Activate your premium subscription today.
നമ്മൾ എത്ര ചെറുതാണെങ്കിലും നമുക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. അക്കാര്യങ്ങൾ ഉറപ്പായും ചെയ്യണമെന്ന് PAW Patrol കഥകൾ ഓർമിപ്പിക്കുന്നു. നമ്മളെല്ലാവരും ഹീറോകളാണ് എന്നു മറക്കല്ലേ. ഓരോ നല്ല കാര്യവും ചെയ്യുമ്പോൾ നമ്മൾ ഹീറോക്കുട്ടികൾ ആകുകയാണ്. പല രാജ്യങ്ങളിലും കുട്ടികളെ ചില കാര്യങ്ങൾ പഠിപ്പിക്കാൻ PAW Patrol വിഡിയോകൾ ഉപയോഗിക്കുന്നു
പാരമ്പര്യത്തനിമയോടൊപ്പം ആധുനിക രീതികൾകൂടി കോർത്തിണക്കി രൂപകൽപന ചെയ്തിട്ടുള്ള ഈ കെട്ടിടത്തിന്റെ നിർമാണത്തിലും മികവും ആകർഷകത്വവും ഉറപ്പാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ ഡിസൈൻ മാത്രമല്ല, ഇവിടത്തെ വിദ്യാർഥിനികളുടെ യൂണിഫോം ഡിസൈനും ക്ലാസിയാണ്; അത് ഒരുക്കിയതോ, പ്രമുഖ ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയും
യുറാനസിനെപ്പറ്റിയുള്ള പല പഠനങ്ങളും നിഗൂഢത നിറഞ്ഞതാണ്. നെപ്റ്റ്യൂൺ കഴിഞ്ഞാൽ സൂര്യനിൽ നിന്ന് ഏറ്റവും അകലെ നിൽക്കുന്ന ഗ്രഹമായതിനാൽ യുറാനസിനെപ്പറ്റിയുള്ള പഠനങ്ങളും വളരെ പരിമിതമാണ്. നാസയുടെ വൊയേജർ ബഹിരാകാശ പേടകത്തിൽ നിന്നുള്ള വിവരങ്ങളാണ് യുറാനസിനെപ്പറ്റി കുറച്ചെങ്കിലും അറിവുകൾ പകർന്നത്. ഐസ് ജയന്റ്
സൗരയൂഥത്തിൽ ഭൂമിക്കു സമീപത്തായി കാൽ ലക്ഷത്തിലധികം പാറകളും ഛിന്നഗ്രഹങ്ങളുമൊക്കെയുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്തത നിറഞ്ഞ ഛിന്നഗ്രഹമാണു കാമുവലീവ. ഭൂമിക്കരികിലുള്ള മറ്റ് ഛിന്നഗ്രഹങ്ങളിൽ കൂടുതലും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള മേഖലയിൽ നിന്നു വരുന്നതായി കരുതപ്പെടുന്നു. എന്നാൽ കാമുവലീവ
സൗരയൂഥത്തിൽ നമുക്കറിയാവുന്ന 8 ഗ്രഹങ്ങൾ കൂടാതെ ഒരു വമ്പൻ ഒൻപതാം ഗ്രഹം ഒളിഞ്ഞിരിക്കുന്നുണ്ടോ. പതിറ്റാണ്ടുകളായി ഇതെക്കുറിച്ചുള്ള ശാസ്ത്രീയവും അശാസ്ത്രീയവുമായ ചർച്ചകൾ തകൃതിയാണ്. ഇപ്പോഴിതാ ഈ ഗ്രഹത്തെപ്പറ്റി ശ്രദ്ധേയമായ തെളിവ് ലഭിച്ചെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് ശാസ്ത്രജ്ഞർ. നെപ്റ്റ്യൂൺ
സിംബയെന്ന പേര് കേൾക്കാത്തവർ കുറവായിരിക്കും. ഡിസ്നിയുടെ ലോകമെങ്ങും തരംഗം സൃഷ്ടിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ലയൺ കിങ്ങിലെ കുട്ടിസിംഹം. അനേകം കോമിക്സുകളിലൂടെയും മറ്റും സിംബ ചിരപരിചിതമാണ്. ലയൺകിങ് സിനിമാപരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ മുഫാസ–ദ ലയൺ കിങ് ഈ വർഷം തിയറ്ററുകളിലെത്തുകയാണ്. എന്നാൽ
സാധാരണ വീടിന്റെ മേൽക്കൂരയിൽ പതിക്കുന്നത് കിളികളും മറ്റും ഇടുന്ന പാതികഴിച്ച പഴങ്ങളും മറ്റുമാണ്. എന്നാൽ ഫ്ലോറിഡയിൽ സംഭവിച്ചത് സ്വൽപം വെറൈറ്റിയായ ഒരു കാര്യം. ഏതായാലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.കഴിഞ്ഞ മാർച്ച് എട്ടിനാണ് ആ സംഭവം നടന്നത്. യുഎസിലെ ഫ്ലോറിഡയിലുള്ള ഒരു വീടിന്റെ മേൽക്കൂര തകർത്തുകൊണ്ട്
ദിവസങ്ങൾക്ക് മുൻപാണ് നാസ ആ പ്രഖ്യാപനം നടത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അനേകം ചന്ദ്രൻമാരിലൊരാളായ യൂറോപ്പയിലേക്ക് നാസ ഒരു ബഹിരാകാശ പേടകം അയയ്ക്കാൻ പോകുകയാണ്. ഗ്രഹദൗത്യങ്ങൾക്കായി നാസ നിർമിച്ച ഏറ്റവും വലിയ ഉപഗ്രഹമാണ് ക്ലിപ്പർ. ഈ പേടകത്തിന്റെ വിക്ഷേപണം ഈ വർഷം ഒക്ടോബറിലാണു
ചോദ്യം : എന്റെ മകൻ പത്താം ക്ലാസിലാണു പഠിക്കുന്നത്. ഒരുപാട് വിഷയങ്ങൾ പഠിക്കാനുണ്ട്. സമയം തികയുന്നില്ല എന്ന പരാതി ആണ്. കളിക്കാനും ഉറങ്ങാനും ഒന്നും സമയം ഇല്ല എന്നാണ് അവൻ പറയുന്നത്. എങ്ങനെയാണ് സമയം ശരിയായി ഉപയോഗിക്കേണ്ടത്? ഉത്തരം : ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന, പ്രത്യേകിച്ച് 10,11,12 ക്ലാസുകളിൽ
ട്രെയിനുകൾ നമുക്ക് ചിരപരിചിതമായ സഞ്ചാരമാർഗമാണ്. ഒരിക്കലെങ്കിലും ട്രെയിൻ യാത്ര ചെയ്യാത്ത കൂട്ടുകാരും വളരെക്കുറവായിരിക്കും അല്ലേ. ചില ട്രെയിൻ റൂട്ടുകൾ ദൂരം കുറഞ്ഞവയാണ്. എന്നാൽ ചിലത് ദീർഘദൂരമുള്ളതും. ലോകത്തിലെ ഏറ്റവും ദീർഘമായ റെയിൽവേ റൂട്ട് ഏതാണെന്നറിയാമോ? അതിന്റെ പേരാണ് ട്രാൻസ് സൈബീരിയൻ റെയിൽവേ അഥവാ
സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു
സൈബീരിയൻ ഹസ്കി നമുക്ക് പരിചിതമായ വിദേശ നായയിനങ്ങളിലൊന്നാണ്. ഇപ്പോഴിതാ യുഎസിലെ പ്രമുഖ സംസ്ഥാനങ്ങളിലൊന്നായ കണക്ടികറ്റ് തങ്ങളുടെ സംസ്ഥാന നായ പദവി ഹസ്കിക്കു കൊടുക്കാനൊരുങ്ങുകയാണ്. ഇതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. എല്ലാ നടപടികളും പൂർത്തിയാകുന്നതോടെ മൗണ്ടൻ ലോറൽ എന്ന സസ്യം, സ്പേം വെയ്ൽ തിമിംഗലം
