Activate your premium subscription today
Monday, Mar 31, 2025
ആദ്യം കിട്ടിയ താജ്മഹൽ സംഗീതത്തിന്റെ വഴിയിൽ ഒന്നല്ല ഒരുപാടു വഴികാട്ടികളുണ്ട് എനിക്ക്. വീട്ടിൽ എല്ലാവരും നന്നായി പാടുകയും സംഗീതത്തെ വളരെ ഗൗരവമായി കാണുകയും ചെയ്യുന്ന ആളുകളായിരുന്നു. എന്നും വൈകുന്നേരം സംഗീത സദസ്സാണ്. മൂന്നാം വയസ്സിൽ അമ്മച്ചിയുടെ സഹോദരന്റെ മകനാണ് എന്നെക്കൊണ്ട് ആദ്യമായി പാടിക്കുന്നത്.
നിങ്ങള്‍ ചുറ്റും കാണുന്ന വ്യക്തികളില്‍ നിങ്ങള്‍ക്ക് അസൂയ ഉളവാക്കുന്ന തരത്തിലുള്ള ജീവിതം നയിക്കുന്ന എത്ര പേരെ നിങ്ങള്‍ക്ക് അറിയാം. അത് ഒരുപക്ഷേ വിരലില്‍ എണ്ണാവുന്നവരെ ഉണ്ടാകൂ എന്ന് ഉറപ്പാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കു പരിചയമുള്ളവരില്‍ ഒരു ശതമാനം. എന്താണ് ബാക്കി 99 ശതമാനം പേരില്‍നിന്ന് ഈ ഒരു
ഒരിക്കലെങ്കിലും ജോലിക്കായി ഇന്റർവ്യൂവിനു പോയിട്ടുള്ളവരും ഇന്റർവ്യൂ നടത്തിയിട്ടുള്ളവരുമായിരിക്കും ഇൗ വരികൾ വായിക്കുന്നത്. സിനിമയിലെ ഇന്റർവ്യൂ രംഗങ്ങൾക്ക് ജീവിതവുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ പലതാവും ഉത്തരം. വിജി തമ്പി സംവിധാനം ചെയ്ത ‘സിംഹവാലൻ മേനോൻ’ സിനിമയിലെ ഇന്റർവ്യൂ രംഗം ഒാർമയില്ലേ? ഇംഗ്ലിഷ്
കൊച്ചി ∙ ഒഇടി പേപ്പർ- ബേസ്ഡ് പരീക്ഷാഫലം അഞ്ചു ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് ഹെൽത്ത് കെയർ പ്രഫഷനലുകൾക്കുള്ള ഇംഗ്ലിഷ് ഭാഷാ ടെസ്റ്റ് സേവന ദാതാക്കളായ ഒഇടി (ഒക്കുപ്പേഷനൽ ഇംഗ്ലിഷ് ടെസ്റ്റ്). നേരത്തെ ഇത് 14 ദിവസമായിരുന്നു. ‘‘അഞ്ചു ദിവസം കൊണ്ട് ഫലമറിയാൻ കഴിയുമെന്നത് വിദേശ ജോലിക്ക് ശ്രമിക്കുന്ന
കുറച്ചധികം നാളുകളായി ഓൺലൈൻ ഇടങ്ങളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണ് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പ്. പ്രധാനമായും ഇവരുടെ കെണിയില്‍ വീഴുന്നത് വീട്ടമ്മമാരും കുറഞ്ഞ വിദ്യാഭ്യാസവും തൊഴിൽ പരിചയമില്ലാത്തതുമായ ആളുകളാണ്. പ്രധാനമായും വ്യാജ പരസ്യങ്ങളിലൂടെയും മോഹനവാഗ്ദാനങ്ങളിലൂടെയും ആളുകളെ
സിനിമാഗാനങ്ങൾ കേട്ടാണ് ഞാൻ വളർന്നത്. വീട്ടിൽ എല്ലാവരും പാടുന്നവരായിരുന്നു. കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛന് സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട്. അമ്മയും സിനിമാപാട്ടുകളൊക്കെ നന്നായി പാടും. ബന്ധുക്കൾ ഒത്തുകൂടുമ്പോൾ പാട്ടുകൾ പാടുന്നതായിരുന്നു വിനോദം. ഇതൊക്കെ കേട്ടു കേട്ട്
അച്ഛന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഒരു ടെക്സ്റ്റൈൽ കമ്പനി ഉണ്ടായിരുന്നു. എന്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതും അവിടെയാണ്. അഞ്ചാംവയസ്സിൽ മൂന്നാം ക്ലാസ്സിലാണ് എന്നെ ചേർത്തത്. അടുത്തവർഷം നാട്ടിലെത്തി നാലാം ക്ലാസ്സിൽ ചേർന്നു. പതിമൂന്നര വയസ്സില്‍ ഞാൻ എസ്എസ്എൽസി കഴിഞ്ഞു. അച്ഛനും അമ്മയും തിരുപ്പൂരിൽ
എന്തിനും ഏതിനും നിർമിത ബുദ്ധിയുടെ സഹായം തേടുന്ന കാലഘട്ടമാണ് നമ്മുടേത്. തൊഴില്‍ അന്വേഷണത്തിലും എഐ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എഐ സങ്കേതകങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി സ്മാര്‍ട്ടായി തൊഴില്‍ അന്വേഷിക്കുന്നവരെ കാത്ത് സ്വപ്നസമാനമായ അവസരങ്ങളാണ് വിപണിയിലുള്ളത്.
നിങ്ങള്‍ ഇന്ന് ആരായിരിക്കുന്നു എന്നതിനും നാളെ എന്താകാന്‍ പോകുന്നു എന്നതിനും തമ്മിലുള്ള വ്യത്യാസം നിര്‍ണയിക്കുന്ന ഘടകം എന്താണെന്ന് അറിയുമോ? ഇന്ന് നിങ്ങള്‍ പിന്തുടരുന്ന ശീലങ്ങളും നിങ്ങളുടെ പ്രവൃത്തികളും. ഒരു വ്യക്തിയുടെ ഇരുപതുകളും മുപ്പതുകളുമാണ് അവരുടെ ഭാവിജീവിതത്തിലേക്കുള്ള ലോഞ്ച് പാഡ് എന്ന്
നാടോടിക്കാറ്റ് സിനിമയിൽ ഒാഫിസിൽ നിന്നും പുറത്താക്കുമ്പോൾ ഗേറ്റിൽ വച്ചു ദാസനും വിജയനും വിളിച്ചു പറയുന്ന ഡയലോഗുകൾ ഒാർമയില്ലേ? അത്രനാളും ജോലി ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥരെ ചീത്ത പറഞ്ഞ് ഇങ്ക്വിലാബ് വിളിച്ചു പടിയിറങ്ങുന്ന രംഗം. ജോലി രാജി വയ്ക്കുമ്പോള്‍ പറയാൻ പാടില്ലാത്ത 10 കാര്യങ്ങള്‍ അറിയാം, സിനിമയിൽ
അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ നടത്തിയ കൊലപാതക പരമ്പരയുടെ വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. പ്രത്യേകിച്ചു പ്രകോപനമൊന്നും കൂടാതെ, സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് തന്റെ പ്രിയപ്പെട്ടവരെ കൊലപ്പെടുത്താൻ ഈ ചെറുപ്പക്കാരന് എന്താണ് സംഭവിച്ചത്? കേട്ടാൽ ഞെട്ടുന്ന അക്രമങ്ങളാണ് ഇപ്പോൾ ദിവസവും നമുക്കു
ചില ബോർഡ് പരീക്ഷകൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സിലബസിലേതുൾപ്പെടെ പരീക്ഷകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം. കൂടുതൽ മെച്ചപ്പെട്ട വിജയം നേടാൻ അവസാന നിമിഷത്തെ തയാറെടുപ്പു കൊണ്ടു പോലും കഴിയുമെന്ന് സബ് കലക്ടർ ഒ.വി.ആൽഫ്രഡ് കുട്ടികളുടെ സംശയങ്ങൾക്കു മറുപടിയായി പറഞ്ഞു. പത്ത്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളെഴുതുന്ന
ജീവിതത്തില്‍ വിജയം നേടിയവരെന്ന് ലോകം അംഗീകരിക്കുന്ന ഓരോരുത്തരെയും എടുത്തു നോക്കൂ. പലപ്പോഴും തത്വാധിഷ്ഠിതമായിരിക്കും അവരുടെ ജീവിതങ്ങള്‍. തത്വമെന്നു പറയുമ്പോള്‍ വിഘടനാവാദവും പ്രതിക്രിയാവാദവും എതിര്‍ചേരിയിലാണെങ്കിലും അന്തര്‍ധാര ശക്തമായിരുന്നു എന്ന് പറയുന്നത് പോലുള്ള കടുകട്ടി തത്വങ്ങളല്ല. ലളിതമായതും നടപ്പാക്കാന്‍ എളുപ്പമുള്ളതുമായ തത്വങ്ങളാണ് ജീവിതവിജയം നേടിയവരെ വഴിനടത്താറുള്ളത്. അത്തരത്തില്‍ നിങ്ങള്‍ക്കും ജീവിതത്തില്‍ പിന്തുടരാന് പറ്റിയ ചില 6 തത്വങ്ങള്‍ അടുത്തറിയാം.
