Activate your premium subscription today
Monday, Mar 31, 2025
അറുപത്തിയാറാം വയസ്സിൽ പത്താമത്തെ കുഞ്ഞിനു ജന്മം നൽകി ജർമൻ വനിത. കഴിഞ്ഞയാഴ്ചയാണ് ഒൻപതുപേരുടെ അമ്മയായ അലക്സാൻഡ്രിയ ഹിൽദെബ്രാന്ററ്റ് പത്താമത് ഒരു ആൺകുഞ്ഞിനു കൂടി ജന്മം നൽകിയത്. സിസേറിയനായിരുന്നു. ഫിലിപ്പ് എന്ന് കുഞ്ഞിനു പേരും നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ആമ്പർ ലുക്ക് എന്ന പേരിനേക്കാൾ ഓസ്ട്രേലിയൻ ജനതയ്ക്ക് അവളെ പരിചിതം ‘നീലക്കണ്ണുള്ള വെളുത്ത ഡ്രാഗൺ’ എന്ന പേരിലാണ്. കൃഷ്ണമണികളിലെ വ്യത്യസ്തമായ ടാറ്റൂകൾ കാരണമാണ് അവൾക്ക് ആ പേരു കിട്ടിയത്. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ ആമ്പറിന് ‘ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ഓസ്ട്രേലിയൻ വനിത’ എന്ന വിശേഷണം കൂടിയുണ്ട്. രണ്ടു
നട്ടെല്ലും കൈകാലുകളും തകർന്ന നിലയിൽ യുക്രേനിയൻ മോഡലിനെ റോഡരികിൽ കണ്ടെത്തി. ദുബായിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് പത്തുദിവസങ്ങൾക്കു ശേഷമാണ് മരിയ കോവൽചെക്ക് എന്ന ഇരുപതുകാരിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പാർട്ടിക്കു ശേഷം യുവതിയെ കാണാതായിരുന്നു. ദുബായിൽ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ
അടുക്കളയിൽ ജോലി ചെയ്യുന്ന ഭാര്യയെ അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ച് ചുംബിക്കുന്ന, ഗർഭിണിയായ ഭാര്യയുടെ കാലുകൾ മടിയിൽ വച്ച് തടവുന്ന ഭർത്താക്കന്മാരെ സിനിമകളിലും ഇൻസ്റ്റഗ്രാം റീൽസിലുമൊക്കെ ധാരാളം കാണാറുണ്ട്. അത്തരം സ്നേഹപ്രകടനങ്ങൾ ക്രിഞ്ച് ആണെന്നും ക്ലീഷേ ആണെന്നും പറഞ്ഞ് ചുച്ഛിച്ച് തള്ളുന്നവരോട് മൈൻഡ്
പഠനകാലത്തായാലും ജോലിചെയ്യുന്ന സമയത്തായാലും സ്ത്രീകൾ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ആർത്തവ ദിനങ്ങളിലാണ്. ശാരീരിക അസ്വസ്ഥതകൾക്ക് പുറമേ സാനിറ്ററി ഉത്പന്നങ്ങൾ കൈവശം ഇല്ലാതിരിക്കുകയോ വൃത്തിയുള്ള ശുചിമുറി ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ സ്ത്രീകൾക്ക് സങ്കൽപ്പിക്കാൻപോലും പ്രയാസവുമാണ്. ശരിയായ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ മരുമകൾ വനേസ ട്രംപുമായി പ്രണയത്തിലാണെന്ന് ഗോൾഫ് ഇതിഹാസ താരം ടൈഗർ വുഡ്സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതോടെ, വീണ്ടും വാർത്തകളിൽ നിറയുകയാണ് വനേസയുടെ ഭൂതകാലവും പ്രണയങ്ങളും. ലോകമെങ്ങുമുള്ള സുന്ദരികളുടെ ഹൃദയം കവർന്ന ടൈറ്റാനിക് ഹീറോ ലിയനാർഡോ ഡീ കാപ്രിയോ മുതൽ
