അദിതിയെ കൂട്ടുപിടിച്ച ‘മലയാളി പ്രേതങ്ങൾ’ ദേശീയ അവാർഡ് വാങ്ങിയ കഥ; ‘കണ്ടിട്ടുണ്ട്’
Mail This Article
×
‘കണ്ടിട്ടുണ്ട്’ എന്ന അനിമേഷൻ ചിത്രത്തിനു ദേശീയ പുരസ്കാരം ലഭിച്ചതു സംവിധായിക അദിതി കൃഷ്ണദാസ് അറിയുന്നത് അഭിനന്ദന സന്ദേശവുമായി ആദ്യ ഫോൺകോൾ എത്തിയപ്പോൾ മാത്രമാണ്. തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിലെ വീട്ടിലിരിക്കുമ്പോഴാണു കോൾ വന്നത്. അവാർഡിന് അപേക്ഷിച്ച കാര്യംതന്നെ അദിതി മറന്നിരുന്നു. അച്ഛനും മാധ്യമപ്രവർത്തകനുമായ കൃഷ്ണദാസിനും അധ്യാപികയായ അമ്മ മിനിക്കും സന്തോഷം അടക്കാനാകുന്നില്ല ഇപ്പോഴും. ‘‘പോയിരുന്നു പഠിക്കെടീ’’ എന്നു കൃഷ്ണദാസും മിനിയും പറയാതിരുന്നതിനാലാകാം ലോകത്തിനു നല്ലൊരു ചിത്രകാരിയെയും അനിമേഷൻ ചലച്ചിത്രകാരിയെയും കിട്ടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.