Activate your premium subscription today.
യുകെയിൽ അടിച്ചുപൊളിച്ച് ഗായിക സിത്താര കൃഷ്ണകുമാറും കൂട്ടരും. സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് സംഘം യുകെയിൽ എത്തിയത്. സിത്താരയുടെ നേതൃത്വത്തിലുള്ള പ്രൊജക്ട് മലബാറിക്കസ് എന്ന സംഗീത ബാൻഡ് ആണ് പരിപാടി അവതരിപ്പിക്കുന്നത്. ബാൻഡ് അംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും യാത്രാ വിശേഷങ്ങളുമെല്ലാം സിത്താര
ഗായിക സൈന്ധവിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു പിന്നാലെ പ്രചരിച്ച അഭ്യൂഹങ്ങളോടു പ്രതികരിച്ച് സംഗീതസംവിധായകനും ഗായകനുമായ ജി.വി.പ്രകാശ്. പരസ്പരധാരണയോടെ രണ്ടുപേർ വേർപിരിയുന്നുവെന്നു പ്രഖ്യാപിച്ചാൽ അതിലെ കാരണങ്ങൾ ചികയുന്നത് എന്തിനാണെന്ന് പ്രകാശ് ചോദിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദീർഘമായ
"അസ്ഥികൾക്കുള്ളിൽ ഒരുന്മാദവിസ്മൃതി തൻ അജ്ഞാതസൗരഭം പടർന്നുകേറി; അതുവരെ അറിയാത്ത പ്രാണഹർഷങ്ങളിൽ അവളുടെ താരുണ്യം അലിഞ്ഞിറങ്ങീ...." വരികളുടെ സാരാംശവും നിഗൂഢമായ അർഥതലങ്ങളുമൊന്നും അറിയില്ല. പ്രായം അത്രയല്ലേ ഉള്ളൂ. പക്ഷേ ഒന്ന് തീർച്ച. സംഗതി പ്രണയമാണ്, അതിതീവ്രമായ പ്രണയം. ആദ്യകേൾവിയിൽ തോന്നിയ
അമ്മ കരീമ ബീഗത്തിന്റെ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ടാണ് താൻ ആദ്യമായി റെക്കോർഡർ വാങ്ങിയതെന്നു വെളിപ്പെടുത്തി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. മ്യൂസിക് സ്റ്റുഡിയോ തുടങ്ങിയപ്പോൾ അവിടേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ തന്റെ കയ്യിൽ പണം ഇല്ലായിരുന്നുവെന്നും ആ കഷ്ടത നിറഞ്ഞ കാലത്തും കുടുംബം തനിക്കൊപ്പം
വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മുൻഭാര്യയും ഗായികയുമായ സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് സംഗീതസംവിധായകനും ഗായകനുമായ ജി.വി.പ്രകാശ്. മകൾ അൻവിക്കൊപ്പമുള്ള ചിത്രങ്ങൾ നിലനിർത്തിക്കൊണ്ടാണ് സൈന്ധവിയുടെ ചിത്രങ്ങൾ പ്രകാശ് നീക്കം ചെയ്തത്. എന്നാല് സൈന്ധവയാകട്ടെ ഔദ്യോഗിക സമൂഹമാധ്യമ
കല്യാണ മേളം തുടങ്ങി, കെ ഫോർ കല്യാണ പാട്ടുമായി ‘ഗുരുവായൂര് അമ്പലനടയില്’ ബേസിൽ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂര് അമ്പലനടയില്’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘കെ ഫോർ കല്യാണം’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് സുഹൈൽ
പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഗായികയും സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മൂത്ത മകളുമായ ഖദീജ റഹ്മാൻ. ആദ്യമായാണ് ഒറ്റയ്ക്കൊരു ഫോട്ടോഷൂട്ടിനു തയാറാകുന്നതെന്നും അതു തീർത്തും അവിശ്വസനീയവും മറക്കാനാകാത്തതുമായ അനുഭവമായിരുന്നുവെന്നും ഖദീജ തുറന്നു പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഖദീജ പങ്കുവച്ച ‘കളർഫുൾ’
ഗായകൻ സന്നിധാനന്ദനെ പിന്തുണച്ച് മന്ത്രി ആർ.ബിന്ദു. താൻ സന്നിധാനന്ദന്റെ അധ്യാപികയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പാട്ട് മാത്രമല്ല, മധുരിതമായ പെരുമാറ്റവും ഏറെ ഹൃദ്യമായി അനുഭവിച്ചിട്ടുണ്ടെന്നും മന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ആര് ചവിട്ടി താഴ്ത്തിയാലും സന്നിധാനന്ദൻ കൂടുതല് തിളങ്ങുമെന്നു കുറിച്ച
വിവാഹമോചിതനായ വിവരം ഔദ്യോഗികമായി പങ്കുവച്ച് ഗായകനും സംഗീതസംവിധായകനും നടനുമായ ജി.വി. പ്രകാശ്. ഗായിക സൈന്ധവിയുമായുള്ള 11 വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം അറിയിച്ചത്. വിവാഹമോചിതരായ വിവരം പങ്കുവയ്ക്കുന്ന കുറിപ്പ് ഇരുവരും ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ്
തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച് പുരസ്കാര നിശയിൽ മഡോണ സെബാസ്റ്റ്യന്റെ തകർപ്പൻ പാട്ട്. അന്യൻ സിനിമയിലെ സൂപ്പർഹിറ്റ് ഗാനം 'കണ്ണും കണ്ണും നോക്കിയ' എന്ന ഗാനമാണ് ആരാധകർക്കായി മഡോണ ആലപിച്ചത്. താരത്തിന്റെ ആലാപനം തമിഴ് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. മറഡോണ ഇത്രയും നന്നായി പാടുമോ എന്നായിരുന്നു ആരാധകരുടെ
നിറവയറുമായി വെള്ള ഗൗൺ അണിഞ്ഞ് മാലാഖയപ്പോലെ എത്തി അമലപോൾ. അഭിഷേക് ഫിലിംസിന്റെ ആദ്യ മലയാള ചിത്രവും ,സൂപ്പർ ഹിറ്റ് ചിത്രം "കൂമൻ"നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായി എത്തുന്നചിത്രവുമായ " ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു താരം. ജിത്തു ജോസഫ്, സംവിധായകൻ അർഫാസ്
ഗായകൻ സന്നിധാനന്ദനെ പിന്തുണച്ച് കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ. പാട്ടിനോടുള്ള കമ്പം തുടങ്ങിയ കാലം മുതൽ നിറത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള കളിയാക്കലുകൾ കേൾക്കാൻ തുടങ്ങിയ ഗായകനാണ് സന്നിധാനന്ദനെന്നും ഏറ്റു തഴമ്പിച്ച അവഗണനകളാണ് അദ്ദേഹത്തിന്റെ ഇന്ധനമെന്നും ഹരിനാരായണൻ പറയുന്നു. മുടി