ഇനിയെന്ത് എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുന്ന അവസരങ്ങളിൽ ചിലപ്പോൾ ദൈവത്തിന്റെ കയ്യൊപ്പു ചാർത്തിയ നിയോഗങ്ങൾ നമുക്കു മുന്നിലെത്താം. അവയിലൂടെ ജീവിതയാത്രയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വേറിട്ട ഒരു പാത തുറന്നു കിട്ടിയെന്നും വരാം. അത്തരം ഒരു നിയോഗം തന്നെ തേടിയെത്തിയതിന്റെ നിർവൃതിയിലാണ് തിരുവനന്തപുരം
‘ആത്മവിശ്വാസം, നല്ല പെരുമാറ്റ രീതി, മനഃശക്തി ഇവയൊക്കെയാണ് ഒരു സ്ത്രീയെ കൂടുതൽ സുന്ദരിയാക്കുന്നത്’– പറയുന്നത് മറ്റാരുമല്ല അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്. തന്റെ മകൾ അരബെല്ലയ്ക്കുഇവാൻക നൽകുന്ന ബ്യൂട്ടി സീക്രട്ട്സ് ഇതൊക്കെയാണ്. ചെറുപ്പം മുതലേ ഡിസൈനർ വസ്ത്രങ്ങളും,ആഭരണങ്ങളും
സ്വപ്നങ്ങൾ കാണാൻ ആർക്കും സാധിക്കും. എന്നാൽ തടസങ്ങളെല്ലാം തരണം ചെയ്ത് മനസർപ്പിച്ച് ആ സ്വപ്നത്തിലേയ്ക്ക് നടന്നടുക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ. കണ്ണൂരിലെ തളിപ്പറമ്പ് സ്വദേശിയായ വാസന്തി ചെറുവീട്ടിൽ എന്ന 59കാരി അക്കൂട്ടത്തിൽ ഒരാളാണ്. തന്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും ഒന്നു പരിശ്രമിച്ചു നോക്കാൻ പോലും
ജനിച്ചത് നേപ്പാളിൽ, ബോളിവുഡിലും തെന്നിന്ത്യയിലും ആരും കൊതിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉയർന്നു വന്ന വെള്ളി നക്ഷത്രം. കരിയറിൽ കത്തിനിൽക്കുന്ന സമയത്ത് അർബുദ ബാധിതയായി. പിന്നെ ചെറിയൊരു ഇടവേള. അർബുദത്തോടു പൊരുതി നേടിയ ജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ, ഓരോ നിമിഷവും ആഘോഷിച്ചു ജീവിക്കുന്ന 54
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചാണ് പത്താംക്ലാസുകാരിയായ വീട്ടമ്മയിൽ നിന്ന് ഡോക്ടർ എന്ന പദവിയിലക്ക് അസ്ല എത്തിയത്. അതിന് പിന്തുണയായതാകട്ടെ ഭർത്താവും
ജോലി, കുടുംബം, ഉത്തരവാദിത്വങ്ങൾ എന്നിവയ്ക്കിടയിൽ സ്വയം പരിപാലിക്കുക എന്നത് ഭൂരിഭാഗം സ്ത്രീകളുടെയും മുൻഗണനാ പട്ടികയിൽ ഏറ്റവും താഴെ മാത്രം ഇടംപിടിക്കുന്ന കാര്യമാണ്. തിരക്കുകൾക്കിടയിൽ സ്വന്തം കാര്യത്തിനായി അൽപം സമയം നീക്കിവയ്ക്കുന്നത് തെറ്റാണെന്ന് കരുതുന്നവർ പോലുമുണ്ട്. എന്നാൽ സ്വന്തം സന്തോഷത്തിനും
