Activate your premium subscription today
Sunday, Mar 30, 2025
വ്യാജ ഉടമസ്ഥരേഖകൾ നിർമിച്ച് ഭവനതട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ ചൈനയിലെ ഗൻസു പ്രവിശ്യയിൽ നിന്നുള്ള വാങ് വെയ് എന്ന യുവതിയെപ്പോലെ പ്രോപ്പർട്ടി തട്ടിപ്പ് നിത്യതൊഴിലാക്കിയവർ അധികം ഉണ്ടാവില്ല. എൺപതോളം ഫ്ലാറ്റുകളുടെ
എല്ലാ കെട്ടിടനിർമാണ പെർമിറ്റ് അപേക്ഷകളും എൻജിനീയർ തയ്യാറാക്കണമെന്നുണ്ടോ ? ........ അങ്ങനെയില്ല എന്നാണ് ഉത്തരം ...... പക്ഷേ ഇങ്ങനെയൊരു ആനുകൂല്യത്തെ പറ്റി ജനങ്ങൾ ബോധവാൻമാരല്ല എന്നതും ഈ മേഖലയിലെ രജിസ്ട്രേഡ് എൻജിനീയർമാരും സൂപ്പർവൈസർമാരും ഇതിനെപ്പറ്റി വീട് നിർമിക്കുന്നവരോട് പറയുന്നില്ല എന്നതും പല തദ്ദേശ
സാധാരണഗതിയിൽ ഒരു റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കി അതിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തിച്ചു തുടങ്ങാൻ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ കാത്തിരിക്കേണ്ടി വരും. എന്നാൽ ഒരു സ്റ്റേഷനിൽ നിന്നും യാത്ര പുറപ്പെടുന്ന ട്രെയിൻ തിരികെ അവിടെ എത്തുന്നതിനു മുൻപായി സ്റ്റേഷൻ തന്നെ അപ്പാടെ മാറ്റി പുതുക്കി
വീടിനുള്ളിൽ ഒരു കള്ളൻ കയറിയാൽ മാസങ്ങളോളം മനസ്സമാധാനം നഷ്ടപ്പെടുമെന്ന് ഉറപ്പ്. അപ്പോൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി ഒടുവിൽ ഉടമയറിയാതെ വീട് തന്നെ വിൽക്കുകയും ചെയ്താലുള്ള അവസ്ഥയോ? അത്തരമൊരു സംഭവമാണ് അരിസോണയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉടമയറിയാതെ വീടുവിറ്റ് ഒന്നരക്കോടി കോടി രൂപയിൽ അധികമാണ്
വീട് വാടകയ്ക്ക് എടുക്കുന്നതാണോ അതോ വിലയ്ക്ക് വാങ്ങുന്നതാണോ കൂടുതൽ നല്ലത്? രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നതാണ് വാസ്തവം. വാടകവീട് വേണോ സ്വന്തമായി വീട് വാങ്ങണോ എന്നത് പണത്തെ മാത്രം ആശ്രയിച്ച് എടുക്കേണ്ട തീരുമാനമല്ല. വ്യക്തിപരമായ ലക്ഷ്യങ്ങൾ, ജീവിതസാഹചര്യം എന്നിവയെല്ലാം പരിഗണനാ വിഷയമാണ്.
ഒരു പ്രോപ്പർട്ടിയുടെ ആകെയുള്ള ലുക്ക് നിർവചിക്കുന്നതിൽ ചുറ്റുമതിലിന് വലിയ പങ്കുണ്ട്. ഒരേസമയം പ്രായോഗികതയും ആകർഷണീയതയും നിറഞ്ഞതായിരിക്കണം ചുറ്റുമതിലുകൾ. കുറച്ചുകാലം മുൻപ് വരെ എല്ലാ വീടുകളുടെയും ചുറ്റുമതിലുകൾ ഏതാണ്ട് ഒരേ തരത്തിൽ നിർമ്മിക്കപ്പെട്ടവയായിരുന്നു. എന്നാൽ കാലവും ഡിസൈനിങ്ങും മാറിയതനുസരിച്ച്
ചില അടുക്കളവിശേഷങ്ങളാകാം... അമ്മായിയമ്മയുംമരുമക്കളും ഒന്നിച്ചണിനിരക്കുന്ന ഇടമായിരുന്നല്ലോ ഇരുപതാം നൂറ്റാണ്ടിലെ കൂട്ടുകുടുംബ അടുക്കളകൾ. പാചകം ഒരിക്കലും തീരാത്ത, നിരന്തരം ജോലി ചെയ്യേണ്ടിവരുന്ന, എപ്പോഴും പുകഞ്ഞുകൊണ്ടേയിരിക്കുന്ന കറുത്ത ഇടങ്ങളായിരുന്നുഅക്കാലത്തെ അടുക്കളകൾ. കാലം മാറി,
ഏതാണ്ടൊരു നാല് വർഷം മുൻപാണ് ഒരു വൈകുന്നേരം ദുബായിലുള്ള സുഹൃത്ത് എന്നെ വിളിച്ച് നാട്ടിൽ ഉള്ള ഒരു വീടിനെപ്പറ്റി പറയുന്നത്. എറണാകുളം ജില്ലയിൽ ഒരു വീട് വിൽപനയ്ക്കുണ്ട്, കക്ഷിക്ക് അത് വാങ്ങിച്ചാൽ കൊള്ളാമെന്നുണ്ട്. വിലയും തരക്കേടില്ല. എങ്കിലും നാട്ടിൽ പോകുമ്പോൾ ഞാൻ അതൊന്നു പോയി കാണണം, ഒരഭിപ്രായം പറയണം.
വിവാഹം പലപ്പോഴും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മാമാങ്കങ്ങളാണ് ഇപ്പോൾ. നൈമിഷികമായ ആനന്ദത്തിനു വേണ്ടി ലക്ഷങ്ങളും കോടികളും മുടക്കുന്നവരുണ്ട്. ഇൻസ്റ്റഗ്രാമിലെ വർണാഭമായ ചിത്രങ്ങളും വിഡിയോകളും കാണുമ്പോൾ മറ്റ് ചെറുപ്പക്കാർക്കും അനുകരണഭ്രമം തോന്നും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണെങ്കിൽ
വീടുപണിതു താമസിക്കാൻ തുടങ്ങിയതിനുശേഷം വീടിനുള്ളിൽ ചെയ്ത ചില കാര്യങ്ങൾ അനാവശ്യമായിപ്പോയി എന്നു നമുക്കു പിന്നീട് തോന്നാറുണ്ട്. അങ്ങനെ ഏറ്റവും അനാവശ്യമായിപ്പോയി എന്ന് എനിക്കു തോന്നിയ ഭാഗമാണ് ബാൽക്കണി. ഞങ്ങളുടെ വീടിന്റെ (കുടുംബവീട്) ഗൃഹപ്രവേശം കഴിഞ്ഞതിനുശേഷം കഷ്ടിച്ച് ഒന്നോ രണ്ടോ ആഴ്ചമാത്രം
പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിന്മാറാൻ ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്കു മടിയില്ല. യുഎസിൽ നിന്നുള്ള ഒരു യുവതിക്ക് തന്റെ പ്രതിശ്രുവരൻ ഒരുവീട് വാങ്ങിയതിലാണ് അസ്വാഭാവിക തോന്നിയത്. കാലങ്ങളായി ആഗ്രഹിച്ചു നടക്കാനിരുന്ന വിവാഹം ഇതേ കാരണത്താൽ യുവതി വേണ്ടെന്നുവച്ചു.
