Activate your premium subscription today
Monday, Mar 31, 2025
പ്രോജക്ടുകളുടെ കാര്യം വരുമ്പോൾ കമ്പനികൾക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ - സമയത്തിനു തീർക്കുക. പറഞ്ഞതിനും ഒരു ദിവസം മുൻപ് തീർക്കുന്നതാണ് എല്ലാവർക്കും ഇഷ്ടം. വ്യക്തിജീവിതത്തിൽ ‘നാളെ നാളെ നീളെ നീളെ...’ നയം സ്വീകരിക്കാമെങ്കിലും പ്രോജക്ടുകളിൽ മതിയായ കാരണങ്ങളില്ലാതെ താമസിക്കുന്നത് കമ്പനിയുടെ ഭാവിയെ നിർണയിക്കും.
സൗജന്യമായി പണം നേടാൻ ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. എത്ര പറ്റിക്കപ്പെട്ടാലും മലയാളികൾക്ക് സൗജന്യം എന്നു കേട്ടാൽ കണ്ണടച്ച് വ്യക്തിപരമായ വിവരങ്ങൾ ഉടനെ കൈമാറും. നിമിഷം നേരം കൊണ്ട് അങ്ങനെ അക്കൗണ്ടിൽ നിന്നും പണം അപ്രത്യക്ഷമാകും. ലോകം മുഴുവൻ ഇന്റർനെറ്റിന്റെ പിന്നാലെ പായുമ്പോൾ സൈബർ കുറ്റകൃത്യങ്ങളിലെ വർധന
നിങ്ങളുടെ ബിസിനസിന് ആവശ്യമായ പോസ്റ്ററുകളും മറ്റും ഡിസൈൻ ചെയ്യാൻ നൈപുണ്യമുള്ളവരുടെ പിന്നാലെ നടക്കേണ്ട. ആശയമുണ്ടെങ്കിൽ നിമിഷനേരം കൊണ്ടു കിടിലൻ പോസ്റ്ററുകൾ ചെയ്യാം. മനസിൽ െഎഡിയയുണ്ടെങ്കിൽ ഡിസൈനിങ് പാർട്ട് ടൈം ജോലിയായി ചെയ്ത് മികച്ച വരുമാനം നേടാം. നാം നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ടെക്സ്റ്റ്,
എന്തിനും ഏതിനും ഇന്റർനെറ്റിൽ തിരയുമ്പോൾ ഒാർക്കുക നിങ്ങളെ ഒരാൾ നിരീക്ഷിക്കുന്നുണ്ട്. കേൾക്കുമ്പോൾ അതിശയോക്തി തോന്നിയാലും ആധുനിക കാലത്ത് ഡേറ്റ അനലിസ്റ്റുകൾക്ക് എല്ലാം അറിയാമെന്ന് സാരം. പഠിച്ചെടുത്താൻ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല. കാരണം, മിടുക്കരായ ഡേറ്റ അനലിസ്റ്റുകൾ പറയുന്നതാണ് കമ്പനിയിലെ
ടെക് വമ്പന്മാർ പൈത്തണിനെ ഒപ്പം കൂട്ടുമ്പോൾ ഡേറ്റാ മേഖലയിൽ ജോലിക്ക് അപേക്ഷിച്ചാലും പ്രവൃത്തിപരിചയത്തിനൊപ്പം ടെക് രംഗത്ത് വേണ്ട സ്കിൽസ് തൊഴിൽദാതാക്കൾ തേടും. നിങ്ങളുടെ റെസ്യൂമെ വേറിട്ടു നിൽക്കണമെങ്കിൽ വേണം പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിലുള്ള പ്രാവീണ്യം. നെറ്റ്ഫ്ലിക്സും ടെസ്ലയും പൈത്തണിനെ കൂടെ
‘തിരിച്ചു കടിക്കാത്തത് എന്തും ഞാൻ കഴിക്കും...’ ഇഷ്ടഭക്ഷണത്തെക്കുറിച്ച് ചോദിക്കുമ്പോൾ സ്ഥിരമായി കേൾക്കുന്ന വാചകമാണ്. കേൾക്കാൻ സുഖമുള്ളതാണെങ്കിലും വീണ്ടുവിചാരമില്ലാതെ എന്തും കഴിച്ചാൽ ഭാവിയിൽ കാര്യങ്ങൾ എളുപ്പമാവില്ല. അമിതഭക്ഷണത്തോടൊപ്പം വ്യായാമവുമില്ലാതെ വരുമ്പോൾ ജീവിതശൈലീരോഗങ്ങൾ തേടിവരാനുള്ള സാധ്യത
പട്ടിണി കിടന്നു അമിതവണ്ണം ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ രുചിയാഘോഷിക്കേണ്ട നല്ല ദിനങ്ങളാണ് കളയുന്നത്. ഒന്നും കഴിക്കാതെ പട്ടിണി കിടന്നതുകൊണ്ട് പെട്ടെന്ന് തടികുറയുമോ? അഴകാർന്നതും ആരോഗ്യകരവുമായ ശരീരം ലഭിക്കാൻ ശാസ്ത്രീയമായ ഡയറ്റിങ് ആണു വേണ്ടത്. ഒപ്പം ഫിസിക്കൽ ആക്റ്റിവിറ്റികളുമുണ്ടാകണം. ഇതാണ്
ലോകം ഡിജിറ്റൽ ആകുമ്പോൾ എല്ലാ രംഗത്തും വൻതോതിൽ ഡേറ്റ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഡേറ്റയ്ക്ക് എന്തിനെക്കാളും വിലയുള്ള കാലത്ത് ഒരു പരിധിയിലേറെ വിവരം ശേഖരിച്ചുവയ്ക്കണമെങ്കിൽ ഭാരിച്ച ചെലവാണ്. ഇതിനുള്ള ഉത്തരമാണ് ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം. അതിവേഗം വളർന്നുപന്തലിക്കുന്ന സാങ്കേതികവിദ്യയാണു ക്ലൗഡ്
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) വീണ്ടും പ്രവേശനത്തിന് അവസരം. 100 മാർക്കിന്റെ 2 പേപ്പർ ഉൾപ്പെടുന്ന പ്രാഥമിക പരീക്ഷ ജൂൺ 14നും 100 മാർക്കിന്റെ വീതം 3 പേപ്പർ ഉൾപ്പെടുന്ന അന്തിമ പരീക്ഷ ഒക്ടോബർ 17, 18 തീയതികളിലുമാണ്. അടുത്ത ജനുവരിയിലാണ് അഭിമുഖം. പരീക്ഷകളിൽ ഇംഗ്ലിഷ് ചോദ്യപ്പേപ്പറുകൾക്കൊപ്പം
ഹാർഡ് വർക്കിൽ നിന്നും സ്മാർട്ട് വർക്കിലേക്കു കോർപ്പറേറ്റ് ലോകം ചുവടുമാറിയതോടെ തൊലിടങ്ങളിൽ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞു. കൂടുതൽ വേഗതത്തിൽ കൃത്യതയോടെ ജോലി ചെയ്യുന്നവർക്കാണ് ഡിമാൻഡ്. ഏത് വലിയ ജോലിയും നിർമിതബുദ്ധിയുടെ സഹായത്തോടെ ചെയ്യുന്നത് സാധാരണയായി. എെഎ (നിർമിത ബുദ്ധി) എന്നു കേൾക്കുമ്പോൾ അതിനു
ശരീരം അൽപമൊന്നു മെലിഞ്ഞാൽ ചോദിക്കും തീറ്റയും കുടിയൊന്നുമില്ലേ? ഇനിയൊന്നു തടിച്ചാൽ പറയും – ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണം ! ഉപദേശിക്കുന്നവരെ ഒഴിവാക്കി സമൂഹമാധ്യമത്തിൽ തിരഞ്ഞാലോ വിഡിയോ സജഷനായി വരും ഡയറ്റുകളുടെ നീണ്ട ലിസ്റ്റ്. സാലഡ് കഴിച്ച് തടി കുറയ്ക്കാം, ചപ്പാത്തി കഴിച്ച് അമിത വണ്ണം കുറയ്ക്കാം,
