Activate your premium subscription today
‘‘സങ്കരയിനം പശുക്കളും ഹൈബ്രിഡ് വിത്തുകളും മാത്രം മതിയോ ഈ ലോകത്ത്? ഉൽപാദനം കുറവാണ് എന്നതിനാൽ നിഷ്കരുണം തള്ളിക്കളയേണ്ടവയാണോ നാടൻപശുക്കളും പാരമ്പര്യവിത്തുകളുമൊക്കെ? ’’ തന്നെ കണ്ടമാത്രയിൽ വിശാലമായ പുൽമേടിന്റെ അങ്ങേയറ്റത്തുനിന്നു കുതിച്ചെത്തിയ ഗിർ പശുക്കളെ അരുമയോടെ തഴുകിക്കൊണ്ട് ജീജികുമാർ
ഹൈറേഞ്ചിലെ കൃഷിയിടങ്ങൾ കണ്ടിട്ടുണ്ടോ? അവിടുത്തെ വിളവൈവിധ്യം ശ്രദ്ധിച്ചിട്ടുണ്ടോ? ചക്ക മുതൽ കുരുമുളകുവരെ നാടൻ കാർഷികോൽപന്നങ്ങൾ തനിമയിൽ കിട്ടാൻ മറ്റൊരിടത്തും പോകേണ്ടതില്ല. എന്നാൽ ശരിയായ വിപണനശൃംഖലകളുടെ അഭാവം മൂലം യഥാർഥ ഉപഭോക്താക്കളിലെത്താനും അർഹമായ വില നേടാനും അവയ്ക്കു കഴിഞ്ഞിരുന്നില്ലെന്നു മാത്രം. ഇതിനു പരിഹാരവുമായി വരുന്നു ഇടുക്കി പാറത്തോട്ടിലെ സ്പേസിയ കർഷകോൽപാദനക കമ്പനി.
സ്വർഗത്തിന്റെ ഒരറ്റത്ത് ഉട്ടോപ്യയിലാണ് ആർക്കിടെക്റ്റ് എൽദോ പച്ചിലക്കാടന്റെയും കോളജ് അധ്യാപിക ബിൻസിയുടെയും താമസം. സമുദ്രനിരപ്പിൽനിന്ന് 4000 അടി ഉയരെ മലനിരകൾക്കു മീതേ സ്വർഗം മേട്ടിൽ. നാലു ചുറ്റും പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകൾ. അങ്ങകലെ ചൊക്രമുടിയും കൊളുക്കുമലയും മീശപ്പുലിമലയുമൊക്കെ കാണാം.
മനുഷ്യജീവിതവും മലയോരഗ്രാമവും ഒരുപോലെയാണ്. കുത്തനെയുള്ള കയറ്റങ്ങൾ, കുത്തിറക്കങ്ങൾ, ഓർക്കാപ്പുറത്തുള്ള തിരിവുകൾ, ഒന്നുകൂടി നോക്കാൻ ഉൾഭയം തോന്നുന്ന ആഴക്കാഴ്ചകൾ, എത്ര കണ്ടാലും മതിവരാത്ത മലഞ്ചെരിവുകൾ. തിരിഞ്ഞു നോക്കുമ്പോൾ കുത്തനെയുള്ള കയറ്റങ്ങളും കുത്തിറക്കങ്ങളും പലതുണ്ട് ജീവിതത്തിലെന്ന് വെള്ളിയാമറ്റം
‘‘എനിക്ക് ഒരു ഡെയറി ഫാം തുടങ്ങണം. അതുകൊണ്ടു ജീവിച്ചോളാം’’ എന്ന് കോളജ് വിദ്യാർഥിയായ രഞ്ജിത് തന്റെ മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ കുടുംബമാകെ ഞെട്ടി. കേട്ടറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ ഞെട്ടി. കാലങ്ങള്‍ കടന്നുപോകെ സ്വന്തം ജീവിതവും അധ്വാനവും സംരംഭവുംകൊണ്ട് അവരെയൊക്കെ വീണ്ടും വീണ്ടും
ഭാഗം 1:ഈ രീതിയിൽ പോയാൽ ക്ഷീരമേഖല വളരില്ല; സാധ്യതകൾ കണ്ടെത്തണം, വളരണം; കാർഷിക മേഖലകളിലെ സാധ്യതകൾ ഇവയാണ് ഭാഗം 2 കേരളത്തിൽ പാലിന്റെ വിലവർധനയുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ തുടരുന്നു! 96 ശതമാനത്തോളം സങ്കരയിനം പശുക്കളുള്ള കേരളത്തിൽ ഉൽപാദനച്ചെലവ് കൂടുതലാണ്. തീറ്റയ്ക്കാവശ്യമായ ചേരുവകൾ അയൽ