നിർമിത ബുദ്ധിയുടെയും ഓട്ടമേഷന്റെയും ഫലമായി ഇന്ത്യയില്‍ നോണ്‍ ടെക്നിക്കല്‍ വിഭാഗങ്ങളിലെ ബിരുദധാരികളുടെ തൊഴില്‍ക്ഷമതയില്‍ കുറവുവരുന്നതായി റിപ്പോര്‍ട്ട്. സാങ്കേതിക വിഷയങ്ങൾ അല്ലാത്തവ പഠിച്ച ബിരുദധാരികളുടെ അവസരങ്ങള്‍ക്കാണ് എഐ വെല്ലുവിളി ഉയര്ത്തിക്കൊണ്ടിരിക്കുന്നതെന്ന് മെര്‍സര്‍ മെറ്റില്സിന്റെ
ജോലിസ്ഥലത്തെ അമിത സമ്മര്‍ദം നമ്മുടെ പ്രഫഷനല്‍ വളര്‍ച്ചയെ മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യത്തെ തന്നെ ബാധിക്കാം. ജോലിയാകുമ്പോള്‍ പലവിധ വെല്ലുവിളികളൊക്കെ ഉണ്ടാകാം. ഡെഡ്ലൈന് പ്രഫഷറുകളും ടാര്‍ഗറ്റുകളും നേരിടാം. പക്ഷേ, ഇതിനിടയിലും കൂളായി ജോലി ചെയ്യാനും സമ്മര്‍ദമകറ്റാനും സഹായിക്കുന്ന ചില വഴികള്‍ ഇതാ. 1.
വ്യക്തി ജീവിതത്തിലും കരിയറിലും വിജയിക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, ആഗ്രഹം മാത്രമേ ഉണ്ടാവുകയുള്ളൂ, ഒന്നും അങ്ങ് നടക്കില്ല. വില്ലന്‍ നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ്. ചില ജീവിതശൈലി മാറ്റങ്ങളിലൂടെ കരിയറിലും ജീവിതത്തിലും വിജയം കൈയ്യെത്തി പിടിക്കാനാകും. 1. ആത്മവിശ്വാസം വിജയകരമായ കരിയറിനു വേണ്ട അടിത്തറയാണ്
ഒരു നല്ല ജീവിതത്തിന് ഓരോ ദിവസവും ഏറ്റവും മികച്ചതാക്കാന്‍ ശ്രമിക്കണം. ഇതിനു വേണ്ടത് രാവിലെ ഉറക്കമുണരുമ്പോള്‍ തന്നെ അതിനു വേണ്ടിയുള്ള തയാറെടുപ്പ് ആരംഭിക്കുക എന്നതാണ്. പ്രഭാതങ്ങളെ ഉൽപാദനക്ഷമമാക്കാനും ജീവിതത്തില്‍ വിജയം നേടി തരാനും സഹായിക്കുന്ന ഒരു ശീലമാണ് സേവേഴ്സ്
ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനത്തെ കുറിച്ചുള്ള ചൂടുള്ള ചര്‍ച്ചകളാണ് ഇപ്പോൾ നമ്മുടെ നാട്ടില്‍. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ സ്വാമിയും എല്‍ ആന്‍ഡ് ടി ചെയര്മാന് എസ്.എന്‍. സുബ്രഹ്മണ്യവും അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. ഈ വിഷയത്തില്‍ ഇന്ത്യക്കാരനായ ഒരു
ഈ വര്‍ഷത്തില്‍ നിങ്ങള്‍ സ്വപ്നം കണ്ടത് പോലൊരു ജോലി സ്വന്തമാക്കണോ? എങ്കില്‍ ഇനി പറയുന്ന എട്ട് കാര്യങ്ങള്‍ മനസ്സില്‍ വച്ച് കൊണ്ട് തയ്യാറെടുപ്പുകള്‍ ആരംഭിച്ചോളൂ. മികച്ച ജോലികളൊക്കെ വരിവരിയായി നിങ്ങളെ തേടി വരും 1. ജോലിക്കായുള്ള അന്വേഷണങ്ങള്‍ക്ക് വ്യക്തത വരുത്താം നിങ്ങളുടെ കഴിവുകള്‍ക്കും
കോളജ് വിട്ടിറങ്ങി ഈ വര്‍ഷം തൊഴില്‍ മേഖലകളിലേക്ക് കാലെടുത്തു വയ്ക്കാന്‍ തുടങ്ങുന്ന പല ജെൻ സി യൂത്തന്മാര്ക്കും കരിയറിന്റെ കാര്യത്തില്‍ അത്ര ശുഭാപ്തി വിശ്വാസമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയ സീനിയേഴ്സ് പലരും കഷ്ടപ്പെടുന്നതു കണ്ടിട്ടാണ് ഈ ശുഭാപ്തി
രുഷന്മാര്ക്ക് തുല്യമായ തോതിലും ഒരു പക്ഷേ അതിനും ഒരു പടി മുകളിലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കണമെങ്കില്‍ അവര്‍ താമസിക്കുന്ന ഇടങ്ങളും അതിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കണം. ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്തു ജീവിക്കാന്‍ പറ്റിയ സാഹചര്യം ഒരുക്കുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും
ആകര്‍ഷകമായ ശമ്പളം, ആവശ്യത്തിന് അവധി, ബോണസ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെയുള്ള മോഹന വാഗ്ദാനങ്ങളുമായി പുതിയ ജീവനക്കാരെ കമ്പനിയിലേക്ക് ആകര്‍ഷിച്ചിരുന്ന കാലമെല്ലാം മാറി. ഇനി മിടുക്കരായ ചെറുപ്പക്കാരെ ലഭിക്കാന്‍ സമ്മർദരഹിതമായ ഒരു ഓഫിസ് അന്തരീക്ഷം കൂടി വേണമെന്ന്
കോട്ടയം ∙ മനോരമ ഓൺലൈനും റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും കോളജ് വിദ്യാർഥികൾക്കായി ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യംപസിൽ നടത്തിയ നേതൃത്വ പരിശീലന ക്യാംപായ ‘റൈല’ റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ സുധി ജബ്ബാർ ഉദ്ഘാടനം ചെയ്തു. സിനിമ താരം വിനയ് ഫോർട്ട്, അസിസ്റ്റന്റ് ഗവർണർ നവീൻ സണ്ണി അലക്സ്, റൈല
വ്യത്യസ്ത മേഖലകളിലെ ഇന്റേണ്‍ഷിപ്പിനായി ശ്രമിക്കുന്നവരുടെ മുന്നിലേക്ക് അതിമോഹനമായ ഒരു ഡീല്‍ വയ്ക്കുകയാണ് ഡീകണ്‍സ്ട്രക്ട് എന്ന സ്കിന്‍ – ഹെയര്‍ കെയര്‍ ഉൽപന്ന കമ്പനി. ഇന്റേണുകള്‍ക്ക് അവരുടെ ചര്മപരിചരണത്തിനായി ഒരു ലക്ഷം രൂപയും വ്യക്തിഗത ഗൈഡന്‍സുമാണ് ഡീകണ്‍സ്ട്രക്ട് വാഗ്ദാനം ചെയ്യുന്നത്.