ധനമന്ത്രാലയുമായി ബന്ധപ്പെട്ട വാർത്തകളിൽ ജിഎസ്ടി (Goods and Services Tax) എന്നു കേൾക്കുന്നത് പതിവാണ്. ജിഎസ്ടി എന്നു കേൾക്കാത്ത വാർത്താ ദിവസങ്ങൾ കുറവാണ്. ജിഎസ്ടി നിലവിൽ വന്നത് 2017 ജൂലൈ 1ന് ആണ്. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ
പത്താം ക്ലാസിനു ശേഷം കണക്കിനോട് ‘ഗുഡ് ബൈ’ പറഞ്ഞതാണോ നിങ്ങൾ? എങ്കിൽ തുടർന്നുള്ള വരികൾ നിങ്ങൾക്കുള്ളതാണ്. ലോകം മുഴുവൻ ഡേറ്റയുടെ സാധ്യതകൾ തേടുമ്പോൾ ഏത് മേഖലയിലാണെങ്കിലും കണക്കില്ലാതെ രക്ഷപ്പെടാൻ സാധിക്കില്ല. പറഞ്ഞ് വരുന്നത് പാഠപുസ്തകത്തിൽ പഠിച്ച കണക്കിന്റെ ഫോർമുലയുടെ കാര്യമല്ല. അത്യാവശ്യ കാര്യങ്ങൾ
നെറ്റ്ഫ്ലിക്സിൽ ഇഷ്ടസിനിമ കണ്ടതിനു ശേഷം വീണ്ടും ലോഗിൻ ചെയ്യുമ്പോൾ കാണാറില്ലേ അതേ തരത്തിലുള്ള ചിത്രങ്ങളുടെ നീണ്ട പട്ടിക. കോടിക്കണക്കിനു ഉപഭോക്താക്കളിൽ നിന്നും നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചു സിനിമകളുടെ പട്ടിക നൽകുന്നത് ചില്ലറക്കാര്യമാണോ? ഡേറ്റ കൊണ്ടുള്ള കളിയിൽ നെറ്റ്ഫ്ലിക്സിനു തുണയാകുന്നത്
ചിലപ്പോൾ നല്ലൊരു പോസ്റ്റർ മതി നിങ്ങളുടെ ബിസിനസ് പച്ചപിടിക്കാൻ. നല്ലൊരു ആശയമുണ്ടെങ്കിലും അതു ഫലപ്രദമായി ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രസദ്ധീകരിക്കാൻ കഴിയാതെ വരുമ്പോൾ നിരാശ തോന്നിയിട്ടില്ലേ? നിങ്ങളുടെ ബിസിനസിന് ആവശ്യമായ പോസ്റ്ററുകളും മറ്റും ഡിസൈൻ ചെയ്യാൻ നൈപുണ്യമുള്ളവരുടെ പിന്നാലെ നടക്കേണ്ട.
നിത്യജീവിതത്തിൽ എഐ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സ്വയം ചിന്തിച്ച്, ആവശ്യങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ ചെയ്തു തരുന്ന സാങ്കേതികവിദ്യ തൊട്ടടുത്തെത്തി. സാങ്കേതിക വിദ്യയിലെ നൂതന പ്രവണതകൾക്കൊപ്പം കൂടിയില്ലെങ്കിൽ പിന്തള്ളപ്പെടുമെന്ന സ്ഥിതിയുണ്ടാകാം. എഐയുടെ അനന്ത സാധ്യതകളും അവസരങ്ങളും മനസിലാക്കി നൈപുണ്യം
നിർമിതബുദ്ധിക്ക് ലക്ഷക്കണക്കിനു ജീവിതങ്ങളെ മാറ്റിമറിക്കാൻ കഴിയുമെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സുരക്ഷയെയും എഐ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണെന്നും പാരിസിലെ എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുെട പ്രധാനമന്ത്രി രാജ്യാന്തര വേദിയിൽ നിർമിതബുദ്ധിയുടെ (എെഎ) പ്രാധാന്യത്തെക്കുറിച്ചു
എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിച്ചാലോ എന്നു പലർക്കും തോന്നി തുടങ്ങിയിട്ടുണ്ട്. കാരണം ഇ – മെയിൽ മുതൽ ഗൗരവമേറിയ പഠന റിപ്പോർട്ടുകളും ചാറ്റ് ജിപിടിയുടെ സഹായത്തോടെ അനായാസം ചെയ്തെടുക്കുമ്പോൾ ഏതു മേഖലയെയും ചാറ്റ് ജിപിടി കീഴടക്കുമെന്ന സ്ഥിതിയാണ്. അങ്ങനെവരുമ്പോൾ ചാറ്റ് ജിപിടിയെ
മാറുന്ന ലോകത്ത് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ‘ചാറ്റ് ജിപിടി’ പോലുള്ള എഐ ടൂളുകൾ. ഇതുവരെ ജോലി ചെയ്ത രീതിയല്ല ഇനി മുതൽ എന്ന നിലയ്ക്കാണ് സാങ്കേതിക രംഗത്ത് വരുന്ന പുതിയ മാറ്റങ്ങൾ. എെഎ നമ്മുടെ ജോലി കളയുമോ എന്ന സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല. െഎടി രംഗം ആകെ മാറ്റി മറിച്ച ചാറ്റ് ജിപിടിയെ വിവേകം പൂർവം
ലോകത്തിന്റെ യാത്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമിത ബുദ്ധി) ചലനത്തിനൊപ്പമാണെന്ന് പറഞ്ഞാൽ എതിർക്കാനാകുമോ? മനുഷ്യന്റെ സ്വാഭാവികമായ ചിന്താശേഷിയെ പോലും മറികടന്നു കൊണ്ടാണ് എഐയുടെ കുതിപ്പ്. ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള വിപ്ലവം. നിത്യജീവിതത്തിന്റെ ഭാഗമായി എഐ മാറുമ്പോഴും അതിനെപ്പറ്റി ധാരണ
എത്ര ശ്രദ്ധിച്ചാലും ‘പണി കിട്ടാൻ’ ഒറ്റ ലിങ്ക് മതി. ഇൗ വരി വായിക്കുന്നതു പോലെ നിസ്സാരമല്ല സൈബർ തട്ടിപ്പിന് ഇരയായവരുടെ അനുഭവകഥ. കഴിഞ്ഞ ദിവസം കൊല്ലം മാരാരിത്തോട്ടം സ്വദേശിനിയുടെ അക്കൗണ്ടിൽനിന്നും നഷ്ടമായത് 10 ലക്ഷത്തോളം രൂപ. കേസിലെ പ്രതിയെ ജാർഖണ്ഡിൽനിന്നു കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി.
ചില തീരുമാനങ്ങൾ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ആലങ്കാരികമായി പറയുന്നതല്ല. കരിയറിൽ കൃത്യമായ പ്ലാനിങ്ങില്ലെങ്കിൽ പഠിച്ചതെല്ലാം വെറുതേയാകും. ഇൗ വരികൾ വായിക്കുമ്പോൾപോലും സാങ്കേതിക മേഖലയിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. െഎടി മേഖലയിൽ കരിയറിൽ പച്ചപിടിക്കണമെങ്കിൽ നൈപുണ്യത്തിനാണ് മുൻഗണന.