അടുത്ത ബന്ധു അതുല് ഹരിദാസിന്റെ വിവാഹത്തിന് സാരിയിൽ തിളങ്ങി ഗായിക സിതാര കൃഷ്ണകുമാർ. ഇടുക്കിയിൽ വച്ചു നടന്ന വിവാഹത്തിൽ സിതാര സകുടുംബം പങ്കെടുത്തു. മഞ്ഞ നിറത്തിലുള്ള സാരിയാണ് ഗായിക ധരിച്ചത്. റോയൽ ബ്ലൂ– ഗോൾഡൻ കോംബിനേഷനിലുള്ള ബോർഡറുണ്ട് സാരിയിൽ. നീലയും ഗോൾഡനും ഇടകലർന്ന ഡിസൈൻ ആണ് പല്ലു ഭാഗത്ത്
ആസ്വാദകരുടെ നെഞ്ചോരത്തുനിന്നു മാഞ്ഞുപോയിട്ടില്ല ആടുജീവിതത്തിലെ ‘പെരിയോനേ എൻ റഹ്മാനേ’ എന്ന ഗാനം. പാട്ടിനു നിരവധി കവർ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഗായിക രാജലക്ഷ്മി പാടിയ പെരിയോനെ പാട്ടിനു ലൈക്ക് അടിച്ചിരിക്കുകയാണ് പാട്ടിന്റെ സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ഏപ്രിൽ ആദ്യവാരമാണ് രാജലക്ഷ്മി
മഴവെയിൽമഞ്ഞുകാലങ്ങൾക്കപ്പുറം ഒരു ഋതു കൂടിയുണ്ടായിരുന്നു കൃഷ്ണഗുഡിയിൽ. പ്രണയകാലം... ഏതു ഋതുവിനേക്കാളും ഏകാന്തസുന്ദരം.. ഓരോ പൂവിലും വിരിയാൻ നിന്നു പ്രണയം, ഓരോ തളിരിലും പുണരാൻ നിന്നു പ്രണയം, അവിടെയെത്തുന്ന ഓരോ പെണ്ണിന്റെയും മനസ്സിൽ കവിതയായ് പൊതിയാൻ നിന്നു പ്രണയം... അതുകൊണ്ടു തന്നെയാകാം കൃഷ്ണഗുഡിയിലെ
‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ ദുബായിൽ നടന്ന ട്രെയിലർ ലോഞ്ചിനിടെ പാട്ടുപാടി ട്രോളി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പൃഥ്വിരാജ്, നിഖില വിമൽ, അനശ്വര രാജൻ, മിഥുൻ രമേശ് എന്നിവരുള്ള വേദിയിലാണ് ബേസിലിന്റെ രസികൻ പ്രകടനം. വേദിയിലെത്തിയ ബേസിലിനോട് അവതാരകനായ മിഥുൻ രമേശ് ഒരു പാട്ടു പാടാമോ എന്നു
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘പ്രേമലോല’ എന്ന പേരിൽ പുറത്തിറക്കിയ പാട്ടിനു വൈശാഖ് സുഗുണൻ ആണ് വരികള് കുറിച്ചത്. ഡോൺ വിൻസെന്റ്
പെയ്തില്ല നിലാവുപോൽ.. പ്രണയത്തിന്റെ നീറ്റലുകൾ ഉള്ളിൽ നിറയ്ക്കുന്ന വരികൾ! ബാവുൽ സംഗീതത്തിന്റെ ഛായയുള്ള, ഗസലിന്റെ മാധുര്യമുള്ള ‘ഇന്നലെ’ എന്ന ഗാനം ശ്രദ്ധേയമാവുകയാണ്. സീറോ ബജറ്റിൽ നിർമിച്ച ‘ഇന്നലെ’ പൂർണമായും ആൻഡ്രോയ്ഡ് ഫോണിലാണ് ചിത്രീകരിച്ചത്. ‘വിജനമാമെൻ വഴിയിലൂടെ നീ വരുന്നൊരു മാത്രയിൽ ഒരു പദം
പാട്ടിനും പശ്ചാത്തല സംഗീതത്തിനും ഒരുപോലെ പ്രധാന്യം നൽകിയിരുന്ന സംവിധായകനാണ് സംഗീത് ശിവൻ. അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളും പശ്ചാത്തല സംഗീതവും എന്നും ട്രെൻഡ് സെറ്റേഴ്സായിരുന്നു. സംഗീത് ശിവൻ സിനിമകളിലെ പാട്ടുകൾക്ക് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടല്ലയെന്നു പറയാം. ഒരേസമയം മെലഡിയും തട്ടുപൊളിപ്പൻ
പെൺസുഹൃത്തിനൊപ്പം പുതിയ ചിത്രമായ ‘പെരുമാനി’യുടെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും എത്തിയ സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മയോനി എന്ന പ്രിയ നായർക്കൊപ്പമാണ് ഗോപി സുന്ദർ ഓഡിയോ ലോഞ്ചിന് എത്തിയത്. ഇരുവരും ഒരുമിച്ച് ലുലു മാളിലൂടെ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ
ഗായിക സെലീന ഗോമസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ചർച്ചയാകുന്നു. വിരലിൽ വിവാഹിശ്ചയ മോതിരം ധരിച്ച ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്. മറ്റൊരാളുടെ കൈ ചിത്രത്തിൽ വ്യക്തമാണെങ്കിലും മുഖം വെളിപ്പെടുത്താതിനാൽ അത് ആരെന്ന് അന്വേഷിക്കുകയാണ് ആരാധകർ. സെലീനയുടെ കാമുകൻ ബെന്നി ബ്ലാങ്കോ ആണ് കൂടെയുള്ളതെന്ന തരത്തിൽ
സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘ഇലുമിനാറ്റി’ പാട്ടിനു വിഡിയോ പതിപ്പ് പുറത്തിറക്കി തിങ്ക് ഒറിജിനൽസ്. ആവേശച്ചുവടുകൾ കൊണ്ടു സമ്പന്നമായ പാട്ടിന് മൂന്ന് മിനിറ്റിലേറെ ദൈർഘ്യമുണ്ട്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ഗാനം അരക്കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച
ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങി പോപ് ഗായകൻ ജസ്റ്റിൻ ബീബറും പങ്കാളിയും മോഡലുമായ ഹെയ്ലി ബാൾഡ്വിനും. ഗായകൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഹെയ്ലിയുടെ വയറിൽ കൈചേർത്തു നിൽക്കുന്ന ചിത്രം ബീബർ പങ്കുവച്ചു. ഹെയ്ലിക്കൊപ്പമുള്ള നിരവധി പ്രണയാർദ്ര ചിത്രങ്ങളും ബീബർ പോസ്റ്റ്
‘‘ഇല്ല, എന്നെക്കൊണ്ട് കഴിയില്ല, നീ ഇതങ്ങ് തിരിച്ചു കൊടുത്തേക്ക്’’ – പാതിയുറക്കത്തിലായിരുന്ന ബിച്ചു തിരുമല മെല്ലെ കണ്ണുകൾ തുറന്ന് കൂടെയുള്ളവരുടെ സംഭാഷണത്തിനു കാതു കൊടുത്തു. കാറിന്റെ പിൻസീറ്റിലിരുന്ന എം.ജി.രാധാകൃഷ്ണൻ ഒരു പൊതി ഡ്രൈവറെ ഏൽപിക്കാൻ ശ്രമിക്കുകയാണ്, ഡ്രൈവർ സ്നേഹപൂർവം എതിർക്കുന്നുമുണ്ട്.