നമ്മുടെ ഫോണിലും വാഹനങ്ങളിലുമൊക്കെയുള്ള ജിപിഎസിലെ ശബ്ദം ആരുടേതെന്ന് അറിയാമോ? ചിലരെങ്കിലും ‘ഗൂഗിൾ ചേച്ചി’ എന്നു വിളിക്കുന്ന ആ വഴികാട്ടിയാണ് കാരൻ ജേക്കബ്സൺ. പരിചയമില്ലാത്ത വഴിയാണെങ്കിലും ഗൂഗിൾ മാപ്പിട്ട് മുന്നോട്ടുപോകാൻ ധൈര്യം തരുന്ന സ്ത്രീശബ്ദം. ആഗ്രഹിച്ചത് പാട്ടുകാരിയാകാൻ ഓസ്ട്രേലിയയിലെ മാക്കേയിൽ
കോട്ടയം ∙ മനോരമ ഓൺലൈൻ, കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന റോട്ടറി ഡിസ്ട്രിക്ട്–3211 റൈലയിൽ കോളജ് വിദ്യാർഥികൾക്കു റജിസ്റ്റർ ചെയ്യാം. നവംബർ 28 നു രാവിലെ 9 മുതൽ 4.30 വരെ ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ഇൻഫോപാർക്ക് ക്യാംപസിലാണ് ക്ലാസ്.18 – 30 വയസ്സ് പ്രായപരിധിയിലുള്ള
സൈലത്തിൽ നിന്നും മെഡിക്കൽ– എൻജിനീയറിങ് എൻട്രൻസ്, സിഎ, എസിസിഎ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റസ് അവാർഡ് ചടങ്ങിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്ലിൻ, നിഖില വിമൽ, പേർളി മാണി, ജീവ ജോസഫ്, കാർത്തിക്
ജോലി ലഭിച്ചാല്‍ ആദ്യ വര്‍ഷം ശമ്പളമില്ല. ശമ്പളമില്ലെന്ന് മാത്രമല്ല 20 ലക്ഷം രൂപ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ കമ്പനിക്ക് കൊടുക്കണം. രണ്ടാമത്തെ വര്‍ഷം മുതല്‍ 50 ലക്ഷം രൂപയില്‍ കവിഞ്ഞ ശമ്പളം. അസ്വാഭാവിക തൊഴില്‍ വ്യവസ്ഥകളുമായി വൈറലാകുകയാണ് സൊമാറ്റോയുടെ ചീഫ് ഓഫ് സ്റ്റാഫ് നിയമനം. കമ്പനി സിഇഒ ദീപിന്ദര്‍
ശ്ശോ.. ഇന്നും ഓഫീസില്‍ പോകണമല്ലോ എന്ന് പ്രാകി കൊണ്ടാണോ ഓരോ ദിവസവും നിങ്ങള്‍ ഉറക്കമുണരുന്നത് ? ഓഫീസ് അവധി ദിവസങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടോ? ഓഫീസിലുള്ള ആരെയെങ്കിലും പുറത്തു വച്ചു കണ്ടാല്‍ കാണാത്ത മട്ടില്‍ നടന്നു നീങ്ങാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ ? ഉണ്ടെന്നാണ് നിങ്ങളുടെ
ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും റെസ്യൂമെ ഇഴകീറി പരിശോധിച്ചും രണ്ടും മൂന്നും റൗണ്ട് അഭിമുഖം നടത്തിയുമൊക്കെയാണ് നമ്മുടെ നാട്ടില്‍ ഒരാളെ ജോലിക്ക് എടുക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൂടെയൊക്കെ കടന്നു പോയിട്ടും ജോലി ലഭിക്കാത്തവര്‍ ഒട്ടേറെ. എന്നാല്‍, പറയാനൊരു
പാട്ട പെറുക്കിയും കണ്ടത്തിൽ പണിതുമുള്ള കയ്പു ജീവിതത്തിനിടയിലും എന്നെ പന്തു കളിക്കാനയച്ച എന്റെ അച്ഛൻ മണിയും അമ്മ കൊച്ചമ്മുവും മുതൽ കാൽപന്തിന്റെ കളത്തിലും പുറത്തുമായുള്ള ഒരുപിടി ഗുരുക്കൻമാർ വരെ നീളുന്നവരുടെ അനുഗ്രഹമാണ് ഫുട്ബോളറായുള്ള വളർച്ചയ്ക്കു കൈത്താങ്ങായത്. വീട്ടിലെയും നാട്ടിലെയും ചേട്ടൻമാരെല്ലാം
പലവിധ ആരോഗ്യപ്രശ്നങ്ങളോടു പടപൊരുതിയാണ് ഒഡീഷയിലെ സൊറോ ഗ്രാമത്തില്‍നിന്നുള്ള ഷെയ്ഖ് ഗലീബ് റാസ തന്റെ മെഡിക്കല്‍ പഠന സ്വപ്നങ്ങളെ മുന്നോട്ടു നയിച്ചത്. മൂത്രനാളി സംബന്ധമായ പ്രശ്നങ്ങളുമായി മല്ലിടിച്ച് മൂന്നു തവണ പരീക്ഷ എഴുതിയെങ്കിലും വിജയം കൈപ്പിടിയിലായില്ല. ഇത്തവണ തന്റെ നാലാം ശ്രമത്തില്‍
ഈ ജോലിക്ക് ആവശ്യമായ തൊഴില്‍പരിചയം നിങ്ങള്‍ക്കില്ല. മറ്റു ചില നൈപുണ്യശേഷികള്‍ ഉള്ളവരെയാണ് ഞങ്ങള്‍ തേടുന്നത്. ജോലി നിഷേധിക്കപ്പെടുന്നത് ഇങ്ങനെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍, തികച്ചും തൊടുന്യായങ്ങള്‍ പറഞ്ഞും നമ്മുടെ രാജ്യത്ത് തൊഴില്‍ നിഷേധിക്കപ്പെടാറുണ്ടെന്ന്
ജോലിക്കുള്ള റെസ്യൂമെയ്ക്കൊപ്പം എല്ലാവരും അയയ്ക്കുന്ന സംഗതിയാണ് കവറിങ് ലെറ്റര്‍. സാങ്കേതികവിദ്യയുടെ വികാസത്തോടെ ഈ കവറിങ് ലെറ്റര്‍ തയാറാക്കാന്‍ ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഒട്ടേറെയാണ്. എന്നാല്‍ അത്തരം ടൂളുകള്‍ ഉപയോഗിക്കുമ്പോഴും നമ്മളെപ്പറ്റിയുളള വിവരങ്ങള്‍ കൃത്യമായി
കരിയറിലാണെങ്കിലും പഠനത്തിലാണെങ്കിലും ലഭിച്ച സമയത്തിനുള്ളില്‍ മുന്നിലുള്ള ജോലികള്‍ ചെയ്തു തീര്‍ക്കുകയെന്നത് അതിപ്രധാനമാണ്. സമയം പാഴാക്കാതെ മുന്നിലുള്ള ജോലികള്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണ് പൊമൊഡോറോ ടെക്നിക്. സ്പേസ് എക്സ്, ടെസ്ല സിഇഒ ഇലോൺ മസ്ക് അടക്കം പലരും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി പി.സരിൻ രംഗത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വായനക്കാർ കമന്റുകളായി പ്രതികരിച്ചു തുടങ്ങിയത്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിലും ആശയപരമായ ഭിന്നതകൾ കാരണം പാർട്ടി വിടുന്നതും (മാറുന്നതും) മുൻപും വാർത്തകളിൽ ഇടം
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി പി.സരിൻ രംഗത്തുവന്നതോടെ സരിന്റെ പശ്ചാത്തലം ഇന്റർനെറ്റിൽ തിരയുകയാണ് മലയാളികൾ. തിരച്ചിൽ സൂചകങ്ങളിൽ വൻ കുതിപ്പാണ് പി.സരിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് ബുധനാഴ്ച ലഭിച്ചത്. സിവിൽ സർവീസിൽ നിന്ന് സരിൻ രാഷ്ട്രീയവഴി തേടിയ
ഗൂഗിളില്‍ ഒരു ജോലിയെന്നത് പലരുടെയും വലിയ സ്വപ്നമാണ്. എന്നാല്‍ അത്ര എളുപ്പമല്ല അത് നേടിയെടുക്കാന്‍. ഇതിന് ആവശ്യമുള്ള ചില കാര്യങ്ങള്‍ അടിവരയിടുകയാണ് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് സിഇഒ സുന്ദര്‍ പിച്ചൈ. പുതുതായി ജോലിക്ക് എടുക്കാന്‍ ഗൂഗിള്‍