സാധാരണക്കാരുടെ ഇടയിൽ ‘ജാവ’ ഇത്രയും പോപ്പുലറാക്കിയതിന്റെ ക്രെഡിറ്റ് ‘പ്രേമം’ സിനിമയിലെ വിമൽ സാറിനാണ്. സിനിമ റിലീസായിട്ട് പത്തു വർഷം തികയുമ്പോഴും ഇൗ ഡയലോഗ് ഇപ്പോഴും ട്രെൻഡിങ്ങാണ്. എന്നാൽ കേട്ടോളൂ എെഎ (നിർമിത ബുദ്ധി), മെഷീൻ ലേണിങ് എന്നവിയെല്ലാം ചർച്ചകളിൽ നിറഞ്ഞു നിൽക്കുമ്പോഴും ഐടി രംഗത്ത് ജാവ
പ്രതിവർഷം പത്തു ലക്ഷം രൂപ ശമ്പളം! ഡേറ്റാ മേഖലയിൽ മിടുക്കു തെളിയിച്ച വിദഗ്ധർക്ക് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന വാർഷിക പാക്കേജിന്റെ ഏകദേശ കണക്കാണ്. പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിൽ മിടുക്കുണ്ടെങ്കിൽ ചോദിക്കുന്ന ശമ്പളമാണ് കിട്ടുക. നിർമിത ബുദ്ധി, മെഷീൻ ലേണിങ് എന്നീ മേഖലകളിൽ മികവുണ്ടെങ്കിൽ കരിയറിൽ
നിറങ്ങളുടെ പിന്നിലെ രഹസ്യം, ലിവറുകളുടെ പ്രവർത്തനം, സ്വയം പാകമാകുന്ന ഭക്ഷണം... ശാസ്ത്രം സമ്മാനിക്കുന്ന വിസ്മയങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. പാഠപുസ്തകത്തിൽ പഠിച്ചതിനപ്പുറം ചെയ്യുന്നതല്ലേ യഥാർഥ ഫൺ? ഇൗ ക്രിസ്മസ് അവധിക്കാലം കൂടുതൽ മാർക്ക് നേടാൻ ഉപകാരപ്പെടുത്താം. 7 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്നവർ ഇൗ
സൗത്ത് റയിൽവേ സ്റ്റേഷൻ, മറൈൻ ഡ്രൈവ്, എംജി റോഡ്... മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന കൊച്ചി നഗരം. മഞ്ഞു കാഴ്ചയുടെ വിസ്മയമൊരുക്കിയ വിഡിയോ റീലുകൾ കണ്ട് പലരും അത്ഭുതപ്പെട്ടു. അടുത്തകാലത്ത് ഹിറ്റായ വിഡിയോകളുടെ പട്ടികയിൽ ഇൗ ‘കൂൾ കൊച്ചി’ വിഡിയോയുമുണ്ട്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തായാറാക്കിയ വിഡിയോ
‘സാബൂ.. അടുത്ത ക്വാർട്ടറിൽ താങ്കളുടെ റീജനിൽനിന്ന് എത്ര ശതമാനം സെയിൽസ് കൂടുമെന്നാണ് കരുതുന്നത്?...’റീജനൽ സെയിൽസ് മാനേജരുടെ ചോദ്യം കേട്ട് സാബു കയ്യിലെ പേപ്പറിൽനിന്നു കണക്ക് നിരത്താൻ തയാറായി. കഴിഞ്ഞ ക്വാർട്ടറിൽ മറ്റ് റീജനുകളെക്കാളും നന്നായി സെയിൽസ് നേടിയത് പറഞ്ഞു ഫലിപ്പിച്ചു. ഒപ്പം അടുത്ത ക്വാർട്ടറിലെ
മികച്ച മാർക്കുണ്ടെങ്കിലും നിങ്ങളുടെ റെസ്യൂമെ മികച്ച തൊഴിൽ ദാതാക്കൾ ഗൗവനിക്കുന്നില്ലേ? സ്വയം പഴിക്കാതെ മുന്നോട്ടുള്ള വഴികൾ തേടുകയാണ് അഭികാമ്യം. മാറുന്ന ലോകത്ത് മികച്ച കരിയർ തേടണമെങ്കിൽ നിങ്ങളുടെ റെസ്യൂെമയിൽ മറ്റു രംഗങ്ങളിലുള്ള മികവും സൂചിപ്പിക്കണം. െഎടി കമ്പനികൾ മാത്രമല്ല മികച്ച കോർപറേറ്റ്
മികച്ച അവസരങ്ങളൊരുക്കി ജർമനി കാത്തിരിക്കുമ്പോൾ അതു വിട്ടുകളയണോ? മറ്റു രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുമ്പോൾ കഴിവുള്ളവർക്ക് ചില തൊഴിൽമേഖലകൾ തുറന്നിട്ട് വിദ്യാർഥികളെ കാത്തിരിക്കുകയാണ് ജർമനി. ജർമനിയിൽ ഒരു കരിയർ പലരുടെയും സ്വപ്നമാണെങ്കിലും ജർമൻ ഭാഷയുടെ അടിസ്ഥാന പരിജ്ഞാനം പലർക്കും കടമ്പയാണ്.
വെറുതേ ഏതെങ്കിലും ഉൽപന്നങ്ങൾ തിരഞ്ഞാൽ ഉടനെ പരസ്യത്തിന്റെ രൂപത്തിൽ സ്ഥിരമായി പരസ്യം വരും. ഇതിന്റെ പിന്നിലെ രഹസ്യം തേടിയാൽ ഡിജിറ്റൽ മാർക്കറ്റിങ് എന്ന തന്ത്രത്തിന്റെ പ്രധാന്യം മനസിലാക്കാം. ഡിജിറ്റൽ മാർക്കറ്റിങ് എന്നു കേൾക്കുമ്പോൾ അത്ര നിസാരമായി കാണരുത്. ഉപഭോക്താവ് എത്ര തവണ പരസ്യം കണ്ടുവെന്നും
ഫ്രാൻസിലെ കരിയർ സാധ്യത തിരിച്ചറിഞ്ഞാണ് പലരും ഫ്രഞ്ച് പഠിക്കാനൊരുങ്ങുന്നത്. ഇംഗ്ലിഷിനു പുറമേ ഒന്നോ രണ്ടോ വിദേശ ഭാഷകൾ കൂടി സ്വായത്തമാക്കുന്നവർക്ക് ആഗോള തൊഴിൽവിപണിയിൽ അവസരങ്ങളേറും. ബിസിനസ്, അധ്യാപനം, വിവർത്തനം, ജേണലിസം, ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, നയതന്ത്ര മേഖല (വിദേശകാര്യ മന്ത്രാലയം,
സിനിമയില് എന്നും പരീക്ഷണങ്ങള്ക്ക് ഒരു മടിയും കാണിക്കാത്ത നടനാണ് കമല് ഹാസന്. കഥാപാത്രങ്ങളുടെ പകര്ന്നാട്ടങ്ങളില് മാത്രമല്ല കമല് അഭിയനിക്കുന്ന സിനിമകളിലും ഈ നവസാങ്കേതിക വിദ്യ ഉള്പ്പെടെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള് ധാരാളമായി കാണാം. അടുത്തിടെ ഇറങ്ങിയ കമല്ഹാസന് ചിത്രം ഇന്ത്യന് 2
വർഷങ്ങൾക്ക് മുൻപ് എന്തെങ്കിലും വേണമെങ്കിൽ നേരേ കടയിൽ പോയി വാങ്ങുമായിരുന്നു. ഇക്കാലത്ത് എന്തു വാങ്ങുന്നതിനു മുൻപ് ഇന്റർനെറ്റിൽ പരതി റിവ്യൂകൾ നോക്കി വില താരതമ്യം ചെയ്തിട്ടാണ് വാങ്ങുന്നത്. വെറുതേ ഏതെങ്കിലും ഉൽപന്നങ്ങൾ തിരഞ്ഞാൽ ഉടനെ പരസ്യത്തിന്റെ രൂപത്തിൽ സ്ഥിരമായി പരസ്യം വരും. ഇതിന്റെ പിന്നിലെ രഹസ്യം
വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി വാട്സ്ആപ്പ് സന്ദേശം ; വീട്ടമ്മയുടെ 50000 രൂപ നഷ്ടമായി...!!ഇത്തരം മെസേജുകൾ എപ്പോഴെങ്കിലും നിങ്ങളും കണ്ടിട്ടുണ്ടാവാം. പരിചിതമായ സൈറ്റുകളുടെയും പ്രമുഖ ബ്രാൻഡുകളുടെയുമൊക്കെ പേരിൽ ഫെയ്ക്ക് ഓഫറുകളും 10000 രൂപയുടെ മൊബൈൽ ഫോൺ 99 രൂപയ്ക്ക് ഓർഡർ ചെയ്യാനുള്ള
