Activate your premium subscription today
Thursday, Mar 6, 2025
8 hours ago
പിരമിഡുകൾ എന്തുകൊണ്ടാണ് നീഗൂഢമാകുന്നതെന്നറിയാമോ? എന്ന ചോദ്യവുമായി ഒരാൾ സമൂഹ മാധ്യമങ്ങളിൽ ഒരു ചോദ്യം പോസ്റ്റ് ചെയ്തു. 70ടൺവരെ ഭാരമുള്ള ലക്ഷക്കണക്കിന് കല്ലുകൾ എങ്ങനെ ഇത്തരത്തിൽ കൃത്യമായി അടുക്കിയെന്നും ആകാശക്കാഴ്ചകളിൽപ്പോലും കൃത്യതയുള്ളവയാണെന്നുമായിരുന്നു ആ ചോദ്യത്തിന്റെ ചുരുക്കം. ക്രെയ്ൻ പോലുള്ള
Mar 4, 2025
പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനു വഴിവച്ച ബിഗ് ബാങ് സ്ഫോടനത്തിനു ശേഷം ഉടലെടുത്ത അതിപ്രാചീനവും അപൂർവവുമായ ഹീലിയം വാതകം ഭൂമിയുടെ ഉൾക്കാമ്പിൽ എങ്ങനെ സ്ഥിതി ചെയ്യുന്നെന്നതു സംബന്ധിച്ച് പുതിയ പഠനം.ഹീലിയം 3 എന്നറിയപ്പെടുന്ന ഈ വാതകത്തിന്റെ കോശകേന്ദ്രത്തിൽ 2 പ്രോട്ടോണുകളും ഒരു ന്യൂട്രോണുമാണുള്ളത്. വളരെ
ചന്ദ്രനിൽ സൂര്യോദയത്തിന്റെ മനോഹരമായ ഒരു ചിത്രം പകർത്തി ഫയർഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ. നാസയുടെ സാങ്കേതികവിദ്യയുടെയും സാമ്പത്തിക സഹായത്തിന്റെയും പിന്‍ബലത്തോടെയാണെങ്കിലും ചന്ദ്രനില്‍, തകരാതെ, 'വൃത്തിയായി' ഒരു ബഹിരാകാശപേടകം ഇറക്കി കാണിച്ചിരിക്കുകയാണ് ഫയര്‍ഫ്ളൈ ഏറോസ്പേസ് എന്ന
Mar 2, 2025
റോക്കറ്റ് വിക്ഷേപണ രംഗത്തെ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യയാണു സ്പിൻലോഞ്ച് എന്ന സ്റ്റാർട്ടപ്പിന്റേത്. റോക്കറ്റുകളെ ജ്വലനത്തിന്റെ ഊർജത്തിൽ ബഹിരാകാശത്തേക്ക് ഉയർത്തുന്നതിനു പകരം ഭൂമിയിൽ നിന്ന് എറിയുന്ന വിദ്യയാണ് ഇവർ വികസിപ്പിച്ചത്. സെൻട്രിഫ്യൂഗൽ മോട്ടറുകളെ അനുസ്മരിപ്പിക്കുന്ന ഓർബിറ്റൽ ആക്സിലറേറ്റർ
Feb 28, 2025
ഇന്നു ദേശീയ ശാസ്ത്രദിനം. പ്രകാശകിരണങ്ങളുടെ വിസരണം സംബന്ധിച്ച സുപ്രധാന കണ്ടെത്തൽ ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന സി.വി. രാമൻ ലോകത്തിന്റെ മുൻപാകെ അവതരിപ്പിച്ചത് 1928 ഫെബ്രുവരി 28നായിരുന്നു. അതിന്റെ സ്മരണയ്ക്കായി ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം
Feb 27, 2025
ആകാശക്കാഴ്ചകൾക്കായി മിഴി തുറന്നിരിക്കുന്ന ഗവേഷകർക്ക് ഈ ആഴ്ച ആഘോഷമാണ്. കാരണം ഏഴ് ഗ്രഹങ്ങളാണ് നിരനിരയായി അണിനിരക്കുക. ഈ കാഴ്ചയുടെ അവസരം നഷ്ടപ്പെടുത്തിയാല്‍ പ്ലാനറ്ററി പരേഡ് കാണാന്‍ 2040വരെ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെയായിരിക്കും
Feb 26, 2025