‘ദൈവമേ സച്ചിദാനന്ദാ, ദൈവമേ ഭക്തവത്സലാ....’ എന്ന സ്കൂൾ ഇൗശ്വരഗാനത്തിന്റെ വരികൾ കാതിൽ മുഴുങ്ങിയപ്പോൾ നാൽപത്തിയൊൻപത് പേരും 39 വർഷങ്ങൾക്കു മുൻപുള്ള സ്കൂൾ കാലത്തിലേക്ക് മടങ്ങിപ്പോയി. സ്കൂൾ അസംബ്ലിയുടെ മണിമുഴക്കത്തിനു മുൻപ് ഒാടി കിതച്ചെത്തിയ കൗമാര കാലത്തിന്റെ ഒാജസ്സ് വീണ്ടെടുത്ത് പാലാരിവട്ടം എസ്എൻഡി.പി
ജോലിക്കായുള്ള അപേക്ഷകള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ ആപ്ലിക്കന് ട്രാക്കിങ് സംവിധാനങ്ങളെ (എടിഎസ്) ഇന്ന് പല സ്ഥാപനങ്ങളും ആശ്രയിക്കാറുണ്ട്. ഒരു പ്രത്യേക ജോലിക്ക് ആവശ്യമായ നൈപുണ്യശേഷികള്‍ ഇല്ലാത്തവരുടെ റെസ്യൂമെകള് നിരാകരിച്ച് കഴിവുള്ള ഉദ്യോഗാർഥികളെ മാത്രം തിരഞ്ഞെടുത്ത് പരീക്ഷകള്‍ക്കും
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ഭാഗമായി ഇന്നലെ വരെ അരലക്ഷത്തോളം ഇന്റേൺഷിപ് അവസരങ്ങൾ കമ്പനികൾ പോർട്ടലിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്രവൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനകം 130ലേറെ വമ്പൻ കമ്പനികളാണ് റജിസ്റ്റർ ചെയ്തത്. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ്, ബജാജ് ഫിനാൻസ്,
വർഷത്തിലൊരിക്കൽ മാവേലി വരുന്നത് പോലെയാണ് ഭാഗ്യക്കുറിവകുപ്പിന്റെ തിരുവോണം ബംപർ. കിട്ടിയാൽ 25 കോടി ഒന്നാം സമ്മാനം! രണ്ടാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കുക 20 പേർക്കാണ്. സമ്മാനർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റ് ഉൾപ്പെടെ 22 പേരാണ് ഓണം ബംപറിലൂടെ കോടീശ്വരന്മാർ ആകാൻ പോകുന്നത്. ഒന്നാം സമ്മാനം എല്ലാവരുടെയും
ക്ലാസില്‍ പഠിക്കുന്ന തിയറിയെല്ലാം പ്രായോഗികമായി ഒരു തൊഴിലിടത്തില്‍ എങ്ങനെ നടപ്പാക്കണമെന്ന് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവസരമാണ് ഇന്റേൺഷിപ്. ഇന്ന് പല കോഴ്സുകളെയും ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ് ഇന്റേൺഷിപ്. വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപൻഡ് നല്‍കുന്നതും നല്‍കാത്തതുമായ
ഏതൊരു സ്ഥാപനത്തിനും മുന്നോട്ട് പോകണമെങ്കില്‍ കഴിയും നൈപുണ്യശേഷിയും ചുറുചുറുക്കുമുള്ള നല്ല ന്യൂജനറേഷന് യുവാക്കള്‍ വേണം. കഴിവുള്ള ജെന്‍ സി തലമുറയെ (1997 നും 2010നും ഇടയില്‍ ജനിച്ചവര്‍) ആകര്‍ഷിക്കുകയും അവരെ പിടിച്ചു നിര്‍ത്തുകയും ചെയ്യുക എന്നതാണ് പല സ്ഥാപനങ്ങളും ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
2019ല്‍ ഇറങ്ങിയ മാര്‍വലിന്റെ 'അവഞ്ചേഴ്സ്: എന്ഡ്ഗെയിമിന്' ലോകമെങ്ങും വലിയ ആരാധകവൃന്ദമാണ് ഉള്ളത്. ഈ ചിത്രത്തിലെ ഐതിഹാസികമായ സീനുകളിലൊന്നാണ് ക്രിസ് ഇവാന്‍സ് അവതരിപ്പിച്ച ക്യാപ്റ്റന്‍ അമേരിക്കയുടെ കഥാപാത്രവും ജോഷ് ബ്രോലിന്‍ അവതരിപ്പിച്ച താനോസിന്റെ കഥാപാത്രവും തമ്മിലുള്ള സംഘട്ടന രംഗം.
ജോലിയില്‍ നിന്ന് ഒന്‍പത് ദിവസം മാറി നില്‍ക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ജീവനക്കാരിക്ക് സിംഗപ്പൂരില്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു. അമ്മയുടെ ആരോഗ്യ പ്രശ്നം കാരണം കുറച്ച് ദിവസം അവധിയെടുക്കാന്‍ ആഗ്രഹിച്ച സു ക്വിന്‍ എന്ന
വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് അടുത്ത വര്‍ഷം ജനുവരി രണ്ട് മുതല്‍ ജീവനക്കാരെല്ലാം ആഴ്ചയില്‍ അഞ്ച് ദിവസം ഓഫിസിലെത്തി ജോലി ചെയ്യേണ്ടി വരുമെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കമ്പനിയിലെ 73 ശതമാനം പേരും ജോലി രാജി വയ്ക്കാനൊരുങ്ങുന്നതായി ബ്ലൈന്‍ഡ് എന്ന ജോബ് റിവ്യൂ സൈറ്റ്
ജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റാനും വിജയം നേടാനുമുള്ള ചവിട്ടുപടിയാണു നല്ല ശീലങ്ങൾ. പുതുവർഷത്തിൽ മാത്രം തുടങ്ങേണ്ടതല്ല നല്ല ശീലങ്ങൾ. ജീവിതത്തിനു ലക്ഷ്യബോധവും പ്രതീക്ഷയും പകരാൻ ഏതു കാലത്തും തുടങ്ങാം നല്ല ശീലങ്ങൾ. തുടങ്ങിയാൽ മാത്രം പോര, അവ നിലനിർത്തുകയും വേണം. ലക്ഷ്യത്തിലേക്ക് ചെറുചുവടുകൾ∙
ഒറ്റ രാത്രിയില്‍ ഏറ്റവുമധികം വോഡ്ക ഷോട്ട്സ് അകത്താക്കിയതിന് കൂട്ടുകാര്‍ക്കിടയിലെ റെക്കോര്‍ഡ് ജേതാവ്. നോഡ് ജെഎസ്, റിയാക്ട് എഐ, ജാവ സ്ക്രിപ്റ്റ് എന്നിവയില്‍ മാത്രമല്ല പോണ് താരം മിയാ ഖലീഫയെ കുറിച്ചുള്ള കാര്യങ്ങളിലും വിദഗ്ധന്‍. ഇന്റേണ്‍ ടീമിലെ 60 ശതമാനം പേര്‍ക്കും ഹെര്‍പെസ് എസ്ടിഡി
ന്യൂഡൽഹി ∙ കേന്ദ്രം ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര ഇന്റേൺഷിപ് പദ്ധതിക്ക് ഇന്നു തുടക്കമാകും. ഉദ്യോഗാർഥികൾക്ക് 5000 രൂപ വീതം പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കുന്ന പദ്ധതിയുടെ മാർഗനിർദേശങ്ങളും തിരഞ്ഞെടുത്ത കമ്പനികളിലെ ഇന്റേൺഷിപ് ഒഴിവുകളും അടങ്ങിയ വെബ് പോർട്ടൽ കോർപറേറ്റ് കാര്യ മന്ത്രാലയം ഇന്നു
‘എന്തിനാണ് എട്ടും ഒന്‍പതും മണിക്കൂര്‍ ഒക്കെ മനുഷ്യന് ഉറങ്ങുന്നത്? ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ ഉറങ്ങിയാല്‍ ബാക്കി സമയമൊക്കെ ഉത്പാദനപരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാമല്ലോ’. ഇത്തരത്തില്‍ ചിന്തിക്കുകയും ഇതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന പലരെയും അടുത്ത കാലത്തായി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ആ