ഡ്രാഗൺ ഫ്ലൈ എന്നാൽ ഭൂമിയിൽ കാണപ്പെടുന്ന ഒരു വലിയ തുമ്പിയിനമാണ്. ഒരു തുമ്പി കണക്ക് ഒരിടത്തു നിന്നു പറന്നു വേറൊരിടത്തേക്കു ചെന്നു നിന്ന്, വീണ്ടും പറന്ന് പര്യവേക്ഷണം നടത്തുന്ന ഒരു ബഹിരാകാശ ഡ്രോൺ നാസ തയാറാക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട്. ഇപ്പോഴിതാ ഈ ദൗത്യത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ് നാസ. ശനിയുടെ
ഒട്ടേറെ പ്രശസ്തരായ രാജാക്കൻമാർക്കു ജന്മം നൽകിയ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധനായ ചക്രവർത്തിയാണു നീറോ. റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിച്ചിരുന്നു എന്ന പ്രയോഗം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രയോഗങ്ങളിലൊന്നാണ്. കാലങ്ങൾക്കു മുൻപ് ജീവിച്ച ഈ വ്യക്തിത്വം ഇന്നും ആളുകൾക്ക് പരിചിതമാണ്. ഈ വർഷം
ടൈറ്റാനിക് തകർന്നതിന്റെ മറ്റൊരു വാർഷികദിനമാണ് കടന്നുപോയത്. ലോക സമുദ്രയാന രംഗത്തെ ഇത്രയും പിടിച്ചുകുടുക്കിയ ഒരു സംഭവം വേറെയില്ലായിരുന്നു. ഈ സംഭവം ജെയിംസ് കാമറൺ സിനിമയാക്കുകയും അഭ്രപാളിയിലെ അദ്ഭുതമായി ടൈറ്റാനിക് മാറുകയും ചെയ്തു. കപ്പലിന്റെ ഇടിയും ദുരന്തവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെങ്കിലും
ആഫ്രിക്കയിൽ ധാരാളം ഗോത്രങ്ങളുണ്ട്. ഇക്കൂട്ടത്തിൽപെട്ടതാണ് ഡോഗോൻ ഗോത്രം. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് നിഗൂഢവാദങ്ങൾ ഇറക്കുന്നവർ പലപ്പോഴും ഡോഗോൻ ഗോത്രത്തിന്റെ കഥ പറയാറുണ്ട്. വളരെ വിചിത്രമാണ് ഈ കഥ. പടിഞ്ഞാറൻ ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന മാലി എന്ന രാജ്യത്താണ് ഡോഗോനുകൾ താമസിക്കുന്നത്. മാലിയിലെ
വീടിന്റെ മേൽക്കൂരയിൽ പക്ഷികൾ പകുതി കഴിച്ച പഴങ്ങളും മറ്റുമൊക്കെ കൊണ്ടുവന്നിടുന്നത് സാധാരണം. കഴിഞ്ഞമാസം ഒരു വലിയ സംഭവം യുഎസിലെ ഫ്ളോറിഡയിൽ നടന്നു. അവിടെ ഒരു വീട്ടിനു മുകളിൽ വന്നു വീണത് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നാണെന്നു സംശയിക്കപ്പെടുന്ന ഭാഗങ്ങളാണ്. മാർച്ച് എട്ടിനാണ് സംഭവം നടന്നത്.
പക്ഷികളെ പിടിച്ച് ‘തടവിൽ പാർപ്പിച്ച’ ശേഷം ഭക്ഷിക്കുന്ന എലനോറാസ് ഫാൽക്കനെ (Eleonora's Falcon) അറിയാമോ? ചെറു പക്ഷികളെയും ഷഡ്പദങ്ങളെയും ഒക്കെ കക്ഷി ആഹാരമാക്കും. വയറു നിറഞ്ഞു കഴിഞ്ഞാൽ കിട്ടുന്ന ചെറുപക്ഷികളെ എന്തുചെയ്യുമെന്നോ? തൂവലുകൾ കൊത്തിപ്പറിച്ച് പറക്കാൻ വയ്യാതാക്കി ജീവനോടെ മലയിടുക്കിലും
നിങ്ങൾ ഗുഹ (cave) കണ്ടിട്ടുണ്ടോ കൂട്ടുകാരേ? അത് മറ്റൊരു ലോകമാണ്. ഇന്ത്യയിൽ ഗുഹാക്ഷേത്രങ്ങൾ തന്നെ ഏതാണ്ട് 1500 എണ്ണമുണ്ട്. മിക്ക ഗുഹകളും ഉണ്ടാകുന്നത് വെള്ളത്തിന്റെ പ്രവർത്തനം മൂലമാണ്. ചുണ്ണാമ്പുപാറകളിലെ (limestone) വിടവുകളിലൂടെ അമ്ലരസമുള്ള (acidic) ജലം കിനിഞ്ഞിറങ്ങുന്നു. അൽപാൽപമായി ഒലിച്ചു പോയി
ഏറെ പ്രത്യേകതകളുള്ള രാജ്യമാണ് ജപ്പാൻ. രണ്ടാംലോകയുദ്ധത്തിൽ ഒരു വൻശക്തിയായി ഏഷ്യയിൽ നിന്നു പങ്കെടുത്ത ഒരേയൊരു രാജ്യമാണ് ജപ്പാൻ. ഏറെ വിനാശകാരിയായ അണുബോംബ് യുദ്ധത്തിൽ വീണ ഒരേയൊരു രാജ്യവും ജപ്പാനാണ്. സുനാമി, ഭൂചലനം തുടങ്ങി ഒട്ടേറെ പ്രകൃതിദുരന്തങ്ങൾ ജപ്പാനെ വേട്ടയാടുന്നു. എന്നാൽ ഇത്രയും
മനുഷ്യഭാവനയിൽ വിരിഞ്ഞ 2 കഥാപാത്രങ്ങൾ – കിങ് കോങ്ങും ഗോഡ്സിലയും. അവരുടെ കഥയാണ് ഇന്ന് ഹായ് കിഡ്സിൽ. രണ്ടുപേരും ദേഷ്യം മറന്ന് പൊതുശത്രുവായ സ്കാർ കിങ്ങിനെ (Skar King) നേരിടുന്നതാണ് ഇപ്പോൾ തിയറ്ററുകളിലുള്ള Godzilla x Kong: The New Empire ന്റെ കഥ. 2021ൽ പുറത്തിറങ്ങിയ Godzilla vs. Kong ന്റെ തുടർച്ച. 1962
1997ലാണ് ലോക സിനിമയിലെ മാസ്റ്റർപീസുകളിലൊന്നായ ടൈറ്റാനിക് റീലീസ് ചെയ്തത്.26 വർഷങ്ങൾക്ക് മുൻപ്. ടൈറ്റാനിക് എന്ന യഥാർഥ കപ്പലിന്റെ കഥ ലോകമെമ്പാടും പ്രശസ്തമാകാൻ ഈ സിനിമ വഹിച്ച പങ്ക് ചില്ലറയല്ല. ഹോളിവുഡിലെ മികവേറിയ താരങ്ങളായ ലിയനാഡോ ഡി കാപ്രിയോയും കേറ്റ് വിൻസ്ലെറ്റും അഭിനയിച്ച ചിത്രത്തിന്റെ
മാര ഇമോവിസ് എന്നു പേരുള്ള നെല്ലൂർ പശുവിനെ 35.69 കോടി രൂപയ്ക്ക് ബ്രസീലിൽ വിറ്റ കാര്യം കൂട്ടുകാർ വായിച്ചിരിക്കുമല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ കന്നുകാലിക്കച്ചടവടങ്ങളിൽ ഒന്നാണത്രേ ഇത്. പശുവിന്റെ കഥ അങ്ങനെ. അപ്പോൾ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആടിന്റെ കാര്യമെന്തായിരിക്കും. ലോകത്തിൽ ഏറ്റവും
ഇന്നലെ ഏപ്രിൽ ഫൂൾ ദിനം. പലരും ഫോൺ വിളിച്ചും നേരിട്ടുമൊക്കെ ആളുകളെ പറ്റിക്കുന്ന ദിവസം. നിസ്സാരം ചെറിയ നുണകളൊക്കെയായിരിക്കും ഭൂരിഭാഗം പേരും പറയുക. എന്നിട്ട് ഏപ്രിൽ ഫൂൾ എന്നു കളിയാക്കും. എന്നാൽ ഏപ്രിൽ ഫൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായത് നടന്നത് 1974ൽ ആണ്,യുഎസിലെ അലാസ്കയിലെ