ഭാഗം– 1 രാജ്യത്ത് സേവന മേഖല കൂടുതൽ വളർച്ച കൈവരിക്കുമ്പോൾ പ്രാഥമിക മേഖലയായ കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് മേഖലകളിൽ കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട്. കൃഷി അഗ്രി ബിസിനസ്സിലേക്കു മാറുന്ന പ്രവണത സേവനമേഖലയിലുള്ള വളർച്ചലക്ഷ്യമിട്ടാണ്. രാജ്യത്തു കൃഷി ഒരു ശതമാനം വളർച്ച കൈവരിക്കണമെങ്കിൽ മൃഗസംരക്ഷണ,
ചാണകം വിറ്റ് ഒരു നാഷനൽ അവാർഡ് നേടുക! കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. കോട്ടയം ജില്ലയിലെ മുട്ടുചിറയിലുള്ള പറുദീസ ഇന്റഗ്രേറ്റഡ് ഫാം ഉടമ വിധു രാജീവ് ആണ് തന്റെ ഡെയറി ഫാമിൽ വ്യത്യസ്ത ആശയങ്ങൾ നടപ്പാക്കി വരുമാനം വർധിപ്പിച്ച് ഇന്ത്യൻ ഡെയറി അസോസിയേഷന്റെ (Best Women Dairy Farmer - South Zone) ദേശീയ പുരസ്കാരം നേടിയത്.
ക്ഷീരമേഖലയിലെ മികവിന് സഹകരണകൂട്ടായ്മകള്ക്ക് ദേശീയ തലത്തില്‍ നല്കുന്ന പരമോന്നത പുരസ്കാരമായ ഗോപാൽരത്ന പുരസ്കാരം ആദ്യമായി കേരളത്തില്‍ എത്തിച്ച ക്ഷീരസഹകരണ സംഘമാണ് വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് എടവക ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണസംഘം. 2021ലാണ് ലക്ഷക്കണക്കിനു
കർഷകർക്കുവേണ്ടി വസ്തുതകൾ നിരത്തി സംസാരിക്കാൻ ഒരു സംഘനയുണ്ടെങ്കിൽ അത് കിഫയാണ്. കിഫ എന്നാൽ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സ്വതന്ത്ര കർഷക കൂട്ടായ്മ. ഇവിടെ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. പ്രധാനലക്ഷ്യം മലയോര കർഷക ജനതയുടെ ക്ഷേമം. ഏതെങ്കിലും ഒരു രാഷ്ട്രീയ
രണ്ടു ദിവസം മുമ്പ് കാട്ടാന ആക്രമണങ്ങളെ പറ്റി എഴുതിയപ്പോൾ അതിൽ പ്രതിപാദിച്ച ആറളം പുനരധിവാസ മേഖലയിലെ ദുരിതങ്ങൾ ഇത്രവേഗം ഒരു ദുരന്തമായി ആവർത്തിക്കപ്പെടുമെന്ന് വിചാരിച്ചില്ല. പക്ഷേ 'ഏതു നിമിഷവും' എന്ന പ്രയോഗം അവിടെ നിലനിൽക്കപ്പെടുന്ന ഒരു യാഥാർഥ്യമാണ്. അതെ, ഒരു സർക്കാർ സ്പോൺസേഡ് 'കൊളോസിയ'മാണ് ആറളം