ഇന്ത്യയില്‍ ഈ വര്‍ഷം എന്‍ജിനീയറിങ് ബിരുദധാരികളായി പുറത്തിറങ്ങുന്ന 15 ലക്ഷം പേരില്‍ ഒന്നര ലക്ഷം പേര്‍ക്ക് മാത്രമാണ് (10 ശതമാനം) ജോലി ലഭിക്കാന്‍ പോകുന്നതെന്ന് ജോബ് പോര്‍ട്ടലായ ടീംലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നു. വ്യവസായലോകം ആവശ്യപ്പെടുന്ന നൈപുണ്യശേഷികളിലുള്ള വിടവാണ് ഇതിന് കാരണമായി
നിരനിരയായി ചേര്‍ത്ത് നിര്‍ത്തിയ അഞ്ച് ചുണ്ടന് വള്ളങ്ങള്‍. തുഴക്കാരായി നിരന്നിരിക്കുന്ന അഞ്ചൂറോളം പേര്. 16 മീറ്റര്‍ വീതിയില്‍ നിരന്ന് കിടക്കുന്ന ഈ ചുണ്ടന് വള്ളങ്ങളുടെയും നാലു മീറ്റര്‍ ഉയരത്തിലിരിക്കുന്ന തുഴക്കാരുടെയും മുകളിലൂടെ വേക്ബോര്‍ഡിലെത്തിയ ഡൊമിനിക് ഹെര്‍ണ്‍ലര്‍ ചീറി പറന്ന്
തനിക്കോ കുടുംബത്തിനോ എന്തെങ്കിലും രോഗം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാല്‍ തീരാനുള്ളതേയുള്ള ഇന്ത്യയിലെ ഒരു ശരാശരിക്കാരന്റെ സാമ്പത്തിക സുരക്ഷ. ഇന്ത്യയിലെ ഭൂരിപക്ഷം പേരെയും കടക്കെണിയിലാക്കാന്‍ ഒരു ആശുപത്രി വാസം മതിയാകുമെന്ന് സെറോദ സിഇഒ നിതിന്‍ കാമത്ത് പറഞ്ഞതില്‍ ഒട്ടും
വിവാഹത്തിനായി ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഡേറ്റിങ്ങിനെ ആശ്രയിക്കുന്നവര്‍ ഇന്ന് വര്‍ദ്ധിച്ചു വരികയാണ്. ഓരോരുത്തരുടെയും വിദ്യാഭ്യാസം, വരുമാനം, താത്പര്യങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായ പങ്കാളികളെ കണ്ടെത്തി കുറച്ച് കാലം ഡേറ്റ് ചെയ്ത് വിവാഹത്തിലേക്ക് പോകുന്നതാണ് വികസിത രാജ്യങ്ങളില്‍ പലതിലെയും
കോട്ടയം ∙ ചോദ്യം ചെയ്യപ്പെടുന്നതു ജോലി സ്ഥലത്തെ തൊഴിൽ സുരക്ഷയാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും കൊൽക്കത്തയിലെ പിജി ഡോക്ടറുടെ ക്രൂരമായ കൊലപാതകവും നാടാകെ വലിയ ചർച്ചയായി തുടരുമ്പോൾ ഇക്കാര്യത്തിൽ വിദ്യാർഥികൾക്കു പറയാനുള്ളതെന്താണ്? മലയാള മനോരമ കോട്ടയം
പത്തു ദിവസം കൊണ്ട് 10 തരം സുന്ദരൻ പൊറോട്ട ഉണ്ടാക്കാൻ പഠിച്ച് സർട്ടിഫിക്കറ്റ് നേടിയാലോ? മധുര കലൈനഗർ താബോർ തന്തിയിലാണു ‘സെൽഫി പൊറോട്ട കോച്ചിങ് സെന്റർ’ പ്രവർത്തിക്കുന്നത്. നാടൻ, വീശ്, നൂൽ, ബൺ, കോയിൻ, ആലൂ, ഇല, കൊത്ത്, മലബാർ, സിലോൺ വെറൈറ്റികളിലുള്ള പൊറോട്ട ഉണ്ടാക്കാനുള്ള പരിശീലനം കിട്ടും. 4000 രൂപ ഫീസ്.
തൃശൂരെന്നെ ആയോണ്ട് എല്ലാ പൂരത്തിനും വരാറുണ്ട്. വെടിക്കെട്ടാണ് ഏറ്റവും ഇഷ്ടം. ഇന്നലെ സാംപിൾ പൊരിച്ചു. പിന്നെ, ഈ പൂരത്തിന് ഏറ്റവും ഇഷ്ടായത് ആ വിഐപി പവിലിയൻ മാറ്റീത് തന്നെയാണ്. തെക്കേഗോപുരനട തുറന്നു വരുന്നതു ‘രോമാഞ്ചിഫിക്കേഷനാണ്’. പിന്നെ ടൗൺ ഫുൾ ഓണവൂല്ലോ. ആകെ പ്രശ്നം ഈ ചൂടാണ്. പക്ഷെ മ്മള് അതും
കാണാൻ പോകുന്ന പൂരത്തെക്കുറിച്ചു യുവതലമുറ സംസാരിക്കുന്നു കണ്ടുപഠിക്കണം വീട് തൃശൂർ ടൗണിൽ തന്നെയാണെങ്കിലും ഇതുവരെ അടുത്തു നിന്ന് കുടമാറ്റമൊന്നും കണ്ടിട്ടില്ല. അതുപോലെ ആദ്യമായാണ് പൂരവിളംബരം കാണുന്നത്. ചടങ്ങുകളുടെ ചരിത്രമോ ആചാരങ്ങളോ ഒന്നും അറിയില്ലെങ്കിലും എല്ലാം കണ്ടു പഠിക്കണമെന്ന ആഗ്രഹത്തോടെ
സമൂഹം ചിലപ്പോൾ മോശമായി പറഞ്ഞു കൊണ്ടിരിക്കും. പക്ഷേ എന്തെങ്കിലും അച്ചീവ് ചെയ്ത് ഈ നെഗറ്റീവുകളെ പോസിറ്റീവ് ആക്കി മാറ്റണം. അപ്പോൾ സമൂഹം നിന്നെ അംഗീകരിക്കും
ന്യൂഡൽഹി ∙ നൂതന ആശയങ്ങൾക്കായി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) സംഘടിപ്പിച്ച ‘ഡെയർ ടു ഡ്രീം’ മത്സരത്തിൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും വ്യക്തികളും നേടിയത് 19 ലക്ഷം രൂപ. കഴിഞ്ഞ തവണ 4 ടീമുകൾ ചേർന്ന് 20 ലക്ഷം രൂപ നേടിയിരുന്നു. വ്യക്തിഗതവിഭാഗത്തിൽ കൊല്ലം എഴുകോൺ സ്വദേശി ബി.സൂര്യ
ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷിതങ്ങളായ ആരോഗ്യപരിപാലനം, മാലിന്യ നിർമാർജനം, റോഡ് സുരക്ഷ, പ്രകൃതിസൗഹൃദ സംരംഭങ്ങൾ എന്നിവയുടെ നൂതനാശയങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് സംഘടിപ്പിച്ച ‘ഇവോക്ക്' ഐഡിയത്തണിലും കളമശേരി സെന്റ് പോൾസ് കോളജ് സംഘടിപ്പിച്ച ‘ദക്ഷ’
കേരള സർവകലാശാലയിലെ കലാപ്രതിഭ, തിലകങ്ങൾ എംജിയിലും തിളക്കമുള്ള താരങ്ങളായി. എംജി കലോത്സവത്തിൽ കലാപ്രതിഭയായ തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എസ്. വിഷ്ണവും കലാതിലകപ്പട്ടം പങ്കിട്ട കെ.എസ്.സേതുലക്ഷ്മിയും കേരള സർവകലാശാലാ കലോത്സവത്തിലെ പ്രതിഭാ, തിലകപ്പട്ടം നേടിയവരാണ്. 2022ലെ കേരള സർവകലാശാലാ കലോത്സവത്തിലെ കലാപ്രതിഭ വിഷ്ണുവായിരുന്നു. 2023ൽ സേതുലക്ഷ്മി കലാതിലകമായി. ചേർത്തല സ്വദേശികളായ ഇവർ 8 വയസ്സു മുതൽ ഒരുമിച്ചാണു നൃത്തം അഭ്യസിക്കുന്നത്. എംജി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ ഇവർ നേരിട്ടു മത്സരിച്ചിരുന്നു. ഒന്നാംസമ്മാനം ഇരുവരും പങ്കിട്ടു.
കോട്ടയം ∙ 14 വർഷത്തെ കിരീടവരൾച്ചയ്ക്കു പരിഹാരമായി കോട്ടയത്തിന്റെ മണ്ണിൽ വീണ്ടും മഹാരാജകീയ വിജയം. എംജി സർവകലാശാലാ കലോത്സവത്തിൽ 129 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ. എറണാകുളം കോളജുകളുടെ സമഗ്രാധിപത്യത്തിൽ 111 പോയിന്റുമായി സെന്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്ത് എത്തി.