അദ്ധ്വാനിക്കാൻ തുടങ്ങിയ നാൾ മുതൽ കരുതിവച്ച പണം മുഴുവൻ ഒരു വീടിനുവേണ്ടി ചെലവഴിക്കുക! വീടിനുവേണ്ടി കൂടുതൽ ചെലവാക്കുന്നത് പാഴാണ് എന്ന കാര്യം മലയാളി മെല്ലെ മറന്നു തുടങ്ങിയിരിക്കുന്നു. സുഖകരമായി ജീവിക്കാൻ പാകത്തിനുള്ള വീട് വേണം. പക്ഷേ, വീടു കണ്ടാൽ കീശയുടെ വലുപ്പമല്ല, വീട്ടുകാരുടെ തലച്ചോറിന്റെ അളവാണ്
ഉദ്യാനത്തിൽ ആശിച്ചു മോഹിച്ചു തയ്യാറാക്കിയ കാർപെറ്റ് ഗ്രാസ് പുൽത്തകിടിയിൽ ചിതലിന്റെ ശല്യം കൊണ്ട് പൊറുതി മുട്ടി. ലോണിൽ അവിടിവിടെ നട്ടിരുന്ന മരങ്ങൾ വളർന്നു വലുതായി പലേടത്തും നല്ല തണലാണ്. അവിടൊന്നും പുല്ല് നന്നായി വളരുന്നുമില്ല. ചിതലിന്റെയോ കുമിളിന്റെയോ ശല്യമില്ലാത്ത എന്നാൽ, വെയിലത്തും തണലത്തും ഒരുപോലെ
ഏതാനും ദിവസം മുൻപ് ചുമ്മാ പത്രം നോക്കിയിരിക്കുമ്പോളാണ് ഞാൻ ആ വാർത്ത വായിക്കുന്നത്. 'വീടിന്റെ സ്റ്റീൽ മേൽക്കൂര തകർന്നു വീണ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച വെൽഡർക്കു തടവുശിക്ഷ'. കഷ്ടം തന്നെ മുതലാളീ കഷ്ടം തന്നെ.ഇതിപ്പോൾ കേരളത്തിൽ ഒരു സ്ഥിരം വിഷയമാണ്. വലുതോ ചെറുതോ ആയ ഏതെങ്കിലും എൻജിനീയറിങ്
സാധാരണക്കാരാണ് പാചകവാതക വില വർധനവിന്റെ പ്രധാന ഇരകൾ. വിറകടുപ്പുകളും മണ്ണെണ്ണ സ്റ്റൗവുമൊന്നും അത്ര പ്രായോഗികമല്ലാതായതോടെ പാചകത്തിനായി ഗ്യാസിനെ ആശ്രയിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ. ഇത്തരമൊരു സാഹചര്യത്തിൽ ഗ്യാസ് പരമാവധി പാഴായിപോകാതെ ശ്രദ്ധിച്ച് പാചകംചെയ്യുക എന്നത് മാത്രമാണ് ഏക പോംവഴി. ഇതിന് സഹായകരമായ
ഓൺലൈനിൽ പരിചയപ്പെട്ട യുവതിയെ കണ്ണുമടച്ച് വിശ്വസിച്ച് പ്രോപ്പർട്ടി ഇടപാടിൽ ഏർപ്പെട്ടതിനെ തുടർന്ന് വലിയ കടക്കെണിയിൽ കുടുങ്ങിയിരിക്കുകയാണ് ചൈനയിലെ ഒരുപറ്റം യുവാക്കൾ. യുവതിയുമൊത്തുള്ള ഒരു ജീവിതം സ്വപ്നം കണ്ട് വൻ തുക വായ്പയെടുത്ത് ഭവന പദ്ധതിയിൽ നിക്ഷേപിക്കുകയായിരുന്നു ഇവർ. ബാധ്യത വന്നുപെട്ടതിന് ശേഷമാണ്
സർക്കസിൽ വലിയ ഉയരങ്ങളിൽനിന്ന് അഭ്യാസികൾ താഴെയുള്ള വലകളിലേക്ക് സുരക്ഷിതമായി ചാടുന്നത് കണ്ടിട്ടില്ലേ? ഗൃഹോപകരണങ്ങളിലും അങ്ങനെയൊരു കഴിവ് മറിഞ്ഞിരിക്കുന്നുണ്ടാകുമോ? അത്തരം ഒരു സംശയം രണ്ടാമതൊന്ന് ആലോചിക്കാതെ ദൂരീകരിക്കാൻ ശ്രമിച്ച് സമൂഹമാധ്യമങ്ങളെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ് ഒരു ജർമൻ സ്വദേശി.
കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും ഗ്രൗണ്ട് ഫ്ലോർ ഡിസൈൻ ഏതാണ്ട് ഒരുപോലെയാണ്. ലിവിങ്, ഡൈനിങ്, കിച്ചൻ, കിടപ്പുമുറികൾ...അങ്ങനെ...പിന്നെ ഗോവണി കയറി മുകൾനിലയിലെത്തുന്നു. അവിടെ വീണ്ടും ലിവിങ്, കിടപ്പുമുറികൾ, ബാൽക്കണി... ഞാൻ ആലോചിക്കുന്നത് എന്തിനാണ് ഇന്നത്തെക്കാലത്ത് കേരളത്തിലെ വീടുകളിൽ അപ്പർ ലിവിങ്
ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി കഴിഞ്ഞ കുറച്ചുകാലങ്ങളായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യയിൽ പുതിയതായി ഒരു വീട് സ്വന്തമാക്കുന്ന സ്ത്രീകളുടെ എണ്ണം ഏറി വരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2014 ലെ കണക്കെടുത്താൽ സ്ത്രീകൾ തനിയെ നടത്തിയ റെസിഡൻഷ്യൽ ഇടപാടുകളുടെ എണ്ണം 1.29 ലക്ഷമാണ്. മുൻനിര നഗരങ്ങളുടെ
വർഷത്തിൽ ഏതാണ്ട് 180 ദിവസം മഴ പെയ്യുന്ന കേരളത്തിൽ എൺപതുകളുടെ പകുതിക്ക് ശേഷമാണ് പരന്ന മേൽക്കൂരകൾ വ്യാപകമായത്.മുൻകാലങ്ങളിലെ ഓല , പുല്ല് , ഓട് മേൽക്കൂരകളേക്കാൾ സൗകര്യപ്രദമായതിനാൽ പരന്ന കോൺക്രീറ്റ് മേൽക്കൂരകൾ പെട്ടെന്ന് പ്രചാരത്തിലായി. കൂടുതൽ ഉറപ്പ് , നിർമിക്കാനുള്ള എളുപ്പം , മരത്തിൻ്റെ ലഭ്യതക്കുറവും
ജീവിതത്തിന്റെ നല്ലൊരു ഭാഗവും അധ്വാനിച്ചശേഷം ഏറ്റവും സന്തോഷത്തോടെ ചെലവിടേണ്ട കാലമാണ് വാർധക്യം. എന്നാൽ സാഹചര്യങ്ങൾ മാറിയതോടെ പലപ്പോഴും മുതിർന്ന വ്യക്തികൾ വീടുകളിൽ തനിച്ചു കഴിയേണ്ട അവസ്ഥ നിലനിൽക്കുന്നുണ്ട്. വാർധക്യത്തിലേക്ക് കടക്കുന്നതിന്റെബുദ്ധിമുട്ടുകൾ സഹിച്ച് പുറംലോകവുമായി ബന്ധപ്പെടാതെ വിരസമായി
ഭൂമി വാങ്ങുമ്പോൾ രജിസ്റ്റർ ചെയ്യുന്നതിനായി ആധാരമെഴുതുന്ന മുദ്രക്കടലാസ് ഭൂവിലയുടെ നിശ്ചിത ശതമാനം മൂല്യമുള്ളതാണമെന്ന വ്യവസ്ഥ മുമ്പേ ഉള്ളതാണ്. എന്നാൽ മുൻകാലങ്ങളിൽ വാങ്ങുന്ന വിലയേക്കാൾ വളരെ ചെറിയ ശതമാനം തുകമാത്രം ആധാരത്തിൽ കാണിക്കുകയും അങ്ങനെ നാമമാത്രമായ തുകയുടെ മാത്രം സ്റ്റാമ്പ് ഡ്യൂട്ടി
മുംബൈ, ഡൽഹി, ബെംഗളൂരുതുടങ്ങി ഇന്ത്യയിലെ വൻകിട നഗരങ്ങളിലെല്ലാം റിയൽ എസ്റ്റേറ്റ് മേഖല കുതിച്ചുയരുകയാണ്. വസ്തുവിന്റെയും വീടുകളുടെയും വിലമതിപ്പ് രണ്ടോ മൂന്നോ വർഷം മുൻപുള്ളതിനേക്കാൾ ഇരട്ടിയിലധികമായിക്കഴിഞ്ഞു. വാടക നിരക്കിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സൗകര്യങ്ങൾ തീരെയില്ലാത്ത ഇടുങ്ങിയ ഒറ്റ
'കല്ലും, മണ്ണും, മരവും, സിമന്റും കമ്പിയുമെല്ലാം ചേർന്ന കെട്ടിടം മാത്രമല്ല വീട്. വീടെന്ന വാക്കിന്റെ അർഥം: 'ശാന്തി, സമാധാനം, ആശ്വാസം, സ്വസ്ഥത, സ്വൈരം, വിശ്രമം, സുഖം, സഹവാസം, സ്നേഹം, സൗഹൃദം...അങ്ങനെ പലതുമാണ്. നാമൊക്കെജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലുംപല സ്ഥലത്തും പല വീടുകളിലും
ഒരുപാട് വലുത് അല്ലാത്ത, സാധാരണവീട് പണിയണം എന്ന ആഗ്രഹമുണ്ട്. പക്ഷേ കയ്യിൽ കുറച്ച് കാശേയുള്ളൂ. അതിനാൽ പണി തുടങ്ങിയാൽ പിന്നെ തീർക്കാൻ പറ്റുമോ (ലോൺ കിട്ടിയില്ലെങ്കിലോ അല്ലെങ്കിൽ വിചാരിച്ച ഫണ്ട് ഒത്തില്ലെങ്കിലോ എന്ന പേടി) എന്നുള്ള സംശയത്തിൽ ആശയക്കുഴപ്പത്തിലിരിക്കുന്ന കുറച്ചു മലയാളികളെങ്കിലുമുണ്ട്.