ഗായകൻ നിക് ജൊനാസിനും നടി പ്രിയങ്ക ചോപ്രയ്ക്കും മെറ്റ്ഗാല എന്നാൽ ഫാഷന്റെ ഉത്സവവേദി മാത്രമല്ല, ഇരുവരെയും ഒന്നിപ്പിച്ച പ്രിയപ്പെട്ട ഇടം കൂടിയാണ്. 2017ലെ മെറ്റ്ഗാലയിൽ വച്ചാണ് നിക്കും പ്രിയങ്കയും കണ്ടുമുട്ടിയത്. തുടർന്നു നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ആ ബന്ധം പിന്നീട്
വേദിയിൽ ലൈവായി പാടുന്നതിന് ഇടയിൽ ഗായിക സുനിധി ചൗഹാനു നേരെ കുപ്പിയേറ്. ഡെറാഡൂണിലെ ശ്രീ ഗുരു രാം റായ് (എസ്ജിആർആർ) സർവകലാശാലയിൽ സംഗീതപരിപാടി അവതരിപ്പിക്കവെയാണ് കാണികൾക്കിടയിൽ നിന്ന് ഇത്തരമൊരു പ്രതികരണം. അപ്രതീക്ഷിതമായുള്ള സംഭവത്തിൽ പകച്ചുപോയ സുനിധി, പാട്ട് അൽപനേരത്തേക്കു നിർത്തിവച്ചു. പിന്നീട്
വേദിയിൽ പാട്ട് പാടുന്നതിനിടെ നഖം വെട്ടിയ ഗായകൻ അർജിത് സിങ് വിവാദത്തിൽ. ദുബായിൽ വച്ചു നടന്ന ഒരു സംഗീതപരിപാടിക്കിടെയായിരുന്നു സംഭവം. പാട്ട് പാടുന്നതിനിടയിൽ നെയിൽ കട്ടർ ഉപയോഗിച്ച് വേദിയിൽ നിന്ന് അർജിത് നഖം മുറിച്ചു. അതും പാടുന്നതിന് യാതൊരുവിധ തടസവും വരാത്ത രീതിയിൽ! ലൈവ് ആയി പാടുന്നതിന് ഇടയിലായിരുന്നു
തമിഴ് ഹൊറർ കോമഡി ചിത്രം അരണ്മനൈയുടെ നാലാം ഭാഗത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. തമന്നയുടെയും റാഷി ഖന്നയുടെയും ത്രസിപ്പിക്കും ചുവടുകളാണ് ഗാനത്തിന്റെ പ്രത്യേകത. ‘അച്ചച്ചോ’ എന്നു തുടങ്ങുന്ന ഗാനത്തിനു വിഗ്നേഷ് ശ്രീകാന്ത് ആണ് വരികൾ കുറിച്ചത്. ഹിപ്ഹോപ് തമിഴ ഈണമൊരുക്കിയ ഗാനം ഖരെസ്മ രവിചന്ദ്രൻ, ശ്രീനിഷ
സംഗീതജീവിതം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച് ഗായികയും ആദിത്യ ബിർള ഗ്രൂപ്പ് തലവൻ കുമാർ മംഗലം ബിർളയുടെ മൂത്ത മകളുമായ അനന്യ ബിര്ള. ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് അനന്യ ഇക്കാര്യം അറിയിച്ചത്. ബിസിനസ്സ് സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് സംഗീതം ഉപേക്ഷിക്കുന്നതെന്ന് അനന്യ
അനാരോഗ്യത്തെത്തുടർന്ന് സംഗീതപരിപാടി നീട്ടി വച്ച് ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. ഏതാനും ദിവസങ്ങളായി തനിക്കു പനിയും ശരീരവേദനയുമാണെന്നും തൊണ്ടവേദന കാരണം സംസാരിക്കാൻ പോലും സാധിക്കുന്നില്ലെന്നും നിക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. നിശ്ചയിച്ചുറപ്പിച്ച പരിപാടിയിൽ നിന്നു
"ആദ്യമായി കണ്ടുമുട്ടിയതു വസന്തത്തിലാണോ എന്നറിയില്ല, അവളുടെ കയ്യിൽ നിറയെ പൂക്കളുണ്ടായിരുന്നു..." ഒരു ഡയറിക്കുറിപ്പിന്റെ ആദ്യ താളിലെ ഈ വരികൾ എവിടെയെങ്കിലും വായിച്ചുകേട്ടതായി ഓർമിക്കുന്നുണ്ടോ? ഒരു കഥ പറയുന്നതിന്റെ മുഖവുരയായിരുന്നു ആ വരികൾ... ഒരു സുന്ദരാനുരാഗത്തിന്റെ കഥ.. പണ്ടു പണ്ടെന്നോ,
പാട്ടും പാടിയെത്തുകയാണ് ഓർമകളുടെ പഴയ കാലം. ചുണ്ടിലൂറുന്ന തേൻ പോലെ മധുരമായ പാട്ടുകളിലൂടെ പഴയ കാലത്തെ തിരിച്ചുവിളിക്കുകയാണിപ്പോൾ മലയാള സിനിമ. ഇന്നലെകളിൽ നാടേറ്റുപാടിയ മൂന്നു പാട്ടുകളാണ് അടുത്തിടെ ഹിറ്റായ മൂന്നു സിനിമകളിലൂടെ വീണ്ടും ആസ്വാദക മനസ്സുകളിലേക്കു മധുവിറ്റിക്കുന്നത്. പ്രേമലുവിലൂടെ
കഥകളിയുടെ വർണലോകത്തേക്കു കാലെടുത്തുവയ്ക്കുന്ന വനിതകളുടെ എണ്ണം പൊതുവെ കുറവാണ്. ഇവിടെയാണ് ക്ഷമരാജ എന്ന നാൽപ്പത്തിരണ്ടുകാരി വ്യത്യസ്തയാകുന്നത്. കഥകളിവേഷത്തിനൊപ്പം കഥകളിസംഗീതവും ജീവിതതപസ്യയായി കാണുകയാണ് ഈ കോട്ടയ്ക്കൽ സ്വദേശി. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ അരങ്ങുകളിൽ ആട്ടവും പാട്ടുമായി ഈ
പാട്ടു പാടി നേടിയ പ്രശസ്തിയെക്കാൾ വിവാദങ്ങളിലകപ്പെട്ടു കുപ്രസിദ്ധി നേടിയ സെലിബ്രിറ്റിയാണ് ഗായിക ബ്രിട്നി സ്പിയേഴ്സ്. താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് അർധനഗ്നയായി പുറത്തുവരുന്ന ഗായികയുടെ ചിത്രമാണ് ഏറ്റവും പുതിയ വിവാദത്തിന് വഴി വച്ചിരിക്കുന്നത്. തലയിണയും ബ്ലാങ്കറ്റും ഉപയോഗിച്ച് ശരീരം മറച്ച്
വനിത ഫിലിം അവാർഡ്സ് വേദിയിൽ ആടിപ്പാടി മഞ്ജു വാരിയർ. മിമി എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടി എ.ആർ റഹ്മാൻ ഒരുക്കിയ 'പരം പരം പരം പരമസുന്ദരി' എന്ന സൂപ്പർഹിറ്റ് ഗാനമാണ് വേദിയിൽ മഞ്ജു പാടി അവതരിപ്പിച്ചത്. ഗാനരംഗത്തിലെ സിഗ്നേച്ചർ ചുവടു വച്ചു കൊണ്ടായിരുന്നു ആരാധകരുടെ മനം കവർന്ന മഞ്ജുവിന്റെ
തമിഴിലെ യുവസംഗീതസംവിധായകൻ പ്രവീൺ കുമാർ (28) അന്തരിച്ചു. ആരോഗ്യ സംബന്ധമായ പ്രശ്നത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതോടെ ബുധനാഴ്ച മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വ്യഴാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചു. ബന്ധുക്കൾ പ്രവീണിന്റെ വിയോഗവിവരം
പ്രഫഷനൽ ഗായകർ വിവാഹ വിരുന്നുകളിലും മറ്റു സ്വകാര്യ ആഘോഷ വേദികളിലും പാടാൻ പോകുന്നതുമായി ബന്ധപ്പെട്ട് വാദപ്രതിവാദവുമായി ഗായകരായ നേഹ കക്കറും അഭിജീത് ഭട്ടാചാര്യയും. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിൽ വിധികർത്താക്കളായി എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിൽ വ്യത്യസ്ത ആശയങ്ങളുടെ പേരിൽ