എംജി കലോത്സവം സമാപനദിനത്തിലേക്കു കടക്കുമ്പോൾ കിരീടനേട്ടത്തിനായി 4 കോളജുകളാണ് പൊരുതുന്നത്. ആരു നേടും? അവർ തന്നെ പറയട്ടെ ∙ലെന എൽസ മാത്യു കലോത്സവം കോഓർഡിനേറ്റർ,സേക്രഡ് ഹാർട്ട് കോളജ്, തേവര തുടർച്ചയായി 4 തവണ കിരീടം നേടി. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ടു. ഇക്കൊല്ലം ആ കുറവു നികത്തണം.
പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം സങ്കടവാർത്തയായി നിറയുമ്പോൾ വിദ്യാർഥികൾക്കു ചിലതു പറയാനുണ്ട്. ഇംഗ്ലിഷ് പ്രസംഗമത്സരവേദിയിൽ തീപാറും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയവർ പറയുന്നത് കേൾക്കൂ...
‘തേനമ്മ’യുടെ പോരാട്ടം എംജി സർവകലാശാല കലോത്സവത്തിലും. ‘മലൈക്കോട്ടെ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിൽ അവസാനം വരെ പൊരുതി നിൽക്കുന്ന തേനമ്മ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ചന്ദ്രൻ എംജി കലോത്സവത്തിലെ പ്രതിഭാതിലകമായി. രണ്ടാം തവണയാണ് തിലകപുരസ്കാരം സഞ്ജന നേടുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിഎ ഭരതനാട്യം വിദ്യാർഥിയാണ്.
കുമളി സീപാസ് ടീച്ചേഴ്സ് എജ്യുക്കേഷൻ കോളജിലെ രണ്ടാംവർഷ വിദ്യാർഥിയാണ്. തമിഴ് മീഡിയം സ്കൂളിൽ പഠിച്ച അലൻ സംസ്ഥാന സ്കൂൾ തമിഴ് കലോത്സവത്തിലും പദ്യപാരായണത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.
കോൽക്കളിക്കുള്ള പരിശീലനത്തിനിടെയാണു ഫയാസിനു പരുക്കേറ്റത്. കോലിനുള്ള അടി കയ്യിൽ കൊണ്ടു. ആദ്യദിനങ്ങളിൽ കാര്യമാക്കിയില്ല. പിന്നീടു വേദന കൂടി. പകരം ആളെ കണ്ടെത്തി കളി പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് പരുക്കിനെ അവഗണിച്ചും മത്സരത്തിനെത്തുകയായിരുന്നു. രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്.
കോന്നി എൻഎസ്എസ് കോളജ് സംഘ നാടോടിനൃത്തത്തിൽ പങ്കെടുക്കുന്നതിനിടെ പെൻഡ്രൈവിലെ പാട്ട് പണിമുടക്കിയത് 3 തവണയാണ്. ഇതൊന്നും കാര്യമാക്കാതെ നൃത്തം തുടർന്നെങ്കിലും അവസാനഭാഗം എത്തിയപ്പോൾ പാട്ട് പൂർണമായി നിന്നുപോവുകയായിരുന്നു. പാട്ടില്ലാതെ തന്നെ നൃത്തം മനോഹരമായി പൂർത്തിയാക്കി. കാണികൾ ഒന്നാകെ ആവേശത്തിലായ നിമിഷമായിരുന്നു അത്. പ്രശ്നത്തിനു പരിഹാരം കാണുമെന്ന് പിന്നീട് സംഘാടകരുടെ ഉറപ്പ്.
ശാസ്ത്രീയസംഗീതത്തിൽ ജയിച്ചു. ഇനി ‘ലളിതമായി’ ഒരു ജയം കൂടി വേണം, എങ്കിലും ഭരതനാട്യത്തിൽ കാലിടറി രണ്ടാം സ്ഥാനത്തേക്ക് പോയതോടെ ഇത്തവണ തിലകപ്പട്ടത്തിലേക്ക് എത്താനാകുമോയെന്ന ആശങ്കയിലാണ് സഞ്ജന ചന്ദ്രൻ.
കലാതിലകവും കലാപ്രതിഭയും നേർക്കുനേർ മത്സരിച്ചാൽ ഒന്നാം സ്ഥാനം ആരു നേടും? രണ്ടുപേരും നേടുമെന്ന് എംജി കലോത്സവത്തിലെ നാടോടിനൃത്തം ഫലം പറയും. കേരള സർവകലാശാലാ കലോത്സവത്തിൽ 2022ലെ കലാപ്രതിഭ എസ്.വിഷ്ണുവും 2023ൽ കലാതിലകം സേതുലക്ഷ്മിയുമാണു എംജി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടത്. ഇരുവരും ചേർത്തല സ്വദേശികളാണ് ചെറുപ്പം മുതലേ സുഹൃത്തുക്കളും.
ഒരു ഗ്രൂപ്പ് ഇനം മാത്രം പരിശീലിപ്പിക്കാനായി ഒന്നു മുതൽ 2 ലക്ഷം രൂപ വരെയാണു കോളജുകൾക്ക് ചെലവ്. ചെലവേറുന്നത് ഒപ്പന, ഗ്രൂപ്പ് ഡാൻസ്, നാടോടിനൃത്തം, കഥകളി, ഓട്ടൻതുള്ളൽ എന്നിവയ്ക്ക്. ഒരു ഇനം പഠിപ്പിക്കുന്നതിനായി 2 ലക്ഷം വരെ ഫീസ് വാങ്ങുന്ന സെലിബ്രിറ്റി അധ്യാപകരുമുണ്ട്. കഥകളി വസ്ത്രത്തിന് 45,000 മുതലും ആഭരണങ്ങൾക്ക് 10,000 മുതലുമാണ് ചെലവ്.
സർവരും ചൂടിനെതിരെ ചൂടാകുമ്പോൾ ചൂട് അനുഗ്രഹമായ ഒരു കൂട്ടം വിദ്യാർഥികൾ. ദഫ് മുട്ട് മത്സരം തിരുനക്കരയിലെ കനത്ത ചൂടിൽ അരങ്ങു തകർക്കുമ്പോൾ മത്സരിച്ചവർ കൊട്ടിപ്പാടാൻ ഉപയോഗിച്ച ദഫ് ചൂടു കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. നല്ല ശബ്ദത്തിൽ കൊട്ടിപ്പാടാൻ ഇതു സഹായകമായെന്നു വിദ്യാർഥികൾ. തിരുനക്കര മൈതാനത്ത് ഇന്നലെ എത്തിച്ചത് 350 ദഫുകൾ. മത്സരത്തിന് 31 സംഘങ്ങൾ ഉണ്ടായിരുന്നു. വെള്ളമുണ്ടും തലപ്പാവും ജൂബയുമണിഞ്ഞാണ് ടീമുകൾ എത്തിയത്. ചൂടു കൂടുതലായതിനാൽ കോട്ടൺതുണിയാണ് മിക്കവരും ഉപയോഗിച്ചത്.
കോട്ടയം ∙ സിഎംഎസ് ഗ്രേറ്റ് ഹാളിൽനിന്ന് ഊട്ടിയിലേക്കൊരു ഒന്നാം സമ്മാനയാത്ര, അതൊരു വല്ലാത്ത ഫീലാണ് ഹെലൻ ഔസിയ ഫിലിപ്പിന്. മത്സരത്തിനിടയ്ക്ക് ഗിറ്റാറിന്റെ സ്ട്രിങ് പൊട്ടിപ്പോയെങ്കിലും പൊട്ടിയ തന്ത്രി ഇല്ലാതെ മറ്റൊരു നോട്ട് തൽക്ഷണം മാറ്റിവായിച്ചാണ് ഊട്ടി സ്വദേശി ഹെലൻ പാശ്ചാത്യ സ്ട്രിങ് ഇൻസ്ട്രുമെന്റ്
കോട്ടയം ∙ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും ശ്വാസമായി കണ്ട കല പാതിയിൽ നിർത്താതെ മത്സരം പൂർത്തിയാക്കി അതുല്യ. ചുമയും ശ്വാസം മുട്ടലും രൂക്ഷമായെങ്കിലും എംജി സർവകലാശാലാ കാവ്യകേളി മത്സത്തിലെ 6 റൗണ്ടുകളും പൂർത്തിയാക്കി എ ഗ്രേഡ് നേടി എറണാകുളം സെന്റ് തെരേസാസ് കോളജിലെ രണ്ടാം വർഷ എംഎ മലയാളം വിദ്യാർഥി
പത്തനംതിട്ട ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ് 3–ാം വർഷ വിദ്യാർഥിയായ അരുണിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തനിയെ യുട്യൂബ് വിഡിയോകൾ കണ്ടാണ് അരുൺ നൃത്തം പഠിച്ചത്.
