Activate your premium subscription today
Tuesday, Apr 15, 2025
മാമ്പഴം ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ്. അതുപോലെ ആരോഗ്യഗുണങ്ങളും ധാരാളം ഉള്ള ഒന്നാണ് മാവിലയും. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ഔഷധമായി ഉപയോഗിക്കുന്ന മാവിലയിൽ ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ബയോആക്ടീവ് സംയുക്തങ്ങളായ ഫ്ലേവനോയ്ഡുകളും ടാനിനുകളും പോളിഫിനോളുകളും ധാരാളമുണ്ട്.നൂറ്റാണ്ടുകളായി പാരമ്പര്യ
കൊന്നപ്പൂ ഇല്ലാതെ എന്ത് വിഷുക്കണി? എന്നാൽ കണിയിലെ കേമനാവാൻ മാത്രമല്ല ഈ സ്വർണപ്പൂക്കൾക്ക് കഴിയുക. മറ്റു പൂക്കളെ അപേക്ഷിച്ച് മണമില്ലെങ്കിലും കണിക്കൊന്നയുടെ ഗുണങ്ങൾ ചില്ലറയല്ല. കണിക്കൊന്നയാകമാനം ഔഷധമാണ്. പട്ട, ഫലത്തിന്റെ മജ്ജ, വേര്, പൂവ്, ഇല എല്ലാം മരുന്നായി ഉപയോഗിക്കാമെന്നാണ് ആയുർവേദത്തിൽ പറയുന്നത്.
ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യമില്ലാതെ തന്നെ സ്വന്തം ശരീരത്തെ അപായപ്പെടുത്തുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്യുന്ന പ്രവണതയെ ആണ് മനശാസ്ത്രജ്ഞര്‍ നോണ്‍ സൂയിസൈഡല്‍ സെല്‍ഫ് ഇഞ്ച്വറി(എന്‍എസ്എസ്ഐ) എന്ന് വിളിക്കുന്നത്. അമിതമായ മൊബൈല്‍ ഫോണ്‍ ഗെയിമിങ് ശീലം കുട്ടികളില്‍ എന്‍എസ്എസ്ഐ ഉണ്ടാക്കാമെന്ന്
ചോദ്യം : എനിക്കു മൂന്നു വർഷം മുൻപ് ഹൃദയാഘാതം വന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. അന്നു മുതൽ ആസ്പിരിനും കൊളസ്ട്രോൾ, ബിപി തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നുകളും കഴിക്കുന്നുണ്ട്. ഇപ്പോൾ ബിപിയും കൊളസ്ട്രോളും എല്ലാം നോർമലാണ്. ഇനി മരുന്നു തുടരേണ്ടതുണ്ടോ? ഇങ്ങനെ തുടർച്ചയായി മരുന്നു കഴിക്കുന്നത് കിഡ്നിയെ
ഭക്ഷ്യജന്യരോഗങ്ങളില്‍ നിന്ന് സുരക്ഷിതരാകാം ഭക്ഷ്യജന്യരോഗങ്ങൾ സാധാരണയായി ഭക്ഷ്യവിഷബാധ എന്നും അറിയപ്പെടുന്നു. ഉപദ്രവകാരികളായ ബാക്ടീരിയ, വൈറസുകൾ, പരാദജീവികൾ ചില രാസവസ്തുക്കൾ തുടങ്ങിയവയാൽ മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതു മൂലമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഉദരത്തിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ മുതൽ
പത്തനംതിട്ട അയിരൂർ സ്വദേശി ഏബ്രഹാം ചാക്കോയുടേത് പഴയ ക്ലബ് ഫുട്ബോളറുടെ മനസ്സാണ്. ജീവിതത്തോട് ഒറ്റയാൻ പോരാട്ടം നടത്തി ആർജിച്ച ധൈര്യം. പന്തിനു പിന്നാലെ പറന്ന കാൽ മുറിക്കേണ്ടി വരുമെന്ന തിരിച്ചറിവ് അതുകൊണ്ടുതന്നെ ചാക്കോയെ (സണ്ണി-60) തളർത്തിയില്ല. സ്കഫോൾഡറായും നൈട്രജൻ യൂണിറ്റ് സൂപ്പർവൈസറായും ഏറെക്കാലം
ചലന പ്രശ്നങ്ങൾ, വിറയൽ എന്നിവയിൽ തുടങ്ങി ഒരാളിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണു പാർക്കിൻസൺസ് രോഗം. വാർധക്യസഹജമായ പ്രശ്നങ്ങൾക്കൊപ്പം പാർക്കിൻസൺസ് കൂടിയാകുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായി പലരും ഒറ്റപ്പെട്ടു പോകും. മുൻകരുതലെടുത്ത് പാർക്കിൻസൺസ് രോഗത്തെ പ്രതിരോധിക്കാനാകില്ല.
