Activate your premium subscription today
Friday, Apr 18, 2025
ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പലയാവർത്തി പറയുമ്പോഴും , ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക സംഘർഷത്തെ ലഘുവായി കാണാനാകുമോ? ആത്മഹത്യയ്ക്കായി
കോവിഡ് കാലത്ത് മലപ്പുറം ജില്ലയിൽ ഡോക്ടറായി സേവനം, പിന്നീട് പ്രത്യേക കോച്ചിങ് കേന്ദ്രത്തിൽ പോകാതെ വീട്ടിൽ നിന്ന് ഓൺലൈനിലൂടെ സിവിൽ സർവീസ് പരിശീലനം. ആദ്യ അവസരത്തിൽ 475ാം റാങ്ക് നേടി ഐപിഎസ് ട്രെയ്നിങ്ങിന്റെ ഭാഗമായ ഡോ.ഒ.അപർണ ഇപ്പോൾ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ആയി കാസർകോട് ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസർ
മേരി ക്യൂറിയുടെ പ്രത്യേകത ഓർമയില്ലേ ? രണ്ടു തവണ നൊബേൽ പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി. ആ മേരി ക്യൂറിയുടെ പേരിലുള്ള ഗവേഷണ ഫെലോഷിപ് രണ്ടുതവണ ലഭിച്ച ഒരു മലയാളിക്കൊപ്പമാണ് 'കരിയർ ഗുരു' ഈയാഴ്ച. നേരത്തേ ഡോക്ടറൽ ഗവേഷണത്തിനും ഇപ്പോൾ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനും യൂറോപ്യൻ കമ്മിഷന്റെ മേരി സ്ക്ലോഡോവ്സ്ക– ക്യൂറി
രാജ്യത്ത് 13.44% പേർ മാത്രം വിജയിച്ച പരീക്ഷയിൽ അഞ്ചാം റാങ്ക് നേടുക ചില്ലറ കാര്യമല്ല. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിലൂടെ 22-ാം വയസ്സിൽ ആ നേട്ടമാണ് അംറത് ഹാരിസ് സ്വന്തമാക്കിയത്. 600ൽ 484 മാർക്ക്. ദേശീയ തലത്തിലെ അഞ്ചാം റാങ്കും കേരളത്തിലെ ഒന്നാം
കോട്ടയം ∙ ഗവേഷണത്തിനൊരുങ്ങുന്ന വിദ്യാർഥികൾ കഴിയുന്നത്ര പ്രബന്ധങ്ങൾ വിവിധ ജേണലുകളിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കണമെന്നും എപ്പോഴും അറിവുകൾ പുതുക്കിക്കൊണ്ടിരിക്കണമെന്നും ഷെറിൻ സൂസൻ ചെറിയാനും ഷാജില സലിമും പറയുന്നു. സിഎംഎസ് കോളജ് രസതന്ത്ര വിഭാഗത്തിൽ ഗവേഷണ വിദ്യാർഥികളായ ഇവർ ഇനി യുഎസിലെ ടെനിസി സർവകലാശാലയിൽ
വർഷം 1949. സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യയെന്ന യുവരാജ്യം പ്രതിസന്ധികളിൽ ഉഴലുന്ന കാലം. യുപിഎസ്സി പരീക്ഷയിലൂടെ സിവിൽ സർവീസിലേക്ക് കടക്കാൻ ആഗ്രഹിച്ച ചൊനിര ബെല്ലിയപ്പ മുത്തമ്മ എന്ന യുവതി നേരിട്ട വെല്ലുവിളികൾ ഏറെയായിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന വിദേശകാര്യ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് തുടക്കമിട്ടത്. സംഭവം വാർത്തയായതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് തിരുവനന്തപുരത്തെ സബ് കലക്ടർ. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം സന്ദർശിക്കാനെത്തിയ സബ് കലക്ടർ മാധ്യമങ്ങളോട്