റാഗിങ്ങ് കാരണം മരണം സംഭവിച്ചവരുണ്ട്. കോമാ സ്റ്റേജിലായവരുണ്ട്. അംഗഭംഗങ്ങൾ നേരിട്ടവരുണ്ട്. ഇതിനെല്ലാമപ്പുറമാണ് റാഗിങ് മനസ്സിനേൽപ്പിക്കുന്ന ആഘാതം. തന്റെ വ്യക്തിത്വത്തിനു നേരിടുന്ന അപമാനം പലർക്കും ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക പ്രയാസങ്ങളുണ്ടാക്കുന്നു.
പ്ലസ്ടു കഴിഞ്ഞു കുടുംബത്തെ സഹായിക്കാൻ രണ്ട് പ്രമുഖ ഫുഡ് ഡെലിവറി കമ്പനികളിൽ ആറുവർഷം ഡെലിവറി ബോയിയായി ജോലി ചെയ്തു. തുച്ഛമായ പ്രതിഫലത്തിൽനിന്ന് അത്യാവശ്യം ചെലവുകഴിഞ്ഞു മിച്ചം പിടിച്ചിരുന്ന അഖിലിന് ഇടയ്ക്ക് എപ്പോഴോ തോന്നി, തന്റെ അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ പതിറ്റാണ്ടുകളായി ചെയ്തുവന്നിരുന്ന ഗോലിസോഡാ നിർമാണം എന്തുകൊണ്ട് പുനരാരംഭിച്ചുകൂടാ എന്ന്.
പിതാവ് എഴുതി ഈണമിട്ട വരികൾ വിവേക് കഥാപ്രസംഗ വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ്സിൽ നിന്നുയർന്നത് വൻ ഹർഷാരവം. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ വിവേക് ‘ഭീഷ്മ പർവം’ കഥയാണ് അവതരിപ്പിച്ചത്.
കഥാപ്രസംഗ വേദിയിൽ ശിഷ്യയ്ക്കു പിന്തുണയുമായി ഗുരുവും അരങ്ങിൽ. മൂവാറ്റുപുഴ നിർമല കോളജിലെ വിദ്യാർഥി കെ.വി. സ്വരലയ കഥ പറഞ്ഞപ്പോൾ സിംബൽ താളങ്ങളുമായി ഒപ്പം നിന്നത് ഗുരു കെ.എൻ. കീപ്പേരി.
ഭരതനാട്യം, കേരള നടനം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡോടെ ജയം സ്വന്തമാക്കി. നാടോടിനൃത്തത്തിന്റെ ഫലം വരാനുണ്ട്. ഏറെ ഇഷ്ടപ്പെടുന്ന ഓട്ടൻതുള്ളലിൽ നാളെയാണു മത്സരം.
കോട്ടയം ∙ രോഗങ്ങൾ പറഞ്ഞു: നീ വീടിന് പുറത്തിറങ്ങേണ്ട. ദേവിക പറഞ്ഞു: അതു വേറെ വല്ലവരോടും പോയി പറഞ്ഞോളൂ. ഞാൻ ഡാൻസ് കളിക്കാൻ പോകുന്നു. പറവൂർ ശ്രീനാരായണഗുരു എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ ബിഎസ്സി മൈക്രോബയോളജി വിദ്യാർഥിയായ ദേവിക രാമചന്ദ്രൻ എതിരിടുന്നതു മത്സരത്തിലെ എതിരാളികളെയല്ല, വൈറ്റമിൻ ഡിയുടെ അഭാവം
കൃഷ്ണ വേഷക്കാർ കെട്ടുന്ന കൃഷ്ണമുടി തടിയിൽ കടഞ്ഞെടുക്കുന്നതാണ്. വില അൽപം കൂടുതലായതിനാൽ കൃഷ്ണമുടി പല വേഷക്കാരും വാടകയ്ക്ക് എടുക്കുകയാണു ചെയ്യുന്നത്. ദേവികയ്ക്കും ചമയങ്ങളും കൃഷ്ണമുടിയും നൽകിയതു കൊല്ലം പരവൂർ രാമനാട്യം കളിയോഗത്തിലെ ഹരിപ്രസാദ് പുലിയൂർകോട് ആണ്. ദേവികയുടെ ഗുരു നെല്ലിയോട് വിഷ്ണു നമ്പൂതിരിയുടെ സുഹൃത്താണ് ഹരിപ്രസാദ്.
കോട്ടയത്ത് എംജി സർവകലാശാലാ കലോൽസവ നഗരിയിൽ മലയാള മനോരമയും ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസും ചേർന്ന് നടത്തുന്ന കൂപ്പൺ ഹണ്ട് മത്സരത്തിൽ ആദ്യ വിജയായി സാം ടി. രാജ്. പത്തനംതിട്ട സ്വദേശിയായ സാം കോട്ടയം ചുങ്കത്ത് സിഎൻഎ ടിടിഐ വിദ്യാർഥിയാണ്. കലോൽസവം ആസ്വദിക്കാനെത്തി ട്രഷർ ഹണ്ട് കോണ്ടസ്റ്റിൽ
കലോൽസവങ്ങൾ യൗവനത്തിന്റെ ആഘോഷമാകുന്നത് അതിന്റെ നിറപ്പകിട്ടോ ഉൽസവച്ഛായയോ കൊണ്ടു മാത്രമാണോ? അല്ല എന്നതിനു നേർസാക്ഷ്യങ്ങളുമുണ്ട് കോട്ടയത്ത് എംജി സർവകലാശാലാ കലോൽസവ നഗരിയിൽ. തിങ്കളാഴ്ച, കലോൽസവത്തിനു കൊടിയേറിയ ശേഷം രാത്രി 10 മണിക്ക് ബസേലിയസ് കോളജിൽ കഥകളിമൽസരം നടക്കുകയാണ്. ചൂടിനു കടുപ്പം കുറവില്ലാത്തതു
കലോത്സവത്തിന് ഇടയ്ക്ക് ഒരു ട്രഷർ ഹണ്ട് നടത്തിയാലോ.. മലയാള മനോരമയും ഇടിമണ്ണിക്കൽ എഡ്സ് ഒപ്റ്റിക്കൽസും ചേർന്നു സംഘടിപ്പിക്കുന്ന കണ്ണട കാൺമോളം ട്രഷർ ഹണ്ടിൽ ഇപ്പോൾ പങ്കെടുക്കാം. കലോത്സവത്തിന്റെ പ്രധാന വേദിയായ തിരുനക്കര മൈതാനത്താണ് ഈ മണിക്കൂറിലെ ട്രഷർ ഒളിച്ചിരിക്കുന്നത്. കണ്ടെത്തൂ… മനോരമ സ്റ്റാളിലെത്തൂ…
We The People of INDIA എന്ന തീമിൽ അണിയിച്ചൊരുക്കിയ എംജി സർവകലാശാലാ കലോത്സവം കാഴ്ചകളുടെവൈവിധ്യം കൊണ്ട് സമൃദ്ധം. ഇനി ഒരാഴ്ച ‘കലയുടെ കോട്ട’യം. കലോത്സവം കണ്ടാൽ കൈനിറയെ സമ്മാനം ∙എംജി സർവകലാശാലാ കലോത്സവത്തിന് മാറ്റുകൂട്ടാൻ മലയാള മനോരമ ഒരുക്കുന്നു, കൈനിറയെ മത്സരങ്ങൾ. ∙ നിങ്ങൾ ഭാഗ്യശാലിയാണോ, തിരുനക്കര
കോട്ടയം ∙ ബിസിഎം കോളേജിലെ ‘ജസ്റ്റിസ്’ എന്ന നാലാം വേദിയിൽ സിയ ഭരതനാട്യം ആടിയപ്പോൾ കണ്ണ് ചിമ്മാതെ നോക്കിയിരുന്ന സഹദിന്റെ കയ്യടിയിൽ ഒരു നീതിയുടെ വിജയാഘോഷം നിറഞ്ഞു. മകൾ സബിയ സഹദിന്റെ മാറോടു ചേർന്നിരുന്നു സിയയുടെ നൃത്തം ആസ്വദിച്ചു. ഒടുവിൽ പ്രതീക്ഷിച്ചതു പോലെ തന്നെ സിയ ഒന്നാം സ്ഥാനം പങ്കിട്ടു, മറ്റൊരു
കഴിഞ്ഞ ഒരു വർഷമായി വനംവകുപ്പിന്റെ അംഗീകൃത സ്നേക് റെസ്ക്യൂവർ കൂടിയാണ് വാഹിദ അബു. കഴിഞ്ഞ 2 വർഷത്തിനിടെ നൂറിലേറെ പാമ്പുകളെ പിടികൂടിയതായി വാഹിദ പറയുന്നു. എടപ്പറ്റ പൂളത്ത് വാഹിദ അബു ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് വനിതാ കോ–ഓർഡിനേറ്റർ കൂടിയാണ്.