മസ്തകത്തിൽ മുറിവേറ്റ ആനയാണ് ഏതാനും ദിവസങ്ങളായി കേരളത്തിലെ ചർച്ചാവിഷയം. ചികിത്സ നൽകുന്നതിനിടെ ആന ഇന്ന് ചരിയുകയും ചെയ്തു. ആനയുടെ വിയോഗത്തിൽ വേദനിക്കുന്നവരുടെ എണ്ണം ഏറെയാണ്. എന്നാൽ, ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണങ്ങളിൽ ഈ വർഷംതന്നെ എത്രയോ മനുഷ്യജീവനുകൾ പൊലിഞ്ഞു? ആ ജീവനുകൾക്കുവേണ്ടി
ഭാഗം 1:ഡിജിറ്റൽ ഭൂസർവേ: അറിയേണ്ടതെല്ലാം ഭാഗം 2:ഡിജിറ്റൽ സർവേ നടപടികൾ ഇങ്ങനെ; ഭൂവുടമകൾ അറിയേണ്ടതും ചെയ്യേണ്ടതും ഭാഗം 3 ഡിജിറ്റൽ സർവേയുടെ അന്തിമഫലമാണ് ‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍ (entebhoomi.kerala.gov.in). ഡിജിറ്റല്‍ സര്‍വേ നടന്ന വില്ലേജുകളിൽ, റവന്യു, റജിസ്ട്രേഷന്, സര്‍വേ വകുപ്പുകളിലെ
എല്ലാ ഭൂവുടമകളുടെയും ഓരോ വസ്തു(ലാൻഡ് പാഴ്സൽ)വിലും സർവേ ഉദ്യോഗസ്ഥർ നേരിട്ടെത്തി സർവേ നടത്തുന്ന ബൃഹദ് പദ്ധതിയാണ് കേരളത്തിൽ നടന്നുവരുന്നത്. ഓരോ ഘട്ടത്തിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരാതികൾ നിശ്ശേഷം ഇല്ലാതാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ഇതിന്റെ സവിശേഷതയാണ്. ഡിജിറ്റൽ സർവേയുടെ ആരംഭം, സർവേ
കേരളത്തിലെ എല്ലാ ഭൂപ്രദേശങ്ങളും ഡിജിറ്റൽ സർവേ നടത്തി കൃത്യവും കാലികവുമായ ഭൂരേഖകൾ ഒരുക്കുന്നതിന് ‘സർവേയും ഭൂരേഖയും’ വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേ, ഭൂസേവനങ്ങൾ ഏകജാലക സംവിധാന ത്തിലൂടെ പൊതുജനങ്ങൾക്ക് നൽകുന്നതിനായി റവന്യു, റജിസ്ട്രേഷൻ, സർവെ വകുപ്പുകൾ സംയുക്തമായി ആരംഭിച്ച ‘എന്റെ ഭൂമി’ സംയോജിത സർക്കാർ
ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയുള്ള ഒന്നാം യുപിഎ സർക്കാർ നടപ്പാക്കിയവയിൽ ഏറ്റവും ജനകീയ പദ്ധതിയായിരുന്നു തൊഴിലുറപ്പു പദ്ധതി. അതിന്റെ മാർഗനിർദേശരേഖ അന്നു സംസ്ഥാനത്തു മന്ത്രിയായിരുന്ന എനിക്കും ലഭിച്ചു. ആദ്യവായനയിൽ ഞാൻ ശ്രദ്ധിച്ചത് ഏതെല്ലാം പ്രവൃത്തികൾക്ക് ഈ പദ്ധതിയിൽ ഇടമുണ്ടെന്നാണ്. കാട്ടാനയെ തടയാനുള്ള
‘രാവിലെ റാഗിദോശ, രാത്രി ചാമക്കഞ്ഞി എന്നൊക്കെ തീരുമാനിക്കും, പക്ഷേ കഴിക്കാനൊരു രസമില്ല’, എന്നു പറയുന്ന മില്ലറ്റ് സ്നേഹികൾ പലരുണ്ട്. ചെറുധാന്യങ്ങളുടെ ആരോഗ്യമേന്മകളെക്കുറിച്ചൊക്കെ അവർക്കറിയാം. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിച്ചു നിർത്താൻ ചെറുധാന്യങ്ങൾക്കുള്ള കഴിവിനെക്കുറിച്ചും ബോധ്യമുണ്ട്. പക്ഷേ,