എപ്പോഴാണ് ഒരു വീട് പുതുക്കിപ്പണിയണമെന്ന് തോന്നിത്തുടങ്ങുക? നിലവിലുള്ള വീടിന്റെ മേൽക്കൂരയിൽനിന്ന് സ്ഥിരമായി ലീക്കേജ് കാണുക. കോൺക്രീറ്റ് റൂഫാണെങ്കിൽ പൊളിഞ്ഞിളകൾ, ഈർപ്പം പടരുക, മേൽക്കൂരയിൽ ഓടോ, ഷീറ്റോ ആണെങ്കിൽ കാലപ്പഴക്കം മൂലം മേൽക്കൂട് വളയുക തുടങ്ങിവയമൂലമോ, റൂഫിങ് മാറ്റിയാലും ഫലമില്ലാതിരിക്കുക മുതലായ
സാമ്പത്തിക ആസ്തികൾ ഉൾപ്പെടെ നിങ്ങളുടെ പേരിലുള്ള സ്ഥാവരജംഗമ സ്വത്തുക്കളും ഭാവിയിൽ കിട്ടാൻ സാധ്യതയുള്ള വരുമാനങ്ങളും ഒരാളുടെയോ രണ്ട് പേരുടെയുമോ മരണശേഷം ആർക്കൊക്കെ എത്ര അളവിൽ വീതിച്ചു നൽകണമെന്നു വിൽപത്രത്തിൽ എഴുതിവയ്ക്കാം. ആവശ്യമെങ്കിൽ ആഗ്രഹപ്രകാരം സ്വത്തുക്കൾ വീതിച്ചുനൽകാൻ ചുമതലപ്പെടുത്തിക്കൊണ്ട് ഒരു
പെർമിറ്റെടുത്താൽ എങ്ങനെയും കെട്ടിടം പണിയാം എന്നില്ല കേട്ടോ. എന്നാൽ ആരെങ്കിലും കാര്യമില്ലാതെ വിരട്ടിയാൽ പേടിക്കുകയും വേണ്ട. കെട്ടിടം നിർമിക്കാൻ ബിൽഡിങ് പെർമിറ്റ് ആവശ്യമാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ പലരും ഇതിൽ ബോധപൂർവ്വമോ അല്ലാതെയോ വരുത്തുന്ന വീഴ്ചകൾ പിന്നീട് വലിയ പ്രഹേളികയായി മാറാനിടയുണ്ട്.
നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു വ്യക്തി വീടിനുള്ളിൽ താമസമാക്കിയാൽ എന്തായിരിക്കും അവസ്ഥ? പ്രേതബാധയുടെയോ പാരാ നോർമൽ ആക്ടിവിറ്റിയുടെയോ കാര്യമല്ല. ഒരു സാധാരണ മനുഷ്യൻ തന്നെ നിങ്ങളുടെ കണ്ണിൽപെടാതെ വീടിനുള്ളിൽ രഹസ്യമായി താമസിക്കുന്ന ഒരു സാഹചര്യം. അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അതിശയപ്പെടാൻ വരട്ടെ.
ഏക്കറുകളോളം പരന്നു കിടക്കുന്ന കൊട്ടാരങ്ങളും ആകാശം തൊട്ടു നിൽക്കുന്ന വമ്പൻ ബംഗ്ലാവുകളും കോടികൾ മുടക്കി ആഡംബരങ്ങൾ കുത്തി നിറച്ച മാളികകളുമൊക്കെ അവയുടെ വലിപ്പംകൊണ്ട് ശ്രദ്ധ നേടാറുണ്ട്. അമേരിക്കക്കാരനായ യൂട്യൂബർ ലെവി കെല്ലി നിർമ്മിച്ച വീടും വലിപ്പം കൊണ്ടാണ് അമ്പരപ്പിക്കുന്നത്. ചുരുങ്ങിയ സ്ഥലവിസ്തൃതിയിൽ
എത്ര വൃത്തിയാക്കിയിട്ട വീട്ടിലും നുഴഞ്ഞുകയറി സമാധാനം കളയാൻ ഒരുപറ്റം പാറ്റകൾ മാത്രം മതി. അൽപ്പനേരത്തേയ്ക്കെങ്കിലും മനുഷ്യന്റെ അനക്കമില്ലെന്ന് കണ്ടാൽ അവ വീടാകെ കയ്യടക്കിക്കളയും. പാറ്റകൾ കയറിയിറങ്ങിയ പാത്രങ്ങളും മറ്റു വീട്ടുസാധനങ്ങളും ഉപയോഗിക്കുന്നതിലൂടെ പലവിധ രോഗങ്ങളും പിടിമുറുക്കും.
അടുത്തിടെയിറങ്ങിയ Love Under Construction എന്ന വെബ്സീരിസ് മലയാളികൾ വർഷങ്ങളായി വീടുപണിയിൽ വരുത്തുന്ന അബദ്ധങ്ങളും ഭവിഷ്യത്തുകളും ചൂണ്ടിക്കാട്ടുന്ന മനോഹരമായ സൃഷ്ടിയാണ്. പ്രവാസി നായകന്റെ ചിരകാല സ്വപ്നമാണ് നാട്ടിലൊരു വീട്. അതിനായി അയാൾ അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങൾ നിരവധിയാണ്. ഇത് കാലങ്ങളായി നിർബാധം
വീടുപണിയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് പെയിന്റിങ്. ഏത് നിറം വേണം എന്നു മുതൽ ഈ സംശയങ്ങൾ തുടങ്ങും. വീടിനെ മനോഹരമാക്കുന്നതിൽ പെയിന്റിങ്ങിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ മലയാളി കഴിയുന്നത്ര വ്യത്യസ്തമായി വീട് പെയിന്റ് ചെയ്യാനുള്ള ശ്രമത്തിലാണ്. വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, വീടിനു പുത്തൻഭാവം നൽകുന്നതിന്
പ്രൈം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ 16.9 ശതമാനം വർധനയുമായി 2024 ലോകത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു ദുബായുടെ റിയൽ എസ്റ്റേറ്റ് വിപണി. വിദേശരാജ്യക്കാർ ദുബായിൽ പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടിയതാണ് വിപണിയെ സജീവമാക്കിയത്. ഇതിൽ തന്നെ പകുതിയോളംഇന്ത്യക്കാരായിരുന്നു. അതിസമ്പന്നരായ ഇന്ത്യക്കാർക്ക് പുറമേ ടയർ 2,
വീട് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ വീടുപണിയുമ്പോൾ പല അബദ്ധങ്ങളും ആളുകൾക്ക് സംഭവിക്കാറുണ്ട്. വീടിനെ ചുറ്റിപ്പറ്റിയുള്ള ആവശ്യങ്ങളിൽ പലപ്പോഴും യാഥാർഥ്യബോധത്തിനപ്പുറം ഫാന്റസി കയറിവരുന്നതാണ് ഒരുപ്രശ്നം. ഈ പ്രവാസി ഗൃഹനാഥനും പറ്റിയത് സമാന അനുഭവമാണ്. ഗൾഫിൽ ജോലി ചെയ്യുമ്പോഴും നാട്ടിലെ പഴയ കുളവും
തലസ്ഥാനനഗരിയിൽ യുവാവ് അഞ്ചു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. ഇങ്ങനെയുള്ള സംഭവങ്ങൾ നടന്നാൽ ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ ജനങ്ങൾ അവ മറക്കും. പക്ഷേ കൊലപാതകം നടന്ന വീടുകൾ ഭീതി ഉണർത്തിക്കൊണ്ട് പിന്നീടുള്ള കാലം അതേനിലയിൽ തുടരുന്നതാണ് പതിവ്. കൊലപാതകങ്ങൾക്ക് വേദിയായ സ്ഥലങ്ങളെയും
കറിക്കത്തി പോലെ ഒരു വീട്. യുകെയിലെ പോർത്ത്ലെവൻ എന്ന മത്സ്യബന്ധന ഗ്രാമത്തിലെ ക്ലെയർമോണ്ട് ടെറസിൽ സ്ഥിതി ചെയ്യുന്ന 'ദി ഡോൾസ് ഹൗസ്' എന്ന വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കോണോടുകോണായ അരികും വീതിയേറിയ ബ്ലേഡ് ആകൃതിയിലുള്ള ഭാഗവും കത്തിയുടെ കൈപ്പിടി പോലെ തോന്നിക്കുന്ന ഭാഗവും ചേർന്നതാണ് ഈ വീട്. സൗകര്യങ്ങൾ
ഇന്ന് മിക്ക വീടുകളിലും അലങ്കാരചെടികള്‍ വയ്ക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ട്. അലങ്കാരം മാത്രമല്ല വീട്ടിനുള്ളില്‍ ശുദ്ധവായു ഉറപ്പുവരുത്താനും ഇവയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വീടിന്റെ അകത്തളങ്ങളില്‍ നമ്മള് വിചാരിക്കുന്നതിനേക്കാള്‍ കൂടിയ അളവില്‍ വിഷവായു കെട്ടിനില്‍ക്കുന്നുണ്ട്. ഇതൊക്കെ