പെൺകുഞ്ഞു പിറന്നാൽ അവൾക്കിടാൻ സോന കരുതിവച്ച പേരാണ് മിഴി. മകൻ ആരവ് ജനിച്ച ശേഷം ആ പേരിട്ട്, ഒരു കുഞ്ഞിനെക്കാൾ കരുതലോടെ വളർത്തിയെടുത്ത സ്വപ്നമാണ് ‘മിഴി ഡിസൈനർ ബുട്ടീക്’– ചെറുപുഴയിലെ ആദ്യ ബുട്ടീക്. 2018ൽ 2 തയ്യൽ മെഷീനുമായി ‘മിഴി’ക്ക് തുടക്കമിട്ടു. ഇപ്പോൾ കടുമേനിയിലെ വീടിനോടു ചേർന്ന് മിഴി യൂണിറ്റിനു
ജീവിതത്തിൽ ഏറ്റവും മനോഹരമായി പ്രണയം കാണാനും അതിനെക്കുറിച്ച് മനസ്സിലാക്കാനും പറ്റുന്ന കാലയളവാണ് നമ്മുടെ കലാലയ ജീവിതം. ഇത്രയും വർഷത്തിനുള്ളിൽ ഞാൻ നല്ല പ്രണയങ്ങളും ടോക്സിക് പ്രണയങ്ങളും കണ്ടിട്ടുണ്ട്.
ഉള്ളിലിരുന്നു വിങ്ങുന്ന ഇഷ്ടം ആ ആളോടു പറയാൻ ചങ്ങാതിമാരെയും പ്രണയലേഖനങ്ങളെയും ടൂൾ ആക്കിയിരുന്ന കാലമൊക്കെ പോയ്മറഞ്ഞു. ഒരു വിരൽത്തുമ്പിൽ ഇഷ്ടവും അനിഷ്ടവുമൊക്കെ ഇൻസ്റ്റ സ്റ്റോറിയായും വാട്സാപ് സ്റ്റാറ്റസായും വൈറലാകുന്ന പുതിയ കാലത്തെ ക്യാംപസ് എങ്ങനെയാണ് പ്രണയത്തെ നിർവചിക്കുന്നത്? ആ കൗതുകവുമായി ചെന്നു
പ്രണയം സങ്കൽപമാണ്. മനുഷ്യരാശിയുടെ ആരംഭം മുതലേ പ്രണയത്തിന് വേരുകൾ ഉണ്ട്. എന്നാൽ കാലങ്ങൾക്കിപ്പുറം പ്രണയം ഒരു പ്രഹസനമായി മാറി. ആ പ്രഹസനത്തിന്റെ പാർശ്വഫലങ്ങളാണ് ഇന്നത്തെ പ്രണയങ്ങളിൽ കാണുന്ന അക്രമ സ്വഭാവങ്ങൾ . എന്താണ് പ്രണയം? ‘അലിഞ്ഞു ചേർന്നതിനുശേഷമെൻ പിരിഞ്ഞു പോയി എങ്കിലും പ്രാണനെ ഇന്നും മംഗളം
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനത്തിനിടയിൽ പച്ച വേഷം കെട്ടിയ ശേഷം മുഖത്തുവന്ന അലർജിയാണ് കഥകളി കലാകാരന്മാരുടെ തൊഴിൽപരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനത്തിലേക്ക് ഗായത്രിയെ നയിച്ചത്.
പറഞ്ഞു മടുത്തു, 24 മണിക്കൂറും ഫോണിൽ നോക്കിക്കൊണ്ടിരിപ്പാ, എന്താണതിനു മാത്രം ഈ ഫോണിലുള്ളത് ആവോ ! വീട്ടിൽ നിന്ന് ഇങ്ങനെയൊരു പരാതി കേൾക്കാത്ത യുവാക്കൾ ഉണ്ടാകില്ല. ചുറ്റും നടക്കുന്ന ഒരു കാര്യവും ഇവർ അറിയുന്നില്ലെന്ന പരിഭവം വേറെ. എല്ലാവരും പറയുംപോലെ എന്താണ് ഈ യുവതുർക്കികൾ ഫോണിൽ പരതുന്നതെന്ന് നോക്കിയാലോ.
ഉറച്ച, ഉശിരുള്ള തീരുമാനങ്ങളുള്ള തലമുറ എന്നാണ് ന്യൂജനറേഷൻ കുട്ടികളെപ്പറ്റി കോട്ടയം സിഎംഎസ് കോളജിലെ അധ്യാപകർക്ക് പറയാനുള്ളത്. ചഞ്ചലചിത്തരല്ലെന്നും തീരുമാനങ്ങൾക്ക് കാരിരുമ്പിന്റെ കുത്തുള്ളവരാണ് പുതിയ കുട്ടികളെന്നും അവർ ഒരുപോലെ സമ്മതിക്കുന്നു. ഒന്നിനെയും ഭയക്കാതെ സ്വന്തം ശരികളിൽ ഉറച്ചു നിൽക്കുന്ന
പരിമിതികൾ കോട്ട കെട്ടിയ ജീവിതമാണ് കൊല്ലം അഞ്ചൽ സ്വദേശി വർഷയുടേത്. മനക്കരുത്തും നിശ്ചയദാർഢ്യവുമു ണ്ടെങ്കിൽ ആ പരിമിതികളെയൊക്കെ അപ്പൂപ്പൻതാടി പോലെ പറത്തിക്കള യാമെന്നു തെളിയിച്ചിരിക്കുകയാണ് ഈ ഇരുപത്തിനാലുകാരി. രാജ്യം ഇന്ന് യുവജനദിനം ആചരിക്കുമ്പോൾ 2023 ലെ മിസിസ് ഡെഫ് ഇന്റർനാഷനൽ മത്സരത്തിൽ ഇന്ത്യയെ
ഇന്നത്തെ കുട്ടികളുടെ ഭാഷാപ്രയോഗങ്ങളും വ്യത്യസ്തമാണ്. ‘ക്ലാസ്സിൽ കയറാത്തത് എന്താ?’ എന്നു ചോദിച്ചാല്‍ അവർ പറയും ടീച്ചർ ‘കയറിയില്ല’ എന്ന്. ടീച്ചർ ‘എത്തിയില്ല’ എന്നത് ടീച്ചർ ‘കയറിയില്ല’ എന്നായി. മിക്ക കോളജിലും ഇപ്പോള്‍ അധ്യാപകന് ക്ലാസ്സിൽ എത്തിയിട്ട് കുട്ടികളെ മൊബൈൽ ഫോണിൽ വിളിച്ച് അറിയിക്കുകയാണ് പതിവ് എന്ന് പറയുന്നു. വിദ്യാർഥികള്‍ വീട്ടില്‍ ഇരുന്നാല്‍ അവർ ലീവ് ആണ്.
ഇനി മുതൽ ആയുർവേദ നഗരത്തിന്റെ സാരഥിയായി ഈ ആയുർവേദ ഡോക്ടറുണ്ടാകും. കോട്ടയ്ക്കൽ പഞ്ചായത്തായിരുന്ന കാലത്തും പിന്നീട്, നഗരസഭ ആയപ്പോഴും തലപ്പത്ത് ഇതുവരെ ഒരു ഡോക്ടർ എത്തിയിട്ടില്ല. അതും ഒരായുർവേദ ഡോക്ടർ. വൈദ്യം മാത്രമല്ല, സംഗീതവും സിനിമയുമെല്ലാം ഡോ. കെ.ഹനീഷയ്ക്ക് കൂട്ടുകാരാണ്. ഇങ്ങനെ പല കാരണങ്ങളാലാണ് അവർ വ്യത്യസ്തയാകുന്നത്.
Results 1-100 of 117
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.