ഏതു പാട്ടാണ് നിങ്ങളുടെ ജീവിതത്തെ ഏറ്റവും മികച്ച രീതിയിൽ വിവരിക്കുന്നത്? ഈ ചോദ്യത്തിന് ഹൃദയസ്പർശിയായ മറുപടി നൽകി കമൽഹാസനും മകൾ ശ്രുതി ഹാസനും. രാജ് കമൽ ഫിലിംസ് ഓഫിസിൽ നടന്ന പാട്ടുവർത്തമാനത്തിന് ഇടയിലായിരുന്നു മനോഹരമായ നിമിഷം പിറന്നത്. ശ്രുതി ഹാസന്റെ ഈണത്തിന് കമൽഹാസൻ വരികളെഴുതി ശ്രുതി ഹാസനും സംവിധായകൻ
കൊച്ചുമകൾ ശ്രേഷ്ഠയോടുള്ള സ്നേഹത്തിന്റെ അടയാളമായി ഗായിക സുജാത മോഹൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. ഐ ലൈനർ ഉപയോഗിച്ച് സുജാതയുടെ കൈത്തണ്ടയിൽ ശ്രേഷ്ഠ എന്നെഴുതിയിരിക്കുന്നു. ഇതിനൊപ്പം ചില ‘കുട്ടിചിത്രങ്ങളും’ വരച്ചുവച്ചിട്ടുണ്ട്. അമ്മമ്മയ്ക്ക് കൊച്ചുമകളുടെ വകയായുള്ള സമ്മാനമാണിത്. സുജാത
കുറച്ചു ദിവസങ്ങളായി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് കെഎസ്ആർടിസിയും അവിടുത്തെ ഡ്രൈവർമാരും. മേയർ ആര്യ രാജേന്ദ്രനും തിരുവനന്തപുരത്തെ ഒരു ഡ്രൈവറും തമ്മിലുണ്ടായ തർക്കം കൊടുമ്പിരി കൊണ്ടിരിക്കെയാണ് ഇങ്ങ് ചാലക്കുടിയിൽ മറ്റൊരു കെഎസ്ആർടിസി ഡ്രൈവർ വാർത്തകളിൽ നിറയുന്നത്. വിവാദത്തിന്റെ പേരിലല്ല മറിച്ച് പാട്ടു
ലോകം എക്കാലവും വാഴ്ത്തിക്കൊണ്ടിരിക്കുന്ന ലിയനാർഡോ ഡാവിഞ്ചിയുടെ മഹത്തായ സൃഷ്ടിയാണ് മൊണാലിസ. നിഗൂഢതകളും രഹസ്യങ്ങളും ഒളിപ്പിച്ചുവയ്ക്കുന്ന മൊണാലിസയുടെ മുഖഭാവവും ചിരിയും ഏവരെയും എന്നും അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയ
ഭർത്താവും ഗായകനുമായ നിക് ജൊനാസും താനും സാംസ്കാരികമായി ഏറെ വ്യത്യസ്തത പുലർത്തുന്നവരാണെന്നു തുറന്നു പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ഇരുവരും വലിയ കുടുംബത്തിൽ ജനിച്ചു വളർന്നവരാണെങ്കിലും രണ്ടു വ്യത്യസ്തമായ സംസ്കാരമാണു പഠിച്ചതും ശീലിച്ചതുമെന്ന് നടി വ്യക്തമാക്കി. പരസ്പര ധാരണയിൽ മുന്നോട്ടു പോകാൻ പലതും പുതിയതായി
സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ആവേശത്തിലെ ഫഹദ് ഫാസിലിന്റെ റീലിന് ഒരു 'കുടുംബ പതിപ്പ്' പുറത്തിറക്കി നടിയും നർത്തകിയുമായ ആശാ ശരത്. മക്കൾക്കും ഭർത്താവിനും ഒപ്പമാണ് ആശ ശരത്തിന്റെ രസികൻ വിഡിയോ. 'ഫാമിലി എഡിഷൻ' എന്ന അടിക്കുറിപ്പു സഹിതം മകൾ ഉത്തരയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആവേശത്തിൽ ഫഹദ്
ആവേശത്തിലെ 'ഇലുമിനാറ്റി' പാട്ടിനു ഡാൻസ്–മ്യൂസിക് കവർ ഒരുക്കി തൃശൂർ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികൾ. ക്യാംപസിനെ ഇളക്കിമറിക്കുന്ന ഹിറ്റ് ട്രാക്ക് സമ്മാനിച്ച സംഗീതസംവിധായകൻ സുഷിൻ ശ്യാമിനും റാപ്പർ ഡാബ്സീക്കും പ്രത്യേകം സ്നേഹം കൂടി അറിയിച്ചാണ് ഇൻസ്റ്റഗ്രാമിൽ വിദ്യാർത്ഥികൾ വിഡിയോ പങ്കുവച്ചത്. 'ആവേശം
ചില അപൂർവ രാത്രികൾ അങ്ങനെയെളുപ്പം പുലർന്നു മാഞ്ഞുപോകാനുള്ളതല്ല, പ്രണയം ആദ്യമായ് ഉടൽ തൊട്ടറിഞ്ഞതിന്റെ തരിപ്പും തളിർപ്പും നിറഞ്ഞൊരു പ്രിയരാത്രി ഏതു പെണ്ണിനാണു മറക്കാനാകുക? അതുവരെ, അവളുടേതെന്നു മാത്രം കരുതിയൊരു ഉടലിന് ആണൊരുത്തൻ കൂടി അവകാശിയായ രാത്രി. അവളിലെ പെൺമയ്ക്കൊരു പ്രണയസിന്ദൂരം തൊട്ട രാത്രി.
സിജു വിൽസൺ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മാലോകം മാറുന്നേ...’ എന്നു തുടങ്ങുന്ന ഗാനത്തിന് ഏങ്ങണ്ടിയൂര് ചന്ദ്രശേഖരന് ആണ് വരികൾ കുറിച്ചത്. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം ജോബ് കുര്യൻ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത അഞ്ചക്കള്ളകോക്കാനിലെ 'മാനേ മരുതകമേ' എന്ന നാടൻ പാട്ടിന്റെ വിഡിയോ പുറത്തു വിട്ട് അണിയറപ്രവർത്തകർ. സിനിമയിൽ വികാരനിർഭരമായ രംഗത്തു വരുന്ന ഗാനം ആലപിച്ചിരിക്കുന്നത് പരമ്പരാഗത നാടൻപാട്ടു കലാകാരന്മാരാണ്. മണികണ്ഠൻ ആചാരിയാണ് ഗാനരംഗത്ത് പ്രത്യേക്ഷപ്പെടുന്നത്. തൃശൂരിലുള്ള
ഹൃദ്യമായ ഗസലുമായി ഗായിക ഗായത്രി അശോകൻ. പ്രശസ്ത ഉറുദു കവി ജിഗർ മൊറാദാബാദിയുടെ വരികൾക്ക് ഈണം പകർന്നത് പ്രശസ്ത സിത്താർവാദകനും ഗായത്രിയുടെ ജീവിതപങ്കാളിയുമായ പുർബയാൻ ചാറ്റർജിയാണ്. ഗായത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ഗസൽ പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത ഗസൽ ഗായികയായിരുന്ന ചിത്ര സിങ് പാടി
നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. ഇരുവരുടയും വിവാഹനിശ്ചയം കഴിഞ്ഞു. ഇക്കാര്യം രാഹുൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഒൗദ്യോഗികമായി അറിയിച്ചത്. ചടങ്ങിന്റെ ചിത്രങ്ങൾ രാഹുൽ സ്നേഹിതർക്കായി പങ്കുവച്ചിട്ടുണ്ട്. രാഹുലിനും
ലൈംഗിക താൽപര്യത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തലുമായി പോപ് താരവും ഓസ്കർ, ഗ്രാമി ജേതാവുമായ ബില്ലി ഐലിഷ്. താൻ ബൈസെക്ഷ്വൽ ആണെന്നും എന്നാൽ പെൺകുട്ടികളോടാണ് കൂടുതൽ താൽപര്യമെന്നും അവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ബില്ലി വ്യക്തമാക്കി. മാത്രവുമല്ല, തനിക്ക് പൂർണനഗ്നയായി
പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ഇളയരാജ നൽകിയ ഹർജിയിൽ നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഇളയരാജ ഈണം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് കോടതി പറഞ്ഞു. വരികളില്ലാതെ പാട്ടുകളുണ്ടാകില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും പാട്ടിൽ അവകാശവാദം