കന്യകാത്വം ലേലത്തില്‍ വിറ്റ് യുകെയിലെ വിദ്യാർഥിനി. മാഞ്ചസ്റ്ററിൽ നിന്നുള്ള ലോറ (22) ആണ് പതിനെട്ട് കോടി രൂപയ്ക്ക് കന്യകാത്വം ലേലത്തിൽ വിറ്റത്. രാഷ്ട്രീയക്കാർ, ബിസിനസ് ഉടമകൾ, സിനിമാതാരങ്ങൾ ഉൾപ്പെടെ ലേലത്തിൽ പങ്കെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒരു ഹോളിവുഡ് നടനാണ് ഏറ്റവും ഉയർന്ന വിലയ്ക്ക്
കോടീശ്വരിയായിട്ടും സ്വന്തം സ്ഥാപനത്തിൽ മണിക്കൂറുകളോളം വരിനിന്ന് ജോലി നേടിയെടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. യുഎസിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ ലിൻസി സ്നൈഡർ എന്ന യുവതിയാണ് ഇങ്ങനെയൊരു വെളിപ്പെടുത്തലുമായി എത്തിയത്. മറ്റുള്ള സിഇഒമാരെ പോലെ കുടുംബപ്പേരിൽ അറിയപ്പെടാൻ
ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ– ന്യൂസീലൻഡ് മത്സരം നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനൊപ്പം ഗാലറിയിലിരിക്കുന്ന ആർജെ മഹ്വാഷിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നടിയും നിർമാതാവും ആർജെയുമായ മഹ്വാഷുമായി ചെഹൽ ഡേറ്റിങ്ങിലാണന്ന് നേരത്തേ തന്നെ
സ്ത്രീകൾക്കായുള്ള വെൽനസ് ആൻഡ് ഹൈജീൻ ബ്രാൻഡായ ഫെമിസേഫ് സീഡ് ഫണ്ടിങ്ങിലൂടെ മൂന്നു കോടി രൂപ സമാഹരിച്ചു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫാണ് ഈ സീഡ് ഫണ്ടിങ് റൗണ്ടിന് നേതൃത്വം നൽകിയത്. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആദ്യമായി നിക്ഷേപ സമാഹരണം നടത്തുന്നതാണ് സീഡ് ഫണ്ടിങ്.
എല്ലാ മേഖലകളിലും ലിംഗസമത്വം എന്ന് പൂർണമായും പറയാനാകില്ലെങ്കിലും വിലക്കുകൾ മറികടന്ന് മിക്കയിടങ്ങളിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞവരാണ് സ്ത്രീകൾ. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിൽ മറ്റുസംസ്ഥാനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ കേരളം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും വ്യായാമശീലമുള്ള സ്ത്രീകളുടെ നാടാകാൻ
‘‘വർഷങ്ങളോളം അനങ്ങാൻ പോലും പറ്റാതെ കിടക്കയിൽ തന്നെ കിടക്കുകയായിരുന്നു. ഒരു പനി ഇങ്ങനെയെൊക്കെ ആകുമെന്ന് അന്ന് കരുതിയതേ ഇല്ല. പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്നുവരെ തോന്നി. പക്ഷേ, അതിനും ഒരാളുടെ സഹായം വേണ്ടേ. നീറി നീറിയാണ് അന്ന് കഴിഞ്ഞത്. പക്ഷേ, എന്റെ ജീവിതം തിരിച്ചുപിടിക്കാൻ എനിക്ക് കൂട്ടായത്
ഒരു സ്ത്രീയുടെ ധൈര്യം എത്രത്തോളം ഉണ്ട് എന്ന് തിരിച്ചറിയണമെങ്കിൽ ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാരോട് ചോദിക്കണം. അവർ ജീവിതത്തിൽ ധൈര്യത്തോടെ എടുക്കുന്ന ചില തീരുമാനങ്ങൾ മറ്റൊരാൾക്കും സാധിക്കാത്തതായിരിക്കാം. ഈ വനിതാദിനത്തിൽ സ്വന്തം മകനും അവനെപ്പോലെയുള്ള അനേകം കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു
‘ഇന്നായിരുന്നെങ്കിൽ ഞാൻ വിവാഹമേ കഴിക്കില്ലായിരുന്നു’, നെറ്റി ചുളിച്ച്, തലയിൽ കൈവച്ച്, മനസ്സിടിഞ്ഞ് എത്രയേറെ സ്ത്രീകൾ ഇതിനകം ഇക്കാര്യം ഒളിഞ്ഞും തെളിഞ്ഞു ആവർത്തിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിനും സാമൂഹിക ഇടപെടലിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമെല്ലാം മുന്നിൽ വേലി കെട്ടിത്തിരിച്ചവരിൽ നിന്ന് ‘അരുത്’
ഒരു കുഞ്ഞു പിറന്നു വീഴുമ്പോഴുള്ള കരച്ചിൽ സന്തോഷത്തിന്റേതായിരിക്കും. എന്നാൽ ഈ കുഞ്ഞു പിറന്നപ്പോൾ കരഞ്ഞത് അവളുടെ വേദന കൊണ്ടായിരുന്നു. ജനിച്ച നാൾ മുതൽ അനുഭവിക്കുന്ന വേദനകൾക്കിടയിലും ഇന്ന് അനേകം മനുഷ്യർക്കു ജീവിതത്തിൽ മുന്നോട്ടു പോകാന്‍ പ്രചോദനമാകുന്ന വ്യക്തിത്വത്തിനുടമയാണ് എറണാകുളം കുണ്ടന്നൂർ സ്വദേശി
ലഹരി ഉപയോഗം പലരുടെയും ജീവിതം തകർത്തുകളയാറുണ്ട്. കൊക്കെയ്നിന്റെ അമിതമായ ഉപയോഗം മൂലം യുവതിയ്ക്കു മൂക്ക് നഷ്ടമായി. ഷിക്കാഗോ സ്വദേശിയായ കെല്ലി കൊസൈറയ്ക്കാണ് കൊക്കെയ്നിന്റെ അമിത ഉപയോഗം മൂലം മൂക്ക് നഷ്ടമായത്. ഒന്നും രണ്ടുമല്ല. 70 ലക്ഷം രൂപയുടെ കൊക്കെയ്നാണ് 19മാസത്തിനിടെ യുവതി ഉപയോഗിച്ചത്. കൊക്കെയ്ൻ
ടൈറ്റാനിക്കിലെ റോസ് എന്ന ഒറ്റ വിശേഷണം മതി തലമുറകൾക്ക് കേറ്റ് വിൻസ്ലറ്റ് എന്ന സുന്ദരിയെ തിരിച്ചറിയാൻ.എന്നാൽ ആ ചിത്രത്തിലെ നായികയിൽ ഒതുങ്ങുന്നതല്ല കേറ്റിന്റെ കീർത്തി. മനുഷ്യനെയും പ്രകൃതിയേയും മൃഗങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന, സമ്പത്തിൽ ഏറിയ പങ്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കുന്ന,
വളരെ ചെറുപ്പത്തിൽ തന്നെ സമ്പാദ്യശീലമുള്ളവരുണ്ട്. ജീവിതരീതി ക്രമീകരിച്ചു കൊണ്ടാണ് പലരും സമ്പാദിക്കുന്നത്. അങ്ങനെ നോക്കിയാൽതന്നെ പരമാവധി എത്ര രൂപ സമ്പാദിക്കാനാകും? എന്നാൽ ഇരുപത്തിനാല് വയസ്സിനിടെ ജീവിതശൈലി ക്രമീകരിച്ച് യുവതി സമ്പാദിച്ചത് 83ലക്ഷം രൂപയാണ്. ലണ്ടൻ സ്വദേശിയായ മിയ മെഗ്രാത്ത് എന്ന യുവതിയാണ്
ഗർഭകാലത്ത് സ്ത്രീകൾ ക്ഷീണം, ഛർദ്ദി തുടങ്ങി നിരവധി ശാരീരിക ബുദ്ധിമുട്ടുകളിലൂടെ കടുന്നു പോകാറുണ്ട്. മിക്കപ്പോഴും രാവിലെ എണീറ്റയുടനെയായിരിക്കും ഇത്തരം പ്രശ്നങ്ങൾ സ്ത്രീകളെ അലട്ടുന്നത്. ജോലിക്കു പോകുന്ന സ്ത്രീകളാണെങ്കിലും ഇത്തരം ബുദ്ധിമുട്ടുകൾ തൊഴിലിടത്തിലും ബാധിക്കാറുണ്ട്. അത്തരത്തിൽ ജോലിക്കിടെ