പ്രായമേറുമ്പോൾ മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കേണ്ടത് ഏതൊരു മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. എന്നിരുന്നാലും അച്ഛനമ്മമാരുടെ ചിറകിന് കീഴിൽ നിന്ന് വിദ്യാഭ്യാസ കാലം കഴിഞ്ഞതിനുശേഷം മാത്രമാണ് അവർ സ്വന്തമായി ഒരു വീട് കണ്ടെത്തി മാറി താമസിക്കുന്നത്. എന്നാൽ സ്വതന്ത്ര ജീവിതം ആസ്വദിക്കാൻ 12
ഹോട്ടൽ മുറികളിൽ തനിച്ചു താമസിക്കേണ്ടി വരുമ്പോൾ സ്ത്രീകൾക്ക് ഏറ്റവുമധികം ആശങ്ക തോന്നുന്നത് സ്വകാര്യതയെക്കുറിച്ചോർത്താണ്. ഒളിക്യാമറ അടക്കമുള്ള ഭീഷണികൾ ഉണ്ടാവുമോ എന്ന സംശയം നിരന്തരം അലട്ടിക്കൊണ്ടിരിക്കും. എന്നാൽ ഇങ്ങനെ സംശയങ്ങളും ആശങ്കകളും ഇല്ലാതെ സ്വകാര്യത ഉ
ആരു കണ്ടാലും ഞെട്ടണം എന്ന ഉദ്ദേശ്യത്തോടെയാണ് പലരും വീടുപണിക്കിറങ്ങുന്നത്. അതിനുവേണ്ടി എക്സ്റ്റീരിയറിൽ സിമന്റ് വർക്കുകൾ, മ്യൂറൽ വർക്കുകൾ, ക്ലാഡിങ്, കോൺക്രീറ്റ് വർക്കുകൾ തുടങ്ങി എണ്ണിയാൽ തീരാത്തത്ര അലങ്കാരപ്പണികൾ കാണിക്കും.
ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം
സാങ്കേതിക വിദ്യകളുടെ വളർച്ച അസാധ്യം എന്ന് കരുതുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധ്യമാക്കി തരുന്നുണ്ട്. വീടുകൾ പോലും അപ്പാടെ എടുത്തുമാറ്റി വേണ്ട സ്ഥലത്തെത്തിച്ച് സ്ഥാപിക്കാൻ മനുഷ്യന് ഇന്ന് കഴിയും. അങ്ങനെ തങ്ങളുടെ സ്വപ്ന ഭവനം എക്കാലവും നിലനിൽക്കണമെന്ന ആഗ്രഹത്തിൽ നിലവിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്
കഴിഞ്ഞ ദിവസമാണ് അടൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കൗതുകകരമായ വിധിന്യായം വന്നത്. അയൽവീട്ടിൽ വളർത്തുന്ന പൂവൻ കോഴി രാത്രി കൂവുന്നതിനാൽ ഉറക്കം കിട്ടുന്നില്ല എന്ന പരാതിയിലെ പരിഹാര നിർദ്ദേശമാണ് കൗതുകകരമായത്.
വ്യാജ വിവാഹത്തിലൂടെ ബന്ധുക്കളിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഒടുവിൽ പിടിയിലായിരിക്കുകയാണ് ചൈനക്കാരിയായമെങ് എന്ന യുവതി. ഭർത്താവ് ധനികനായ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ 13 കോടി രൂപയ്ക്കടുത്ത് തട്ടിയെടുത്തത്. എന്നാൽ ഇവരുടെവിവാഹം പോലും യഥാർഥമല്ലായിരുന്നുഎന്ന്
'വൈദ്യുത ഗമനാഗമന യന്ത്രം' എന്നാണ് ഒരു ഇലക്ട്രിക് സ്വിച്ചിന്റെ മലയാളം വാക്ക് എന്ന് കേട്ടിട്ടുണ്ടെങ്കിലും 'ആൾ തുള' എന്നാണു മാൻഹോളിന്റെ മലയാളം വാക്ക് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞ ദിവസത്തെ പത്രം വായിക്കേണ്ടി വന്നു. കാര്യം ഗൗരവമുള്ളതാണ്.കൊല്ലം ചാത്തന്നൂരിൽ ഒരു വനിതാ ഹോസ്റ്റലിന്റെ മൂന്നാം നിലയിലോ മറ്റോ
സഞ്ചാരം ഏതൊരു മലയാളിയുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ബന്ധുവീടുകളിലേക്കുള്ള വിരുന്നുകൾ ഉപേക്ഷിക്കുകയും തൽസ്ഥാനത്ത് മലയാളികൾ ന്യൂക്ലിയർ കുടുംബങ്ങളായി വ്യാപകമായി വിവിധ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നവരായത് ഈ നൂറ്റാണ്ടിന്റെ പ്രത്യേകതയാണ്.കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളിയുടെ യാത്രകൾ തൊഴിലിനു
എന്റെ പിതാവിന്റെ പേരിൽ 2.65 ഏക്കർ സ്ഥലം ഉണ്ടായിരുന്നു. അത് മുഴുവനായും അനുജന് വേണമെന്ന് പറഞ്ഞ് വീട്ടിൽ എന്നും വഴക്കായിരുന്നു. പിതാവ് 2008 ൽ മരിച്ചു. തുടർന്ന് അനുജന് 10 സെന്റ് സ്ഥലവും വീടും വേണമെന്ന് പറഞ്ഞതുപ്രകാരം ഞങ്ങൾ സഹോദരങ്ങൾ നാലുപേരുംകൂടി രജിസ്റ്റർ ഓഫിസിൽ പോയി ഒപ്പിട്ടുകൊടുത്തു. പ്രമാണം ഞങ്ങളെ
എല്ലാവരുടെയും സ്വപ്നമാണ് ചേക്കേറാൻ സ്വന്തമായൊരു വീട്. ഒരു ഭവനം സ്വന്തമാക്കാൻ പോകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബിൽഡറുടെ വിശ്വാസ്യത, ഗുണനിലവാരം, വില, സൗകര്യങ്ങൾ എന്നിവയൊക്കെയാണ്. ഈ ഗുണങ്ങളെല്ലാം സമ്മേളിക്കുകയാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് അവതരിപ്പിക്കുന്ന സ്വപ്നഭവങ്ങളിലൂടെ... ജോസ്
രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും പ്രൊഫഷനലുകളും വിദ്യാർത്ഥികളും മെച്ചപ്പെട്ട തൊഴിൽ രംഗവും വിദ്യാഭ്യാസവും തേടി എത്തുന്ന ഇടമാണ് ബെംഗളൂരു. കഴിഞ്ഞ ഏതാനും വർഷങ്ങളായിഇത്തരത്തിൽ ഇവിടേക്കെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി വാടക വീടുകൾക്കും ഡിമാൻഡ് ഏറി. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള
മദ്രാസ് ഐഐടിയിൽ രൂപംകൊണ്ട സ്റ്റാർട്ടപ്പായ ത്വസ്ഥ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രാജ്യത്ത് ആദ്യ വില്ല വിജയകരമായി നിർമിച്ചു. പുണെയിൽ ഗോദ്റെജ് പ്രോപ്പർട്ടീസിന് വേണ്ടിയാണ് വെറും 4 മാസംകൊണ്ട് 2200 ചതുരശ്രയടിയുള്ള വീട് പൂർത്തിയാക്കിയത്. കംപ്യൂട്ടറിൽ അപ്ലോഡ് ചെയ്യുന്ന കെട്ടിടത്തിന്റെ
ബംഗളൂരുവിൽ നാൾക്കുനാൾ ഭവന വാടക കുത്തനെ ഉയരുകയാണ്. അന്യ നാടുകളിൽ നിന്നും എത്തുന്നവർക്ക് ശമ്പളത്തിന്റെ പകുതിയോളം വാടക നൽകാനായി മാത്രം നീക്കി വയ്ക്കേണ്ട അവസ്ഥ. എന്നാൽ ജോലി തേടി നഗരത്തിലേയ്ക്ക് കൂടുതൽ കൂടുതൽ ആളുകൾ എത്തുന്നത് മൂലം ഭവന പ്രതിസന്ധി രൂക്ഷമാകുന്നതല്ലാതെ ആശ്വാസത്തിന് വകയില്ലെന്നു വേണം കരുതാൻ.