ലോട്ടറിയുടെ ബംപർ സമ്മാനം നേടിയാൽ നിങ്ങൾ എന്തു ചെയ്യും? സമ്മാനത്തുക എവിടെ നിക്ഷേപിക്കും? ഓഹരി, മ്യൂച്വൽ ഫണ്ട്. ബാങ്ക് നിക്ഷേപം, റിയൽ എേസ്റ്ററ്റ്... മറുപടികൾ പലതുണ്ടാവും. പക്ഷേ, മുഴുവൻ തുകയ്ക്കും ഭൂമി വാങ്ങി വിപുലമായി കൃഷി ചെയ്യുമെന്നു പറയാൻ ആരുണ്ടാവും? ആരുമുണ്ടാവില്ലെന്നു പറയാന്‍ വരട്ടെ.
ഇറച്ചിക്കോഴിയിൽനിന്ന് പോത്തിലൂടെ കടന്ന് ഡെയറി സംരംഭമായതാണ് തൃശൂർ ആനന്ദപുരത്തെ ടെപ്പോ ഫാം. 2015ൽ ബ്രോയിലർ കോഴിയുടെ പേരന്റ് ഫാമായിട്ടാണ് തുടക്കം. ബ്രോയിലർ ഇനത്തിന്റെ ആയിരം മാതൃ–പിതൃ ശേഖരമാണുണ്ടായിരുന്നത്. മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വളർത്തി സ്വന്തം കടകളിലൂടെ വിൽക്കാനായിരുന്നു ശ്രമം. അതിനൊപ്പം ഏതാനും
വിവാഹം കഴിഞ്ഞു ഭർത്താവ് ബൈജുവിനൊപ്പം കോഴിക്കോട് ജില്ലയിലെ മൂടാടി മൂതട്ടിൽവീട്ടിൽ താമസമാക്കിയപ്പോഴാണ് അലങ്കാരമത്സ്യങ്ങളുടെ വർണപ്രപഞ്ചം സിബിതയുടെ മുന്നിൽ ചിറകുവിരിച്ചത്. രാവിലെ ജോലിക്കു പോകുന്നതിനുമുൻപ് ടാങ്കിലെ മാലാഖാമത്സ്യങ്ങൾക്കും സ്വർണമത്സ്യത്തിനുമൊക്കെ തീറ്റ കൊടുക്കാനും മറ്റും സമയം കണ്ടെത്തിുന്ന
വലിയ മുതൽമുടക്കില്ലാത്ത കൃഷിയെന്ന രീതിയിലാണ് കൂൺകൃഷി പ്രചാരത്തിലായത്. വീട്ടമ്മമാർക്കും കുട്ടികൾക്കുമെല്ലാം അനായാസം കൈകാര്യം ചെയ്യാവുന്ന ചെറിയ കൃഷി. വാണിജ്യാടിസ്ഥാനത്തിലുള്ള കൂൺകൃഷിയിൽ വലിയ ഷെഡ്ഡുകളും താപനിയന്ത്രണ സംവിധാനങ്ങളും ഈർപ്പവുമെല്ലാം പ്രധാന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ കൂൺകൃഷിയിൽ
രാജ്യത്തിന്റെ പ്രവർത്തനത്തിൽ ഒന്നാം എൻജിനായി കാർഷിക മേഖല വർത്തിക്കുന്നു എന്ന സൂചിപ്പിച്ചായിരുന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജന്റ് പ്രൊപ്പോസൽ ആരംഭിച്ചത്. പ്രൈം മിനിസ്റ്റർ ധൻ–ധാന്യ കൃഷി യോജനയായിരുന്നു പ്രഖ്യാപനത്തിൽ ആദ്യത്തേത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുള്ള റബർ വിലത്തകർച്ചയിൽനിന്നു കരകയറുകയാണോ? 2024ൽ തിരിച്ചുവരവിന്റെ സൂചന നൽകിയ ഈ വിളയ്ക്ക് പുതുവർഷം എന്താണ് കരുതി വച്ചിരിക്കുന്നത്. റബർഷീറ്റിന്റെയും ലാറ്റക്സിന്റെയും വിപണി ഈ വർഷം എങ്ങനെയായിരിക്കുമെന്ന് അന്വേഷിക്കാം. അതിനു മുന്നോടിയായി കഴിഞ്ഞ വർഷത്തെ