അമ്മയാവുക എന്നത് വലിയ ഉത്തരവാദിത്തമാണ്. ജന്മം നൽകി കുറച്ചു കാലത്തേയ്ക്കെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും മാനസിക വികാസത്തിനും അത്യാവശ്യവുമാണ്. എന്നാൽ ഇത്തരത്തിൽ കുഞ്ഞിനൊപ്പം സമയം പങ്കിടാനാവാതെ വിഷമിക്കുന്ന ജോലിക്കാരായ അമ്മമാർ നമുക്കുചുറ്റും ധാരാളമുണ്ട്. മറ്റുചിലരാവട്ടെ ജോലിയും
നിറവയറുമായി ബുള്ളറ്റ് ഓടിച്ച് മലമുകളിലേക്ക് യുവതിയുടെ യാത്ര! കണ്ടുനിൽക്കന്നവരുടെ നെഞ്ചിടിപ്പു കൂട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. തിരുവനന്തപുരം തിരുമല സ്വദേശി ആതിരയുടെതാണ് ഈ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വിഡിയോ. നീല ജീൻസും വെള്ള ടോപ്പും അണിഞ്ഞ് സ്റ്റൈലിഷായി ബുള്ളറ്റിൽ മഞ്ഞും മലയും
ആയുസ്സിന്റെ കണക്ക് നമുക്ക് പ്രവചനാതീതമാണ്. എന്നാൽ ജീവിതരീതിയിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പലരുടെയും ആയുർദൈർഘ്യം കുറയ്ക്കും. 105 വയസ്സിലൂം തന്റെ പ്രസരിപ്പിന്റെ രഹസ്യം വെളിപ്പെടുത്തി ലോകത്തെ അമ്പരപ്പിക്കുകയാണ് ഒരു മുത്തശ്ശി. ഒറ്റയ്ക്കുള്ള ജീവിതവും ബിയറുമാണ് ആയുസ്സിന്റെ രഹസ്യമെന്ന് പറയുകയാണ്
മാസ്മരിക ശബ്ദം കൊണ്ടും ഊർജസ്വലമായ പ്രകടനം കൊണ്ടും ഗോവൻ പബ്ബുകളിൽ ആവേശം നിറച്ചവൾ. ബെംഗളൂരു സ്വദേശിയായ ആ സുന്ദരി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു തെന്നിന്ത്യൻ താരവുമായുള്ള പ്രണയത്തിന്റെ പേരിലാണ്. ഗോവയിലെ പാർട്ടി ക്ലബുകളിലെ ശ്രദ്ധേയയായ പെർഫോമർ എന്ന ഒറ്റ വിശേഷണത്തിൽ തന്റെ മേൽവിലാസം
14,277 കിലോമീറ്റർ. ഒറ്റയ്ക്കൊരു കാർ യാത്ര. തൃശൂരുകാരി ജോസഫൈൻ ജോസഫ് 70 ദിവസം കൊണ്ട് കാറോടിച്ചത് നാളുകളായി മനസ്സിലുണ്ടായിരുന്ന ഒരു സ്വപ്നത്തിലേക്കായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള റോഡായ ഉംലിംഗ്ലായിലേക്കാണ് ജോസഫൈൻ ഒറ്റയ്ക്ക് കാറോടിച്ചു പോയത്. അനുഭവങ്ങൾ നൽകിയ വലിയൊരു പാഠവുമായാണ് പത്തൊൻപത്
സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്ക്കും തുല്യത അനുഭവിക്കണമെങ്കില്‍ സ്കൂളുകളില്‍ നിന്ന് മാറ്റം ആരംഭിക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ പ്രഭാത സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രാഥമിക