നഗരങ്ങളിൽ 5 സെന്റും ഗ്രാമങ്ങളിൽ 10 സെന്റും വയൽ നികത്തി വീട് വയ്ക്കാൻ അപേക്ഷിക്കുമ്പോൾ ഭൂമി തരംമാറ്റിയതിന്റെ രേഖകൾ തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടരുതെന്ന് തദ്ദേശ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് മുൻപ് ഉത്തരവിറക്കിയെങ്കിലും ഒട്ടേറെ ഉദ്യോഗസ്ഥർ ഭൂമിതരംമാറ്റ അനുമതി വേണമെന്ന്
നിലം ആയി റവന്യൂ രേഖകളിലുള്ള ഭൂമിയിലെ വീട് നിർമാണത്തിൻ്റെ കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു. 11-02 -2025 തീയതിയിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആർ എ 1/57/2025 -നമ്പർ സർക്കുലർ പ്രകാരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ പുറത്തുവന്ന വാർത്തകളിൽ ചില വിവരങ്ങൾ
നികുതി ആനുകൂല്യങ്ങൾ, ആഗോള ഹബ്ബ് എന്ന നിലയിൽ ബിസിനസ് സാധ്യതകൾ, ഉയർന്ന വാടക വരുമാനം, ഗോൾഡൻ വിസ എന്നിവ കാരണം ദുബായിയുടെ റിയൽ എസ്റ്റേറ്റ് വിപണി അടുത്തകാലങ്ങളിലായി കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിച്ചുവരുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സംരക്ഷണം ഉറപ്പാക്കുകയും അതുവഴി ഉടമസ്ഥർക്ക് വരുമാനം നൽകുകയും ചെയ്യുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒഴിഞ്ഞുകിടക്കുന്ന വീടുകൾ വിനോദസഞ്ചാര മേഖലയുമായി സംയോജിപ്പിച്ചാണ് 'കെ ഹോംസ്' എന്ന പദ്ധതി
"ആളറിഞ്ഞു കളിക്കെടാ" ... പല സിനിമകളിലും നായകൻ വില്ലനോടോ അല്ലെങ്കിൽ തിരിച്ചോ പറയുന്ന ഡയലോഗാണിത്. സിനിമ അവിടെ നിൽക്കട്ടെ, കെട്ടിട നിർമാണത്തിലും തരമറിഞ്ഞ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ വിവരമറിയും. കൈയിലെ പണം പോയിക്കിട്ടും. കെട്ടിട നിർമാണ ചട്ട പ്രകാരം പ്രധാനമായും പന്ത്രണ്ട് തരം (Occupancy group)
രാജ്യാന്തര തലത്തില്‍ ഇന്ത്യക്കാര്‍ക്കായി വലിയ നിക്ഷേപസാധ്യതകള്‍ തുറക്കുന്ന കാലമാണിത്. നിക്ഷേപം എന്നു കേള്‍ക്കുമ്പോള്‍ അത് സമ്പന്നര്‍ക്കു മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇടത്തരം വരുമാനക്കാരായ മലയാളികള്‍ക്കും ലാഭകരമായ നിക്ഷേപത്തിന്റെ വാതിലുകള്‍ തുറക്കുന്ന ഒരു പദ്ധതിയുമായി എത്തിയിരിക്കുകയാണ്
ഏറെക്കാലത്തെ കഷ്ടപ്പാടിലൂടെ സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് പശ്ചിമബംഗാളിലെ ഹൗസ്നഗർ സ്വദേശിയായ മൊർതുസ ഹൊസൈൻ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു വീട് വച്ചത്. ഒറ്റനിലയിൽ നാലു മുറികളുമായി സാമാന്യം വലുപ്പമുള്ളവീട് തന്നെയാണ് അദ്ദേഹം നിർമിച്ചത്. എന്നാൽ ആ വീട്ടിൽ മനസ്സമാധാനമായി താമസിച്ചു
"പൊക്കമില്ലായ്മയാണെൻ്റെ പൊക്കം "കവി കുഞ്ഞുണ്ണി മാഷ് പാടിയ വരികളാണിത്. കവിതയിൽ ഇങ്ങനെയൊക്കെ പറയാമെങ്കിലും കെട്ടിട നിർമാണത്തിൽ ചട്ട പ്രകാരമുള്ള ഉയരം ഇല്ല എങ്കിൽ പൊക്കമില്ലായ്മ വല്ലാത്ത വല്ലായ്മയായി മാറും. കെട്ടിട നിർമാണ ചട്ടപ്രകാരം കെട്ടിടങ്ങളുടെ ഉയരത്തിനും മുറികളുടെ ഉയരത്തിനുമൊക്കെ കണക്കുകളുണ്ട്.
വീടിനുള്ളിൽ മറ്റാരെങ്കിലും കയറിയാൽ സാധനങ്ങളുടെ ചെറിയ സ്ഥാനമാറ്റത്തിൽ നിന്നുപോലും അക്കാര്യം നമ്മൾ മനസ്സിലാക്കും. എന്നാൽ സ്വന്തം വീട്ടിൽ ഏഴുവർഷമായി ഒരാൾ ഒളിച്ചു താമസിച്ചിട്ടും അക്കാര്യം അറിയാതെ കഴിയുകയായിരുന്നു ചൈനയിലെ ജിയാങ്സുവിലുള്ള ഒരു വീട്ടുടമ. ഏഴു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം വീട് വാങ്ങിയ സമയം മുതൽ
എത്രയൊക്കെ ആഡംബരത്തിൽ വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചാലും യുദ്ധമോ ഭീകരാക്രമണമോ ഉണ്ടായാൽ എല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടമാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ അണുബോംബ് വന്നു വീണാലും ആഡംബരത്തിൽ തെല്ലും കുറവ് വരുത്താതെ സുരക്ഷിതമായി കഴിയാനാകും എന്ന് ഉറപ്പു തരികയാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന
ആശിച്ച് മോഹിച്ച് വീടുപണിയാൻ തീരുമാനിച്ച് എൻജിനീയറെ കണ്ട് ഒരുപാട് വട്ടം ചർച്ച നടത്തിയ ശേഷം തീരുമാനിച്ചുറപ്പിച്ച പ്ലാൻ പ്രകാരം തദ്ദേശസ്ഥാപനത്തിൽ നിന്നും പെർമിറ്റെടുത്തു. എങ്കിലും നിർമാണമാരംഭിക്കാൻ ഒരുങ്ങുമ്പോഴേ പ്ലാനിൽ വ്യതിയാനങ്ങൾ വരാൻ തുടങ്ങും. ആദ്യ സംഭാവന കുറ്റിയടിക്കാൻ വന്ന വാസ്തുക്കാരന്റെ ആകും.