ലോകമെങ്ങും കുട്ടികൾക്ക് ഈസ്റ്റർ എന്നാൽ ഈസ്റ്റർ ബണ്ണിയും ഈസ്റ്റർ മുട്ടയുമാണ്. കൈനിറയെ സമ്മാനങ്ങളും മുട്ടകളുമായി എത്തുന്ന ഈസ്റ്റർ ബണ്ണിയെന്ന തടിയൻ മുയലിന്റെ ‘ജനനം’ ജർമനിയിലാണ്. വർഷത്തിൽ പല തവണയായി ഒട്ടേറെ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതിനാലാണു മുയലുകൾ ഈസ്റ്റർ വിശ്വാസത്തിന്റെ ഭാഗമായതെന്നു കരുതുന്നു;
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവാസമേഖലകളിലൊന്ന് കൊല്ലമാണ്. പ്രാചീനകാലത്ത് കൊല്ലം ഒരു പ്രധാനതുറമുഖമായി നിലകൊണ്ടു. ചൈനയുൾപ്പെടെ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധവും പുലർത്തി. അക്കാലത്ത് കൊല്ലത്ത് പലയിടങ്ങളിൽ നിന്നു സഞ്ചാരികളെത്തിയിരുന്നു. ഇങ്ങനെയെത്തിയവരിൽ അതിപ്രശസ്തനാണ് മാർക്കോ പോളോ. ഇദ്ദേഹത്തിന്റെ
വെള്ളച്ചാട്ടം എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന നുരഞ്ഞു പതഞ്ഞൊഴുകുന്ന ആഴമേറിയ ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യത്തോടൊപ്പം മനസിലേക്ക് വരുന്ന പേരാണ് നയാഗ്ര. കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും അമേരിക്കയിലെ ന്യൂയോർക്കിന്റേയും അതിർത്തി പ്രവിശ്യയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന്
1940 മാർച്ച് 13. ലണ്ടനിലെ കാക്സ്ടൺ ഹാളിൽ ഒരു ഉന്നതതല ബ്രിട്ടിഷ് യോഗം നടക്കുകയായിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ വരും വർഷങ്ങളിൽ സ്വീകരിക്കേണ്ട നയങ്ങളെപ്പറ്റിയായിരുന്നു ആ യോഗം. മൈക്കൽ ഓ ഡ്വയർ യോഗത്തിലെ മുഖ്യാതിഥിയായിരുന്നു.സദസ്സിൽ ഒട്ടേറെപ്പേരുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഉദ്ധം സിങ് എന്ന
വർണവിവേചനം ലോകത്തു പല രാജ്യങ്ങളിലും നിലനിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിനും അതിനു മുൻപും വെളുത്തവർഗക്കാരും കറുത്തവർഗക്കാരും മറ്റ് വർഗക്കാരുമെന്നൊക്കെ പല തട്ടുകളിലായി സമൂഹത്തെ വിഭജിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങളും മുൻനിരയിൽ നിന്നു. ആഫ്രിക്കയിലും മറ്റും യൂറോപ്യൻ കൊളോണിയൽ ശക്തികൾ വർണവിവേചനം
യുദ്ധങ്ങൾ വിനാശകാരികളാണ്. അവ കുട്ടികളെയും നന്നായി ബാധിക്കും. സമീപകാലത്ത് നടന്നതും നടക്കുന്നതുമായ യുദ്ധങ്ങളിൽ ഈ വസ്തുത നമുക്ക് കാണാം. സൈന്യം എന്നു കേൾക്കുമ്പോൾ നമുക്ക് ഓർമവരുന്നത് പരിശീലനവും അച്ചടക്കവും നേടിയ വ്യക്തികളുടെ ശക്തിയുറ്റ ഒരു സംഘത്തെയാണ്. നമ്മുടെ രാജ്യത്തു സൈനിക സേവനത്തിനു മുതിർന്ന,
പൊതിച്ചോർ എന്നു പറഞ്ഞാൽ മലയാളികളുടെ ഗൃഹാതുരത്വമാണ് അല്ലേ..വഴറ്റിയ വാഴയിലയിൽ പൊതിഞ്ഞ ചോറിനു മുകളിൽ വാഴയിലയുടെ തന്നെ കഷണത്തിൽ മെഴുക്കുപുരട്ടി, ഒരറ്റത്ത് ചമ്മന്തി, തോരൻ. പിന്നെ മടക്കിവച്ച ഓംലറ്റും വറുത്തമീനും അൽപം കടുമാങ്ങ അച്ചാറുമൊക്കെയായാൽ നാവിൽ കപ്പലോടിക്കാനുള്ള വെള്ളം നിറക്കുന്ന പൊതിച്ചോർ റെഡി.
ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഫിൻലൻഡ് ഒന്നാം സ്ഥാനം അടിച്ചെടുത്തു കേട്ടോ. ഏഴാം തവണയാണ് ഫിൻലൻഡ് മുന്നിലെത്തിയത്. എല്ലാ വർഷവും രാജ്യാന്തര ഹാപ്പിനെസ് ദിനത്തിനു മുമ്പായാണ് ഈ പട്ടിക പുറത്തുവിടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സസ്റ്റെയ്നബിൾ
കൂട്ടുകാരെ, നമ്മുടെ നാട്ടിൽ വേനൽ കടുക്കുകയാണ്. ദിവസം നല്ലരീതിയിൽ വെള്ളം നമ്മൾ കുടിക്കുന്നുണ്ട് ഇപ്പോൾ. അങ്ങനെ കുടിക്കാത്തവരുണ്ടെങ്കിൽ നിർബന്ധമായും കുടിക്കണം കേട്ടോ. കാരണം വെള്ളം കുടിക്കാതെയിരുന്നാൽ ശരീരത്തിൽ നിർജലീകരണം സംഭവിക്കും. ഈ ലോകം മനുഷ്യരുടേതു മാത്രമല്ല, മൃഗങ്ങളുടേതും പക്ഷികളുടേതും മറ്റു
ഏറ്റവും ശക്തിയിൽ കടിക്കുന്ന ഷഡ്പദം ഏതാണെന്നറിയാമോ..? 'ഓസ്ട്രേലിയൻ റാസ്പി ക്രിക്കറ്റ്' (australian raspy cricket) എന്ന ചീവീട്. 654 സ്പീഷീസ് ഷഡ്പദങ്ങളുടെ കടിയുടെ ശക്തി (‘ബൈറ്റ് ഫോഴ്സ്’ -bite force ) നിർണയിച്ചപ്പോഴാണ് ഈ ചീവീട് ഒന്നാമതെത്തിയത്. കടിക്കാരുടെ ലോകം ഭക്ഷണം കടിച്ചുചവച്ചു തിന്നുക,
1997 ആണു കാലം...ശാന്തസമുദ്രത്തിലെ വിദൂരമേഖലയിൽ നിന്ന് വലിയ ഒരു ശബ്ദം ഉയർന്നു കേട്ടു.നീലത്തിമിംഗലം പുറപ്പെടുവിപ്പിക്കുന്ന ശബ്ദത്തേക്കാൾ തീവ്രമായ ശബ്ദം. ഇതോടെ ഇവിടെ ഏതോ വലിയ കടൽജീവി താമസിക്കുന്നുണ്ടെന്നു പ്രചാരണം ഉയർന്നു അതല്ല, മറിച്ച് വമ്പനൊരു രാക്ഷസക്കണവയാണ് ശബ്ദമുണ്ടാക്കിയതെന്ന് അഭ്യൂഹമുണ്ടായി.