ആർത്തവം എന്നുകേൾക്കുമ്പോൾ ഇന്നും നമ്മൾ മുഖം ചുളിക്കും. എന്തോ പറയാൻ പാടില്ലാത്തത് പറഞ്ഞതുപോലെ, മാറ്റി നിർത്തേണ്ടതായ എന്തോ ആണിതെന്ന കാഴ്ചപ്പാടിന് ഒരു മാറ്റം കൊണ്ട് വരാനുള്ള ശ്രമം ആണ് ശ്രദ്ധ കൾച്ചർ ലാബ് എന്ന ഗവേഷക കൂട്ടായ്മയുടേത്. ‘ഗോ വിത്ത് ദി ഫ്ലോ’ എന്ന് പേരിട്ടിട്ടുള്ള ഗെയിമിലൂടെ പെൺകുട്ടികൾക്കും
കേന്ദ്രബജറ്റിൽ സ്ത്രീകൾക്കു കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പട്ടികജാതി–പട്ടികവര്‍ഗ വിഭാഗത്തിലെ പുതിയ വനിതാസംരംഭകർക്കായി അഞ്ചുവർഷത്തിനുള്ളിൽ രണ്ടുകോടി രൂപവരെ വായ്പ നൽകും. അഞ്ച് ലക്ഷം സ്ത്രീകൾക്ക് പുതിയ പദ്ധതി പ്രയോജനപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യവസായ രംഗത്തേക്ക്
ആറടി നീളമുള്ള സാരി ഞൊറിഞ്ഞടുത്തു വരുന്നത് ഭംഗി മാത്രമല്ല ഒരു കല കൂടിയാണ്. സ്ത്രീകൾ സാരിയുടുത്താൽ അതിസുന്ദരികളാകുമെന്ന് പറയുന്നത് വെറുതെയല്ല ആ സാരിയുടെ മനോഹാരിത മാത്രമല്ല അത് ഉടുക്കുന്ന രീതിയുടെയും കൂടിയാണ്. അപ്പോൾ ‘സാരി ഉടുപ്പിക്കൽ’ ഒരു പ്രൊഫഷനായി ഒരാൾ സ്വീകരിച്ചാൽ എങ്ങനെയിരിക്കും. അതെ ഇന്ത്യയിലെ
പകിട്ടും പ്രൗഢിയുമെല്ലാം രാജകുമാരിയുടേതു തന്നെ. എടുത്തു പറയേണ്ടത് പാദരക്ഷകളോടുള്ള അസാധാരണ ഭ്രമം. പക്ഷേ അപ്പോഴും അവൾ പഴികേട്ടത് രാജകുടുംബത്തിന് യോജിക്കാത്ത പ്രണയബന്ധത്തിൽപ്പെട്ടതിന്റെ പേരിൽ. പറഞ്ഞു വരുന്നത് ഇന്ദിരാ ദേവി എന്ന ഫാഷൻ ഐക്കണെപ്പറ്റിയാണ്. വസ്ത്രത്തിലും പാദരക്ഷകളോടുള്ള ഇഷ്ടത്തിൽപ്പോലും
കുടുംബം അനുവദിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് മഹാകുംഭമേളയ്ക്കിടെ ശ്രദ്ധനേടിയ നാടോടി പെൺകുട്ടി മോനി ഭോൺസ്ലെ. കുംഭമേളയ്ക്കിടെ അസുഖബാധിതയായതിനാലാണ് വീട്ടിലേക്കു തിരിച്ചതെന്നും മോനി പറഞ്ഞു. പത്തുദിവസം കൊണ്ട് മോനി പത്തുകോടി രൂപ സമ്പാദിച്ചെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തു
ഇന്ത്യൻ ടെലിവിഷൻ ഷോകൾക്ക് ആഗോളതലത്തിൽ തന്നെ ആരാധകർ ഏറെയുണ്ട്. അങ്ങനെ ചലച്ചിത്രതാരങ്ങൾ മാത്രമല്ല ഇന്ത്യൻ ടെലിവിഷൻ താരങ്ങളും രാജ്യാന്തരതരത്തിൽ പ്രശസ്തി നേടുന്നുമുണ്ട്. പ്രധാനമായും സ്ത്രീകൾ ധാരാളമുള്ള മേഖലയാണ് ഇന്ത്യൻ ടെലിവിഷൻ രംഗം. പൊതുവേ അഭിനയരംഗത്ത് ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്നത് വർഷങ്ങളായി ഈ
ബന്ധങ്ങളെ ദൃഢമാക്കുന്നതിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിനു വലിയ പ്രാധാന്യമുണ്ട്. സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. പരസ്പര ബഹുമാനമടക്കമുള്ള കാര്യങ്ങൾ സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ കൈവരും. സമൂഹത്തിന്റെ ഏത് തട്ടിൽ നിൽക്കുന്നവരാണെങ്കിലും