വനിത ഫിലിം അവാർഡ്സിനെത്തിയ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ തകർപ്പൻ നൃത്തച്ചുവടുകളോടെ പാട്ടുപ്രേമികൾക്കിടയിൽ വീണ്ടും ചർച്ചയാവുകയാണ് ഷാറുഖ് ചിത്രം ജവാനിലെ ‘സിന്ദ ബന്ദ’ ഗാനം. ചിത്രത്തിൽ ഷാറുഖ് 'ആറാടിയ' ഗാനമാണിത്. ഷാറുഖിന്റെ സിഗ്നേച്ചർ സ്റ്റെപ്പുകളും സ്റ്റെലും ആഘോഷിക്കപ്പെട്ട ആ ഗാനത്തിനാണ് വനിത
ഫഹദ് ഫാസിൽ ചിത്രം ‘ആവേശ’ത്തിലെ ‘ജാഡ’ പാട്ടിന്റെ വിഡിയോ പതിപ്പ് പ്രേക്ഷകർക്കരികിൽ. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനമാണിത്. നടൻ ശ്രീനാഥ് ഭാസി ആലപിച്ചു. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ പ്രേക്ഷകസ്വീകാര്യതയാണു ലഭിച്ചത്. ഇപ്പോൾ വിഡിയോ പതിപ്പും ആസ്വാദകർ
വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലെ ‘ജീവിതഗാഥകളെ’ ഗാനത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പിന്നണി പാടിയ കെ.എസ്.ചിത്രയ്ക്കും സ്ട്രിങ്സ് വായിച്ച ബുഡാപെസ്റ്റ് ഓർക്കസ്ട്രയ്ക്കൊപ്പമുള്ള റെക്കോർഡിങ് സെഷന്റെ രസകരമായ നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. റെക്കോർഡിങ് സെഷൻ കാണുമ്പോൾ 'രോമാഞ്ചം'
രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഗായിക ഉഷാ ഉതുപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ നിമിഷമാണിതെന്നും സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നുവെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ഗായിക പ്രതികരിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പത്മ പുരസ്കാരങ്ങൾ വിതരണം
അരങ്ങേറ്റ കച്ചേരി നടത്തി ഗായിക അഭയ ഹിരൺമയി. തിരുവനന്തപുരം കുണ്ടമൺഭാഗം ദേവി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചാണ് അഭയ ശാസ്ത്രീയ സംഗീത കച്ചേരി നടത്തിയത്. ആദ്യമായി കച്ചേരി അവതരിപ്പിച്ചതിന്റെ അനുഭവവും ആത്മവിശ്വാസവും അഭയ ആരാധകരുമായി പങ്കുവച്ചു. 'അവിശ്വസനീയമായ കാര്യം ചെയ്തു' എന്ന ആമുഖത്തോടെയാണ് കരിയറിലെ ഈ
വനിത ഫിലിം അവാർഡ്സ് വേദിയിൽ താൻ അവതരിപ്പിച്ച നൃത്തത്തെ പ്രശംസിച്ച് കുറിപ്പു പങ്കിട്ട ബോളിവുഡ് താരം ഷാറുഖ് ഖാന് മറുപടി പോസ്റ്റുമായി നടൻ മോഹൻലാല്. ഷാറുഖിനെപ്പോലെ ചുവടുവയ്ക്കാൻ മറ്റാർക്കും കഴിയില്ലെന്നും നല്ല വാക്കുകൾ പറഞ്ഞതിനു നന്ദി അറിയിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. വീട്ടിലേക്ക് അത്താഴത്തിനു
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ചടുലനൃത്തച്ചുവടുകളെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ. വനിത ഫിലിം അവാർഡ്സ് വേദിയിൽ മോഹൻലാൽ നടത്തിയ നൃത്തത്തിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചുകൊണ്ടാണ് ഷാറുഖിന്റെ അഭിനന്ദനക്കുറിപ്പ്. ഷാറുഖ് നായകനായ ജവാൻ എന്ന സിനിമയിലെ ‘സിന്ദ
ആഘോഷങ്ങളും ആരവങ്ങളുo ഒന്നുമില്ലാതെ പാട്ടിന്റെ അമ്മയുടെ പിറന്നാൾ കടന്നുപോകുമ്പോൾ അമ്മയെക്കുറിച്ച് ഒരുപാട് ഓർമകൾ മനസ്സിൽ വന്നു നിറയുന്നു. എങ്കിലും ഇക്കഴിഞ്ഞ വിഷുക്കാലം ഒരിക്കൽക്കൂടി വന്നിരുന്നെങ്കിലെന്നു കൊതിച്ചുപോവുകയാണ്. കാരണം ഇത്തവണ വിഷുകൈനീട്ടം കിട്ടിയത് നമ്മുടെയൊക്കെ എക്കാലത്തെയും പ്രിയപ്പെട്ട
ഗായിക എസ്.ജാനകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായകരായ കെ.എസ്.ചിത്രയും സുജാത മോഹനും. പ്രിയ ഗായികയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആശംസകൾ അറിയിച്ചത്. ചിത്രയുടെയും സുജാതയുടെയും സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ ആരാധകരും പ്രിയഗായികയ്ക്കു ജന്മദിനാശംസകളുമായെത്തി. "ജാനകിയമ്മയ്ക്ക്
എസ്.ജാനകി: സ്വരലയ ലാവണ്യത്തിൽ മനം മയക്കി പാട്ടുകൾ ആവർത്തിച്ചു കേൾക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്ന നാദവിസ്മയം, ആ നാവിൻ തുമ്പിൽ നിന്നുതിർന്ന തൃമധുരം ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്കു പുതുമഴ പോലെ പെയ്തിറങ്ങി. ഉച്ചാരണ പിശകുകൾക്ക് അവസരം കൊടുക്കാതെ ഓരോ ഭാഷയുടെയും മൂല്യങ്ങളുൾക്കൊണ്ട് വാക്കുകൾ ഹൃദിസ്ഥമാക്കി
സിജു വിൽസൺ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ആരാരൊരു മലയരികിൽ...’ എന്നു തുടങ്ങുന്ന ഗാനത്തിന് റഫീഖ് അഹമ്മദ് ആണ് വരികൾ കുറിച്ചത്. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു
പ്രണയാകാശം കയ്യൊഴിഞ്ഞ രണ്ടു പെൺകിളികളുടെ കഥ നിർമലയും സാലിയും.... ‘ദേശാടനക്കിളി കരയാറില്ല’ എന്ന പത്മരാജൻചിത്രത്തിലെ പെൺകൂട്ടുകാരികൾ. ആകാശപ്പൊക്കം ചിറകു വിരിക്കാൻ കൊതിച്ച രണ്ടു പെൺപക്ഷികൾ. ‘ദൂരെ ദൂരെ സെയ്ഫ് ആയ ദൂരേയ്ക്കു’ പറന്നകലുന്നതു പകൽക്കിനാവു കണ്ടവർ. വേണമെങ്കിൽ വില്ലത്തികളെന്നു വിളിക്കാൻ
നിവിൻ പോളി നായകനായെത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകർക്കരികിൽ. ‘വേൾഡ് മലയാളി ആന്തം’ എന്ന പേരിലൊരുക്കിയ പാട്ടിനു വരികൾ കുറിച്ചത് ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ്. ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനം അക്ഷയ് ഉണ്ണികൃഷ്ണനും ജേക്സും ചേർന്നാലപിച്ചു. ഇതിനകം ശ്രദ്ധേയമായ