മൂത്രസഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രം ശരിക്ക് ഒഴിക്കാനാവാത്ത അവസ്ഥ ചിലപ്പോള്‍ പുരുഷന്മാര്ക്ക് അനുഭവപ്പെടാറുണ്ട്. പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍, മൂത്രത്തിലെ കല്ലുകള്‍, മൂത്രനാളിയിലെ അണുബാധ, മൂത്രദ്വാരത്തിലെ തടസ്സങ്ങള്‍, മലബന്ധം, ലഹരി ഉപയോഗം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട്
അത്താഴമുണ്ടാൽ അരക്കാതം നടക്കണം എന്ന ചൊല്ല് നമുക്ക് ഏറെ പരിചിതമാണ്. ഇത് ഒരു വെറും പറച്ചിലല്ല, അത്താഴശേഷം ദിവസവും ഒരു പത്തു മിനിറ്റ് നടക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. അവ എന്തൊക്കെ എന്നറിയാം. ∙ അത്താഴം കഴിച്ചശേഷം മധുരമോ ലഘുഭക്ഷണങ്ങളോ കഴിക്കാൻ തോന്നാറുണ്ടോ. ഒരു പത്തുമിനിറ്റ് നടന്നാൽ ഈ
നന്നായി കുപ്പായങ്ങൾ തുന്നിയിരുന്ന ഒരു തയ്യൽക്കാരന് 70 വയസ്സെത്തിയപ്പോൾ കൈകൾക്ക് വിറയൽ ബാധിച്ചു. ഏകാഗ്രത അൽപം കുറഞ്ഞു. തുന്നലിൽ പൂർണത പോരായെന്ന തോന്നലുണ്ടായി. ജീവിതംകൊണ്ട് ഇനി എന്ത് പ്രയോജനമെന്ന വിചാരത്തിലായി അദ്ദേഹം. എല്ലാ വൈഭവങ്ങളും അതിന്റെ മികവിൽ എല്ലാ പ്രായത്തിലും നിലനിൽക്കണമെന്നില്ല. പ്രായമോ
ഹോസ്പിറ്റൽ ഡെലിവറി എന്നു പറയുമ്പോൾ അതിനകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒന്ന് സ്റ്റെറൈൽ അറ്റ്മോസ്ഫിയർ. ഇൻഫെക്ഷൻ എന്ന ചാൻസ് ഇല്ല. ഒരു ഡെലിവറി എന്നു പറയുമ്പോൾ ബേബിക്കും മദറിനും കെയറെടുത്തില്ലെങ്കിൽ ഭയങ്കര സീരിയസ് ആയിട്ടുള്ള ഇൻഫെക്ഷൻസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ടെറ്റനസ്, –––അങ്ങനെയൊക്കെ. അതുകൊണ്ട്
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും ഏപ്രിൽ ഏഴ് ലോകാരോഗ്യദിനമായി ആചരിക്കുന്നു. ഓരോ വർഷവും പ്രത്യേക ആരോഗ്യപ്രശ്നങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടാണ് ദിനാചരണം നടത്തുന്നത്. രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കുക, ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, ആരോഗ്യസംവിധാനങ്ങളും സൗഖ്യവും
ലോകത്തില്‍ 500 ദശലക്ഷത്തിലധികം പേരെ ബാധിച്ചിട്ടുള്ള രോഗമാണ് പ്രമേഹം. നേരത്തെ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ എടുത്താല്‍ പ്രമേഹം മൂലമുള്ള രോഗസങ്കീര്‍ണ്ണതകള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ ശരീരത്തില്‍ സൂചി കുത്തി രക്തമെടുക്കണമെന്ന ചിന്ത പലരെയും പ്രമേഹ പരിശോധനയില്‍ നിന്ന്