ഹാപ്പിനസ് റിപ്പോർട്ടിൽ എന്തുകൊണ്ടാണ് ഇന്ത്യ എപ്പോഴും താഴെനിൽക്കുന്നത്? ആളുകളുടെ ഉപഭോഗം കൂടുന്നുണ്ടെങ്കിലും അതിനനുസരിച്ച് സന്തോഷം കൂടുന്നില്ല. ആളുകൾ കൺസ്യൂം ചെയ്താലേ രാജ്യത്തെ സാമ്പത്തികനില മെച്ചപ്പെടൂ താനും. ഈ വൈരുധ്യത്തെ എങ്ങനെ നേരിടും ?’ ഈ വർഷത്തെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയുടെ
വണ്ടാനം ∙ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കായി നടത്തുന്ന രാജ്യത്തെ പ്രധാന ക്വിസ് മൽസരമായ എസ്.ഡി.ഡയോഡർ സ്മാരക റുമാറ്റോളജി ക്വിസിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം രണ്ടാം വർഷ പി.ജി.വിദ്യാർഥികളായ ഡോ. ആനന്ദ്.ടി, ഡോ.ജാവേദ് അനീസ് ടീം ഒന്നാം സ്ഥാനം നേടി. രാജ്യത്തെ പ്രധാനപ്പെട്ട
പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രായത്തിലല്ല കാര്യം, ഗവേഷണത്തിന്റെ മൂല്യത്തിലാണ്. ഒപ്പം, ഉദ്യോഗത്തിന്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങിനിൽക്കാത്ത കഠിനാധ്വാനത്തിന്റെകൂടി പിൻബലത്തിലാണ് വൈദ്യുത ബോർഡ് ഉദ്യോഗസ്ഥൻ സി. ജയപാലൻ (55) ഐഐടി മദ്രാസിൽനിന്നു പിഎച്ച്ഡി നേടിയത്. തിരുവനന്തപുരം പേരൂർക്കട എൻസിസി റോഡ് സ്വദേശിയും
ചെറിയ പരാജയങ്ങളില്‍ മനസ്സു മടുക്കുന്നവര്‍ക്ക് വലിയ ലക്ഷ്യങ്ങള്‍ കയ്യെത്തി പിടിക്കാനാവില്ല എന്നു പറയാറുണ്ട്. ഈ പറച്ചില് ചുമ്മാതല്ലെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി ധ്രുവ് ലോയ. മുന്നൂറിലധികം തവണ അപേക്ഷകള്‍ അയച്ചും
മഹാരാഷ്ട്രയിലെ കോപർശിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സൈനികനെ ഹെലികോപ്റ്ററിലെത്തി സാഹസികമായി രക്ഷിച്ചാണ് ക്യാപ്റ്റൻ റീന വർഗീസ് എന്ന പൈലറ്റ് വാർത്തകളിൽ ഇടംപിടിച്ചത്. പൈലറ്റുമാരിൽ വനിതകൾ കുറവാണ്; ഹെലികോപ്റ്റർ പൈലറ്റുമാരാകട്ടെ വളരെ കുറവും.പത്തനംതിട്ട കോന്നി സ്വദേശിനിയായ റീന 15 വർഷമായി
സാധാരണ ഗതിയില്‍ സർക്കാർ ജോലി ലഭിക്കുന്നവര്‍ അവിടെനിന്ന് വിട്ടുപോകുന്നത് അപൂര്‍വമായിട്ടാണ്. ആവശ്യത്തിന് ലീവ്, ആനുകൂല്യങ്ങള്‍, സർക്കാർ ജോലി നല്കുന്ന സുരക്ഷിതത്വം, ആ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തു വരാനുള്ള വിമുഖത എന്നിവയെല്ലാമാണ് കാരണം. എന്നാല്‍, ചില മിടുമിടുക്കന്മാരുടെ കാര്യത്തില്‍ തൊഴില്‍