'മലയാളത്തിൽ നാളിതുവരെ എന്തുമാത്രം പാട്ടെഴുത്തുകാർ വന്നുപോയി. എല്ലാവരും നല്ല നല്ല പാട്ടുകൾ തന്നിട്ടുണ്ട്. പക്ഷേ എന്നെ സ്വാധീനിച്ചതെന്നു പറയാൻ ഒരാളെ ഉള്ളൂ. എന്നുവച്ചാൽ രോമരോമങ്ങളിൽ വരെ സ്വാധീനിച്ച കാവ്യഗുരു എന്റെ ഭാസ്കരൻ മാഷാണ്. ഞാൻ എഴുതിയ പാട്ടുകൾ മാഷാണ് എഴുതിയിരുന്നെങ്കിൽ അതിനെക്കാൾ പത്തിരട്ടി,
‘ജയ് ഹോ’ ഗാനത്തെക്കുറിച്ചുള്ള രാം ഗോപാൽ വർമയുടെ ആരോപണം തള്ളി ഗായകൻ സുഖ്വിന്ദർ സിങ്. പാട്ട് എ.ആർ.റഹ്മാൻ, അല്ല സുഖ്വിന്ദർ ആണ് ചിട്ടപ്പെടുത്തിയത് എന്നുള്ള ആർജിവി (രാം ഗോപാൽ വർമ)യുടെ ആരോപണത്തോടാണ് ഗായകന്റെ പ്രതികരണം. ‘ജയ് ഹോ’ റഹ്മാന്റെ സൃഷ്ടിയാണെന്നും താൻ അതിന്റെ ആലാപനത്തിൽ പങ്കുചേരുക മാത്രമാണു
നിർമാണത്തിലെ പിഴവുകൾ മൂലം ചോർന്നൊലിച്ച സ്വപ്നഭവനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ താരദമ്പതികളായ നിക് ജൊനാസും പ്രിയങ്ക ചോപ്രയും ലൊസാഞ്ചലസിലെ വീട്ടിലേക്കു തിരികെയെത്തുന്നുവെന്നു റിപ്പോർട്ട്. മൂന്ന് മാസത്തോളമാണ് വീടിന്റെ നവീകരണജോലികൾ നീണ്ടത്. ഇക്കാലമത്രയും താരദമ്പതികളും മകള് മാൾട്ടിയും
മറവിയുടെ അജ്ഞാതതീരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു ഭാസ്കരൻ മാഷ്. സംസാരത്തിനിടെ ഓർമയുടെ കണ്ണികൾ ഇടയ്ക്കിടെ മുറിയുന്നു. എങ്കിലും ചോദിക്കാതിരിക്കാനായില്ല: "സ്വപ്നങ്ങളെക്കുറിച്ചല്ലേ മാഷ് ഏറ്റവുമധികം പാട്ടെഴുതിയിട്ടുള്ളത്?" "അതെയോ?" അദ്ഭുതത്തോടെ മാഷിന്റെ ചോദ്യം.
വർഷങ്ങൾക്കു ശേഷം സിനിമയുടെ ഷൂട്ടിനിടയിലെ രസകരമായ വിഡിയോ പുറത്തു വിട്ട് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, അജു വർഗീസ്, അഭയ് വാര്യർ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നു ‘നരൻ’ സിനിമയിൽ വിനീത് ശ്രീനിവാസൻ പാടിയ 'ഓഹോ ഓ നരൻ' എന്ന പാട്ടു ഉറക്കെ പാടുന്നതാണ് വിഡിയോ.
എ.ആർ.റഹ്മാന് ഓസ്കർ ഉൾപ്പെടെ നിരവധി ലോകോത്തര പുരസ്കാരങ്ങൾ നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ പാട്ട് യഥാർഥത്തിൽ അദ്ദേഹം കംപോസ് ചെയ്തതല്ലെന്നു വെളിപ്പെടുത്തി രാം ഗോപാൽ വർമ. ഗായകൻ സുഖ്വിന്ദർ സിങ് ആണ് പാട്ട് ചിട്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഫിലിം കമ്പാനിയനു നൽകിയ
ഒട്ടേറെ സംഗീത ശാഖകളെ ഒരു കുടക്കീഴിൽ അണിനിരത്തി പാട്ടിന്റെ മാസ്മരിക ലോകം തീർക്കുന്ന ഒരു സങ്കര സംഗീതമാണ് കെ–പോപ്പ്. 1990കളിൽ ദക്ഷിണകൊറിയയിലാണ് കൊറിയൻ ജനപ്രിയ സംഗീതം അഥവാ കെ–പോപ്പ് ജന്മം കൊണ്ടത്. പാട്ടിനൊപ്പമുള്ള ചടുലമായ നൃത്തച്ചുവടുകളും ലളിതവും ഒറ്റക്കേൾവിയിൽ ആസ്വദിക്കാൻ പറ്റുന്ന വരികളും ആ
ഗന്ധർവഗായകൻ കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായിക കെ.എസ്.ചിത്ര. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചിത്ര അമേരിക്കയിലെത്തിയത്. ഒന്നരമാസത്തോളം ഗായിക അമേരിക്കയിലുണ്ടാകും. ഇതിനിടെയാണ് യേശുദാസിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച
ദളപതി വിജയ്യും സംവിധായകൻ വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) എന്ന സിനിമയിലെ ആദ്യ ഗാനം 'വിസിൽ പോടി'നെ വിമർശിച്ച് ആരാധകർ. മദൻ കാർക്കി എഴുതി യുവൻ ശങ്കർ രാജ ഈണമിട്ട് വിജയ് ആലപിച്ച ഗാനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് ആരാധകരുടെ പക്ഷം. ഗാനം നിരാശപ്പെടുത്തിയെന്നും
ബിജു മേനോൻ- സുരാജ് വെഞ്ഞാറമൂട് ചിത്രം നടന്ന സംഭവത്തിന്റെ പ്രമോഷൻ ഗാനം പുറത്തിറങ്ങി. അങ്കിത് മേനോന്റെ ഈണത്തിന് വരികൾ കുറിച്ച് ആലപിച്ചത് ശബരീഷ് വർമയാണ്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചു. വേറിട്ട ദൃശ്യാനുഭവമാണ് പാട്ട് പ്രേക്ഷകർക്കു
പിതാവ് പി.ആർ.സുരേഷിന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമൃത സുരേഷും അഭിരാമിയും. പിതാവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘ഞങ്ങളുടെ പൊന്നച്ഛാ’ എന്നാണ് അമൃത ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ‘ഒരു വർഷം. ഓം നമഃ ശിവായ’ എന്ന് അഭിരാമി
ടൊവിനോ തോമസും സൗബിൻ ഷാഹിറും ആദ്യമായി ഒന്നിക്കുന്ന ലാൽ ജൂനിയർ ചിത്രം നടികറിന്റെ പ്രമോ ഗാനം പുറത്തിറങ്ങി. യക്സൻ ഗാരി പെരേരയും നേഹ.എസ്.നായരും ചേർന്നു സംഗീതം നൽകിയിരിക്കുന്ന ഗാനം എഴുതി പെർഫോം ചെയ്തിരിക്കുന്നത് റാപ്പർ എം.സി.കൂപ്പറാണ്. ടൊവിനോ തോമസ് കൂൾ വൈബിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോയിൽ സ്റ്റൈലിഷ്
‘സ്വാമി എപ്പോഴും ഉപദേശിക്കും- തുറന്നു പാടണം. നമുക്ക് തോന്നും, തൊണ്ട തുറന്നു പാടുന്ന കാര്യമാണ് സ്വാമി പറയുന്നത്. അതങ്ങനെയല്ല. തുറക്കേണ്ടത് മനസ്സാണ്. നല്ല സംഗീതം മനസ്സിൽനിന്നാണു വരുന്നത്. മനസ്സു തുറന്നു പാടുമ്പോൾ തൊണ്ടയും തുറന്നുകൊള്ളും. നമ്മൾ വിശേഷിച്ചൊന്നും ചെയ്യേണ്ട. സ്വാമിയുടെ പാട്ടും
സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹ റിസപ്ഷൻ ഇളക്കിമറിച്ച് ബോളിവുഡ് താരം രൺവീർ സിങ്.