ഒരു സമയം ഒരു കാൽ, നമ്മളെല്ലാവരും പാന്റ്സ് ധരിക്കുമ്പോൾ സാധാരണ ഇങ്ങനെയാണ് ചെയ്യാറുള്ളത്. നാസ ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് പാന്റ് ധരിക്കാൻ ഒരു സവിശേഷ മാർഗം കണ്ടെത്തി. അതും ഗുരുത്വാകർഷണ ബലം ഇല്ലാത്ത ബഹിരാകാശത്ത്.6 മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിക്കുന്ന നാസ ബഹിരാകാശയാത്രികനായ ഡോൺ
Feb 21, 2025
അടുത്തിടെ ലോകമെമ്പാടും ഭീതി പടർത്തിയ 2024 വൈആർ4 എന്ന ഛിന്നഗ്രഹം. 67ൽ ഒരു ചാൻസേയുള്ളെങ്കിലും ,ഭൂമിക്കുനേരെ കുതിച്ചെത്തിയേക്കാമെന്നും കരുതുന്ന ഛിന്നഗ്രഹത്തിനെ സിറ്റി കില്ലർ എന്ന നാമകരണം ചെയ്യുകയും ചെയ്തു. 2032 ഡിസംബർ 22ന് ഈ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തേക്ക് എത്തിയേക്കാമെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ
Feb 20, 2025
ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന സജിറ്റേറിയസ് എ സ്റ്റാർ തമോഗർത്തത്തിൽ നിന്ന് തീജ്വാലകൾ പ്രവഹിക്കുന്നതായി പുതിയ പഠനം. ജയിംസ് വെബ് ടെലിസ്കോപ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇതു കണ്ടെത്തിയത്.ഭൂമിയിൽ നിന്ന് 26000 പ്രകാശവർഷങ്ങൾ അകലെ സ്ഥിതി ചെയ്യുന്നതാണ് ഈ തമോഗർത്തം. ഗവേഷണം
Feb 18, 2025
ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും കഴിഞ്ഞ വർഷം ജൂൺ മുതൽ കുടുങ്ങിക്കിടക്കുകയാണ്. സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍
Feb 17, 2025
പാഞ്ഞടുത്തു കൊണ്ടിരിക്കുന്ന അപകടകാരിയായ ഛിന്നഗ്രഹം 2032, ഡിസംബര്‍ 22ന് ഭൂമിയിലേക്കെത്താൻ സാധ്യതയുണ്ടെന്ന് ഗവേഷകര്‍. സാധ്യത 48ല്‍ 1 അഥവാ 2.1 ശതമാനം ആണെന്നും ഗവേഷകർ പറയുന്നു. നിലവില്‍ അതിന്റെ പാത വിലയിരുത്തുമ്പോള്‍ പതിക്കാനുള്ള ഇടങ്ങളില്‍ ചെന്നൈ മുതല്‍, ചൈനയിലെ ഹൈനന് മേഖലകള്‍ വരെ ഉള്‍പ്പെടുന്നു
Feb 15, 2025
ഓൾഡ്ജെൻ മുതൽ സ്കിബിഡി കിഡ്സ് വരെ ആരാധനയോടെ 'സെർ' എന്ന സ്ഥാനപ്പേര് നൽകി ബഹുമാനിക്കുന്ന ജീവി, സിംഹം, കടുവ ഉൾപ്പെടെയുള്ള ക്യാറ്റ് ഫാമിലിക്ക് സ്വന്തം പേര് നൽകി ബഹുമാനിച്ച നമ്മുടെ സ്വന്തം പൂച്ച. വെള്ളത്തിലിറങ്ങാനുള്ള പേടി(?)യില്ലായിരുന്നെങ്കിൽ തിമിംഗലത്തിന്റെ വരെ മൂക്ക് ചൊറിയാനുള്ള ധൈര്യമുണ്ടെന്നാണ്
Feb 14, 2025
പരീക്ഷണ ഘട്ടങ്ങളിലായിരുന്ന'പ്ലാനറ്ററി ഡിഫൻസ്' പദ്ധതികളെല്ലാം ഉണരേണ്ട സമയമായിരിക്കുന്നു. അകലെക്കൂടി അപകടസാധ്യതയുമായി പാഞ്ഞുപോകുന്ന ഛിന്നഗ്രഹങ്ങളിലൊന്ന് ഇത്തവണ കുറേക്കൂടി അപകടസാധ്യതയോടെ അടുത്തെത്തുകയാണ്. പതിനായിരത്തിലൊന്ന്, ആയിരത്തിലൊന്ന് എന്നിങ്ങനെ പ്രവചിച്ചിരുന്ന കൂട്ടിയിടിയുടെ സാധ്യത ഇത്തവണ 43ൽ