പഴം പച്ചക്കറി കർഷകരുടെ വിളവിന്റെ 10- 25% വരെ പാഴായിപ്പോകുന്നെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ചക്കയും മാങ്ങയും പോലുള്ള പഴങ്ങൾ സീസണിൽ ധാരാളമായി ഉൽപാദിപ്പിക്കപ്പെടുന്നു. പച്ചക്കറികളാകട്ടെ വിപണി ആവശ്യം നോക്കാതെ കൃഷി ചെയ്തും കർഷകർക്കു നഷ്ടം സംഭവിക്കുന്നു. മികച്ച മൂല്യവർധന സങ്കേതങ്ങളും സാധ്യതകളുമാണു
നിലവിലുള്ള നിയമപ്രകാരം റബർ, തേയില, കാപ്പി, ഏലം മുതലായവയാണ് തോട്ടവിളകള്‍. എന്നാൽ തെങ്ങ്, കമുക്, കശുമാവ്, കൊക്കോ എന്നിവയെയും തോട്ടവിളകളുടെ ഗണത്തിൽ പെടുത്താം. റബറിന്റെ ഭാവി ശോഭനം കേരളത്തിലെ പ്രധാനപ്പെട്ട വിളയായ തെങ്ങ് മൊത്തം കാർഷിക വിളകളുടെ വിസ്തീർണത്തിന്റെ 30 ശതമാനം വരും; റബർ 22 ശതമാനവും. ഇന്ത്യയിൽ
രാജ്യാന്തര പ്രശസ്തനായ നാനോ ടെക്നോളജി ഗവേഷകനും എംജി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ. സാബു തോമസ് കൃഷിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും പ്രയോഗം കേരളത്തിലെ പരിസ്ഥിതിയെ വല്ലാതെ വിഷലിപ്തമാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ ആരോഗ്യനിലവാരം മോശമാകാൻ ഇത്
ആരോഗ്യകരമായി ജീവിക്കാൻ, ഒരാൾ ദിവസം ശരാശരി 200 ഗ്രാം പച്ചക്കറിയെങ്കിലും (50 ഗ്രാം ഇലക്കറികൾ, 50 ഗ്രാം കിഴങ്ങുവർഗങ്ങൾ, 100 ഗ്രാം മറ്റിനങ്ങൾ) കഴിക്കണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് നിർദേശിക്കുന്നത്. അതുപ്രകാരം പ്രതിവർഷം നമ്മുടെ സംസ്ഥാനത്ത് 6.50 ലക്ഷം ടൺ വീതം ഇലക്കറികളും കിഴങ്ങുവർഗങ്ങളും 25
കേരളത്തിലെ സാഹചര്യങ്ങളിൽ വരും വർഷങ്ങളിലും വരുമാനം ഉറപ്പുവരുത്താവുന്ന മേഖലയാണ് സുഗന്ധവ്യഞ്ജനക്കൃഷി. ശരിയായ പരിചരണം നൽകിയാൽ ഇവ ദീർഘകാലത്തേക്കു കർഷകനു മുതൽക്കൂട്ടാകും. കുരുമുളക് വർധിച്ചുവരുന്ന ആഭ്യന്തര ഉപഭോഗത്തിനും വ്യാവസായികാവശ്യങ്ങൾക്കുമനുസരിച്ച് ഉല്പാദനം കൂടാത്തതുമൂലം കുരുമുളക് ഇറക്കുമതി
ആഗോള കൊക്കോ വിപണി വീണ്ടും ഒരു കുതിപ്പിന് തയാറെടുക്കുകയാണോ? കഴിഞ്ഞ വർഷം ലോക മാർക്കറ്റിൽ 200 ശതമാനം മുന്നേറ്റം കാഴ്ചവച്ച ഏക ഉൽപന്നമെന്ന ഖ്യതി നിലനിർത്തുകയാണ് കൊക്കോ. പിന്നിട്ട സീസണിലെ ബുൾ റാലി ഒരിക്കൽ കൂടി കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ സമൂഹവും ഊഹക്കച്ചവടക്കാരും.