ഹിന്ദി ചോദ്യപേപ്പറിൽ ക്ലസ്റ്റർ മാതൃകയിലാണ് ചോദ്യങ്ങൾ വരിക. അതായത് പഠിച്ച പാഠത്തിന്റെ ഒരു ഭാഗം തന്നിട്ട് അതിനെ ആധാരമാക്കി വിവിധ സ്കോറുകളുടെ ചോദ്യങ്ങൾ ചോദിക്കും. ഇതിൽ 1 സ്കോറിന്റെ ചോദ്യങ്ങളും 2 സ്കോറിന്റെ വിശകലനാത്മക ചോദ്യങ്ങളും 4 സ്കോറിന്റെ വിവിധ വ്യവഹാര രൂപങ്ങളും (Discourses) (ഡയറി, കത്ത്, സംഭാഷണം,
(പൊലീസ് ക്രൂരതാവിരുദ്ധ ദിനം) പൊലീസ് ക്രൂരതയ്ക്കെതിരായ ഐക്യദാർഢ്യത്തിന്റെ ഭാഗമായി എല്ലാ വർഷവും ക്രൂരതയ്ക്കെതിരായ രാജ്യാന്തരദിനമായി (IDAPB) ആചരിക്കുന്നു
പുക കണ്ടേ അടങ്ങൂ’ എന്നൊരു ചൊല്ല് കൂട്ടുകാർ കേട്ടിട്ടുണ്ടോ? സിഗരറ്റും ബീഡിയും ചുരുട്ടുമെല്ലാം വലിക്കുന്നവർ അതിന്റെ പുക മാത്രമല്ല, ജീവിതം തന്നെയാണ് എരിച്ചുതീർക്കുന്നത്. പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനാണ് ആളുകളെ ആ ശീലത്തിന് അടിമയാക്കുന്നത്. കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ
ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിലുള്ള കൊതുകുകളെ തുരത്താൻ പുതിയ പദ്ധതിയുമായി ബ്രസീൽ. ജനിതകവ്യതിയാനം നടത്തിയ കൊതുകുകളെ പ്രകൃതിയിലേക്കു തുറന്നുവിട്ടാണ് ഇതു സാധിക്കാനൊരുങ്ങുന്നത്. ഇത്തരം പരിഷ്കരിക്കപ്പെട്ട ആൺകൊതുകുകൾ പെൺകൊതുകുകളുമായി പ്രജനനം നടത്തും. എന്നാൽ ആൺകൊതുകിൽ നിന്നുള്ള ഒരു
ഊശിയാക്കുക എന്നു പറഞ്ഞു കേട്ടിട്ടുണ്ടാകുമല്ലോ. ഊശി, ഊശിയാക്കുക എന്നൊക്കെ പറഞ്ഞാൽ എന്താണ്? എങ്ങനെ ഈ ശൈലി ഉണ്ടായി..? തയാറാക്കി അവതരിപ്പിക്കുന്നത്: ബിനു കെ.സാം
ഇന്നത്തെ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന സിന്ധുനദീതട സംസ്കാരത്തിലെ അഞ്ചാമത്തെ പ്രധാനനഗരവും ഇന്നും അധികം വിവരങ്ങൾ ലഭിക്കാത്തതുമായ ഗാൻവെറിവാല എന്ന മേഖലയിൽ ഖനനവും പഠനവും പാക്കിസ്ഥാൻ തുടങ്ങി. 3300 ബിസി മുതൽ 1300 ബിസി വരെ നിലനിന്നിരുന്നു എന്നു കരുതുന്ന ആദിമ സംസ്കാരമായ ഹാരപ്പൻ
ശാന്തസമുദ്രം മുതൽ കാസ്പിയൻ കടൽ വരെ വ്യാപിച്ച മംഗോൾ രാജവംശത്തിന്റെ സ്ഥാപകനും ഒട്ടനവധി പടയോട്ടങ്ങൾ നടത്തി വിജയം വരിച്ച സേനാധിപതിയുമാണ് ചെങ്കിസ് ഖാൻ. ക്രൂരമായ പടയോട്ടങ്ങളാൽ ചരിത്രത്തിൽ കുപ്രസിദ്ധവുമാണ് ഈ മംഗോൾ വംശജൻ. ചെങ്കിസ് ഖാന്റെ പേരക്കുട്ടിയുടെ മകളായ ഖുതുലുനെപ്പറ്റി കേട്ടിട്ടുണ്ടോ? ചെങ്കിസ്ഖാന്റെ
സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമൻ തമോഗർത്തമാണ് (സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ) സജിറ്റേറിയസ് എ സ്റ്റാർ. ഈ നിഗൂഢ തമോഗർത്തം എവിടെയെന്നറിയാനായി ഒരു ഐഫോൺ ആപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പാണിത്. രക്ഷിതാക്കളുടെയോ
∙ പ്രധാനപ്പെട്ട 7 ആശയങ്ങളിൽ നിന്നാണു പരീക്ഷയ്ക്കു നിർമിതി ചോദ്യങ്ങൾ വരിക. മുൻകാല ചോദ്യപേപ്പറുകളിൽ നിന്നുള്ള പരിശീലന ചോദ്യങ്ങൾ കണ്ടെത്തി വരച്ചു പഠിക്കണം. നിർമിതികൾ ഭംഗിയായി വരയ്ക്കണം. വരയ്ക്കുന്നവയുടെ അളവുകൾ എഴുതാൻ മറക്കരുത്. ഇത്തരം ചോദ്യങ്ങളിൽ ഏതെങ്കിലും ഭാഗം അളന്ന് ഉത്തരമെഴുതാൻ പറയാറുണ്ട്. ∙
നിങ്ങളറിഞ്ഞോ കൂട്ടുകാരെ..നമ്മുടെയെല്ലാം പ്രിയപ്പെട്ട ബാർബി പാവകൾക്ക് 65 വയസ്സ് തികയുകയാണ്. ആദ്യ ബാർബിപ്പാവകൾ 1959 മാർച്ച് 9നാണ് ലോകവിപണിയിൽ അരങ്ങേറ്റം കുറിച്ചത്.വിവിധ രംഗങ്ങളിൽ ലോകത്തിനു പ്രചോദനമായി മാറിയ 8 വനിതകളുടെ പാവപ്പതിപ്പുമായി വനിതാദിനപ്പിറ്റേന്ന് 65ാം ജന്മദിനം ആഘോഷിക്കുകയാണ് ബാർബി കമ്പനി.
120 വർഷമായി നെമസിസ് എന്ന കപ്പൽ കടലിൽ മറഞ്ഞിട്ട്. പക്ഷേ കൃത്യമായ സ്ഥാനം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ നെമസിസിന്റെ തിരോധാനത്തെപ്പറ്റി നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഓസ്ട്രേലിയൻ അധികൃതർ. കപ്പൽ ഓസ്ട്രേലിയയുടെ തീരമേഖലയിൽ എവിടെയാണ് മറഞ്ഞുകിടക്കുന്നത് എന്നതു സംബന്ധിച്ച വാർത്ത
ചന്ദ്രനിലിറങ്ങിയ ഒരു ലാൻഡർ ദൗത്യം ചന്ദ്രനിൽ ഒരു രാത്രി പിന്നിട്ട് ഭൂമിയുമായി വീണ്ടും ബന്ധമുണ്ടാക്കിയത് കൂട്ടുകാർ അറിഞ്ഞോ? ജാപ്പനീസ് ലാൻഡർ ദൗത്യമായ സ്ലിം (സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) ഒരു ചാന്ദ്രരാത്രി പിന്നിട്ട ശേഷം ഉണർന്നെണീറ്റു ഭൂമിയുമായി ബന്ധം സ്ഥാപിച്ചെന്ന് ജാപ്പനീസ് ബഹിരാകാശ
∙ വിഷമം തോന്നുന്ന ചില പാഠങ്ങൾ കൂട്ടായി പഠിക്കുകയോ ഓർമ ടെക്നിക്കുകൾ പങ്കുവയ്ക്കുകയോ ചെയ്യാം. 10–15 മിനിറ്റ് മതി. കൂട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്ന് പഠിക്കുകയോ ഓൺലൈനായി ചെയ്യുകയോ ആകാം. ∙ നിനക്കെന്താ ആ കൊച്ചിനെപ്പോലെ ആയാൽ എന്ന ചോദ്യത്തിലൂടെ ചില മാതാപിതാക്കൾ കുട്ടികളെ ആകെ തളർത്തും. മക്കളെ തമ്മിലോ മറ്റു
കൂട്ടുകാരോടു പറയാനുള്ള അടുത്ത കാര്യം ‘പ്രേമലു’ സിനിമാ മോഡലിൽ ആകട്ടെ: ഗൗരവുലു. അതായത് ഗൗരവത്തോടെ പരീക്ഷയെ കാണണമെന്ന്. ‘എക്സ്ട്രാ കൂൾ’ ‘ചിൽ ബഡി ചിൽ’ എന്നൊക്കെ പറയാമെങ്കിലും വിദ്യാഭ്യാസത്തെ നമുക്കു ഗൗരവത്തോടെ കണ്ടേ പറ്റൂ. പഠിക്കാനും ഓർത്തുവയ്ക്കാനുമുള്ള കഴിവ് എല്ലാവർക്കും പലതാണ്. പരീക്ഷയിലെ മാർക്ക്
ഓണത്തിനു പൂക്കളമിടും പോലെ, വിഷുവിനു കണിയൊരുക്കും പോലെ പരീക്ഷയ്ക്കുമുണ്ട് ചില അടിപൊളി കീഴ്വഴക്കങ്ങൾ, അല്ലേ. ടെൻഷനടിക്കണം, പേടിക്കണം, പനിവരണം, വെപ്രാളപ്പെടണം, തലകറങ്ങി വീഴണം, ഇനി ഇതൊന്നും പോരെങ്കിൽ എന്റെ ലൈഫ് തീർന്നേ എന്നു കട്ട നെഗറ്റീവ് അടിച്ച് പുലിവാലുപിടിക്കണം. പരീക്ഷാപ്പേടിയെ മറികടക്കാനുള്ള
കൂട്ടുകാരെ, അങ്ങനെ ഒരു ഫെബ്രുവരി മാസംകൂടി കടന്നുപോവുകയാണ്. ഫെബ്രുവരി മാസത്തിന്റെ പ്രത്യേകത നിങ്ങൾക്കൊക്കെ അറിയാമല്ലോ. നാലുവർഷം കൂടുമ്പോൾ സംഭവിക്കുന്ന ലീപ് ഇയറിനെപ്പറ്റി പഠിച്ചിട്ടുണ്ടാകുമല്ലോ. ലീപ് ഇയറിന്റെ പ്രത്യേകതകളെപ്പറ്റി അറിഞ്ഞുവച്ചാലോ. മുന്നൂറ്റിയറുപത്തിയഞ്ചേകാൽ ദിവസമാണ് ഒരു വർഷം. ഭൂമിക്ക്