സൗരയൂഥത്തിലുണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്ന പ്ലാനറ്റ് 9 ഈ പതിറ്റാണ്ട് തീരും മുൻപ് കണ്ടെത്തുമോ? ശാസ്ത്രലോകത്തിനു പല പ്രതീക്ഷകളുണ്ട്. പക്ഷേ ഏറ്റവും വലിയ പ്രതീക്ഷ ചിലെയിലാണ്.ചിലെയിലെ സെറോ പാച്ചോണിലാണു വെറ സി. റൂബിൻ നിരീക്ഷണനിലയം സ്ഥിതി ചെയ്യുന്നത്. 3200 മെഗാ പിക്സൽ റസല്യൂഷൻ ക്യാമറ
Feb 12, 2025
സ്റ്റാർലൈനറിലേറി രാജ്യാന്തര ബഹിരാകാശത്തേക്കെത്തി 'കുടുങ്ങിപ്പോയ' സുനിത വില്യംസും ബുച്ച് വിൽമോറും പ്രതീക്ഷിച്ചതിലും അൽപം വേഗത്തിൽ ഭൂമിയിലേക്ക് തിരികെ മടങ്ങിയേക്കും. സ്പേസ് എക്സിന്റെ എൻഡ്യുറൻസ് പേടകം ക്രൂ10 ദൗത്യമാക്കി നിശ്ചയിച്ചിട്ടുണ്ട്. ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള വരാനിരിക്കുന്ന ക്രൂ
Feb 5, 2025
പതിറ്റാണ്ടുകളായി, അന്യഗ്രഹ ജീവികളുടെ സാധ്യതകൾക്കായി ഗവേഷകർ പ്രപഞ്ചത്തിൽ തിരച്ചിൽ നടത്തിവരികയാണ്. എന്നാൽ ഉത്തരം നമ്മൾ വിചാരിച്ചതിലും അടുത്തായിരുന്നെങ്കിലോ? ബെന്നുവിൽ നിന്ന് ശേഖരിച്ച നാസയുടെ ഏറ്റവും പുതിയ ഛിന്നഗ്രഹ സാമ്പിൾ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്, ഭൂമിക്കപ്പുറത്തുള്ള ജീവിതത്തെക്കുറിച്ചുള്ള
Feb 4, 2025
ഭൂഗോളത്തിന്റെ ഭ്രമണം ഭൂമിയിൽനിന്ന് പകർത്താനാകുമോ?, അതെ കഴിയുമെന്നാണ് ശാസ്ത്രം പറയുന്നത്. ലഡാക്കിലെ ഭൂപ്രകൃതിയിൽ ഭൂമിയുടെ ഭ്രമണം കാണാവുന്ന ഒരു ടൈം ലാപ്സ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞനായ ഡോർജെ ആങ്ചുക്ക്. ഹാൻലെയിലെ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിൽ നിന്നാണ് ഈ ദൃശ്യങ്ങൾ
Feb 1, 2025
ഓരോ മാസവും പുതിയ ഉൽക്കകളെയും ഛിന്നഗ്രഹങ്ങളെയുമൊക്കെ നിയർ ഏർത്ത് ഒബ്സർവേഷൻ പ്രോഗ്രാമുകളിലൂടെ കണ്ടെത്താറുണ്ട്. ദൂരദർശിനികളുടെ സംയോജനത്തിലൂടെയും അത്യാധുനിക ഡാറ്റാ വിശകലന രീതികളിലൂടെയുമാണ് ഈ ഛിന്നഗ്രഹങ്ങളെ ട്രാക്കുചെയ്യുന്നത്. എന്നാൽ ഇത്രയും നാൾ നിരീക്ഷിച്ചിരുന്നത് ഒരു ഛിന്നഗ്രഹമായിരുന്നില്ലെന്ന്
Jan 31, 2025
രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ ആകെ 62 മണിക്കൂർ 6 മിനിറ്റെന്ന റെക്കോർഡോടെ സുനിത വില്യംസ് അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ്. ബഹിരാകാശസഞ്ചാരികൾ വിവിധ ആവശ്യങ്ങൾക്കായി ബഹിരാകാശനിലയത്തിനു പുറത്തിറങ്ങുന്ന ഇവിഎ അഥവാ എസ്ട്രാവെഹിക്കുലാർ ആക്റ്റിവിറ്റി എന്നു