വരണ്ടുണങ്ങിയ 150 ഏക്കറിലെ മണ്ണു വാരി കൂന കൂട്ടി 35 ചെറുകുന്നുകളുണ്ടാക്കുക! മുന്നൂറും മൂവായിരവും വർഷം പഴക്കമുള്ള നൂറുകണക്കിനു മുത്തച്ഛൻ മരങ്ങൾ പിഴുതെടുത്ത് കടൽ കടത്തി ഈ കുന്നുകളിൽ നട്ടുവളര്‍ത്തുക! അവയ്ക്കു ചുറ്റും വ്യത്യസ്ത ഉദ്യാന മാതൃകകൾ തീർക്കുക! അവിടെ നാനാദേശങ്ങളിൽനിന്നു നൂറുകണക്കിനു കലാകാരന്മാരെ
‘‘പ്രതിരോധസേനയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു വരുന്ന കാലത്ത് ഉപജീവനമാർഗമായി കൂടുമത്സ്യക്കൃഷിതന്നെ തിരഞ്ഞെടുക്കാൻ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?’’ സംസ്ഥാന സർക്കാരിന്റെ ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്കാര നിര്‍ണയത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിൽ ഉന്നത ഉദ്യാഗസ്ഥർ ഉൾപ്പെടുന്ന പാനൽ ദിനിൽ പ്രസാദിനോടു ചോദിച്ച ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു.
ഹ്രസ്വകാല വൃക്ഷവിളകൾക്ക് ഇനി നല്ലകാലം! ഏറെ ആവശ്യമുള്ളതും എന്നാൽ ലഭ്യത കുറവുമുള്ള പാഴ്മരങ്ങളുടെ ലഭ്യത കുറഞ്ഞത് സംസ്ഥാനത്തെ പല കമ്പനികളുടെയും പ്രവർത്തനത്തെ ബാധിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് പാഴ്മരങ്ങൾ ഉപയോഗിച്ചു നടക്കുന്ന രണ്ടു സുപ്രധാന സംരംഭങ്ങളാണ് പ്ലൈവുഡ് വ്യവസായവും തീപ്പെട്ടി വ്യവസായവും. പ്ലൈവുഡ്
നാടൻപയറിലും വെള്ളരിവർഗവിളകളിലും വെണ്ടയിലും കുമിൾബാധയും മണ്ഡരിയുടെ ആക്രമണവും കണ്ടുവരുന്നു. വെള്ളരിവർഗവിളയിലെയും പയറിലെയും പൂപ്പല്‍ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ബാസില്ലസ് സബ്ടിലിസ് പ്രയോഗവും തുടർന്നുള്ള സിലിക്ക പ്രയോഗവും മതി. വെള്ളരിവർഗവിളകളിൽ 50 ദിവസം കഴിയുമ്പോൾ ഇപിഎൻ (Entamo Pathogenic Nematode)
തീറ്റയടക്കം ഡെയറി ഫാമിലേക്ക് ഒരു മാസം ആവശ്യമുള്ളതെല്ലാം ഒരുമിച്ചു വാങ്ങുന്നതാണ് ആനന്ദിന്റെ രീതി. അതുകൊണ്ടു നേട്ടമുണ്ടെന്നു പറയുന്നു കണ്ണൂർ പേരാവൂർ മണത്തന വിഭൂതിഭവനിൽ അനന്ത നാരായണൻ എന്ന ആനന്ദ്. ‘ബള്‍ക്ക്’ ആയി വാങ്ങുമ്പോള്‍ മൊത്തവില നിരക്കില്‍ കിട്ടും. കാലിത്തീറ്റയും പിണ്ണാക്കും തവിടുകളുമെല്ലാം