1990 ഏപ്രിൽ 24ന്, യുഎസ് ബഹിരാകാശ ഏജൻസിയായ നാസ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സഹകരണത്തോടെ വിക്ഷേപിച്ചതാണ് ഹബ്ൾ ടെലിസ്കോപ്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 547 കിലോമീറ്റർ ഉയരത്തിലാണ് ഹബ്ൾ ടെലിസ്കോപ്പിന്റെ ഭ്രമണം. 95 മിനിറ്റുകൊണ്ട് ഒരുതവണ ഭൂമിയെ ചുറ്റും. മണിക്കൂറിൽ 27,300 കിലോമീറ്റർ വേഗത്തിലാണ് സഞ്ചാരം. 13.5
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കൊൽക്കത്ത സർവകലാശാലയിലെ പ്രഫസർ ആയിരുന്ന അദ്ദേഹം ശിഷ്യനായ കെ.എസ്. കൃഷ്ണനുമായി ചേർന്ന് പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങൾ നടത്തുന്നതിനിടെയാണ് രാമൻ പ്രഭാവം കണ്ടെത്തുന്നത്. ഏതെങ്കിലും ഒരു പ്രത്യേക
പരീക്ഷയ്ക്കു മുൻപ് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി വെറും 11 ദിവസം. നിർണായകമായ ഈ ദിവസങ്ങൾ കാര്യക്ഷമതയോടെ വിനിയോഗിക്കണം. ഇനിയുള്ള ദിവസങ്ങളിൽ പഠനം നന്നായി മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ശാരീരിക– മാനസിക ആരോഗ്യത്തിൽ ഏറെ ശ്രദ്ധിക്കുകയും വേണം. പുറത്തുനിന്നുള്ള ഭക്ഷണവും അത്യാവശ്യമില്ലാത്ത യാത്രകളും
പൊതുപരീക്ഷയ്ക്ക് 8 സ്കോറിന്റെ, ചോയിസോടു കൂടിയ ചോദ്യങ്ങൾ വരുന്ന യൂണിറ്റുകളാണ് പൊതുചെലവും പൊതുവരുമാനവും അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും. ഇവയിലെ ഏതെങ്കിലും ഒരു യൂണിറ്റ് മുഴുവനായി പഠിച്ചാൽ 8 സ്കോർ നേടാവുന്നതാണ്. പൊതുചെലവും പൊതുവരുമാനവും എന്ന യൂണിറ്റ് തിരഞ്ഞെടുക്കുന്നവർക്ക് ഇന്നത്തെ ലേഖനം
ചന്ദ്രന്റെ ഉൽപത്തിക്കു ശേഷം കഴിഞ്ഞ 100 മില്യൻ വർഷങ്ങൾക്കിടയിൽ അതിന്റെ വ്യാസത്തിന് 45 മീറ്ററോളം കുറവു വന്നിട്ടുണ്ട്. ഒരു മുന്തിരി ചുരുങ്ങി ഉണക്കമുന്തിരിയാകുന്നത് പോലെ ഉള്ളിലേക്കു ചുരുങ്ങൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണു പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും വേലിയേറ്റം പോലെ ഭൂമിയിലെ
പാതിരാത്രിയിൽ വിജനമായ റോഡിലൂടെ നടന്നുപോകുമ്പോൾ ഡ്രാക്കുള മുന്നിൽ വന്നു നിന്നാൽ ആരായാലും പേടിച്ചു പോകും. തികച്ചും സ്വാഭാവികം. എന്നാൽ ബോളിവുഡിലെ ചില താരങ്ങൾ പേടിക്കുന്നതിന്റെ കാരണങ്ങൾ കേട്ടാൽ കേൾക്കുന്നവർ കരഞ്ഞു പോകും. ഭയന്നിട്ടുള്ള കരച്ചിലല്ല, മറിച്ച് ഈ ചിരിച്ചുചിരിച്ചു കണ്ണുനിറഞ്ഞുള്ള ഒരുതരം
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്രസിപ്പിക്കുന്ന അധ്യായം. അതായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. ഇന്ത്യയുടെ ഈ വീരപുത്രന്റെ 127ാം ജന്മവാർഷിക ദിനമാണ് കടന്നുപോയത്. പരാക്രം ദിനമെന്ന പേരിൽ രാജ്യം ഈ ദിനത്തെ ആദരിക്കുന്നു. സമാനതകളില്ലാത്ത സാഹസികതകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഐഎൻഎ എന്ന
ശതകോടീശ്വരനും ടെസ്ല, സ്പേസ്എക്സ് തുടങ്ങിയ കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം ഒരു വലിയ വെളിപ്പെടുത്തൽ നടത്തി. ഒരാളുടെ തലച്ചോറിൽ ഇംപ്ലാന്റുകൾ സ്ഥാപിച്ച ശേഷം അയാൾക്ക് മനസ്സു കൊണ്ട് മൊബൈൽ സംവിധാനങ്ങളെയും മറ്റും നിയന്ത്രിക്കാൻ അവസരമൊരുക്കുന്ന സാങ്കേതികവിദ്യയാണ് ഇത്. മറ്റൊരാളിന്റെ മനസ്സിലെ
‘‘ഒരിത്തിരീം കൂടി സ്പീഡുണ്ടാരുന്നെങ്കി ഈ വീടും കൂടി അങ്ങോട്ടു പൊളിഞ്ഞേനെ’’- ‘വെള്ളാനകളുടെ നാട്ടി’ൽ പപ്പു പറഞ്ഞ ഡയലോഗ് ഇപ്പോഴും സിനിമ പ്രേമികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സി.പി എന്ന ചുരുക്കപ്പേരിൽ സി.പവിത്രൻ നായർ എന്ന യുവ കോൺട്രാക്ടറായി മോഹൻലാൽ വേഷമിട്ട ചിത്രം ഇപ്പോഴും ചിരിയടക്കാതെ
നമ്മെ കെട്ടുറപ്പുള്ള ഒരു രാജ്യമായും ജനതയായും നിലനിർത്തുന്നതും സംരക്ഷിക്കുന്നതും നമ്മുടെ ഭരണഘടനയാണ്. വ്യത്യസ്ത ഭാഷകളും മതവിശ്വാസങ്ങളും ജാതികളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംസ്കാരങ്ങളും അടക്കം പല വൈവിധ്യങ്ങളുമുണ്ടായിട്ടും അവയെ ഒന്നായി ഉൾക്കൊള്ളാനും അംഗീകരിക്കാനും സംരക്ഷിക്കാനും കഴിയുന്ന
സാമൂഹ്യശാസ്ത്രത്തിന്റെ പത്താം ക്ലാസ് പൊതു പരീക്ഷയ്ക്ക് ആകെ 80 സ്കോറിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. രണ്ടര മണിക്കൂർ കൊണ്ട് ഓരോ ചോദ്യത്തിന്റെയും സ്കോറിനനുസരിച്ച് ഉത്തരങ്ങൾ തയാറാക്കാൻ പരിശീലിക്കണം. 6 സ്കോറിന്റെ ഉപന്യാസ മാതൃകയിലുള്ള ചോദ്യങ്ങളെക്കുറിച്ച് പരിശോധിക്കാം. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ, ലോകം
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അധിക വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളായിരിക്കും പൊതുവിജ്ഞാനത്തിൽ കൂടുതലായും ചോദിക്കുന്നത്. ആനുകാലിക സംഭവങ്ങൾ, അവാർഡുകൾ, ബഹുമതികൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. കേരളവുമായി ബന്ധപ്പെട്ട വസ്തുതകൾക്കാണ് ഊന്നൽ നൽകാറുള്ളത്. സർക്കാർ
കൂട്ടുകാരെ, ഐഎസ്ആർഒ തങ്ങളുടെ പുതിയ ദൗത്യത്തിൽ ഊർജോൽപാദനത്തിനു സഹായിക്കുന്ന ചില ഫ്യുവൽ സെല്ലുകൾ ബഹിരാകാശത്ത് വിജയകരമായി പരീക്ഷിച്ചതറിഞ്ഞിരിക്കുമല്ലോ. ഭാവിയിൽ നമ്മുടെ രാജ്യത്തിന് ബഹിരാകാശത്ത് ഒരു സ്പേസ് സ്റ്റേഷൻ തുറക്കുമ്പോഴും മറ്റും സഹായകമാകുന്നതാണ് ഈ പരീക്ഷണം. പരീക്ഷണം പോയത്തിൽ പിഎസ്എൽവി സി58 എന്ന
പൊതുപരീക്ഷകളിൽ സ്ഥിരമായി ചോദിക്കാറുള്ള ഭാഗമാണ് പാരമ്പര്യേതര ഉൗർജ സ്രോതസ്സുകളും അവയുടെ ഗുണങ്ങളും. അറിയാം ചില അധിക വിവരങ്ങൾ... ഊർജമില്ലാതെ ഒരു പ്രവൃത്തിയും സാധ്യമല്ല. ഊർജത്തിന്റെ പ്രധാന ഉറവിടമാണ് സൂര്യൻ. സൂര്യനെ കൂടാതെയുള്ള മറ്റു ഊർജസ്രോതസ്സുകൾ ഏതെല്ലാമാണ്? ഫോസിൽ ഇന്ധനങ്ങൾ, ഒഴുകുന്ന ജലം,
ലോകത്തെ എണ്ണം പറഞ്ഞ സൈനികശക്തികളിലൊന്നായ ഇന്ത്യ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം കരസേന കരുത്ത് കാട്ടിയിട്ടുണ്ട്. അവിശ്വസനീയമെന്നു പോലും തോന്നിയ ഒട്ടേറെ ദൗത്യങ്ങൾ വിജയിപ്പിച്ച സേന രാജ്യത്തിനു നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. നമുക്ക് ഇന്ത്യൻ ആർമിയുടെ ഒരു മാസ്മരിക പോരാട്ടത്തെപ്പറ്റി പഠിച്ചാലോ..