കൊല്ലം ∙ ഇരുപതാം വയസ്സിൽ പിജി പഠിക്കാൻ മധ്യപ്രദേശിലേക്കു പോയ കൊല്ലം തങ്കശ്ശേരി സ്വദേശിനി ഷാലറ്റ് ഡിക്സണ്‍ തന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ അൻപതു വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു. അന്നു മോഹിച്ചത് ഒരു ബിരുദാനന്തര ബിരുദമാണെങ്കിൽ ഇന്ന് അറുപത്തെട്ടാം വയസ്സിൽ 3 പിജികളും എംഫിലും പിഎച്ച്ഡിയും സ്വന്തം. ജോലി
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ മലയാളിയായി വടകര കീഴരിയൂർ സ്വദേശിനി. എ. കെ. ശാരിക ഇനി റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്. ഇതുമായി ബന്ധപ്പെട്ട നിയമന ഉത്തരവ് കേന്ദ്ര സർക്കാരിന്റെ പഴ്സണൽ മന്ത്രാലയത്തിൽ നിന്നും ശാരികയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. ജന്മനാ സെറിബ്രൽ പാൾസി
ഇംഗ്ലിഷിലുള്ള തന്റെ നീണ്ട കയ്യൊപ്പ് എങ്ങനെ തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്ററിലെ കൊച്ചു കോളത്തിൽ കൊള്ളിക്കാം എന്ന് തങ്കമ്മ വിഷമിച്ചിട്ടുണ്ട്. ഇപ്പോഴിതാ 74-ാം വയസ്സിൽ സാധാരണ വിദ്യാർഥിയായി കൂത്താട്ടുകുളം ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെത്തി വിദ്യാഭ്യാസ ചരിത്രത്തിൽ വ്യത്യസ്തമായ കയ്യൊപ്പു
സിനിമ: ഒരു ഫുൾബ്രൈറ്റ്ഗ വേഷണവിഷയം ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ മിറിയം ചാണ്ടി മേനാച്ചേരി യുഎസിൽ ഫുൾബ്രൈറ്റ് ഗവേഷക കൂടിയാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള സുവർണകമല ജേതാവ്– മിറിയം ചാണ്ടി മേനാച്ചേരിയുടെ പേര് ഈയിടെ വാർത്തകളിൽ ഇടംപിടിച്ചതിങ്ങനെ.
കട്ടയ്ക്കു കൂടെനിൽക്കുക എന്നു പറഞ്ഞാൽ ഇതാണ്– ജനനത്തിൽ തുടങ്ങിയ കൂട്ട് ഐഐടിയും കടന്ന് യുഎസിലെ ഉപരിപഠനത്തിലും തുടരുകയാണ് ഈ ഇരട്ട സഹോദരങ്ങൾ – കണ്ണൂർ രാമന്തളി സ്വദേശികളായ ജിതിൻ സതീഷ്കുമാറും നിതിൻ സതീഷ്കുമാറും. ഐഐടികളിലേക്കുള്ള ആദ്യ കടമ്പയായ ജെഇഇ മെയിനിനു ജിതിൻ നേടിയത് 99.6 പെർസെന്റൈൽ എങ്കിൽ നിതിൻ
പഠിച്ച സ്ഥാപനത്തിന് വേണ്ടി ചില സാമ്പത്തിക സഹായങ്ങളൊക്കെ പൂര്‍വവിദ്യാര്‍ഥികള്‍ ചെയ്യുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ 228 കോടി രൂപ തന്റെ പഴയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസിന് സംഭാവനയായി നല്കി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് വ്യവസായിയും ഇന്തോ-എംഐഎം ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപകനുമായ ഡോ.
