്നത്.
Results 1-87