രാത്രിയിൽ കൃത്യമായി ഉറങ്ങി, രാവിലെ കൃത്യമായി നാം എണീക്കാറില്ലേ. രാത്രിയും പകലും ആരും പറയാതെതന്നെ ഓരോ പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ നടന്നുകൊണ്ടിരിക്കുന്നു. 24 മണിക്കൂറുകൾ ഒരു ക്ലോക്കിലെ സമയംപോലെ നമ്മുടെ ശരീരം കൃത്യമായി പ്രവർത്തിക്കുന്നത് എങ്ങനെയാണ്? ഓരോ ദിനവും നമ്മൾ ഉണരുന്നതും ഉറങ്ങുന്നതുമൊക്കെ
കേന്ദ്ര സർക്കാരിനു കീഴിലുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 20ന് നടക്കും. കേരളത്തിൽ 14 ജില്ലകളിലായി 14 നവോദയ വിദ്യാലയങ്ങൾ ഉണ്ട്. പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 80 പേർക്കാണ് ഓരോ വിദ്യാലയങ്ങളിലും പ്രവേശനം നൽകുന്നത്. സ്കൂളിൽ തന്നെ താമസിച്ച്
തെക്ക് കിഴക്കനേഷ്യയിലെ കടൽ ജിപ്സികളായ (Sea Nomads) ജനവിഭാഗമാണ് ബജാവു (Bajao /Sama- Bajao/Bajo). തെക്കൻ ഫിലിപ്പീൻസിൽ ഉദ്ഭവിച്ചെന്ന് കരുതുന്ന ഈ കടൽ ഗോത്രവർഗക്കാർ പസിഫിക് സമുദ്രത്തിലെ സുലു ദ്വീപ് സമൂഹങ്ങളിലും ഇന്തൊനീഷ്യയിലും മലേഷ്യയിലും കടലിനെ ആശ്രയിച്ചു ജീവിക്കുന്നു. ആയിരത്തോളം വർഷങ്ങളായി ഈ രാജ്യത്തെ
ലോകമെമ്പാടുമുള്ള പല തലമുറകളിലെ കുട്ടികളുടെ പ്രിയകഥാപാത്രമായ മിക്കിമൗസ് ഇനി പ്രേതസിനിമയിൽ കോസ്റ്റ്യൂമായെത്തി പേടിപ്പിക്കും. വാൾട് ഡിസ്നി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ജനപ്രിയമായ കഥാപാത്രമാണു മിക്കി മൗസ്.മോർട്ടിമർ എന്നായിരുന്നു ആദ്യം മിക്കിയുടെ പേര്. പിന്നീട് അതു മാറ്റി.1928ൽ സ്റ്റീംബോട്ട് വില്ലി
ചരിത്രത്തിലെ ഒട്ടേറെ സംഭവങ്ങൾ നടന്നിട്ടുള്ള തീയതിയാണ് ജനുവരി 1 അഥവാ പുതുവർഷദിനം.ആദ്യമായി ജൂലിയൻ കലണ്ടർ പ്രാബല്യത്തിൽ വന്ന ദിവസം എന്നതു തന്നെ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. ബിസി 45ലായിരുന്നു ഇത് സംഭവിച്ചത്. യൂറോപ്പിലെ 12 രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച പൊതുനാണ്യമായ യൂറോ നിലവിൽ വന്നത് 1999 ജനുവരി
ചന്ദ്രയാൻ-3, ആദിത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യരാജ്യം എന്ന റെക്കോർഡ് നേട്ടവും ചന്ദ്രനിൽ സ്വന്തമായി പേടകം ഇറക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടവും ഇന്ത്യയ്ക്ക് സമ്മാനിച്ചു ചന്ദ്രയാൻ 3. 2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് എൽവിഎം3എം4 റോക്കറ്റിൽ
അതുല്യഗണിത പ്രതിഭ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം. ഇന്ത്യയ്ക്ക് ദേശീയ ഗണിതശാസ്ത്ര ദിനം. 2012ലാണ് കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ഗണിതശാസ്ത്ര ദിനമാക്കിയത്. ∙രാമാനുജൻ: ജീവിത രേഖ ശ്രീനിവാസ രാമാനുജൻ: 32 വയസ്സുവരെ മാത്രം ജീവിച്ച അദ്ഭുത മനുഷ്യൻ. ജനനം 1887 ഡിസംബർ 22. മരണം 1920 ഏപ്രിൽ 26.
വനത്തിലെ ഒരു പിടി മണ്ണോ കടലിലെ ഒരു കുമ്പിൾ വെള്ളമോ പരിശോധിച്ച് അവിടെ കഴിയുന്ന ജീവികൾ ഏതൊക്കെയാണെന്ന് കണ്ടെത്താനായാലോ. ‘പരിസ്ഥിതി ഡിഎൻഎ’ അഥവാ ഇ– ഡിഎൻഎ (environmental DNA- eDNA) ഉപയോഗിച്ച് ജീവികളുടെ വൈവിധ്യം കണ്ടെത്തുന്ന ഈ രീതി വിസ്മയങ്ങൾ സൃഷ്ടിക്കുകയാണ്. ∙എന്താണ് ഇ- ഡിഎൻഎ ജീവജാലങ്ങൾ ചുറ്റുപാടും
ജാതി, മതം, ഭാഷ, വേഷം, ഭക്ഷണം, ആചാരങ്ങൾ, രാഷ്ട്രീയം, ദേശം എന്നിങ്ങനെയുള്ള അന്തരം വെടിഞ്ഞ് ഒരേ മനസ്സോടെ പുലരുന്ന രാഷ്ട്രസങ്കൽപ പ്രക്രിയയെ ദേശീയോദ്ഗ്രഥനമെന്ന് പറയാം. ജനങ്ങൾ സമത്വത്തോടെയും സഹവർത്തിത്വത്തോടെയും കഴിയുമ്പോഴാണ് ദേശീയോദ്ഗ്രഥനം പുലരുന്നത്. വ്യത്യസ്ത വിശ്വാസങ്ങൾ പുലരുന്ന, വിവിധ മതവിശ്വാസികൾ
ചെറു വള്ളങ്ങൾ മുതൽ ആയിരക്കണക്കിന് ടൺ ഭാരമുള്ള കപ്പലുകൾ വരെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് നാം കാണുന്നതാണ്. ഇതെങ്ങനെ സാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? വസ്തുക്കൾ താഴ്ന്നു പോകാതെ ഉയർത്തി നിർത്തുന്ന ശക്തി എന്താണ് ? ഇതിന്റെ പിന്നിലെ തത്വം എന്തായിരിക്കും? പ്ലവന തത്വം, പ്ലവക്ഷമ ബലം എന്നിവയെക്കുറിച്ച്ചില
ലോകചരിത്രം രൂപപ്പെടുത്തുന്നതിൽ കുടിയേറ്റം വഹിച്ച പങ്ക് വലുതാണ്. അതിർത്തികൾ താണ്ടിയുള്ള മനുഷ്യപ്രയാണം, ചെന്നെത്തിയ സ്ഥലങ്ങളുടെ മാത്രമല്ല പുറപ്പെട്ട ഇടങ്ങളുടെയും ഭാവിയെ നിർണയിച്ചു. സമ്പദ്വ്യവസ്ഥയിൽ മാത്രമല്ല, സാമൂഹിക, സാംസ്കാരിക ക്രമങ്ങളിലും ചലനങ്ങളുണ്ടാക്കി. യുഎസ് പോലൊരു രാജ്യത്തെയെടുക്കൂ.