വൻകിട കമ്പനികളുടെ വിജയത്തിന്റെ പിന്നിൽ ചില തലകളുണ്ടെന്ന് ചുമ്മാതെ പറയുന്നതാണോ? ഡിജിറ്റൽ കാലത്ത് അങ്ങനെ കമ്പനികളുടെ ജാതകം എഴുതുന്നവരാണ് ഡാറ്റ അനലിസ്റ്റുകൾ. ഉപഭോക്താവിന്റെ അഭിരുചി മുതൽ ഭാവിയിൽ എപ്പോൾ ഉൽപന്നം വീണ്ടും വാങ്ങുമെന്നു വരെ പ്രവചിക്കുന്നവർ. അത്യന്തം മൽസരം നിറഞ്ഞ വിപണിയിൽ കളം
ശരീരം അൽപമൊന്നു മെലിഞ്ഞാൽ ചോദിക്കും തീറ്റയും കുടിയൊന്നുമില്ലേ? ഇനിയൊന്നു തടിച്ചാൽ ചോദിക്കും – ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണം ! ഉപദേശിക്കുന്നവരെ ഒഴിവാക്കി സമൂഹമാധ്യമത്തിൽ തിരഞ്ഞാലോ വിഡിയോ സജഷനായി വരും ഡയറ്റുകളുടെ നീണ്ട ലിസ്റ്റ്. സാലഡ് കഴിച്ച് തടി കുറയ്ക്കാം, ചപ്പാത്തി കഴിച്ചു അമിത വണ്ണം
പേരു പോലെ തന്നെ പവറാണ് പവർ ബിഐ അഥവാ പവർ ബിസിനസ് ഇന്റലിജൻസ്. വിപണിയിലെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞ് ആവശ്യക്കാരെ സംതൃപ്തരാക്കാൻ കഴിയുന്ന പവർ ബിഐ ഒട്ടനവധി സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഡാറ്റാബേസുകൾ, സ്പ്രെഡ് ഷീറ്റുകൾ, ക്ലൗഡ് സേവനങ്ങൾ തുടങ്ങി ഒന്നിലേറെ ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റയെ ഏകീകരിപ്പിച്ച്
ഇരുപത്തൊൻപതോളം രാജ്യങ്ങളുടെ ഒഫിഷ്യൽ ഭാഷയായ ഫ്രഞ്ച് ഇംഗ്ലിഷ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന ഭാഷയാണ്. മാത്രമല്ല അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ സെക്കൻഡ് ലാംഗ്വേജ് ഫ്രഞ്ച് തന്നെയാണ്. ലോകത്തിന്റെ തന്നെ എജ്യുക്കേഷണൽ ഹബായ ഫ്രാൻസിലേക്കോ മറ്റേതെങ്കിലും യൂറോപ്യൻ
അനന്തസാധ്യതകളുമായി വിദേശപഠനം വഴിതുറക്കുമ്പോൾ പല വിദ്യാർഥികൾക്കും സംശയങ്ങൾ പലതാണ്. പലരും പറയുന്നത് കേട്ട് വിദേശ പഠനത്തിനൊരുങ്ങിയാൽ നഷ്ടമാകുന്നത് സമയം മാത്രമല്ല പണവുമാണ്. കൃത്യമായി വിവരങ്ങൾ തിരക്കി പഠിച്ചില്ലെങ്കിൽ കോഴ്സ് പൂർത്തിയാക്കിയ ശേഷം വീട്ടിലിരിക്കേണ്ടി വന്നേക്കാം. കാരണം പല വിദേശ മെഡിക്കൽ
പത്തു പന്ത്രണ്ട് വർഷക്കാലത്തെ അധ്വാന ഫലത്തിന്റെ മധുരത്തിലാണ് നമ്മുടെ വിദ്യാർഥികൾ. ഒരു അറിവും ചെറുതല്ല, വെറുതെയല്ല എന്നുപറഞ്ഞ് ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും പഠിച്ചതെല്ലാം ചേർത്തുവെച്ച് ഉയർന്ന വിജയ ശതമാനമാണ് 10,12 പരീക്ഷാഫലങ്ങളിൽ അവർ നേടിയെടുത്തത്. കുട്ടികളുടെ കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിച്ച് അവരെ
എന്തിനുമേതിനും സംശയമാണ് ഒരുപക്ഷേ ഏറ്റവും കൂടുതൽ സംശയങ്ങൾ അഭിമുഖീകരിക്കുന്നവരാകും അധ്യാപകർ. കാലം മാറുന്നതിനനുസരിച്ച് കുട്ടികളുടെ പൾസും ചോദ്യങ്ങളുടെ സ്വഭാവവും മാറിയിട്ടുണ്ടാവാം. ഏതെങ്കിലും ഒരു തട്ടിക്കൂട്ട് ഉത്തരത്തിൽ തൃപ്തിപ്പെടുന്നവരല്ല ഇന്നത്തെ കുട്ടികൾ. ബ്ലാക്ക് ബോർഡും കല്ല് പെൻസിലും പിന്നിട്ട്
ഓഫീസ് ജോലികളിലെ അഭിവാജ്യഘടകമായ എക്സൽ ചെറുതും വലുതുമായ ഡാറ്റകളുടെ ക്രോഡീകരണത്തിനും നിഗമനത്തിനുമായി പ്രയോജനപ്പെടുത്തുന്നു. എക്സലിന്റെ കൃത്യമായ ഉപയോഗം ജോലിഭാരം ലഘൂകരിച്ച് ഫലപ്രദമായ പ്രകടനം കാഴ്ചവെക്കാൻ നമ്മെ സഹായിക്കുന്നു. ചിന്തകൾക്കുമപ്പുറം നൂതന മാറ്റങ്ങളുമായി എത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൂടി
ഏതൊക്കെ ഭാഷയറിയാം എന്ന ചോദ്യത്തിന് മാതൃഭാഷ കഴിഞ്ഞാൽ പിന്നെ ഇംഗ്ലിഷ് എന്ന് ഉത്തരമെഴുതുന്നവരാകും അധികവും.എന്നാൽ അപ്രതീക്ഷിതമായി ആംഗലേയം ഒന്ന് കൈകാര്യം ചെയ്യേണ്ടി വന്നാൽ പതറാതെ നിൽക്കാൻ എത്രപേർക്ക് കഴിയും..? പഠിക്കാൻ ബുദ്ധിമുട്ടേറിയ മലയാളം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന നമുക്ക് എന്തും പഠിക്കാം എന്ന
ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യം വേണമെങ്കിലും ചില കമ്പനികളിൽ മറ്റൊരു വിദേശഭാഷ അറിയുന്നവർക്കാണ് മുൻഗണന. എത്രയും നേരത്തേ പഠിക്കുന്നുവോ അത്രയും സാധ്യതകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇനി ജർമൻ ഭാഷ എവിടെ പോയി പഠിക്കുമെന്ന ചിന്തയാണെങ്കിൽ മലയാള മനോരമയുടെ എജ്യുക്കേഷനൽ പോർട്ടലായ മനോരമ ഹൊറൈസൺ തിരുവനന്തപുരം
ഉപഭോക്താവ് രാജാവാകുന്ന കാലത്ത് അവരുടെ അഭിരുചികളാണ് കമ്പനികൾക്കു നിർണായകം. അതിനനുസരിച്ച് ഉൽപന്നങ്ങൾ രൂപപ്പെടുത്തിയില്ലെങ്കിൽ കച്ചവടം പൊളിയുമെന്ന് തലപ്പത്തിരിക്കുന്നവർക്ക് അറിയാം. അത്തരം തീരുമാനങ്ങൾ എടുക്കാൻ മാനേജ്മെന്റിനെ സഹായിക്കുന്ന ‘വിജയശിൽപി’കളാണ് ഡേറ്റ പ്രഫഷനലുകൾ. ഡേറ്റ അടിസ്ഥാനമാക്കി
അനന്ത സാധ്യതകളുടെ ഇടമാണ് സൈബർ ലോകം. എല്ലാ മേഖലകളിലും നിത്യജീവിതവുമായി അത് വളരെ അടുത്തുനിൽക്കുന്നു. എന്നാൽ, വിരൽത്തുമ്പിൽ ലോകമെത്തുമ്പോൾ അവിടെ അപകടങ്ങളും പതിയിരിക്കുന്നുണ്ട്. എന്താണ് സൈബർ സെക്യൂരിറ്റി, അത് എങ്ങനെ പ്രാവർത്തികമാക്കാം? ഉത്തരവുമായി എത്തുകയാണ് മനോരമ ഹൊറൈസൺ. മലയാള മനോരമയുടെ വിദ്യാഭ്യാസ