124 വയസ്സാണ് ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാചോങ്ങിൽ നിന്നുള്ള ക്യൂ ചൈഷി മുത്തശ്ശിയുടെ പ്രായം. ജനുവരി ഒന്നിനായിരുന്നു മുത്തശ്ശിയുടെ 124–ാം ജന്മദിനം. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവർ ക്യൂചൈഷി മുത്തശ്ശിക്ക് ആശംസകൾ നേർന്നു. 1901ല്‍ ജനിച്ച ക്യൂചൈഷി മുത്തശ്ശി ക്വിങ് രാജവംശത്തിന്റെ പതനം മുതൽ ചൈനീസ്
നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പേരിൽ മാത്രമല്ല, ഭാഷയുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പേരിലും ബെംഗളൂരു നിരന്തരം വാർത്തകളിലിടം പിടിക്കാറുണ്ട്. ബെംഗളൂരു നഗരത്തിൽ ജീവിക്കുന്നവർ അഭിമുഖീകരിക്കുന്ന ഭാഷാപ്രശ്നങ്ങളെക്കുറിച്ച് എക്സ് പ്ലാറ്റ്ഫോമിൽ ഒരു യുവതി പങ്കുവച്ച പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. അപരാജിതെ
യുഎസ് മുൻപ്രസിഡന്റ് ബറാക് ഒബാമയുടെ പേരിനൊപ്പം ഇപ്പോള്‍ ഉയർന്നു കേൾക്കുന്ന പേരാണ് ജെനിഫർ അനിസ്റ്റണിന്റേത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ആരാണ് ജെനിഫർ അനിസ്റ്റൺ എന്ന് ഇന്റർനെറ്റിൽ പരതിയവർ നിരവധിയാണ്. അമേരിക്കൻ നടിയും നിർമാതാവുമാണ് ജെനിഫർ അനിസ്റ്റൺ. ‘സിറ്റ്കോൺ സ്റ്റോം’
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടിയെ പിതാവ് മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലേക്കു തിരിച്ചയച്ചു.ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയോടു സാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോയും വാർത്തയും ചർച്ചയായതിനു പിന്നാലെയാണ് പിതാവ് പെൺകുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ചത്.
നിലപാടുകൾ കൊണ്ടും സ്റ്റൈൽ കൊണ്ടും ആരാധക മനസ്സു കീഴടക്കിയ താരറാണി കരീന കപൂറിനൊപ്പം എക്കാലവും വിവാദങ്ങളുമുണ്ടായിരുന്നു. ബി ടൗൺ ‘ബേബോ’ എന്ന ഓമനപ്പേരിൽ വിളിക്കുന്ന കരീനയുടെ വിവാഹവും ഗർഭകാലവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. കരീന ആദ്യമായി എഴുതിയ പുസ്തകത്തിന്റെ പേരിൽപോലും വിവാദമുണ്ടായി. അതിനെയെല്ലാം
സമൂഹമാധ്യമത്തിൽ നിരവധി ഫോളവേഴ്സുണ്ട് യുകെ സ്വദേശിയായ കാമില ഡോ റൊസാരിയോയ്ക്ക്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായുള്ള കരാറിനെ കുറിച്ചുള്ള കാമിലയുടെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. ഗർഭിണിയാകുന്നതിനും മക്കളെ വളർത്തുന്നതിനും മാസം തോറും ഭർത്താവ് തനിക്ക് നികുതി