ഹോമോ ഇറക്ടസ് മനുഷ്യർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ശിലായുധങ്ങളെ അക്യൂലിയൻ ടൂൾസ് എന്നാണു വിളിക്കുന്നത്. കല്ലുകെട്ടിയുണ്ടാക്കിയ കൈക്കോടാലികളും മറ്റുമടങ്ങിയതാണ് ഇവ. മാംസമായിരുന്നു ഇവരുടെ പ്രധാന ആഹാരം. ചത്തുവീഴുന്ന മൃഗങ്ങളെയും പക്ഷികളെയും ശേഖരിച്ചു ഭക്ഷണമാക്കിയിരുന്ന ഇവർ പിന്നീട് വേട്ടയാടാനും സിദ്ധി
Jan 30, 2025
ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ സെപ്റ്റംബർ 6ന് ബോയിങിന്റെ സ്റ്റാർലൈനർ തിരികെയെത്തിയത് ലോകമൊട്ടാകെയുള്ളവരിൽ ആശങ്ക അവശേഷിപ്പിച്ചാണ്. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിനെപ്പോലെ ബഹിരാകാശയാത്രികരെ ഐഎസ്എസിലേക്കും പുറത്തേക്കും കൊണ്ടുപോകാൻ കഴിവുള്ള രണ്ടാമത്തെ യുഎസ് ബഹിരാകാശ പേടകമായി
Jan 29, 2025
രാജ്യന്തര ബഹിരാകാശ ദൗത്യ രംഗത്ത് വന്‍ശക്തിയായി ഇന്ത്യ വളര്‍ന്നുകഴിഞ്ഞു എന്നതിന്റെ പ്രഖ്യാപനമായിരുന്നു ഇസ്രോ (ISRO) വിജയകരമായി നടത്തിയ നൂറാം ദൗത്യം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 ബഹിരാകാശ ദൗത്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്നാണ് ഇസ്രോ മേധാവി വി നാരായണന് ചരിത്രനേട്ടത്തിന് പിന്നാലെ
ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രന്റെ ഉദ്ഭവം സംബന്ധിച്ച് പുതിയ കണ്ടെത്തൽ. കോടാനുകോടി വർഷം മുൻപ് ഒരു തിയ(Theia) എന്ന അന്യഗ്രഹം ഭൂമിയിലേക്ക് ഇടിച്ചുകയറിയതു കാരണം ചിതറിയ പദാർഥത്തിൽ നിന്നാണ് ചന്ദ്രൻ ഉണ്ടായതെന്ന സിദ്ധാന്തത്തിനു ബലം പകരുന്നതാണു പുതിയ കണ്ടെത്തൽ. അതിനാൽ തിയയുടെ ഭാഗങ്ങളാകാം ചന്ദ്രനിൽ
Jan 24, 2025
രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങി ഒരു ബഹിരാകാശനടത്തം കൂടി നടക്കാനൊരുങ്ങുകയാണു സുനിത വില്യംസ്. വളരെ വ്യത്യസ്തമായ ഒരു ലക്ഷ്യം ഈ നടത്തത്തിനുണ്ട്. നിലയത്തിനു വെളിയിൽ നിന്ന് തുടച്ചെടുത്തു സാംപിളുകളുണ്ടാക്കുക എന്നതാണ് ഇത്. നിലയത്തിന്റെ ലൈഫ് സപ്പോർട്ട് വെന്റുകളിൽ നിന്നാകും ഈ സാംപിളുകൾ
Jan 23, 2025
ചൊവ്വയിലെത്തിയ ചെറുഹെലികോപ്റ്ററായ ഇൻജെന്യൂയിറ്റി തകർന്നു വീണിട്ട് ഒരു വർഷം പിന്നിട്ടു. കഴിഞ്ഞ വർഷം ജനുവരി 18ന് തന്റെ 72–ാം പറക്കലിലാണ് ഇൻജെന്യുയിറ്റി തകർന്നത്. 71 വിജയകരമായ പറക്കലുകൾ അതു പിന്നിട്ടു. അവസാനപറക്കലിൽ നാസയുടെ ആശയവിനിമയം നഷ്ടമായതാണു കാരണമായത്. എങ്കിലും വലിയ വിജയമായിരുന്നു കോപ്റ്റർ. 5
Jan 22, 2025
ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ്പിന് ഏഴാം പരീക്ഷണപ്പറക്കലിൽ റോക്കറ്റ് കത്തിനശിച്ചതിനെത്തുടർന്ന് റോക്കറ്റ് താൽക്കാലികമായി യുഎസ് ഗ്രൗണ്ട് ചെയ്തു.വിക്ഷേപണത്തറയിൽ നിന്നുയർന്നതിനു തൊട്ടുപിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു കത്തിനശിക്കുകയായിരുന്നു. തുടർന്ന് ഫെഡറൽ ഏവിയേഷൻ
Jan 21, 2025
കർണാടയകയിലെ ബിദാറിലുള്ള ജലസംഖി ഗ്രാമത്തിലേക്ക് പൊടുന്നനെ ഒരു ബലൂൺ പൊട്ടി ശാസ്ത്രീയ ഉപകരണങ്ങളും മറ്റും പതിച്ച സംഭവം കഴിഞ്ഞ ദിവസം വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ഗ്രാമവാസികൾ ആകെ പരിഭ്രാന്തരായി. ഏതെങ്കിലും ഉപഗ്രഹഭാഗമാണോ ഇതെന്നുപോലും സംശയമുയർന്നു. പിന്നീടാണ് ഇതിന്റെ രഹസ്യം മനസ്സിലായത്.ഇതൊരു നിരീക്ഷണ
ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആരാധനാപാത്രമായ ക്രിസ്റ്റഫർ നോളാൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർ എന്ന സിനിമയിൽ ആളുകളെ ഞെട്ടിച്ച ഒരു സീനുണ്ട്. ആറ്റം ബോംബിന്റെ പിതാവെന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനായ റോബർട് ജെ ഓപ്പൺഹൈമർ പൊട്ടാസ്യം സയനൈഡുള്ള ആപ്പിൾ തന്റെ അധ്യാപനെ കൊടുത്തു കൊല്ലാൻ നോക്കുന്നതായിരുന്നു ആ സീൻ.
Jan 20, 2025
ടൈറ്റാനിക് കപ്പൽത്തകർച്ച നടന്ന മേഖലയിൽ പര്യവേക്ഷണത്തിന് പുരാവസ്തുശേഖരണത്തിനും അവകാശമുണ്ടായിരുന്ന കമ്പനിയുമായി യുഎസ് നടത്തിയ നിയമത്തർക്കത്തിന് അവസാനമായി. നിയമം തെറ്റിച്ച് പര്യവേക്ഷണം നടത്താൻ തങ്ങളില്ലെന്ന് കമ്പനി അറിയിച്ചതോടെയാണ് ഇത്. ആർഎംഎസ്ടി എന്ന കമ്പനിയാണ് വിവിധ പര്യവേക്ഷണങ്ങളിലൂടെ ടൈറ്റാനിക്
Jan 19, 2025
ചൈനീസ് സഹായത്തോടെ വിക്ഷേപിക്കപ്പെട്ട പാക്കിസ്ഥാന്റെ ഉപഗ്രഹം പിആർഎസ്സി ഇഒ–1 സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്കു വഴിയൊരുക്കുന്നു. പാക്കിസ്ഥാനിലെ ബഹിരാകാശ ഏജൻസിയായ സുപാർകോയുടെ ഉപഗ്രഹമാണു ചൈന വിക്ഷേപിച്ചത്.ചൈനയിലെ ജിയുഖ്വാൻ ലോഞ്ച് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ലോങ് മാർച്ച് 2ഡി റോക്കറ്റിലേറിയാണ് ഉപഗ്രഹം
Jan 18, 2025
സ്പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളിലാണ് തകർന്നുവീണത്. ആകാശത്തുനിന്നും തീമഴ പോലെ പെയ്തിറങ്ങിയ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാനായി മെക്സിക്കോ ഉൾക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ വഴിമാറിയാണു സഞ്ചരിച്ചത്. സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ
ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ തങ്ങളുടെ വമ്പൻ റോക്കറ്റായ ‘ന്യൂ ഗ്ലെൻ’ പരീക്ഷിച്ചു.ഭൂമിക്കുചുറ്റും ആദ്യമായി ഭ്രമണം ചെയ്ത യുഎസ് ബഹിരാകാശ സഞ്ചാരി ജോൺ ഗ്ലെന്നിന്റെ പേരിലുള്ള റോക്കറ്റാണ് ഇത്.98 മീറ്റർ നീളമുള്ളതാണ് ഈ റോക്കറ്റ്. ബഹിരാകാശ രംഗം ഇനി നിർണായക മത്സരങ്ങൾക്കുള്ള വേദിയാകുമെന്ന
Jan 17, 2025
ഇന്ത്യൻ ബഹിരാകാശമേഖലയ്ക്ക് തിളക്കമുള്ള കാലമാണ് ഇത്. അത്യന്തം സങ്കീർണമായ ഒരുപിടി ദൗത്യങ്ങൾ തുടർച്ചയായി വിജയിച്ചു. ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. ഇന്നലെ അതീവ ദുഷ്കരമായ ഡോക്കിങ് നടത്തി. ഇനിയും മുന്നിലുള്ളത് അനേകം പ്രമുഖ ദൗത്യങ്ങളാണ്. ഇതെല്ലാം നടക്കുമ്പോൾ തന്നെ ഇന്ത്യയുടെ
Jan 16, 2025
അത്യപൂർവ മൂലകമായ മോസ്കോവിയം കണ്ടെത്തിയിട്ട 21 വർഷങ്ങൾ തികയുകയാണ്. ഒട്ടേറെ ദുരൂഹതകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു മൂലകമാണ് ഇത്. 115 പ്രോട്ടോണുകളെ ഇതിന്റെ അണുകേന്ദ്രം വഹിക്കുന്നു.ഭൂമിയിൽ സുലഭമായവയിൽ ഏറ്റവും ഭാരമേറിയ മൂലകമായ യുറേനിയത്തേക്കാൾ 23 പ്രോട്ടോണുകൾ കൂടുതലാണ് ഈ മൂലകത്തിന്. മോസ്കോവിയം
ബഹിരാകാശത്തു വച്ചു തന്നെ രണ്ടു വ്യോമയാനങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്ന പരിപാടിയാ ഡോക്കിങ് നടത്തിക്കാണിക്കാനുള്ള ഇസ്രോയുടെ പരീക്ഷണ ദൗത്യത്തെയാണ് സ്പാഡെക്സ് (SpaDeX) എന്നു വിളിക്കുന്നത്. ഇന്ത്യന്‍ സ്പേസ് റീസേര്‍ച് ഓര്‍ഗനൈസേഷന്റെ (ഇസ്രോ) ശ്രമത്തിന് സവിശേഷതകളേറെയാണ്. ഇത്തരം ശേഷി
Jan 15, 2025
ഭൂമിക്കടിയിൽ ഹൈഡ്രജന്റെ ഒരു വലിയ നിധിയുണ്ട്. അതിലൊരു ഭാഗം കിട്ടിയാൽ പിന്നെ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കേണ്ട കാര്യം 2 നൂറ്റാണ്ടിലേക്ക് ഉണ്ടാകില്ലെന്നാണ് ഗവേഷകർ പറയുന്നത്. പാറകളിലും ഭൂഗർഭ സ്രോതസ്സുകളിലുമായി..
വിസ്മൃതിയിലായ പ്രാചീന മനുഷ്യവംശമായ ഡെനിസോവൻമാരുടെ ജനിതകം 3 തവണയെങ്കിലും ആധുനിക മനുഷ്യരുടെ ജനിതകവ്യവസ്ഥയുമായി ഇടകലർന്നിട്ടുണ്ടെന്നു ഗവേഷകർ കണ്ടെത്തി. അയർലൻഡിലെ ട്രിനിറ്റി കോളജിൽ നിന്നുള്ള ശാസ്ത്രജ്ഞരാണു കണ്ടെത്തൽ നടത്തിയത്. നേച്ചർ ജനിറ്റിക്സിലാണു ഗവേഷണം പ്രസിദ്ധീകരിച്ചത്. മനുഷ്യപരിണാമത്തെ തന്നെ
Jan 12, 2025
ബോംബ് പൊട്ടുന്നതുപോലെയോ വലിയ വാഹനങ്ങൾ കൂട്ടിയിടിക്കുന്നതുപോലെയോ ഉള്ള ശബ്ദമാണ് കേട്ടതെന്നാണ് റോക്കറ്റിന്റേതെന്നു കരുതപ്പെടുന്ന ഭാഗം നിലംപതിച്ച വടക്കന്‍ കെനിയയിലെ മുകുകു ഗ്രാമവാസി പറയുന്നത്. ചുട്ടുപഴുത്താണ് ഭൂമിയിൽ പതിച്ച വളയം കിടന്നത്, 2 മണിക്കൂറോളം സമയം കഴിഞ്ഞാണ് ആളുകൾക്ക് ആ വളയത്തിനു സമീപമെത്താൻ