ഇന്റർനെറ്റും സ്മാർട്ഫോണും ഏതു പോക്കറ്റിനും താങ്ങാവുന്നതായതോടെ വിഡിയോ എടുത്ത് വിവിധ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യുന്നത് സാധാരണയായി. വ്ലോഗിങ് ഹോബിയായി തുടങ്ങിയ പലരും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ മികച്ച വരുമാനവും നേടുന്നു. പോസ്റ്റ് ചെയ്യുന്ന വിഡിയോയ്ക്ക് റീച്ച് അനുസരിച്ച് പോക്കറ്റ് നിറയുമെന്നായതോടെ പലരും
മികച്ചൊരു പ്രോജക്ടാണെങ്കിലും ഉപഭോക്താവിനു കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു കൊടുക്കാൻ സാധിക്കുന്നില്ലേ? പേപ്പറിൽ വരച്ച പ്ലാനുകൾക്ക് യഥാർഥ ലോകത്തിന്റെ അനുഭവം പകർന്നു നൽകിയാൽ ക്ലയന്റിന് എളുപ്പമാകും. കംപ്യൂട്ടർ നിർമിത ത്രിമാന ചിത്രങ്ങളെ യഥാർഥമെന്ന പോലെ അനുഭവിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ്
എന്തെല്ലാം അറിഞ്ഞിരുന്നാലാണ് െഎടി മേഖയിൽ തിളങ്ങാനാവുക? ബഹുരാഷ്ട്ര െഎടി കമ്പനികളിൽനിന്നു ജോലിക്കു വിളി വരുന്നത് കാത്തിരിക്കുന്നവരുടെ മനസ്സിൽ നിരന്തരം ഉയരുന്ന ചോദ്യമാണിത്. ലോകം ഡേറ്റയുടെ പിന്നാലെ പോകുമ്പോൾ പുതു സാങ്കേതികവിദ്യകളിൽ നൈപുണ്യമില്ലെങ്കിൽ ആരെങ്കിലും നിങ്ങളെ തേടി വരുമോ? കംപ്യൂട്ടർ
ചില കെട്ടിടങ്ങൾ കണ്ടിട്ടില്ലേ? പണി തീരാതെ, കാടുപിടിച്ച്, തൂണുകൾ മാത്രം ബാക്കിയായി നിൽക്കും. ചിലത് മറ്റാരെങ്കിലും ഏറ്റെടുത്ത് പൂർത്തിയാക്കും. അല്ലെങ്കിൽ അങ്ങനെ കിടന്ന് കാടുകയറി നശിക്കും. ആരുടെയൊക്കെയോ സ്വപ്നങ്ങളായിരുന്നു അവ. കോർപറേറ്റ് രംഗത്തെ, പ്രത്യേകിച്ച് െഎടി രംഗത്തെ പ്രോജക്ടുകളുടെ അവസ്ഥയും
ഒഴിവുസമയങ്ങളിൽ എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൂപ്പർ ഫുഡായ ‘കൂൺ’ കൃഷിയിൽ ഒരുകൈ നോക്കിയാലോ? വീട്ടിലിരുന്ന് കൂൺകൃഷിയുടെ ബാലപാഠങ്ങൾ ഇന്റർനെറ്റിൽ തിരയുകയാണെങ്കിൽ മലയാള മനോരമയുടെ എജ്യുക്കേഷനൽ പോർട്ടലായ മനോരമ ഹൊറൈസൺ ലീനാസ് ഫാമിങ്ങിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന
ഭംഗിയുള്ളത് എന്തെങ്കിലും കാണുമ്പോൾ അത് ചിത്രമായി ഒപ്പിയെടുക്കാൻ തോന്നുന്നത് സ്വഭാവികം. ക്യാമറയോ സ്മാർട്ഫോണോ കൊണ്ട് ചിത്രമെടുത്ത് വിസ്മയിപ്പിക്കുന്നവരെ കണ്ടിട്ട് അസൂയ വേണ്ട. പരിശീലനം ലഭിച്ചാൽ ആർക്കും മികവുറ്റ ചിത്രങ്ങൾ എടുക്കാം. ചിലപ്പോൾ നിങ്ങളെടുക്കുന്ന ചിത്രം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുവാൻ
സമീപകാലത്ത് ‘ജിഎസ്ടി’ എന്ന വാക്ക് പരാമർശിക്കാത്ത വാർത്താ ദിവസമില്ല. ‘ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്’ എന്നു കേൾക്കുമ്പോൾ കടുകട്ടിയാണെന്ന ധാരണ പലർക്കുമുണ്ട്. ഒന്നു ശ്രമിച്ചാൽ ആർക്കും ജിഎസ്ടി ഫയലിങ്ങിൽ പ്രാവീണ്യം നേടാം. ജിഎസ്ടി ഫയലിങ്ങിൽ തിയറി മാത്രം പഠിച്ചിട്ട് എന്തു കാര്യമെന്നു ചിന്തിക്കാൻ വരട്ടെ.
ജോലിക്കായുള്ള മൽസരപരീക്ഷകൾ എഴുതിയവർക്ക് അറിയാം പൊതുവിജ്ഞാനത്തിന്റെ പ്രാധാന്യം. ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങൾ ഓർമയിൽ നിൽക്കുമെങ്കിലും രാജ്യാന്തര വിഷയങ്ങളിലെ ചോദ്യങ്ങളിൽ തട്ടി പലപ്പോഴും ഉദ്യോഗാർഥികൾ വീഴാം. യുപിഎസ്സി, പിഎസ്സി പരീക്ഷകളിൽ ഇന്ത്യയും വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളും ഉടമ്പടികളുടെ
പ്ലസ് ടു കഴിഞ്ഞാൽ എന്താ പരിപാടി? വാർഷിക പരീക്ഷ കഴിയുന്നതോടെ പല വിദ്യാർഥികളും അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. ഇഷ്ട കരിയർ സ്വപ്നം കണ്ടാൽ മാത്രം മതിയോ? പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയാലേ ഇഷ്ട കോഴ്സിനു പ്രവേശനം ലഭിക്കൂ. പാഠപുസ്തകം മാത്രം നോക്കി പഠിച്ചു പരീക്ഷയ്ക്ക് മാർക്ക് നേടുന്നതു പോലെയല്ലല്ലോ
റോബോട്ടിക്സ് എന്ന വാക്ക് ഇപ്പോൾ കൊച്ചുകുട്ടികൾക്ക് വരെ സുപരിചിതമാണ്. ഇന്റർനെറ്റിൽ കാണുന്നത് പോലെ നമുക്കും ‘കുട്ടി’ റോബോട്ടിനെ നിർമിച്ചാലോ? ഇതെല്ലാം നടക്കുമോ എന്ന് സംശയമുണ്ടെങ്കിൽ 9048991111 നമ്പറിൽ വിളിച്ച് മനോരമ ഹൊറൈസണും യൂണിക്ക് വേൾഡ് റോബോർട്ടിക്സുമായി ചേർന്ന് ജനുവരി 27 ശനിയാഴ്ച തിരുവനന്തപുരം
സമസ്ത മേഖലകളിലും നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എെഎ) പിടിമുറുക്കുമ്പോൾ തൊഴിൽ മേഖലകളിൽ വരുന്ന മാറ്റങ്ങൾ ആർക്കാണ് പ്രവചിക്കാൻ കഴിയുക. ഇന്നു കാണുന്ന പല തൊഴിൽ മേഖലകളും അടിമുടി മാറുകയോ കാലഹരണപ്പെടുകയോ ചെയ്യാം. ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സമസ്ത മേഖലകളിലും സ്വീകാര്യത കൂടി വരികയാണ്. സാങ്കേതിക
റോബട് എന്നു കേൾക്കുമ്പോൾ പഴയ തലമുറയ്ക്ക് കൗതുകമായിരുന്നു. തലയിൽ ആന്റിനയും ലൈറ്റുമായി സിനിമകളിൽ മാത്രം കണ്ടിരുന്ന രൂപം. കാലം മാറിയപ്പോൾ റോബട്ടിന്റെ രൂപവും മാറി. നമ്മുടെ ആജ്ഞകളനുസരിച്ച് സ്മാർട്ടായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വീടിന്റെ അകത്തളങ്ങളിൽ നിറയുമ്പോൾ സാങ്കേതികമായി നാം എത്ര മുന്നേറിയെന്നതു