സമൂഹമാധ്യമങ്ങളുടെ മനംകീഴടക്കുകയാണ് നക്ഷത്രക്കണ്ണുള്ള ഒരു സുന്ദരി. ഉത്തർപ്രദേശ് പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാലവിൽപനക്കാരിയായ പെൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തവിട്ടുനിറത്തിലുള്ള അവളുടെ ചര്‍മവും ചാരക്കണ്ണുകളും മുക്കിന്റെ ഭംഗിയുമാണ് ചർച്ചയാകുന്നത്. പെൺകുട്ടിയെ
പ്രായവും ശാരീരിക അവശതകളും മറന്ന്, ജീവിക്കുന്ന ഓരോ നിമിഷവും ആനന്ദകരമാക്കി മാറ്റുന്ന ഒരു 60 വയസ്സുകാരിയുണ്ട് കോഴിക്കോട് എലത്തൂരിൽ. ചെട്ടികുളം കൊരമ്പയിൽ ആത്തിക്കയാണ് ചുറ്റുമുള്ളവർക്കു ആത്മവിശ്വാസവും കരുത്തുമായി ജീവിക്കുന്നത്. ഈ പ്രായത്തിനിടെ ആത്തിക്കയുടെ ശരീരത്തിൽ നടത്തിയത് 10 ശസ്ത്രക്രിയകൾ. ആദ്യം
മറ്റുള്ളവരുടെ സ്വകാര്യഭാഗങ്ങളിലേക്ക് ഒരു മര്യാദയുമില്ലാതെ തുറിച്ചു നോക്കുന്നത് തങ്ങളുടെ അവകാശമാണെന്നും അതുവളരെ സാധാരണമാണെന്നും വിശ്വസിക്കുന്ന ചിലരുണ്ട്. ആ നോട്ടത്തെ ഇഷ്ടപ്പെടാതെ ചോദ്യം ചെയ്താൽ, ‘ആ ഭാഗം എടുത്തുകാട്ടുന്നതു പോലുള്ള വസ്ത്രം ധരിച്ചതു കൊണ്ടല്ലേ ഞങ്ങൾ നോക്കിയത്, അതിലെന്താ തെറ്റ്?’ എന്ന
ഹോളിവുഡ് താരപ്പകിട്ടിന്റെ പര്യായമായ മുഖം. ഹോളിവുഡ് ചലച്ചിത്രങ്ങളുടെ ആരാധകരാല്ലാത്തവർക്കു പോലും സുപരിചിതയാണ് ആഞ്ജലീന ജോളി. എന്നാൽ വെള്ളിത്തിരയിൽ താൻ ജീവൻ നൽകിയ കഥാപാത്രങ്ങളെക്കാൾ സംഭവബഹുലവും സങ്കീർണതകൾ നിറഞ്ഞതുമാണ് അവരുടെ ജീവിതം. സൂപ്പർതാരം ബ്രാഡ് പിറ്റുമായുള്ള വിവാഹബന്ധം എട്ടുവർഷം നീണ്ട നിയമ
‘രണ്ട് സെന്റ് സ്ഥലം വിറ്റിട്ടാണെങ്കിലും നിങ്ങൾ ലോകം കാണാനിറങ്ങണം!’– ഇങ്ങനെ ഒരാൾ പറയണമെങ്കിൽ അതിന് തക്കതായ കാരണം കാണും. ഇനി ഇങ്ങനെ പറയുന്നത് 50 പിന്നിട്ട ഒരു ഉമ്മച്ചിയാണെങ്കിൽ വേറെ ‘വൈബാ’ണ്. നബീസക്ക് യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമാണ്. പക്ഷേ അതിനുള്ള അവസരം ഇന്നുവരെ ഉണ്ടായിട്ടില്ല. അതിന് അവസരം ഒരുക്കിയത്
ഡൽഹി മെട്രോ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്നത് അതിൽ നടക്കുന്ന സംഭവങ്ങളുടെ പേരിലാണ്. ഡെൽഹി മെട്രോയില്‍ നിന്നെടുക്കുന്ന റീലുകളും മറ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഡെൽഹി മെട്രോയിലെ യാത്രക്കാരായ രണ്ടു വനിതകൾ തമ്മിലുള്ള വാക്കേറ്റത്തിന്റെയും മർദനത്തിന്റെയും വിഡിയോയാണ്
Results 1-50 of 283
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.