സൂര്യപ്രകാശവും, സിറസ് മേഘങ്ങളും, അവയിൽ രൂപംകൊള്ളുന്ന മഞ്ഞുപാളികൾ അഥവാ ഐസ്പരലുകളും ചേർന്ന് മാനത്ത് സൃഷ്ടിക്കുന്ന വർണ പ്രതിഭാസമാണ് തീമഴവില്ല് (Fire Rainbow). ‘തലകീഴായി നിൽക്കുന്ന മഴവില്ല്’ എന്ന അർഥം വരുന്ന സർക്കം ഹോറിസോണ്ടൽ ആർക്ക് (circumhorizontal Arc) എന്നൊരു പേരും ഇതിനുണ്ട്. മേഘങ്ങൾക്കിടയിൽ
ഒട്ടക വംശത്തിൽപ്പെടുന്ന ജന്തുക്കളെ പൊതുവായി വിളിക്കുന്ന പേരാണ് ക്യാമലിഡുകൾ. ഒട്ടകങ്ങളെക്കൂടാതെ ലാമകൾ, അൽപാകകൾ, വികുണകൾ, ഗ്വാനകോകൾ എന്നിവയും ക്യാമലിഡുകളിൽ ഉൾപ്പെടുന്നു. മനുഷ്യരുടെ താമസവും സഞ്ചാരവും ഏറക്കുറെ അസാധ്യമായ മരുപ്രദേശങ്ങളിലെ മനുഷ്യന്റെ അതിജീവനം സാധ്യമാക്കിയ ഒട്ടകങ്ങളുടെ, ‘മരുഭൂമിയിലെ കപ്പൽ’
ഭരണാധികാരികളിൽ ലളിതമായ ജീവിത ശൈലി കൊണ്ട് പ്രശസ്തനാണ് ജോസ് മുജിക്ക. 2010 മുതൽ 2015 വരെയുള്ള കാലയളവിൽ തെക്കേ അമേരിക്കൻ രാജ്യം യുറഗ്വായുടെ പ്രസിഡന്റായിരുന്നു മുജിക്ക.പ്രസിഡന്റായിരിക്കേ, അതിഗംഭീരമായ ഔദ്യോഗിക മന്ദിരത്തിൽ കഴിയാൻ കൂട്ടാക്കാതെ ഭാര്യയുടെ പേരിലുള്ള ചെറിയ ഫാംഹൗസിൽ താമസിച്ചതാണു മുജിക്കയെ
ഇന്ത്യയുടെ വടക്കു കിഴക്കു ഭാഗത്ത് താമസിച്ചിരുന്ന ജനങ്ങളുടെ പ്രാദേശിക - ആചാര സമ്പ്രദായങ്ങളെ ആധാരമാക്കി ബിസി ആറാം ശതകത്തിന്റെ മധ്യത്തോടെ അറുപതിലധികം മതവിഭാഗങ്ങൾ രൂപം കൊണ്ടതിൽ ജൈനമതവും ബുദ്ധമതവുമാണ് ഏറെ പ്രാധാന്യമർഹിക്കുന്നത്. കാരണങ്ങൾ പലതും പറയുന്നുണ്ടെങ്കിലും വൈദിക കാലഘട്ടത്തിനുശേഷം ശക്തി പ്രാപിച്ച
ഭൂമിയുടെ ആരോഗ്യത്തിന് പർവതത്തിന്റെ ആരോഗ്യം അനിവാര്യമാണ്. മനുഷ്യനന്മയ്ക്ക് പർവതങ്ങളെ വിവേകപൂർവം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പർവത ദിനം ആചരിക്കുന്നത്.പർവതപ്രദേശങ്ങളുടെ സുസ്ഥിര വികസനം ലോകസമൂഹത്തിന്റ ഉത്തരവാദിത്തമാക്കുന്നതിന് ഡിസംബർ 11 രാജ്യാന്തര പർവതദിനമായി 2003 ലാണ് യുഎൻ പ്രഖ്യാപിച്ചത്. 2002
ചെറുതുകളിൽ ചെറുതിനെ വിശേഷിപ്പിക്കാനായി നമ്മൾ ‘തലനാരിഴയ്ക്ക്’, ‘തലനാരിഴ കീറി’ എന്നൊക്കെ പറയാറില്ലേ. ശരാശരി 100 മൈക്രോൺ ആണ് ഒരു മുടിയിഴയുടെ വണ്ണം. ഒരു മൈക്രോണാകട്ടെ ഒരു മീറ്ററിന്റെ പത്ത് ലക്ഷത്തിൽ ഒന്നും ആനയുടെ രോമത്തിനാണ് കട്ടികൂടുതലെങ്കിലും അതിന്റെ നാലിലൊന്നു മാത്രം കട്ടിയുള്ള മനുഷ്യ രോമത്തിനാണ്
സമുദ്രത്തിന് മുകളിലൂടെ പറക്കുന്ന യുദ്ധവിമാനങ്ങൾ നൊടിയിടയിൽ ഏതോ പ്രഹരമേറ്റ് തകർന്നു വീഴുമ്പോൾ, അല്ലെങ്കിൽ ശത്രുവിന്റെ യുദ്ധക്കപ്പലുകൾ സമുദ്രത്തിൽ അപ്രതീക്ഷിതമായി തകർക്കപ്പെടുമ്പോൾ എല്ലാം സമുദ്രത്തിന്റെ ഹൃദയഭാഗത്ത് ആരും കാണാതെ മറഞ്ഞിരിക്കുന്ന ഒരു മുങ്ങിക്കപ്പലിന്റെ സാന്നിധ്യം ഊഹിക്കാം. ഇന്ത്യൻ
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനക്ഷേമ പ്രവർത്തനങ്ങൾക്കായി രൂപംകൊണ്ട കൂട്ടായ്മയാണ് സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജനൽ കോ ഓപ്പറേഷൻ അഥവാ ‘സാർക്’ (SAARC- South Asian Association for Regional Cooperation). 1980ലാണ് ഇത്തരമൊരു ആശയം ഉരുത്തിരിയുന്നത്. 1981ൽ 7 സ്ഥാപക അംഗരാജ്യങ്ങളുടെ വിദേശ സെക്രട്ടറിമാർ ശ്രീലങ്കയിലെ
തകർച്ചയിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നു എന്ന് സ്ഥിരമായി കേൾക്കുന്ന ശൈലി ആണല്ലോ. എന്താണ് ഈ ശൈലിയുടെ അർഥം? എങ്ങനെ ഇത് രൂപപ്പെട്ടു? വിശദമായി അറിയാം. തയാറാക്കി അവതരിപ്പിക്കുന്നത് ബിനു കെ.സാം.