വിസ്മയം ഒളിപ്പിച്ച, കരുത്തുറ്റ സാങ്കേതികവിദ്യയാണോ മെറ്റാവേഴ്സ്? ത്രീഡി (3D), വെർച്വൽ റിയാലിറ്റി (VR), ഓഗ്മെന്റഡ് റിയാലിറ്റി (AR) എന്നിവ കൂടിച്ചേരുമ്പോൾ എന്തെല്ലാമാണ് ഭാവിയിൽ ലോകം കാണാനിരിക്കുന്നത്? സിനിമകളിൽ മാത്രമല്ല ന്യൂസ് റൂമുകളെ പോലും ഓഗ്മെന്റഡ് റിയാലിറ്റി കീഴടക്കുമ്പോൾ തൊഴിലവസരങ്ങൾ കുറയാൻ
കണക്ക് എന്നു കേട്ടാൽ പലർക്കും പേടിയാണ്. കണക്കിനോടുള്ള ഇഷ്ടക്കേട് ചെറുപ്രായത്തിൽത്തന്നെ തുടങ്ങിയാൽ ഭാവിയിൽ കഷ്ടപ്പെടും. കാരണം പഠനം കഴിഞ്ഞ് ജോലിക്കായി മൽസര പരീക്ഷയ്ക്ക് ചെല്ലുമ്പോൾ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് പേപ്പറിലും കണക്കല്ലേ മുഖ്യം. അപ്പോൾ കണക്കിൽ പ്രാവീണ്യമില്ലെങ്കിൽ മൽസരപരീക്ഷകളിൽ
െഎടി രംഗത്ത് തൊഴിൽ അവസരങ്ങൾക്ക് സാധ്യത കൂടുകയാണ്. ജാവയിൽ പ്രാവീണ്യമുണ്ടെങ്കിൽ തുടക്കക്കാർക്കു വരെ മികച്ച ശമ്പളമാണ് തൊഴിൽ ദാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. െഎടി രംഗത്ത് മികച്ച കരിയറാണ് സ്വപ്നം കാണുന്നതെങ്കിൽ അറിവു മാത്രം മതിയെന്ന് ധരിക്കരുതേ. മനോരമ ഹൊറൈസൺ ആക്റ്റീവ് എഡ്യൂവുമായി സഹകരിച്ച് നടത്തുന്ന
ഏത് സിലിബസ് ആയാലും പരീക്ഷ എന്നു കേൾക്കുമ്പോൾ വിദ്യാർഥികൾക്ക് ടെൻഷനാണ്. വാർഷിക പരീക്ഷയ്ക്ക് ഇനിയും ഒരുങ്ങിയില്ലെങ്കിൽ പരീക്ഷ എളുപ്പമായിരിക്കുകയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കൃത്യമായ തയാറെടുപ്പോടെ പരീക്ഷയെ സമീപിച്ചാൽ ആർക്കും ഉന്നത വിജയം നേടാം. 7 ദിവസങ്ങൾ കൊണ്ട് നന്നായി പഠിച്ച് മുഴുവൻ
പുതുവർഷം ഉദ്യോഗാർഥികളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. സർക്കാർ ജോലിക്കു ശ്രമിക്കുന്നവർക്ക് അവസരങ്ങളുമായി യുപിഎസിയും പിഎസ്സിയും നിരവധി മൽസരപരീക്ഷകൾ സംഘടിപ്പിക്കുമ്പോൾ, നേരത്തേ തയാറെടുക്കുന്നതല്ലേ നല്ലത്. മൽസരപരീക്ഷകളിൽ പോയ വർഷത്തെ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ വരാൻ സാധ്യതയുള്ളപ്പോൾ
മലയാള മനോരമയുടെ എജ്യുക്കേഷൻ വെബ്സൈറ്റ് ആയ മനോരമ ഹൊറൈസണും മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനും നേതൃത്വം നൽകിയ ‘‘ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി’’ വർക്ഷോപ് ഡിസംബർ 30ന് നടന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഫൊട്ടോഗ്രഫിയിൽ താൽപര്യമുള്ള വ്യക്തികൾക്ക് ഫോട്ടോഗ്രാഫിയിലെ സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുക
മലയാള മനോരമയുടെ എജ്യുക്കേഷൻ വെബ്സൈറ്റ് ആയ മനോരമ ഹൊറൈസണും ദുബായ് ആസ്ഥാനമായ യൂണിക് വേൾഡ് റോബോട്ടിക്സും ചേർന്ന് വിദ്യാർഥികൾക്കായി ഏകദിന റോബോട്ടിക്സ് വർക്ഷോപ് ഡിസംബർ 30ന് കോട്ടയം മലയാള മനോരമ ഹെഡ് ഓഫീസിൽ സംഘടിപ്പിച്ചു. റോബോട്ടിക്സ് മേഖലയിൽ അറിവ് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ സാങ്കേതിക പരിജ്ഞാനം,
സബ്ടൈറ്റിൽ ഇല്ലാതെ ഒരു ഹിന്ദി സിനിമ കണ്ടു മനസ്സിലാക്കാൻ പലർക്കും ഇത്തിരി ബുദ്ധിമുട്ടാണ്. ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠിച്ചിട്ടുണ്ടെങ്കിലും പലർക്കും ഹിന്ദി സംസാരിക്കാനും മനസ്സിലാക്കാനും എളുപ്പമല്ല. വാക്കുകൾ അറിയാത്തതാണ് പ്രധാന കാരണം. ചിലർക്ക് വാക്കുകൾ അറിയാം, പക്ഷേ അവ തമ്മിൽ എങ്ങനെ സംയോജിപ്പിക്കണം
പാഠ്യ വിഷയങ്ങളും പഠനരീതികളും ദിനംപ്രതി പുതുക്കപ്പെടുകയാണ്. അതിവേഗം വളരുന്ന സാങ്കേതികവിദ്യകളെ കണ്ടും കേട്ടും മനസ്സിലാക്കിയും അതിവേഗത്തിൽ കൈപ്പിടിയിൽ ഒതുക്കുന്ന അതിസമർഥരായ ഇന്നത്തെ കുട്ടികൾ പഠനം പാഠപുസ്തകത്തിൽ ഒതുക്കി നിർത്തുന്നില്ല. ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്നതല്ല അവരുടെ പഠനം എന്നതിന്
പ്രകാശപൂരിതവും പ്രതീക്ഷ നിർഭരവുമാണ് ക്രിസ്മസ് കാലങ്ങൾ. ഈ ആഘോഷകാലത്ത് കുട്ടികൾക്കായി ആനന്ദത്തിനൊപ്പം അൽപം അറിവുകൂടി ചേർത്ത് മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണും ദുബായ് ആസ്ഥാനമായ യുണിക് വേൾഡ് റോബോട്ടിക്സും ചേർന്നൊരുക്കുന്നു ‘സാന്റാബോട്ട് വിന്റർ വർക്ക് ഷോപ്പ്’. 8 മുതൽ 12 വരെ
എത്ര നന്നായി പഠിച്ചാലും പരീക്ഷയ്ക്കു മുൻപ് പാഠഭാഗങ്ങൾ റിവൈസ് ചെയ്തില്ലെങ്കിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കണമെന്നില്ല. പ്രത്യേകിച്ച് കൊമേഴ്സ് പരീക്ഷയിൽ സൂത്രവാക്യങ്ങൾ എളുപ്പം ഒാർത്തെടുക്കണം. ഓരോ സൂത്രവാക്യവും കൃത്യതയോടെ ചെയ്യുന്നതിനൊപ്പം നല്ല ധാരണയും വേണം. പലപ്പോഴും ആവർത്തിക്കുന്ന
കൊട്ടിഘോഷിച്ച പല പ്രോജക്ടുകളും പ്രാവർത്തികമാക്കുമ്പോൾ എട്ടു നിലയിൽ പൊട്ടിയെന്നു കേട്ടിട്ടില്ലേ? എത്ര നല്ല കമ്പനിക്കും പിഴയ്ക്കുന്നത് പ്രോജക്ട് കൃത്യതയോടെ കൈകാര്യം ചെയ്യാൻ കഴിവില്ലാത്തവർ ടീമുകളിൽ ഇല്ലാത്തപ്പോഴാണ്. അതുകൊണ്ടാണ് മിക്ക കമ്പനികളും, പ്രത്യേകിച്ച് െഎടി കമ്പനികൾ, പ്രോജക്ട് മാനേജർമാരെ