സുരേഷ് എന്നാണ് എന്റെ പേര് എങ്കിലും അറബികളും ഇതര രാജ്യക്കാരായ പല സുഹൃത്തുക്കളും എന്നെ ഇപ്പോളും വിളിച്ചു പോരുന്നത് 'സുരീസ്' എന്നാണ്. എന്നെ മാത്രമല്ല, സഹപ്രവർത്തകൻ ആന്ധ്രാക്കാരൻ നരേഷിനെ അവർ വിളിക്കുന്നത് 'നരീസ്' എന്നാണ്.അതായത് ഈ' ഷ' എന്ന അക്ഷരമോ, അതിന്റെ നമ്മൾ പറയും പ്രകാരമുള്ള ഉച്ചാരണമോ ലോകത്തെ
2025ലെ ആദ്യ കേന്ദ്ര ബജറ്റിൽ ഇന്ത്യയിലെ മധ്യ വർഗ്ഗക്കാർക്ക് ഭവനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ വിപുലീകരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ധന മന്ത്രി നിർമ്മലാ സീതാരാമൻ. സ്പെഷ്യൽ വിൻഡോ ഫോർ അഫോർഡബിൾ ആൻഡ് ഹൗസിംഗ് സ്കീമിന് (SWAMIH) കീഴിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ വിപുലീകരിക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ 50,000
ജീവിതത്തിൽ മുന്നേറാൻ ഒരു സാധ്യതയുമില്ല എന്ന് സമൂഹം വിധി എഴുതുന്ന പലരും കഠിനാധ്വാനവും മനസ്സുറപ്പുംകൊണ്ട് വിജയങ്ങൾ കൈവരിച്ച് ഉയർന്ന നിലയിൽ എത്താറുണ്ട്. അത്തരത്തിൽ ഒരാളാണ് ഒഡീഷയിലെ റൂർക്കല സ്വദേശിയായ സൗമേന്ദ്ര ജെന. ഒഡീഷയിലെ, തകർച്ചയുടെ വക്കിലെത്തിയ തകരഷീറ്റിട്ട ഒറ്റമുറി ഷെഡ്ഡിൽ നിന്നും സൗമേന്ദ്ര
വിവാഹിതനായ ഞാൻ സ്വന്തമായി വാങ്ങിയ വസ്തുവിൽ 900 സ്ക്വയർഫീറ്റ് വീട് വച്ചിട്ടുണ്ട്. ഞാനും അവിവാഹിതനായ സഹോദരനും ഈ വീട്ടിലാണ് താമസിക്കുന്നത്.
ബെംഗളൂരു നഗരത്തിൽ വാടക വീടുകൾക്ക് അനുദിനം ആവശ്യക്കാർ ഏറുകയാണ്. ഏത് സാഹചര്യത്തിലും വാടകക്കാരെ കിട്ടുമെന്ന അവസ്ഥ വന്നതോടെ സമാനതകളില്ലാത്ത ഡിമാൻ്റുകളാണ് വീട്ടുടമകൾ മുന്നോട്ടുവയ്ക്കുന്നത്. ഈ മാനദണ്ഡങ്ങൾക്കെല്ലാം ചേർന്ന വാടകക്കാരെ കിട്ടിയാലും അവരെ വീണ്ടും ചൂഷണം ചെയ്യാൻ യാതൊരു മടിയുമില്ലാത്ത
ജനവാസ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഏതൊരു ഭരണകൂടവും നേരിടുന്ന പ്രധാന വെല്ലുവിളി ആളുകളെ അവിടെ നിന്നും മാറ്റി പാർപ്പിക്കുക എന്നതാണ്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി നഷ്ടപരിഹാര തുക വാങ്ങി സ്ഥലം വിട്ടുകൊടുക്കുന്നവരാണ് അധികവും. ചുരുക്കം ചിലർ സ്വന്തം സ്ഥലം ഒഴിയാൻ സാധ്യമല്ലെന്ന് ശാഠ്യം
ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും ആൾതാമസം ഇല്ലാതെ തകർച്ചയുടെ വക്കിൽ എത്തിനിൽക്കുന്ന ധാരാളം വീടുകൾ കാണാം. എന്നാൽ അത്തരം വീടുകളുടെ പരിതപിച്ച് കടന്നുപോവുകയല്ലാതെ അതിൽ ഒളിഞ്ഞിരിക്കുന്ന സാധ്യതകൾ അധികമാരും ചിന്തിച്ചെന്നു വരില്ല. അക്കൂട്ടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന വ്യക്തിയാണ് 38 കാരനായ ഹയാട്ടൊ കവാമുറ
കൃത്യമായ പ്ലാനിംഗും അത് നടപ്പിൽ വരുത്താനുള്ള വൈദഗ്ധ്യവും ഉണ്ടെങ്കിൽ ഏതുകാര്യവും സാധിച്ചെടുക്കാം. വൻ ചിലവ് വരുന്ന പല പദ്ധതികളും ലളിതമായ രീതിയിൽ എന്നാൽ കാര്യക്ഷമതയോടെ കുറഞ്ഞ തുക മാത്രം മുടക്കി നിർമ്മിച്ചടുക്കാൻ എൻജിനീയറിങ്ങില്‍ പ്രാവീണ്യമുള്ളവർക്ക് സാധിക്കും. അത്തരത്തിൽ ആശ്ചര്യകരമായ ഒരു നിർമ്മാണം
തിരക്കിനും മലിനീകരണത്തിനും പേരുകേട്ട പൂനെ നഗരത്തിൽ സുസ്ഥിര ജീവിതശൈലി അത്ര പ്രായോഗികമല്ല. വൈദ്യുതിയല്ലാതെ ഒരു മണിക്കൂർ പോലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുമില്ല. ഫലമോ കണ്ണുതള്ളി പോകുന്ന വൈദ്യുതി ബില്ലാവും ഓരോ മാസവും എത്തുന്നത്. ഇതുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവർക്കിടയിൽ ഊർജ്ജ സ്വയം
വ്യാജ ഫോൺ കോളുകളും സന്ദേശങ്ങളുമൊക്കെ കണ്ണുമടച്ച് വിശ്വസിച്ച് ആയിരവും പതിനായിരവും ലക്ഷങ്ങളും എന്തിന് സ്വന്തം വീട് പോലും നഷ്ടപ്പെടുത്തിയവർ ലോകത്ത് ധാരാളമുണ്ട്. നിർമ്മിത ബുദ്ധിയും സാങ്കേതികവിദ്യകളും വളർന്നതോടെ അവയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ആളുകളെ കബളിപ്പിക്കാൻ വലിയ സാധ്യതകളും തുറന്നു
അനിമേഷൻ സീരീസുകളുടെ ആരാധകർക്ക് സുപരിചിതമായ പേരാണ് ഷിൻ-ചാൻ. അഞ്ചു വയസ്സുകാരനായ ഷിന്നോസുക്കെ നൊഹാറയുടെ കഥ പറയുന്ന സീരീസിന് ലോകമെമ്പാടും ആരാധകരുമുണ്ട്. ജപ്പാനാണ് കഥയുടെ പശ്ചാത്തലം. അനിമേഷൻ സീരീസ് പോലെ തന്നെ പ്രശസ്തമാണ് കഥാപാത്രത്തിന്റെ വീടും. ഇപ്പോൾ ചൈനയിൽ എത്തിയാൽ അനിമേഷൻ സീരീസിൽ നിന്നും ആ വീട്
ഭവന വായ്പയെടുക്കുകയും നിശ്ചിത കാലത്തിനുള്ളിൽ അതിന്റെ മുതലും പലിശയും അടച്ചുതീർക്കുകയും ചെയ്യുന്നതിനെക്കാൾ ഏറെ പ്രാധാന്യമുള്ളതാണ് ഒരു സ്വപ്നഭവനം സ്വന്തമാക്കുകയെന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ഭവന വായ്പ. ഇതേസമയം തന്നെ വായ്പയുമായി ബന്ധപ്പെട്ട നിബന്ധനകളും
പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒരു വീട് നിർമ്മിക്കുക എന്നത് ആയുർവേദ ഡോക്ടറായ അജയ് ഘാരത്തിൻ്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. പ്രകൃതിക്ക് അനുയോജ്യമായ വസ്തുക്കൾ നിർമ്മാണത്തിന് തിരഞ്ഞെടുക്കുക എന്നത് മാത്രമല്ല വീട് തന്നെ പ്രകൃതിയുടെ ഒരു ഭാഗമായി മാറണം എന്നതായിരുന്നു അജയുടെ ആഗ്രഹം. ഇതനുസരിച്ച്
മെച്ചപ്പെട്ട ജോലിയും ജീവിതസൗകര്യങ്ങളും തേടി യുകെയിലേയ്ക്ക് കുടിയേറിയ ഇന്ത്യക്കാർ ലക്ഷക്കണക്കിനാണ്. എന്നാൽ താമസത്തിന് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്താനാവാതെ വിഷമിക്കുന്നവർ ഇക്കൂട്ടത്തിൽ ഏറെയാണ് താനും. സമ്പാദിക്കുന്ന തുകയുടെ നല്ലൊരു ഭാഗം വാടകയായി നൽകിയിട്ടും പരിമിതമായ സൗകര്യങ്ങൾകൊണ്ട് തൃപ്തിപ്പെടേണ്ടി
വേനൽക്കാലം എത്തി. ഫാനോ എസിയോ പ്രവർത്തിപ്പിക്കാതെ ഒരു നിമിഷം പോലും വീടിനുള്ളിൽ ചിലവിടാനാവാത്ത അവസ്ഥ. അതുകൊണ്ടുതന്നെ വൈദ്യുതി ചാർജ് വേനൽക്കാലത്ത് കുത്തനെ ഉയരുകയും ചെയ്യും. എന്നാൽ ഫരീദാബാദ് സ്വദേശിയായ സന്ദീപ് മാലിന് കൊടുംവേനൽ ഒന്നും ഒരു പ്രശ്നമേയല്ല. 10,000 ചതുരശ്ര അടി വലിപ്പമുള്ള വീട്ടിലാണ്
ജീവിത സൗകര്യങ്ങൾ ഏറെയാണെങ്കിലും ബംഗളൂരു പോലെ ഒരു നഗരത്തിൽ ജീവിക്കണമെങ്കിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അടിക്കടി തടസ്സപ്പെടുന്ന ജലവിതരണമാണ് അവയിൽ ഒന്ന്. കോൺക്രീറ്റ് കാടുകൾക്ക് നടുവിൽ അൽപസമയം വൈദ്യുതി ഇല്ലെങ്കിൽ സ്വന്തമായി ഇരിക്കാനാവാത്ത അവസ്ഥ. എന്നാൽ ഇതേ ബംഗളൂരു നഗരത്തിൽ വൈദ്യുതി കണക്ഷനോ
യഥാർഥത്തിൽ ആളുകൾക്ക് തെറ്റിദ്ധാരണയുള്ള ഒരു വിഷയമാണ് കെട്ടിട നികുതി (Building tax). പലരും ധരിച്ചിരിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിൽ അടവാക്കുന്നതാണ് കെട്ടിട നികുതി എന്നാണ്. എന്നാൽ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്നത് വസ്തുനികുതിയാണ് (Property tax). അപ്പോൾ കെട്ടിട നികുതിയോ? ഉണ്ട് , കെട്ടിട നികുതി
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂമി വിൽക്കാനും വാങ്ങാനും ശ്രമിക്കുന്നവർ ഭൂമി സ്കെച്ചുകൾ ഓൺലൈനായി പരിശോധിച്ച്, മഞ്ഞയും ചുവപ്പും നിറങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ജാഗ്രത പാലിക്കണം. ഗൗരവമായ പരാതികളുള്ള സ്കെച്ചുകളാണ് ഇവയെന്നാണ് ഇതുസൂചിപ്പിക്കുന്നത്. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ കരം
സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും ആയിരക്കണക്കിന് വീടുകളുമടക്കം ചാമ്പലാക്കിക്കൊണ്ടാണ് ലൊസാഞ്ചലസിൽ കാട്ടുതീ പടർന്നു പിടിക്കുന്നത്. അമേരിക്കയിലെ ഏറ്റവും പോഷ് ഏരിയയിൽ ഒന്നായ പസഫിക് പാലിസൈഡ്സിൽ തീ പടർന്നു പിടിച്ചതോടെ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തുക ലോട്ടറിയായി നേടിയ
എങ്കിലും എന്റെ തീറ്റേ....കുറച്ച് നാളായിട്ട് വിചാരിക്കുന്നതാ നമ്മുടെ തീറ്റയെ പറ്റി എന്തേലും ഒന്ന് കുറിക്കണമെന്ന്. അകത്തേക്ക് പോകുന്ന തീറ്റയെ പറ്റിയല്ല കേട്ടോ ,ഞാൻ പഠിച്ചതും ഇപ്പോൾ സ്ഥിരം ട്രോളിലും എയറിലും നിൽക്കുന്നതുമായ എൻജിനീയർമാരുടെ സ്വന്തം θ (തീറ്റ) എന്ന സംഗതിയെ പറ്റിയാണ്. പഠിക്കുന്ന കാലത്ത് ഈ
ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും 'എന്റെ ഭൂമി' പോർട്ടൽ വഴി അപേക്ഷിക്കണം. ഭൂമി വിൽക്കുമ്പോൾത്തന്നെ നിലവിലെ ഉടമസ്ഥനിൽനിന്ന് പുതിയ ഉടമയിലേക്ക് 'പോക്കുവരവ്' നടത്തുന്ന തരത്തിൽ സംവിധാനവും നിലവിൽവരും. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വിൽക്കാനാകൂ.
സ്വപ്നം കാണാൻ കാശുമുടക്കില്ലാത്തതുകൊണ്ട് ഇമ്മിണി ബല്യ സ്വപ്നം കാണാറുണ്ട് നമ്മളിൽ പലരും. അങ്ങനെയൊരാൾ കണ്ട വലിയൊരു സ്വപ്നത്തിന്റെ, അല്ല, സ്വപ്നവീടിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ ആഘോഷിച്ചത്. ന്യൂഡൽഹിലാണ് സംഭവം. വളരെ ചെറിയ സ്ഥലത്തൊരുക്കിയ വലിയൊരു സ്വപ്നഭവനത്തിന്റെ ചിത്രം ‘‘ഭൂമി
ഫ്ലാറ്റുകൾ പറഞ്ഞസമയത്ത് പൂർത്തീകരിച്ച് നൽകാതിരിക്കുക, നിർമാണത്തിലെ അപാകത, രേഖകൾ നൽകുന്നതിലെ കാലതാമസം, വീട്ടുവായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പുതിയ സമിതിയുടെ പരിഗണനയിൽ വരും. ഓൺലൈനിലൂടെ നടക്കുന്ന വസ്തു, വീട് വ്യാപാരങ്ങളും, വാടകയ്ക്ക് നൽകുക, ലീസ് നൽകുക തുടങ്ങിയവയും സമിതി പരിശോധിക്കും.
2024 ൽ ഇന്ത്യയിൽ അത്യാഡംബര ഭവനങ്ങളുടെ വിൽപ്പന വർദ്ധിച്ചതായി കണക്കുകൾ. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പരിശോധിച്ചതിലാണ് അത്യാഡംബര ഭവനങ്ങൾക്ക് ആവശ്യക്കാർ ഏറിയതായി കണ്ടെത്തിയിരിക്കുന്നത്. 40 കോടിക്ക് മുകളിൽ വില വരുന്ന വീടുകളുടെ വിൽപ്പനയാണ് കണക്കിലെടുത്തിരിക്കുന്നത്.