ആരോഗ്യകാര്യത്തിൽ കാൽപാദങ്ങളുടെ ആരോഗ്യവും പ്രധാനമാണ്. ദിവസവും കുറച്ചു സമയം കാൽപാദങ്ങളുടെ പരിചരണത്തിനും സമയം കൊടുക്കണം. ദിവസവും രാത്രി കിടക്കും മുന്‍പ് കാൽപാദങ്ങൾ റോസ്മേരി ചേർത്ത വെള്ളത്തിൽ വയ്ക്കാം. ഇങ്ങനെ ചെയ്യുന്നതു മൂലം റോസ്മേരിയുടെ ഔഷധഗുണങ്ങളും ശരീരത്തിനു ലഭിക്കും. ശരീരവും മനസ്സും ശാന്തമാകാനും
പ്രായമായ പിതാവ് പെട്ടെന്നാണ് അവശനിലയിലായത്. മക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു. ഡോക്ടറെത്തി, വിദഗ്ധ പരിശോധനകൾ നടത്തി. സ്ഥിതി അൽപം ഗുരുതരമാണെന്നും വെന്റിലേറ്ററിലാക്കണമെന്നും ഡോക്ടർ. മുന്നിലുള്ള ചികിത്സാസാധ്യതകൾ ഡോക്ടർ വിശദീകരിക്കുന്നു. അൽപം റിസ്കുള്ള ചികിത്സയാണ്, കുടുംബാംഗങ്ങൾക്ക് തീരുമാനിക്കാമെന്ന്
ഋതുക്കൾക്ക് അനുസരിച്ചു നമ്മുടെ ജീവിതചര്യകളും ഭക്ഷണവും ശീലിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മഴയത്ത് അറിയാൻ ∙ മഴ നനഞ്ഞാൽ ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതു ജലദോഷ സാധ്യത കുറയ്ക്കും. നനഞ്ഞ വസ്ത്രം ഉടനെ മാറ്റുക. നനവുള്ള മുടി കെട്ടിവയ്ക്കരുത്. ∙ ഇടയ്ക്കിടെ ഇളംചൂടുവെള്ളമോ സൂപ്പോ കുടിക്കുന്നതു
വെറുതെ ഒരു കുഴപ്പവുമില്ലാതെ നില്ക്കുകയായിരിക്കും. അപ്പോഴാണ് പെട്ടെന്ന് ചുറ്റുമുള്ളതെല്ലാം കറങ്ങുന്നത് പോലെ അനുഭവപ്പെടുക. കുറച്ച് കഴിയുമ്പോള്‍ ഈ തലകറക്കം വന്ന പോലെ അങ്ങ് പോകാം. എന്നാല്‍ ചിലപ്പോള്‍ ഈ കറക്കം തുടര്‍ന്ന് കൊണ്ടേയിരിക്കും. ഒന്ന് കിടക്കാമെന്ന് വിചാരിച്ചാലും ഇത് തുടരുക മാത്രമല്ല
ചോദ്യം : എന്റെ ഭർത്താവ് ഒരു ഐടി പ്രഫഷനലാണ്. യുഎസ് കമ്പനിയായതിനാൽ അമേരിക്കൻ സമയത്താണ് ജോലി. ആദ്യമൊക്കെ രാത്രി ഉറങ്ങാതെ ജോലി ചെയ്യുകയും രാവിലെ ഉറങ്ങുകയും ചെയ്യുമായിരുന്നു. ഈയിടെയായി തീരെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അകാരണമായ ദേഷ്യവും അസ്വസ്ഥതയുമുണ്ട്. ഇത് ഹൃദ്രോഗത്തിലേക്കു നയിക്കുമോ? ഭർത്താവിന്റെ
മാതാപിതാക്കളിൽധാരണ ഉണ്ടാക്കാൻ... ഡോ. ജയിംസൺ സാമുവൽ, ഡോ.ജാൻസി ബ്ലസൻ സ്ഥാപകർ, ജ്യുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡവലപ്മെന്റ് സെന്റർ, ചാലുകുന്ന്,കോട്ടയം ∙ ഇന്ത്യയിൽ 56ൽ ഒരാൾ ഓട്ടിസ്റ്റിക് ആണെന്നാണു കണക്കുകൾ. കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയാതിരിക്കുക, പേരു വിളിച്ചാലും നോക്കാതിരിക്കുക, കൈകൾ പ്രത്യേക രീതിയിൽ