പലരും തുറന്നു പറയാൻ മടിക്കുന്ന രോഗങ്ങളാണ് പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവ. പലരും വിദഗ്ധ വൈദ്യസഹായം തേടാതെ രോഗാവസ്ഥ സങ്കിർണ്ണമാകുന്നതു വരെ കാത്തിരിക്കുകയാണ് പതിവ്. മറ്റേത് രോഗത്തെയും പോലെ പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവയ്ക്കും വിദഗ്ധ ചികിൽസ ലഭ്യമാണ്. തിരുവനന്തപുരം ശാസ്തമംഗലം എസ്പി വെൽഫോർട്ട്
വമ്പൻ തൊഴിൽ അവസരങ്ങളുമായി ഗ്രാഫിക്സ് മേഖല മിടുക്കരെ കാത്തിരിക്കുകയാണ്. അഭിരുചിയും സർഗാത്മകതയും കൈമുതലായുണ്ടെങ്കിൽ ആർക്കും ഗ്രാഫിക്സ് രംഗത്ത് തിളങ്ങാം. അതിന് ഡിജിറ്റൽ ഗ്രാഫിക്സ് ടൂളുകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയണം. രാജ്യാന്തര രംഗത്ത് പരക്കെ ഉപയോഗിക്കുന്ന അഡോബി ഫോട്ടോഷോപ്പിലുള്ള അറിവ് അതിനു
വിവിധ സാഹചര്യങ്ങളാൽ കരിയറിൽനിന്നു ബ്രേക്ക് എടുക്കേണ്ടി വന്നരോടാണ് ചോദ്യം – സ്വന്തം കാലിൽ നിൽക്കാൻ മോഹമില്ലേ? ഒഴിവുസമയങ്ങളിൽ എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൂപ്പർ ഫുഡായ ‘കൂൺ’ കൃഷിയിൽ ഒരുകൈ നോക്കിയാലോ? വീട്ടിലിരുന്ന് കൂൺകൃഷിയുടെ ബാലപാഠങ്ങൾ ഇന്റർനെറ്റിൽ
റെസ്യൂമെയിൽ എംഎസ് എക്സൽ (MS Excel) അറിയാം എന്ന് എഴുതുന്നതിനു മുൻപ് രണ്ട് വട്ടം ആലോചിക്കണേ. കാരണം ഇന്റർവ്യൂ എന്ന ആദ്യകടമ്പയിൽ പോലും എംഎസ് എക്സൽ അടിസ്ഥാനമായി ചോദ്യങ്ങൾ വരാം. ഇന്റർവ്യൂ ബോർഡിന്റെ ചോദ്യത്തിനു മുൻപിൽ പതറിയാൽ ഒരുപക്ഷേ കൈവിട്ടുപോകുന്നതു നല്ലൊരു അവസരമാകാം. ഏതു രംഗത്തും തൊഴിൽദാതാക്കൾ
രാജ്യസഭയും ലോക്സഭയും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നമ്മുടെ നിയമനിർമാണ സഭകളെപ്പറ്റിയുള്ള അറിവ് മൽസരപ്പരീക്ഷകളിൽ മാത്രമല്ല നിത്യജീവിതത്തിലും സഹായകമാണ്. പൊതുവിജ്ഞാനം മാറ്റുരയ്ക്കുന്ന മൽസര പരീക്ഷകളിൽ ഇന്ത്യൻ ഭരണഘടനയെ (The Constitution of India) ആസ്പദമാക്കി ധാരാളം ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
പൊതുവിജ്ഞാനം മാറ്റുരയ്ക്കുന്ന മൽസര പരീക്ഷകളിൽ ഇന്ത്യൻ ഭരണഘടനയെ (The Constitution of India) ആസ്പദമാക്കി ധാരാളം ചോദ്യങ്ങൾ പ്രതീക്ഷിക്കാം. നെഗറ്റീവ് മാർക്കുള്ള മൽസരപരീക്ഷകളിൽ, മാർക്കിലെ ചെറിയൊരു വ്യത്യാസം മതി റാങ്ക് ലിസ്റ്റിൽനിന്നു പുറത്താകാൻ. ഭരണഘടനയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ ഉദ്യോഗാർഥികളെ
ഏതൊരു വ്യവസായ സ്ഥാപനത്തിനും വിജയിക്കണമെങ്കിൽ കാലത്തിനൊത്ത് ശരിയായ തീരുമാനം എടുക്കേണ്ടതായുണ്ട്. കോർപറേറ്റ് കമ്പനികളുടെ തലപ്പത്തിരിക്കുന്നവരുടെ തെറ്റായ തീരുമാനം അവയുടെ ഭാവിയെത്തന്നെ ബാധിച്ചേക്കാം. ഉപഭോക്താവിന്റെ അഭിരുചികൾ വിലയിരുത്തി ശരിയായ തീരുമാനം എടുക്കാൻ സഹായിക്കുന്ന ‘വിജയശിൽപി’കളാണ് ഡേറ്റ
ബികോമും അക്കൗണ്ടൻസിയിൽ അടിസ്ഥാന പ്രാവീണ്യവുമുണ്ടെങ്കിൽ മികച്ച കരിയർ നേടിയിരുന്ന കാലമുണ്ടായിരുന്നു. കാലം മാറിയപ്പോൾ അക്കൗണ്ടിങ് മേഖലയിലും സമഗ്രമായ മാറ്റം വന്നു. കൊമേഴ്സിലെ യോഗ്യതയോടൊപ്പം സമഗ്ര ബിസിനസ് മാനേജ്മെന്റ് സോഫ്റ്റ്വെയർ എസ്എപിയിലും (SAP) പരിചയം അഭികാമ്യമായി. എന്റർപ്രൈസ് റിസോഴ്സ്
കണക്കിന്റെ കാര്യം വരുമ്പോൾ പല കുട്ടികൾക്കും പേടിയുണ്ടാകും. സഫ്ടികത്തിലെ ചാക്കോ മാഷൊന്നും ഇപ്പോൾ സ്കൂളുകളില്ലാത്തതു ഭാഗ്യം. ഇല്ലെങ്കിൽ കുട്ടികളുടെ കാര്യം കുഴഞ്ഞേനേ. പരീക്ഷയുടെ മാർക്കു വരുമ്പോൾ പല മാതാപിതാക്കളും ആദ്യം തിരക്കുന്നത് കണക്കിന് (Maths) എത്ര മാർക്കുണ്ടെന്നാണ്. ചെറിയ ക്ലാസുകളിൽ കണക്കിന്റെ
മൂല്യവും ഉള്ളടക്കവുംകൊണ്ട് അതുല്യമായ നമ്മുടെ ഭരണഘടനയെക്കുറിച്ച് ആഴത്തിലറിയാൻ മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. ഭരണഘടനയുടെ സവിശേഷതകളും സങ്കീർണതകളും വിശകലനം ചെയ്യുന്ന ഓൺലൈൻ കോഴ്സ് 28ന് ആരംഭിക്കും. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാന
പഠിച്ചിറങ്ങിയ ഉടനെ മികച്ച ശമ്പളത്തിൽ ജോലി വേണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ ‘കയ്യിൽ മരുന്നില്ലാതെ’ അങ്ങനെ മോഹിക്കാമോ? സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ തൊഴിൽദാതാക്കൾ തേടുന്ന കോഴ്സ് തന്നെ പഠിക്കണം. പിഎംെഎ എന്ന് അറിയപ്പെടുന്ന ‘പ്രോജക്ട് മാനേജ്മെന്റ് റെഡി’ നിങ്ങളുടെ തലവര മാറ്റുമെന്നതിൽ
മികച്ച മാർക്കുണ്ടെങ്കിലും നിങ്ങളുടെ റെസ്യൂമെ മികച്ച തൊഴിൽ ദാതാക്കൾ ഗൗവനിക്കുന്നില്ലേ? സ്വയം പഴിക്കാതെ മുന്നോട്ടുള്ള വഴികൾ തേടുകയാണ് അഭികാമ്യം. മാറുന്ന ലോകത്ത് മികച്ച കരിയർ തേടണമെങ്കിൽ നിങ്ങളുടെ റെസ്യൂമയിൽ മറ്റു രംഗങ്ങളിലുള്ള മികവും സൂചിപ്പിക്കണം. െഎടി കമ്പനികൾ മാത്രമല്ല മികച്ച കോർപറേറ്റ്