ഭാര്യ ദിവ്യയ്ക്ക് ജന്മദിനാശംസകൾ നേർന്നു വിനീത് ശ്രീനിവാസൻ. ‘ഇന്ന് അവളുടെ ജന്മദിനം’ എന്ന ഒറ്റ വരിയിലാണ് വിനീത് ദിവ്യയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. ദിവ്യയുടെ ഒരു ഫോട്ടോയ്ക്കൊപ്പം ഒറ്റ വരി ക്യാപ്ഷനിലൊതുങ്ങിയ പിറന്നാൾ ആശംസ കണ്ടതും ആരാധകർക്ക് കൗതുകമായി. ഭാര്യയെക്കുറിച്ച് ദീർഘമായി എഴുതാറുള്ള വിനീത്,
ജയവിജയയുടെ സംഗീതത്തിൽ ഒറ്റ സിനിമയ്ക്കേ ഞാൻ പാട്ടെഴുതിയിട്ടുള്ളൂ. പക്ഷേ, അവരുടെ സംഗീതജീവിതത്തിലെ വലിയൊരു ചരിത്രത്തിനൊപ്പം എന്റെ വരികളുണ്ട്.ഞാൻ 2 സിനിമയ്ക്കു മാത്രം പാട്ടെഴുതിക്കഴിഞ്ഞ കാലം. എച്ച്എംവിക്കുവേണ്ടി ഗ്രാമഫോൺ ഡിസ്ക് ചെയ്യാനുള്ള താൽപര്യവുമായി ജയവിജയന്മാർ കാണാനെത്തി. അന്നു ഞാനും അവരും
ഏറ്റവും പ്രിയപ്പെട്ടൊരാൾ കൂടി വിട പറയുകയാണ്. സാർഥകമായിരുന്നു ആ ജീവിതം. എനിക്ക് ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്തായിരുന്നു ജയൻ ചേട്ടൻ. ഗുരുനാഥനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരിലൂടെ ആരംഭിച്ചതാണ് ആ ബന്ധം. സിനിമയിൽ പാടിത്തുടങ്ങിയ ശേഷമാണു ഞാൻ ചെമ്പൈ സ്വാമിയുടെ അരികിലെത്തുന്നത്. എനിക്കു മുൻപേ സ്വാമിയുടെ
ചെന്നൈ രാമചന്ദ്ര മെഡിക്കൽ സെന്ററിൽ മരണത്തിന്റെ നേർത്ത പാദപതനങ്ങൾക്കു കാതോർത്ത് അർധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി.ലീലയുടെ ചുണ്ടുകൾ അസ്പഷ്ടമായി മൂളിയിരുന്നത് ജ്ഞാനപ്പാനയിലെ വരികളാണ്; പതിറ്റാണ്ടുകൾക്കു മുൻപ് അവർ ആത്മാവു പകർന്നുനൽകി പാടിയ വരികൾ: ‘കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന
ഹിപ്പികളാണെങ്ങും. മുടിയും താടിയും നീട്ടി കുളിക്കാതെയും പല്ലു തേക്കാതെയും നടക്കുന്ന താന്തോന്നികൾ എന്നു നാട്ടുകാർ. പാരമ്പര്യം അഴിച്ചുപണിയുക എന്ന മഹത്തായ ലക്ഷ്യവുമായി പിറവിയെടുത്ത ആഗോള സാംസ്കാരിക മുന്നേറ്റം എന്ന് ഹിപ്പിയിസത്തിന്റെ വക്താക്കൾ. 1970 കളുടെ തുടക്കത്തിൽ ചെന്നൈ മറീനാ ബീച്ചിലൂടെയുള്ള ഒരു
തനിക്കേറ്റവും പ്രിയപ്പെട്ടവരിലൊരാളാണ് യാത്ര പറഞ്ഞതെന്ന് ഗായകൻ മധു ബാലകൃഷ്ണൻ. അന്തരിച്ച സംഗീതസംവിധായകൻ കെജി ജയനെക്കുറിച്ചുളള ഓർമകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ‘‘ജയൻ മാഷിന്റെ ഇരുനൂറ്റമ്പതോളം ഭക്തിഗാനങ്ങൾ പാടാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനായി പാടിയ പാട്ടുകളിൽ
സംഗീതത്തിന്റെ സാധകവഴിയിൽ സ്വന്തമായ വഴി കണ്ടെത്തിയ പ്രതിഭയായിരുന്നു കെ.ജി ജയൻ. ഇരട്ടസഹോദരനായ വിജയനൊപ്പം അത്യപൂർവമായ സംഗീതയാത്രയാണ് കെ.ജി ജയൻ നടത്തിയത്. പാതിവഴിയിൽ ആത്മാവും ജീവനുമായ ഇരട്ടസഹോദരൻ വിടപറഞ്ഞപ്പോൾ പതറിപ്പോയ ജയനെ വീണ്ടും സംഗീതവഴിയിലെത്തിച്ചത് കെ.ജെ യേശുദാസായിരുന്നു. വേർപാടിന്റെ മുറിവുണക്കാൻ
അന്തരിച്ച സംഗീതജ്ഞൻ കെ.ജി. ജയനുമായുള്ള ഓർമകൾ പങ്കുവച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ജയൻ മാസ്റ്ററെ ആദ്യമായി കാണുന്നത് ശബരിമല ഇറങ്ങി വരുമ്പോഴാണ് എന്ന് കൈതപ്രം ഓർത്തെടുക്കുന്നു. ജയൻ മാസ്റ്ററുടെ നക്ഷത്രദീപം ആണ് തനിക്കേറ്റവും ഇഷ്ടമുള്ള ഗാനമെന്നും അദ്ദേഹം തോടി രാഗം വിസ്തരിച്ചു പാടുമ്പോൾ താനും
ഭക്തിയുടെ ഈറനണിഞ്ഞ വൃശ്ചികപ്പുലരിയെ ഓർമപ്പെടുത്തുന്ന പേര്; സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ). വർഷങ്ങൾ സ്ഫുടം ചെയ്ത സംഗീതസപര്യയുടെ ഉടമ. സൂര്യതേജസ്സു പോലെ നെറ്റിയിൽ ചന്ദനവും കുങ്കുമവും ചാലിച്ചെഴുതിയ കുറി. ജനകീയമായ അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയാണ് ജയവിജയന്മാർ മലയാളിയുടെ നാവിൻതുമ്പിൽ വിളയാടിയത്. എല്ലാം
സംഗീതജ്ഞരായിരുന്ന ജയ–വിജയൻമാർ ഇരട്ട സഹോദരർ മാത്രമായിരുന്നില്ല, സഹയാത്രികരും സുഹൃത്തുക്കളുമായിരുന്നു. ഒന്നിച്ചുള്ള ആ സംഗീതയാത്രയ്ക്കിടെ അപ്രതീക്ഷിതമായാണു കെ.ജി. വിജയൻ കടന്നുപോയത്. ഈ വിധിവിളയാട്ടം ജയനെ ഒട്ടൊന്നുമല്ല തളർത്തിയത്. ആത്മാവിന്റെ ഭാഗമായ സംഗീതത്തിൽ പോലും താൽപര്യം നഷ്ടപ്പെട്ട്, ചിറകുപോയ
അന്തരിച്ച സംഗീതസംവിധായകൻ കെ.ജി ജയനെ ഒാർമിച്ച് പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ. ജയൻ മാസ്റ്ററുമൊത്തുള്ള ഒാർമകൾ പങ്കു വച്ച വേണുഗോപാൽ യേശുദാസും ജയൻ മാസ്റ്ററും ചെമ്പൈ സംഗീതോത്സവത്തിൽ കണ്ടു മുട്ടിയപ്പോഴുണ്ടായ നർമസംഭവങ്ങളും ഒാർത്തെടുത്തു. ‘ജയൻ മാസ്റ്റർ ഇനി നമ്മോടൊപ്പം കാണില്ല. ഒരുപാട് പാട്ടുകളും, തമാശ