ചോദ്യം : എന്റെ മകന് 15 വയസ്സായി. കുറച്ചു നാളുകളായി ഇടയ്ക്കിടെ മൂക്കിൽ നിന്നു രക്തം വരുന്നു. എന്താണ് ഇതിനു കാരണം? എന്തെങ്കിലും ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണോ ഇത്? രക്തം വരുന്ന സമയത്ത് രക്തസമ്മർദം കൂടുതലായിട്ടാണു കാണുന്നത്. ഉത്തരം : അറുപതു ശതമാനം ആളുകളിലും ജീവിതത്തിൽ ഒരിക്കലെങ്കിലും മൂക്കിൽ നിന്നു
ഇരുനൂറോളം രോഗങ്ങൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും രോഗം മനുഷ്യരിലേക്കു പകരാം. പല രോഗങ്ങളും മനുഷ്യരിൽ മരണകാരണമാകാറുണ്ട്. മലപ്പുറത്തു ബ്രൂസല്ലോസിസ് എന്ന രോഗം ബാധിച്ചു സ്കൂൾ വിദ്യാർഥി മരിച്ചത് ഈയിടെയാണ്. വേണ്ടത്ര മുൻകരുതൽ
സ്ത്രീകളിൽ രോഗനിർണയം സാധ്യമാകാതെ പോകുന്നുവോ? ആരോഗ്യകാര്യത്തിൽ സ്ത്രീകൾ പല വെല്ലുവിളികളും നേരിടുന്നുണ്ട്. അതിൽ ഏറ്റവും വലിയ ഒന്നാണ് തെറ്റായ രോഗനിർണയം. ഇത് ചികിത്സ വൈകിപ്പിക്കും എന്നു മാത്രമല്ല ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഹൃദയാഘാതം വന്നതിനുശേഷവും സ്ത്രീകളിൽ പ്രാഥമികമായി
കുത്തേറ്റാൽ സമചിത്തതയോടെ പെരുമാറുക. ശ്വസനവും ഹൃദയത്തിന്റെ പ്രവർത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്നുറപ്പു വരുത്തുക. ശ്വാസതടസ്സം ഉണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛാസം നൽകുക. കുത്തേറ്റ ശേഷം മദ്യപിക്കുകയോ പുകവലിയോ ചെയ്യരുത്. ഇതു വിഷം വളരെ പെട്ടെന്നു രക്തത്തിൽ കലരാൻ കാരണമാവും. ഏതെങ്കിലും തരത്തിലുള്ള
അപസ്മാരം എന്നത് മറഞ്ഞിരിക്കുന്ന ലക്ഷണങ്ങളുള്ള ഒരു സങ്കീർണ്ണ രോഗമാണ്. ജനിതകപരമായ കാരണങ്ങൾ, തലച്ചോറിനുണ്ടാകുന്ന പരിക്കുകൾ എന്നിവയൊക്കെ ഇതിന് കാരണമാണ്. ചില വ്യക്തികൾക്ക് ഉയർന്ന അപകടസാധ്യതവരെ അപസ്മാരം മൂലം ഉണ്ടാകുന്നു. തലച്ചോറിലെ അസാധാരണമായ പ്രവർത്തനം മൂലമുണ്ടാകുന്ന ആവർത്തിച്ചുള്ള അപസ്മാരം ഒരു
മക്കൾ ജോലിക്കും പേരക്കുട്ടികൾ പഠനത്തിനും പോയിക്കഴിഞ്ഞാൽ വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ വിഷമം. ആവശ്യമില്ലാത്ത ആകുലചിന്തകൾ ശല്യം ചെയ്യുന്നുവെന്നാണ് മുതിർന്ന പൗരന്മാരിൽ ചിലരുടെ ആവലാതി. ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് കുറെ നേരം ഉറങ്ങും. ടെലിവിഷനിലോ മൊബൈലിലോ കണ്ണോടിക്കും... മുതിർന്ന പൗരന്മാരുടെ വിരസതയ്ക്ക്
Results 1-25 of 2490
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.