ടിവിയിൽ മാത്രം ക്രിക്കറ്റ് കണ്ട് കയ്യടിച്ചാൽ മതിയോ? ക്രിക്കറ്റ് ലോകകപ്പ് 2023 തീം റോബട്ടുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ആകർഷകമായ മൊബൈൽ ഗെയിമും സൃഷ്ടിക്കുന്നതിനുള്ള അവസരം ലഭിച്ചാൽ അത്ര പെട്ടെന്ന് നിരസിക്കാൻ സാധിക്കുമോ? മനസ്സിൽ ആശയമുണ്ടെങ്കിൽ സെപ്റ്റംബർ 22 നിങ്ങൾക്കുള്ളതാണ്. മനോരമ ഹൊറൈസൺ
നമുക്കു വേണ്ട സേവനങ്ങളും സൗകര്യങ്ങളും യാഥാർഥ്യ പ്രതീതിയോടെ വെർച്വൽ ലോകത്തും ഒരുക്കുകയാണ് ‘മെറ്റാവേഴ്സ്’. പഠനവും ജോലിയും വിപണിയും കാഴ്ചകളുമെല്ലാം മെറ്റാവേഴ്സിന്റെ ഭാഗമാകുമ്പോൾ അതു തുറക്കുന്ന സാധ്യതകളും തൊഴിലവസരങ്ങളും അടുത്തറിഞ്ഞാലോ? യൂണിക് വേൾഡ് റോബട്ടിക്സിന്റെ സഹകരണത്തോടെ മനോരമ ഹൊറൈസൺ
പോക്കറ്റ് മണിക്കായി വീട്ടുകാരുടെ മുൻപിൽ കൈനീട്ടണോ? സ്വന്തം കാലിൽ നിൽക്കാൻ മോഹമുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല. ഒഴിവുസമയങ്ങളിൽ എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൂപ്പർ ഫുഡായ ‘കൂൺ’ കൃഷിയിൽ ഒരുകൈ നോക്കിയാലോ? വീട്ടിലിരുന്ന് കൂൺകൃഷിയുടെ ബാലപാഠങ്ങൾ ഇന്റർനെറ്റിൽ
വിവിധ സാഹചര്യങ്ങളാൽ കരിയറിൽനിന്നു ബ്രേക്ക് എടുക്കേണ്ടി വന്ന വീട്ടമ്മമാരോടാണ് ചോദ്യം – സ്വന്തം കാലിൽ നിൽക്കാൻ മോഹമില്ലേ? ഒഴിവുസമയങ്ങളിൽ എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൂപ്പർ ഫുഡായ ‘കൂൺ’ കൃഷിയിൽ ഒരുകൈ നോക്കിയാലോ? വീട്ടിലിരുന്ന് കൂൺകൃഷിയുടെ ബാലപാഠങ്ങൾ ഇന്റർനെറ്റിൽ
റോബോട്ടിക്സ് എന്ന വാക്ക് ഇപ്പോൾ കൊച്ചുകുട്ടികൾക്ക് വരെ സുപരിചിതമാണ്. ഇന്റർനെറ്റിൽ കാണുന്നത് പോലെ നമുക്കും ‘കുട്ടി’ റോബോട്ടിനെ നിർമിച്ചാലോ? ഇതെല്ലാം നടക്കുമോ എന്ന് സംശയമുണ്ടെങ്കിൽ 9048991111 നമ്പറിൽ വിളിച്ച് മനോരമ ഹൊറൈസണും യൂണിക്ക് വേൾഡ് റോബോർട്ടിക്സുമായി ചേർന്ന് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ
യോഗങ്ങളിൽ വാക്കുകൾ ഇടിമുഴക്കം പോലെ പറയണോ അതോ മൃദുവായി പറയണോ? കാര്യങ്ങൾ സന്ദർഭത്തിനനുസരിച്ചു പറഞ്ഞ് ഫലിപ്പിക്കാമെങ്കിലും നല്ലൊരു പ്രസന്റേഷനില്ലെങ്കിൽ, നാട്ടുഭാഷയിൽ പറഞ്ഞാൽ ‘കുടം കമിഴ്ത്തിവച്ച് വെള്ളം ഒഴിക്കുന്നതു പോലെ’യാകും. കോർപറേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്കു മാത്രമല്ല ഏതു രംഗത്തു
വീക്ലി, മന്ത്ലി, ക്വാർട്ടർലി, ആനുവൽ.... യോഗങ്ങൾക്കു പേരുകൾ പലതാണെങ്കിലും രീതികളിൽ വലിയ മാറ്റമില്ല. സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും മറ്റും പതിവായിരുന്ന യോഗങ്ങൾ ഇപ്പോൾ സർവസാധാരണമായി. യോഗങ്ങളിൽ നിങ്ങൾ അവതരിപ്പിക്കുന്ന ആശയങ്ങൾ എത്ര മികച്ചതാണെങ്കിലും നല്ലൊരു പ്രസന്റേഷൻ കൂടിയില്ലെങ്കിൽ അവ
‘‘അവൻ ആളൊരു ജപ്പാനാ...’’ – പഴമക്കാർ മിടുക്കരെക്കുറിച്ച് തമാശയായി പറയുന്നതാണെങ്കിലും സാങ്കേതിക മുന്നേറ്റത്തിന്റെ കാര്യത്തിൽ ജാപ്പനീസ് ടെക് കമ്പനികൾ (Japanese Tech Companies) ഇപ്പോൾ ആദ്യ പട്ടികയിലുണ്ട്. പലരും യുഎസ്, യുകെ എന്നിവിടങ്ങളിൽ മികച്ച കരിയർ സ്വപ്നം കാണുമ്പോൾ ചില മിടുക്കർ വേറിട്ട വഴികൾ
ഡൽഹി സർവകലാശാലാ ബിരുദ പ്രവേശനത്തിന് കേരളത്തിൽനിന്ന് ഇക്കുറി അപേക്ഷിച്ചത് 3,837 വിദ്യാർഥികൾ. സിയുഇടി–യുജി പ്രവേശന പരീക്ഷയിൽ സ്കോർ ഉയർന്ന പശ്ചാത്തലത്തിൽ പ്രവേശനം കടുക്കുമെന്നാണു വിലയിരുത്തൽ. ഇതെല്ലാം വായിക്കുമ്പോൾ ഡൽഹിയിലെ സർവകലാശാലകളിൽ പഠിക്കണമെന്നു മോഹം തോന്നുന്നില്ലേ? സിയുഇടി (Common University
കരിയറിൽ തിളങ്ങണമെങ്കിൽ സ്ഥിരമായി അപ്ഡേറ്റ് ചെയ്യണമെന്ന് പറയേണ്ടതില്ലല്ലോ? ജോലിത്തരക്കിനിടയിൽ എങ്ങനെ പഠിക്കുമെന്ന് ചോദിച്ചാൽ, വൈകുന്നേരങ്ങളിൽ സമയം കണ്ടെത്തുകയെന്നത് മാത്രമാണ് വഴി. ഡേറ്റബേസുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ഏറ്റവുമധികം ആശ്രയിക്കുന്നത് എംഎസ് എക്സൽ സോഫ്റ്റ്വയറിനെയാകാം. എംഎസ്
ഹൈടെക് കൃഷിരീതിയായ ഹൈഡ്രോപോണിക്സ് എന്നു കേൾക്കുമ്പോൾ പലർക്കും കൗതുകമാണ്. വീട്ടാവശ്യത്തിനുള്ള പച്ചക്കറിയെങ്കിലും ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ വിളയിച്ചെടുത്താൽ വിഷമയമായ പച്ചക്കറിക്കളെ പടിക്കു പുറത്ത് നിർത്താം. മനസ്സുണ്ടെങ്കിൽ നിങ്ങൾക്കും ഹൈഡ്രോപോണിക്സ് കൃഷിരീതി പഠിച്ചെടുക്കാം. മനോരമയുടെ എജ്യുക്കേഷൻ
ചില അവലോക യോഗങ്ങളിൽ കാണുന്ന സ്ഥിരം അജൻഡയാണ് കമ്പനി ഏൽപിച്ച ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുക എന്നത്. ഡേറ്റ അടിസ്ഥാനമാക്കി വിലയിരുത്തുന്ന യോഗങ്ങളിൽ കണക്കു മാത്രം പറഞ്ഞാൽ മേലധികാരികൾക്ക് നിങ്ങളുടെ അധ്വാനം വേണ്ട രീതിയിൽ മനസ്സിലാകണമെന്നില്ല. നിങ്ങളുടെ ഡേറ്റ നല്ലൊരു ചാർട്ടാക്കി അവതരിപ്പിച്ചാൽ കയ്യടി
Results 1-100 of 338
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.