അന്തരിച്ച സംഗീതജ്ഞൻ കെ.ജി ജയന് ആദരാഞ്ജലികളർപ്പിച്ച് മലയാള സംഗീതലോകം. വളരെ വേദനയോടെയാണ് ജയന്റെ മരണത്തെക്കുറിച്ച് പ്രമുഖർ പ്രതികരിച്ചത്. മലയാള സംഗീത കുലപതികളിൽ ഒരാൾ കൂടി ഒാർമയാകുന്നതോടെ വലിയ നഷ്ടമാണ് സിനിമ–ഭക്തിഗാനമേഖലകളിൽ ഉണ്ടാകുന്നത്. മലയാളസംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട്
കഴിഞ്ഞ ദിവസം ബ്ലെസ്സിയുടെ ‘ആടുജീവിതം’ കണ്ടപ്പോൾ മറ്റൊരു ചിത്രം കൂടി ഓർമിച്ചു; ‘ഗദ്ദാമ’. നജീബിന്റെ മരുമണൽയാത്രയിലുടനീളം അവളുടെ മുഖംകൂടി തെളിഞ്ഞു; അശ്വതിയുടെ. റഫീഖ് അഹമ്മദ് എഴുതിയ സങ്കടപ്പരപ്പിലെ ആ ഗാനം ഓർമിക്കുകയും ചെയ്തു. വിദുരമീ യാത്ര.....നീളുമീ യാത്ര... അണയാത്ത നീറും നോവുമായ്.... അവിരാമമേതോ
പൊള്ളുന്ന വെയിലിനെ അതിജീവിച്ച് പ്രകൃതിയെ മഞ്ഞപട്ടണിയിക്കുവാൻ മേടപുലരിയെത്തി. വിഷു പക്ഷിയുടെ കുറുകലും പൊന്നുരുക്കുന്ന കൊന്നപൂക്കളും പ്രകൃതിക്കു സ്വർണചാമരം വീശുമ്പോൾ മലയാളസിനിമഗാനങ്ങളെ ഐശ്വര്യപൂർണ്ണമാക്കുവാൻ വല്ലപ്പോഴുമൊക്കെ കൊന്ന പുവിട്ടു നിൽക്കാറുണ്ട്. പി.ഭാസ്ക്കരനും വയലാറും ഒഎൻവിയും ശ്രീകുമാരൻ
നാടും വീടും ജോലിയുമെല്ലാം ഉപേക്ഷിച്ച് സിനിമ എന്ന മായികസ്വപ്നത്തിനു പിറകെ വർഷങ്ങളോളം അലഞ്ഞു; ഒടുവിൽ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ ആറന്മുളക്കാരൻ ഉണ്ണി എന്ന കെ.ആർ.ഉണ്ണികൃഷ്ണൻ നായരെ പലരുമോർക്കുക സംവിധായകനായിട്ടല്ല, പാട്ടെഴുത്തുകാരനായിട്ടാവും. മെലഡിയുടെ മുഗ്ദ്ധലാവണ്യം തുളുമ്പുന്ന
വിഷുവിനോടനുബന്ധിച്ചു പുറത്തിറക്കിയ ‘ഹരിചന്ദനം’ സംഗീത വിഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. രാധാകൃഷ്ണൻ കുന്നുംപുറം ആണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. കേരളപുരം ശ്രീകുമാർ സംഗീതമൊരുക്കിയ ഗാനം സജി സതീശൻ ആലപിച്ചു. സ്നേഹ, രേഷ്മ, ചന്ദു ചന്ദ്രൻ, രാജേന്ദ്രൻ, സജീവ് മോഹൻ എന്നിവരും ആലാപനത്തിൽ
ആലാപനരംഗത്ത് ഹരിശ്രീ കുറിച്ച് എഴുത്തുകാരിയും യുകെ മലയാളി നഴ്സുമായ രശ്മി പ്രകാശ്. പിന്നണിഗായകൻ ജി.വേണുഗോപാൽ ഈണമൊരുക്കിയ ‘രാധാമാധവം’ എന്ന കവിതയാണ് രശ്മിയുടെ സ്വരമധുരത്തിൽ പുറത്തുവന്നിരിക്കുന്നത്. രശ്മി തന്നെ വരികൾ കുറിച്ച കവിത ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. 2016ലാണ് രശ്മി പ്രകാശ്
മൂന്നാം തവണയും യൂട്യൂബിന്റെ സുവർണ അംഗീകാരം നേടി മനോരമ മ്യൂസിക്. സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ കുതിപ്പ് തുടരുന്ന മനോരമ മ്യൂസിക്, 1 മില്യൻ അച്ചീവ്മെന്റ് ഷീൽഡ് ആണ് വീണ്ടും കരസ്ഥമാക്കിയിരിക്കുന്നത്. സ്വന്തമായി മുപ്പതിലേറെ ചാനലുകളുള്ള മനോരമ മ്യൂസിക്കിന്റെ 3 ചാനലുകളാണ് 10 ലക്ഷത്തിനു മുകളിൽ
‘‘എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന് ഇന്ദ്രിയ ജാലകങ്ങള്?...’’ നേർത്ത വിഷാദത്തിന്റെ താളപ്പകർച്ചയുമായി ഒഴുകിപ്പരക്കുകയാണ് ആ ഗസൽ നിലാവ്. വടക്കൻ കേരളത്തിന്റെ സാന്ധ്യയാമങ്ങളെ മെഹഫിലുകൾ കൊണ്ട് രാജദർബാറുകളാക്കി മാറ്റിയ, ബീഗം അക്തറും ജഗ്ജീത് സിങ്ങും മെഹദി ഹസനുമൊക്കെ ആവോളം മേഞ്ഞിറങ്ങിയ ഭൂതകാലത്തിന്റെ
പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതത്തിനു വേണ്ടി എ.ആർ.റഹ്മാൻ ഈണമൊരുക്കിയ സൂപ്പർഹിറ്റ് ഗാനം ‘പെരിയോനേ എൻ റഹ്മാനേ’ പാടി ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകളും ഗായികയുമായ പ്രാർഥന. ലോകമെമ്പാടുമുള്ള എല്ലാവർക്കും ചെറിയപെരുന്നാളിന്റെ ആശംസകൾ നേർന്നുകൊണ്ട് പ്രാർഥന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനകം
താൻ എല്ലാവരേക്കാളും മുകളിലാണെന്ന് മദ്രാസ് ഹൈക്കോടതിയിൽ സംഗീതജ്ഞൻ ഇളയരാജ. സ്വകാര്യ കമ്പനി വാങ്ങിയ പാട്ടുകളുടെ പകർപ്പവകാശത്തെക്കുറിച്ചുള്ള ഹർജിയിലാണ് അദ്ദേഹത്തിന്റെ വാദം. ഇളയരാജ ചിട്ടപ്പെടുത്തിയ 4500 പാട്ടുകൾ വിവിധ സിനിമാ നിർമാതാക്കളിൽ നിന്നു സ്വകാര്യ കമ്പനി വാങ്ങിയിരുന്നു. ഇതിനെതിരായ ഹർജിയിൽ,
വീണ്ടും അമ്മയാകാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഗായിക റിയാന. അടുത്തിടെ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഗായിക സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. ദൈവം തനിക്കും പങ്കാളി അസാപ് റോക്കിക്കും വേണ്ടി എത്ര കുഞ്ഞുങ്ങളെ നൽകാനാണോ ആഗ്രഹിക്കുന്നത് അത്രയും പേരെ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് റിയാന
Results 1-100 of 6712