രണ്ട് ആഴ്ചയ്ക്കുള്ളിൽ രണ്ട് ബഹിരാകാശ നടത്ത ദൗത്യങ്ങളിൽ പങ്കെടുക്കാന്‍ തയാറെടുത്തു സുനിതാ വില്യംസ്. നിക് ഹേഗിനൊപ്പമാണ് ജനുവരി 16ന് ബഹിരാകാശ നടത്തം നടത്താൻ സുനിതാ വില്യംസ് ഒരുങ്ങുന്നത്, തുടർന്ന് ജനുവരി 23 ന് മറ്റൊരു നടത്തം ബുച്ച് വിൽമോറിനൊപ്പവുമായിരിക്കും. ആദ്യ ബഹിരാകാശ നടത്തം രാവിലെ 8 മണിക്ക്
Jan 11, 2025
ചന്ദ്രനിലേക്കു മനുഷ്യരെ വീണ്ടും കൊണ്ടുപോകാനുള്ള ആർട്ടിമിസ് ദൗത്യത്തിൽ വീണ്ടും താമസം. പദ്ധതിയുടെ മനുഷ്യയാത്രാദൗത്യങ്ങൾ അടുത്തവർഷമില്ല. ചന്ദ്രനുചുറ്റും മനുഷ്യരെ കറക്കിക്കൊണ്ടുവരാനിരുന്ന ആർട്ടിമിസ് 2 ദൗത്യം 2026 ഏപ്രിലിലേക്കു മാറ്റി. ഇത് 2025 സെപ്റ്റംബറിൽ നടക്കേണ്ടതായിരുന്നു. ചന്ദ്രനിൽ മനുഷ്യരെ
Jan 10, 2025
ജീവിച്ചിരുന്ന യുഎസ് മുൻ പ്രസിഡന്റുമാരിൽ ഏറ്റവും പ്രായമുണ്ടായിരുന്ന ആളായിരുന്ന ജിമ്മികാർട്ടർ കഴിഞ്ഞദിവസം ലോകത്തോടു വിടപറഞ്ഞു. അദ്ദേഹത്തിന്റെ സംസ്കാരം ബഹുമതികളോടെയാണു നടത്തിയത്.ജിമ്മി കാർട്ടറുടെ ഭരണകാലത്ത് വിചിത്രമായ ഒരു പ്രതിസന്ധി ഉടലെടുത്തിട്ടുണ്ടായിരുന്നു. അതിന്റെ േപരിൽ അദ്ദേഹത്തിന് ഓസ്ട്രേലിയയോട്
Jan 9, 2025
ബഹിരാകശത്ത് കുടുങ്ങിയെന്ന വാർത്തകൾ വരുമ്പോഴും, ആരോഗ്യകാര്യങ്ങളിൽ ആശങ്കകളുയരുമ്പോഴും നിർണായകമായ പല പരീക്ഷണങ്ങളിലും തിരക്കിലാണ് സുനിത വില്യംസ് ഉൾപ്പെടെയുള്ള സ്റ്റാർലൈനർ ദൗത്യത്തിലെ അംഗങ്ങൾ. 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിൽ നാസ ഗവേഷകനായ നിക് ഹേഗിനൊപ്പം സുനിതാ വില്യംസും പങ്കാളിയാകും.. ജനുവരി 16
Jan 8, 2025
ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ്ലാൻഡ് ചെയ്തതുള്‍പ്പെടെയുള്ള വിജയകരമായ ദൗത്യങ്ങൾക്കുശേഷം ഡോ. എസ് സോമനാഥ് ഐഎസ്ആർഒയുടെ പടിയിറങ്ങുമ്പോൾ ഗഗൻയാൻ പോലെയുള്ള നിർണായക ദൗത്യങ്ങളുടെ സാരഥ്യം എറ്റെടുക്കാൻ ആ സ്ഥാനത്തേക്കു എത്തുകയാണ് ഡോ. വി നാരായണൻ. ജനുവരി 14ന് കന്യാകുമാരി സ്വദേശിയായ ഡോ. വി നാരായണൻ ഇസ്രോയുടെ ചുമതല
അനേകം പേർ ലക്ഷ്യമിടുന്നുണ്ട് ചന്ദ്രനെ. അങ്ങ് യുഎസിലെ നാസ മുതലുള്ള ബഹിരാകാശ ഏജൻസികൾ.ഒട്ടേറെ വ്യാജപ്രചാരണങ്ങളുടെയും കെട്ടുകഥകളുടെയും ഗൂഢവാദങ്ങളുടെയും ശ്രദ്ധാകേന്ദ്രം കൂടിയാണ് ചന്ദ്രൻ. ചന്ദ്രൻ അകം പൊള്ളയായ ഗോളമാണെന്നും ഉള്ളിൽ അന്യഗ്രഹജീവികളുണ്ടെന്നുമൊക്കെ ഇടയ്ക്കു പ്രചാരണങ്ങളുണ്ടായിരുന്നു. മൂൺഫോൾ
Jan 7, 2025