ഒരേ ലക്ഷ്യം മുന്നിൽക്കണ്ട് അഞ്ചു പേർ ചേർന്നു നടത്തിയ ‘പഠനാന്വേഷണ’മാണു പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിലെ ഒന്നാം റാങ്കിനെ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽ രാജിന്റെ ‘കസ്റ്റഡിയിൽ’ എത്തിച്ചത്. അതുലിന്റെ കംബൈൻഡ് സ്റ്റഡി സംഘത്തിലെ എല്ലാവരും എസ്ഐ ലിസ്റ്റിൽ മികച്ച റാങ്കുകൾ നേടിയെന്ന തിളക്കം കൂടിയുണ്ട് ഈ
മലയാളി വിദ്യാർഥി യോഹാൻ വർഗീസ് സാജന് കാനഡ ടൊറന്റോ സർവകലാശാലയുടെ 2.25 കോടി രൂപയുടെ സ്കോളർഷിപ്. കുവൈത്തിലെ ഫഹാഹീൽ അൽ–വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽനിന്നു പ്ലസ്ടു കഴിഞ്ഞ് ബിരുദപഠനത്തിനു തയാറെടുക്കുകയാണ് യോഹാൻ. ലോകമെമ്പാടുമുള്ള സമർഥരായ 37 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്.
തിരുവനന്തപുരം ∙ വികസന വിഷയങ്ങളിൽ ബിരുദാനന്തരബിരുദ പഠനത്തിനുള്ള ജർമൻ സ്കോളർഷിപ് തിരുവനന്തപുരം സ്വദേശി എലിസബത്ത് ആൻ തോമസിന്. ഡവലപ്മെന്റ് റിലേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സസ് പദ്ധതിക്കു കീഴിൽ ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ് നൽകുന്ന സ്കോളർഷിപ്പാണിത് (50 ലക്ഷം രൂപ). ജർമനിയിലെ ഫ്രൈബുർഗ്
കോട്ടയം ∙ അയർക്കുന്നം സ്വദേശി കാവ്യ ഗോപകുമാറിന് യുകെ, സ്വീഡൻ എന്നിവിടങ്ങളിൽ 3 വർഷത്തെ ഗവേഷണത്തിനുള്ള മേരി ക്യൂറി ഫെലോഷിപ് (1.72 കോടി രൂപ). കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിൽനിന്ന് ഇന്റഗ്രേറ്റഡ് എംഎസ്സിയും (കെമിസ്ട്രി) യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിൽനിന്നു ഡ്രഗ് ഡിസ്കവറി സയൻസിൽ എംഎസ്സിയും നേടി.
കോവിഡ് മഹാമാരിക്കാലത്തു ലോകം മുഴുവൻ അടച്ചുപൂട്ടി വീടിനുള്ളിൽ ഒതുങ്ങിയപ്പോൾ റീനു ഒരു പിഎസ്സി റാങ്ക് ഫയലുമായി വായനയുടെ വിശാലലോകം തുറന്നുവച്ചു. ഒറ്റയ്ക്കു പഠിച്ചു മടുത്തതോടെ കംബൈൻഡ് സ്റ്റഡിക്കു കൂട്ടുകാരെ തേടി. കിട്ടാതെയായപ്പോൾ സ്വന്തം നാത്തൂനെ സഹപാഠിയാക്കി കൂട്ടുവിളിച്ചു. ആ കൂട്ടുകെട്ട് ‘പോസിറ്റീവ്’
കോഴിക്കോട് ∙ യുഎസിൽ മനഃശാസ്ത്ര ഗവേഷണത്തിന് മലയാളി വിദ്യാർഥി മീനാക്ഷി മേനോൻ 1.09 കോടി രൂപയുടെ സ്കോളർഷിപ് നേടി. യുഎസ് ആരോഗ്യവകുപ്പിനു കീഴിൽ ജോർജിയ സ്റ്റേറ്റ് സർവകലാശാലയിലാണ് ഗവേഷണം നടത്തുക. കല്ലായി കുപ്പേരിക്കാവിനു സമീപം ‘കൃഷ്ണ’യിൽ പ്രകാശ് മേനോന്റെയും മലപ്പുറം തലപ്പാറ ഒളകര ‘ചെമ്പാഴി’യിൽ
Results 1-25 of 927
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.