വീട് നിർമാണത്തിനായി നമ്മുടെ ബജറ്റിനും സൗകര്യങ്ങൾക്കുമനുസരിച്ച് രണ്ട് രീതിയിൽ കരാർ നൽകാം. (1) ലേബർ കോൺട്രാക്ട് (2) ലേബറും മെറ്റീരിയൽസുമടക്കമുള്ള കോൺട്രാക്ട്. 1. ലേബർ കോൺട്രാക്ട് വീട് പണിക്കാവശ്യമായ സാമഗ്രികള്‍ (സിമന്റ്, കമ്പി, കട്ട, കല്ല്, മണൽ മുതലായവ) ഉടമ സൈറ്റിലെത്തിച്ച് നൽകി, പണിക്കൂലി മാത്രം
ഇന്നത്തെക്കാലത്തു വീടു വച്ചാൽ റൂഫ്ടോപ് ഇടുക എന്നതു നിർബന്ധമാണ്. ചൂടു കുറയ്ക്കുക, ചോർച്ച തടയുക തുടങ്ങിയ കാര്യങ്ങൾക്കായാണ് പ്രധാനമായും റൂഫ് ടോപ് ഇടുന്നത്. എന്നാൽ അലുമിനിയം ഷീറ്റ് കൊണ്ടോ, ആസ്ബസ്റ്റോസ് കൊണ്ടോ മാത്രം ചെയ്തിരുന്ന റൂഫിങ് രംഗത്തേക്ക് ഇന്നു വ്യത്യസ്തങ്ങളായ മെറ്റീരിയലുകൾ കടന്നുവന്നതോടെ
സ്വന്തം വീടിനെ മനുഷ്യർക്ക് താമസിക്കാനാവുന്ന രൂപത്തിൽ പഴയപടിയാക്കിയെടുക്കാൻ എന്തുചെയ്യണമെന്നറിയാതെ സമൂഹമാധ്യമങ്ങൾക്ക് മുന്നിൽ ഉപദേശം തേടുകയാണ് ചൈനക്കാരനായ ഒരു വീട്ടുടമ. തന്റെ ഫ്ലാറ്റ് അർഹിക്കാത്ത ഒരാൾക്ക് വാടകയ്ക്ക് നൽകിയതാണ് ഉടമയ്ക്ക് വിനയായത്.
ഒരു കുഞ്ഞു ജനിക്കുന്നതുപോലെതന്നെ, നമ്മുടെ പ്രധാനപ്പെട്ട സന്തോഷങ്ങളിൽ ഒന്നാണ് സമാധാനമായി കഴിഞ്ഞുകൂടാൻ സ്വന്തമായൊരു വീടുണ്ടാകുക എന്നത്. ഈ രണ്ട് സന്തോഷത്തിന് പിന്നിലും മനുഷ്യർ സഹിക്കുന്ന ക്ലേശംതന്നെയാണ് രണ്ടും യഥാർഥ്യമായി കാണുമ്പേൾ നമുക്കുണ്ടാകുന്ന സന്തോഷത്തിന്റെ കാരണം. ആഴത്തിൽ നിരീക്ഷിച്ചാൽ മുകളിൽ
പല മലയാളിവീടുകൾക്കുപിന്നിലും സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങളുണ്ടാകും. ഒരു ശരാശരി കുടുംബത്തിന്റെ കഥയാണിത്. ഭർത്താവ് പ്രവാസി, ഭാര്യയും മകനും മകളുംനാട്ടിൽ. നിലവിൽ അവർക്കൊരു വീടുണ്ട്. 10 വർഷം പഴക്കമുള്ള 'പഴഞ്ചൻ' വീട്. പഴഞ്ചനെന്നാൽ അസൗകര്യങ്ങളൊന്നുമില്ല, അത്യാവശ്യ സൗകര്യങ്ങളൊക്കെയുണ്ട്. എന്നിട്ടും ചില
യാത്ര പോകുന്ന കാര്യത്തിൽ കൃത്യമായ വഴി നിശ്ചയമില്ലെങ്കിൽ വെറുതേ സമയം പോയിക്കിട്ടും എന്ന് എല്ലാവർക്കുമറിയാം എന്നാൽ കെട്ടിട നിർമാണത്തിലെ വഴിയുടെ പ്രാധാന്യം എത്ര പേർക്കറിയാം. പ്ലോട്ടിലേക്ക് വഴിയുണ്ടോ എന്നതല്ല നമ്മൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഓരോ കെട്ടിടങ്ങൾക്കും അവയുടെ ഉപയോഗത്തിനും
കുറച്ചുവർഷം മുൻപുള്ള കണക്കുപ്രകാരം 13 ലക്ഷത്തോളം വീടുകൾ കേരളത്തിൽ ആൾതാമസമില്ലാതെ അടഞ്ഞുകിടപ്പുണ്ട്. നിലവിൽ ആ സംഖ്യ വർധിച്ചിട്ടുണ്ടാകും. ഇത്തരത്തിൽ അടഞ്ഞുകിടക്കുന്നതിൽ ഇടത്തരം വീടുകൾ മുതൽ വമ്പൻ മണിമാളികകൾ വരെയുണ്ട്. ഇത്തരം ആഡംബരവീടുകളിൽ പ്രവാസികളായ വീട്ടുകാർ വർഷത്തിൽ വല്ലപ്പോഴും കുറച്ചുദിവസങ്ങൾ
വീടുനിർമാണം ഉദ്ദേശിച്ചുള്ള ഭൂമി തരംമാറ്റത്തിനു വേഗത്തിൽ അനുമതി നൽകാൻ പ്രവർത്തന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇതിനായി റവന്യു, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഇളവുപ്രകാരം, നിലം എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ 1288
വീട് മുഷിഞ്ഞു. ഭിത്തിയിലൊക്കെ പായൽ നിറം. അകത്തും നിറം മങ്ങിയിട്ടുണ്ട്.വീട് പെയിന്റടിക്കാൻ സമയമായി. അഭ്യുദയകാംക്ഷികൾ പലരും പറഞ്ഞുതുടങ്ങി. അതെ പെയിന്റടിക്കാൻ സമയമായി. പക്ഷേ പെയിന്റടിക്കാൻ തൽക്കാലം സാധിക്കില്ല. പണമില്ല അതുതന്നെ കാരണം. രണ്ടു ലക്ഷം രൂപയെങ്കിലും വേണം. തൽക്കാലം പെയിന്റടിയില്ല. വീടങ്ങനെ
സ്വന്തമായി തിരഞ്ഞെടുത്ത അസാധാരണമായ ഒരു ചലഞ്ചിലൂടെയാണ് ഒൺലി ഫാൻസ് മോഡലായ ലില്ലി ഫിലിപ്സ് അടുത്തയിടെ വാർത്തകളിൽ നിറഞ്ഞത്. ഒറ്റദിവസത്തിൽ 101 പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടുക എന്നതായിരുന്നു ലില്ലി ആ ടാസ്ക്. പ്രതീക്ഷിച്ചതുപോലെ ഉദ്യമം വിജയിച്ചെങ്കിലും ഇപ്പോൾ പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിടുകയാണ്
കേരളത്തിൽ കാലങ്ങളായി വീടിന് പുറകിൽ ഒളിഞ്ഞിരുന്ന അടുക്കളകൾ ഭിത്തി പൊളിച്ച് പുറത്തേക്ക് വന്നു കഴിഞ്ഞു. ഓപൺ കിച്ചനാണ് ഇപ്പോൾ ട്രെൻഡ്. അതൊരു മാറ്റമാണ്. അടുക്കളയ്ക്ക് സ്വകാര്യത ആവശ്യമില്ലെന്ന ചിന്തയും അടുക്കളയിൽ ജോലി ചെയ്യുന്നത് ആരും കാണാതെ ചെയ്യേണ്ട ജോലിയല്ലെന്നുമുള്ള തിരിച്ചറിവ് എന്തുകൊണ്ടും
ഇത്തവണ നാട്ടിൽ പോയപ്പോൾ ചില തറവാടുകളുടെ അവസ്ഥ കണ്ടു വിഷമം വന്നു. എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഞങ്ങളൊക്കെ ഓടിക്കളിച്ചു നടന്ന ചില കുടുംബങ്ങളുണ്ട്. ചിലതൊക്കെ നാലുകെട്ടുകൾ തന്നെ. പറമ്പിലൊക്കെ ഇഷ്ടം പോലെ സപ്പോട്ട, കശുമാവ്, മാവ് അങ്ങനെ ധാരാളം മരങ്ങൾ. സ്കൂൾ വിട്ടുവരുന്ന കുട്ടികൾ യഥേഷ്ടം വിഹരിച്ചിരുന്നു
വാസ്തവത്തിൽ ഒരു വീടിനെ ചുറ്റിപ്പറ്റിയുള്ള പണികൾ എന്നെങ്കിലും തീരുന്നുണ്ടൊ? വീട് പണിതീർന്നിട്ട് കാശിക്ക് പോകാനാവുന്നുണ്ടൊ ആർക്കെങ്കിലും? പോയിട്ടുണ്ടൊ ആരെങ്കിലും? ഏകദേശം എല്ലാ പണികളും തീർത്ത് താമസിക്കാൻ തുടങ്ങിയപ്പോഴാണ്അടുക്കളയിൽ കിച്ചൻ കാബിനറ്റ്വേണമെന്ന തോന്നലുണ്ടായത്. ആദ്യം വേണ്ടെന്ന്
Results 1-100 of 1789
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.