തെക്കൻ കെനിയയിലെ മുകുകു ഗ്രാമത്തിൽ ആകാശത്തു നിന്നു പതിച്ച വമ്പൻ ലോഹവളയം എവിടെനിന്നാണു വന്നതെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ബഹിരാകാശ പേടകങ്ങളിൽ നിന്നോ റോക്കറ്റിൽ നിന്നോ വന്ന ഭാഗമാണിതെന്നാണു കരുതപ്പെടുന്നത്. റോക്കറ്റ് ഭാഗമാകാനാണു കൂടുതൽ സാധ്യതയെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. വലിയ ചുവന്ന നിറമുള്ള
Jan 6, 2025
ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതു ചരിത്രം കുറിക്കാനൊരുങ്ങുന്നസ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഡോക്കിങിന്റെ തീയതി മാറ്റി ഐഎസ്ആർഒ. പരാജയപ്പെടാൻ സാധ്യതയുള്ള (അബോർട്ട്) ഒരു സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനാല്‍ കൂടുതൽ ഗ്രൗണ്ട് സിമുലേഷനുകൾ ആവശ്യമായി വന്നതിനാലാണ് മാറ്റിവച്ചതെന്ന് ഇസ്രോ എക്സിൽ പോസ്റ്റ് ചെയ്തു.
Jan 5, 2025
നിഗൂഢവും കട്ടിയുള്ളതുമായ മൂടല്‍മഞ്ഞ് അമേരിക്കയുടെ ചില മേഖലകളില്‍ വ്യാപിക്കുന്നത് സാധാരണ ജനങ്ങള്‍ക്കിടയില്‍ പല തരത്തിലുമുള്ള സംശയങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഈ ഫോഗ് ജൈവായുധമാണോ എന്നാണ് പ്രദേശവാസികള്‍ ഭയക്കുന്നത്. ആണെങ്കില്‍, അത് ശത്രു രാജ്യമാണോ, അതോ ഏകദേശം 75 വര്‍ഷം മുമ്പ് അമേരിക്ക തന്നെ സ്വന്തം
Jan 4, 2025
രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ പൊഖ്റാനിൽ ഇന്ത്യയെ ആണവശക്തിയായി മാറ്റിയ സമാധാനപരമായ ആണവപരീക്ഷണമായിരുന്നു 'ബുദ്ധൻ ചിരിച്ച’ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണവും 1998ലെ ഓപ്പറേഷൻ ശക്തിയും. 1972 സെപ്റ്റംബർ 7നാണ് ഇന്ദിരാഗാന്ധി ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞരെ തദ്ദേശീയമായി രൂപകൽപന ചെയ്ത ആണവ
1978ല്‍ ചൈനയിലെ ഡാലി കൗണ്ടിയില്‍ നിന്നും ഒരു തലയോട്ടി ഗവേഷകര്‍ക്ക് ലഭിക്കുന്നു. ഏകദേശം 2,60,000 വര്‍ഷമായിരുന്നു 'ഡാലി സ്കള്' എന്നു പേരിട്ട ഈ തലയോട്ടിയുടെ പ്രായം കണക്കാക്കപ്പെട്ടത്. വിദഗ്ധ പരിശോധനകള്‍ക്കൊടുവില്‍ ഈ ജീവിക്ക് ആധുനിക മനുഷ്യരുമായി ഒത്തുപോവുന്ന നിരവധി സവിശേഷതകളുണ്ടെന്ന് ടെക്സസ് എ ആന്റ്
Jan 2, 2025
ഭൂമിയുടെ കാന്തിക മണ്ഡല ബലക്ഷയം കാരണം ഭൗമോപരിതലത്തിലേക്ക് ഹാനികരമായ റേഡിയഷന്‍ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. കാന്തിക മണ്ഡലത്തില്‍, ദുര്‍ബലമായ ഒരു മേഖല തിരിച്ചറിഞ്ഞതിനാലാണ് ഈ അപകടസൂചന നല്കല്. ഈ പ്രദേശമാണ് സൗത് അറ്റ്ലാന്റിക് അനൊമലി (എസ്എഎ) എന്ന് അറിയപ്പെടുന്നത്. ഇതിന് 4.3 ദശലക്ഷം
Results 1-50 of 3041
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.