ചെന്നൈ നഗരം പ്രളയഭീതിയിലാണ്, ഒപ്പം വീശിയടിക്കാൻ തയ്യാറെടുക്കുന്ന മിഷോങ് ചുഴലിക്കാറ്റിനെ ഓർത്ത് നാടും നഗരവും വിഭ്രാന്തിയിലാണ്. ഇതാദ്യമായല്ല ചെന്നൈ നഗരത്തിൽ ചുഴലിക്കാറ്റ് വീശുന്നത്. ചെന്നൈ നഗരത്തിൽ മാത്രമല്ല, തമിഴ്നാട്, ആന്ധ്ര തുടങ്ങി ഒട്ടനവധി തീരദേശ സംസ്ഥാനങ്ങളിൽ പലകുറി ചുഴലിക്കാറ്റ്
ഡിസംബർ 4 രാജ്യാന്തര ചീറ്റപ്പുലി ദിനം. മനുഷ്യന്റെ ഇടപെടൽ മൂലം വംശനാശത്തിലേക്ക് കുതിക്കുന്ന ചീറ്റകളെ അറിയാനും സംരക്ഷിക്കാനുമുള്ള ദിനം. ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും മുൻപ് ചീറ്റകളുണ്ടായിരുന്നു. ഇന്ന് നമീബിയയിലും ദക്ഷിണാഫ്രിക്കയിലും ഇറാനിലും മാത്രമേ ഇവയെ കാണാനാകൂ. ഒരു നൂറ്റാണ്ടിനിടയിൽ ചീറ്റകളിൽ 90%
ചന്ദ്രനിലെ നിധി എന്നു വിശേഷിപ്പിക്കാവുന്ന ഹീലിയം-3 ഐസോടോപ്, ഫോസിലുകളുടെ പ്രായം പറയുന്ന കാർബൺ-14 ഇങ്ങനെ ഐസോടോപ് ലോകത്തെ വിശേഷങ്ങൾ കൗതുകമുണർത്തുന്നതാണ്.ഒരേ അറ്റോമിക് നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള, ഒരേ മൂലകത്തിന്റെ ആറ്റങ്ങളാണ് ഐസോടോപ്പുകൾ. യുറേനിയത്തിന്റെ ശോഷണഘട്ടങ്ങളെക്കുറിച്ച്
ആർക്കും ഭരണമില്ലാത്ത വൻകരയാണ് അന്റാർട്ടിക്ക. അവിടെ സമാധാനത്തിനും ശാസ്ത്രഗവേഷണത്തിനുമുളള രാജ്യാന്തരസഹകരണം മാത്രം. മറ്റു വൻകരകൾപോലെ അവിടെ സൈനികപ്രവർത്തനമില്ല. ഖനനമില്ല, അണുപരീക്ഷണമില്ല. പരിസ്ഥിതി നശിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് അന്റാർട്ടിക് ഉടമ്പടിയാണ് ഭൂഖണ്ഡത്തെ രക്ഷിക്കുന്നത്. ഈ
ഏതാണ് നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ്?നമ്മുടെ എല്ലാവരുടെയും ശരീരത്തിലെ രക്തം വിവിധ ഗ്രൂപ്പിൽ പെട്ടവയാണ്. മനുഷ്യ ശരീരത്തിൽ 8 തരം ബ്ലഡ് ഗ്രൂപ്പുകളാണ് ഉള്ളത്. അരുണ രക്താണുക്കളുടെ സ്തരത്തിലുള്ള ചില പ്രോട്ടീനുകളെ അടിസ്ഥാനപ്പെടുത്തിയാണ് വിവിധ ഗ്രൂപ്പുകളായി തിരിക്കുന്നത്. അവയെ ആന്റിജൻ (Antigen) എന്നാണു
ഗണിതത്തിൽ അതിപ്രശസ്തമാണ് പൈതഗോറസ് സിദ്ധാന്തം. യൂക്ലീഡിയൻ ജ്യാമിതിയിൽ മട്ടത്രികോണ(right triangle)ത്തിന്റെ മൂന്ന് വശങ്ങളെ ബന്ധിപ്പിക്കുന്ന സിദ്ധാന്തമാണത്. മട്ടത്രികോണത്തിന്റെ കർണ(hypotenuse)ത്തിന്റെ വർഗം പാദ (base)ത്തിന്റെയും ലംബ(altitude)ത്തിന്റെയും വർഗത്തിന്റെ തുകയ്ക്ക് തുല്യ മായിരിക്കും
ഹായ്, ഞാൻ ഹൈഡ്രജൻ ആറ്റം. നിങ്ങളോട് പറയാൻ പോകുന്നത് എന്റെ കുടുംബത്തെക്കുറിച്ചാണ്. എന്റെ കുടുംബത്തിലെ ആദ്യത്തെയാളും ഏറ്റവും ചെറിയയാളും ഞാനാണ്. ഞങ്ങൾ ആകെ 118 അംഗങ്ങളാണുള്ളത് (മൂലകങ്ങൾ). 92 പേർ സ്വാഭാവികമായുള്ളവരും ബാക്കിയുള്ളവരെ മനുഷ്യർ നിർമിച്ചതുമാണ്. ഒഗാനെസൺ (Oganesson, Og) ആണ് ഏറ്റവും പുതിയ
പത്മവ്യൂഹത്തിൽ അകപ്പെട്ടു എന്നൊക്കെ വായിച്ചിട്ടുണ്ടാകുമല്ലോ. എന്താണ് പത്മവ്യൂഹം? എങ്ങനെയാണ് ഈ ശൈലി വന്നത്? വിഡിയോ കാണാം. തയാറാക്കി അവതരിപ്പിക്കുന്നത് ബിനു കെ.സാം
കൂട്ടുകാരേ, പൂ നുള്ളുമ്പോൾ പലപ്പോഴും കയ്യിൽ മഞ്ഞനിറത്തിലും മറ്റുമുള്ള, പശിമയുള്ള പൊടി പറ്റാറില്ലേ? അതെന്താണെന്ന് അറിയാമോ? വിത്തുണ്ടാകുന്ന സസ്യങ്ങളായ ജിംനോസ്പേമുകളിലും ആൻജിയോസ്പേമുകളിലും (സപുഷ്പികൾ) പ്രത്യുൽപാദനത്തിന് ആവശ്യമായ പുംബീജങ്ങളെ വഹിക്കുന്ന പൂമ്പൊടി അഥവാ പരാഗരേണുക്കളാണ് (Pollengrain) അവ.
ശിശുദിനാചരണത്തിന്റെ ചരിത്രത്തിന് ഏറെ പഴക്കമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരമൊരു ദിനം ആഘോഷിച്ചിരുന്നു. എന്നാൽ രാജ്യാന്തരാടിസ്ഥാനത്തിൽ ആഘോഷിക്കാൻ തുടങ്ങിയത് 1954ലാണ്. അന്നുമുതൽ നവംബർ 20 ലോക ശിശുദിനമായി കൊണ്ടാടുന്നു. ലോകമെമ്പാടുമുള്ള കുട്ടികൾക്കിടയിൽ അവബോധം വളർത്തുന്നതിനും ആഗോള ഒത്തൊരുമയ്ക്കും
രണ്ടാം ലോക യുദ്ധത്തിൽ ജർമനിയിലെ നാത്സികൾക്കെതിരെ പൊരുതിയ പ്രാഗ് സർവകലാശാലയിലെ (ചാൾസ് യൂണിവേഴ്സിറ്റി) 1200ൽ അധികം വിദ്യാർഥികളുടെ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഓർമയ്ക്കായി എല്ലാ വർഷവും നവംബർ 17 രാജ്യാന്തര വിദ്യാർഥി ദിനമായി ആചരിക്കുന്നു. ചെക്കോസ്ലൊവാക്യയിലെ നാത്സി അധിനിവേശത്തിനെതിരെ 1939 ഒക്ടോബർ
ആരായിരുന്നു ആ കൊലപാതകത്തിനു പിന്നിൽ? സിഐഎ, അമേരിക്കൻ മാഫിയ, ലിൻഡന് ജോൺസൺ, ഫിദൽ കാസ്ട്രോ, കെജിബി തുടങ്ങി പല ഉന്നതരും ഉന്നത സ്ഥാപനങ്ങളും സംശയനിഴലിലായി. ഇന്നും അമേരിക്കക്കാരുടെ പ്രിയപ്പെട്ട നിഗൂഢസിദ്ധാന്തങ്ങളിൽ പലതും ഈ വധവുമായി ബന്ധപ്പെട്ടതാണ്. വെറും 46 വയസ്സുള്ളപ്പോഴാണ് യുഎസ്സിന്റെ ചുറുചുറുക്കുള്ള
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ലോകത്തെയൊന്നാകെ വിസ്മയിപ്പിച്ചത് 2016ൽ ഹാൻസൺ റോബട്ടിക്സ് വികസിപ്പിച്ച ഹ്യൂമനോയിഡ് റോബട്ടായ സോഫിയയുടെ വരവോടെയാണ്. നടി ഓഡ്രി ഹെപ്ബേണിനെ മാതൃകയാക്കി നിർമിച്ച സോഫിയയ്ക്ക് റോബട്ടിക്സിലെയും എഐയിലെയും നൂതനസവിശേഷതകൾ സ്വന്തമായുണ്ടായിരുന്നു. മനുഷ്യസമാനമായ മുഖവും 62
ലോകം യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും തീവ്രതയിലൂടെ കടന്നുപോകുകയാണ്. ദയയും അനുകമ്പയും നിറഞ്ഞൊരു ജനതയ്ക്കു മാത്രമേ ഇവയെ അതിജീവിക്കാൻ സാധിക്കൂ. അതിന്റെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്നതാണ് ഇത്തവണത്തെ ലോക ദയാദിനം. 1998 മുതൽ എല്ലാ വർഷവും നവംബർ 13 ലോക ദയാദിനമായി ആചരിക്കുന്നു. കൂടുതൽ ഒരുമയുള്ളതും
Results 1-100 of 720