വെറും 8 മാസം കൊണ്ട് ഒരു കോടി രൂപയുടെ പച്ചക്കറി വിളയിച്ചു ശിവദാസൻ കോടീശ്വരനായ വാർത്ത വന്നപ്പോൾ പലരും നെറ്റിചുളിച്ചു. ഓൺലൈൻ വാർത്തകൾക്കു കീഴിൽ ‘നുണ’യെന്നും ‘തട്ടിപ്പെ’ന്നും ചിലർ ഉറപ്പിച്ചെഴുതി. കേരളത്തിൽ പച്ചക്കറിക്കൃഷി ഗുണംപിടിക്കില്ലെന്നും തമിഴ്നാടിനെ കണ്ടുപഠിക്കണമെന്നും നാഴികയ്ക്കു നാൽപതുവട്ടം
കനത്ത മഞ്ഞുവീഴ്ച്ചയിൽ തേയിലത്തോട്ടങ്ങൾ പലതും സ്തംഭിച്ചു. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വിവിധ ഭാഗങ്ങളിൽ തണുപ്പിന് കാഠിന്യമേറി. കാലാവസ്ഥ മാറ്റം മൂലം തേയില ഉൽപാദനത്തിൽനിന്നു വിട്ടുനിൽക്കാൻ വൻകിട തോട്ടങ്ങളും ചെറുകിട കർഷകരും നിർബന്ധിതരാകുന്നു.
വൈറൽ കുരുമുളകു തോട്ടവും അതിന്റെ ഉടമ പീറ്ററിനെയും ഓർക്കുന്നില്ലേ? 25 അടി ഉയരത്തിൽ ഹൈ ഡെൻസിറ്റി രീതിയിൽ 800 സിമന്റ് കാലുകളിൽ പെപ്പർ തെക്കൻ ഇനം കുരുമുളകു കൃഷി ചെയ്ത പീറ്ററിനെ ആരും മറക്കാനിടയില്ല. അതുകൊണ്ടുതന്നെയാണ് വീണ്ടും അദ്ദേഹത്തിന്റെ ‘വൈറൽ’ കുരുമുളകു തോട്ടം വീണ്ടും സന്ദർശിച്ചത്. കർഷകശ്രീയുടെ
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പ്രകൃതിയിലും മനുഷ്യനുൾപ്പെടുന്ന ജീവജാലങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട്. അതിനാല്‍ ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ വരാതിരിക്കുന്ന തിനും ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് ആഹാരനീഹാരങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കേരളത്തിൽ മഞ്ഞുകാലം.
ഒരു ബെഡിൽനിന്ന് തുടങ്ങി 2000 ബെഡിൽ എത്തിനിൽക്കുന്ന കൂൺകൃഷി. 15 വർഷംകൊണ്ടാണ് കണ്ണൂർ വേങ്ങാട് ചാമ്പാട് ആയില്യം വീട്ടിൽ ചിത്രലേഖയുടെ ഈ വളർച്ച. കൂൺകൃഷിക്കുവേണ്ടി ഹൈടെക് ഷെഡോ ഫാനും പാഡും പോലെയുള്ള ഈർപ്പനിയന്ത്രണ സംവിധാനങ്ങളോ ഒന്നുമില്ലാതെ കിലോ കണക്കിന് കൂൺ ഉൽപാദിപ്പിക്കുന്ന ചിത്രലേഖയിൽനിന്ന്
ഒട്ടേറെ അറിവുകളും അനുഭവങ്ങളും നൽകിക്കൊണ്ട് ഒരു വർഷംകൂടി കടന്നുപോകുന്നു. കാർഷിക മേഖലയിലും ഒട്ടേറെ നൂതന ആശയങ്ങളും അറിവുകളും കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും നൽകാൻ മനോര ഓൺലൈൻ കർഷകശ്രീക്കു കഴിഞ്ഞു. പൊടിക്കൈകളും കൃഷിയറിവുകളും വിജയഗാഥകളുമൊക്കെയായി ആയിരക്കണക്കിനു ലേഖനങ്ങളാണ് 2024ൽ പങ്കുവയ്ക്കാനായത്.
തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തഞ്ചാവൂർ കേന്ദ്രത്തിൽനിന്ന് പ്രഫസർ ആൻഡ് ഹെഡ് ചുമതലയിൽ വിരമിച്ച ഡോ. എൻ.പുണ്യമൂർത്തി പാരമ്പര്യ മൃഗചികിത്സാശാഖ(Ethno Veterinary Medicine)യുമായി ബന്ധപ്പെട്ട് ഇന്നു രാജ്യത്തും രാജ്യാന്തരതലത്തിലും ആദരിക്കപ്പെടുന്ന ഗവേഷകനും പ്രഭാഷകനുമാണ്. പഠിച്ചതും
‘‘രാസവളമോ കീടനാശിനിയോ ഇല്ലാതെ നല്ല വിളവ് നേടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ശാസ്ത്രമുണ്ട്. അല്ലാത്തപക്ഷം ആ വിള നന്നായി വളരില്ലായിരുന്നു. ശരിയല്ലേ? ഓരോ വർഷം പിന്നിടുമ്പോഴും കൃഷിക്കാർ പ്രകൃതിക്കൃഷിയിൽ ഉറച്ചു നിൽക്കുന്നെങ്കിൽ പിന്നെ ആരുടെ സാധൂകരണമാണ് ഇനി വേണ്ടത് ! ശാസ്ത്രീയമെന്നു വിളിക്കപ്പെടുന്ന
അതിവേഗം വളരുകയാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ. പൂച്ചട്ടി മുതൽ വീടുവരെ ഉടനടി ‘അച്ചടിച്ച്’ വാങ്ങാവുന്ന സ്ഥിതിയിലേക്കു സാങ്കേതികവിദ്യ മുന്നേറിയിരിക്കുന്നു. നമ്മുടെ നാട്ടിൽ അത്ര പരിചിതമായിട്ടില്ലെങ്കിലും, വിവിധ മേഖലകളിൽ, വിശേഷിച്ചും ഭക്ഷ്യസംസ്കരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ത്രീഡി സാങ്കേതികവിദ്യ
ആഗോള കൊക്കോ വിപണിയിൽ വീണ്ടും തകർപ്പൻ മുന്നേറ്റം. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് അടുത്ത വർഷം ചോക്ലേറ്റ് വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് കായ സംഘടിപ്പിക്കുക ദുഷ്കരമാകുമെന്ന വിലയിരുത്തൽ കഴിഞ്ഞ രാത്രി ന്യൂയോർക്കിൽ കൊക്കോയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 12,931 ഡോളറിലേക്ക് ഉയർത്തി. ഏപ്രിലിൽ
മനുഷ്യൻ മുഖ്യഭക്ഷണമായി ഉപയോഗിക്കുന്ന നെല്ലും ഗോതമ്പും മറ്റു ധാന്യങ്ങളുമൊക്കെ കൃഷി ചെയ്യുന്നതിനുമുമ്പ് ചെറുധാന്യങ്ങൾ കൃഷി ചെയ്തിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും വരണ്ടെ പ്രദേശങ്ങളിലാണ് ചെറുധാന്യങ്ങൾ കൃഷി ചെയ്തിരുന്നത്. മില്ലറ്റ് കൃഷി എളുപ്പമാണെന്നും ചുരുങ്ങിയ കാലം കൊണ്ട് വിളവെടുക്കാൻ കഴിയുമെന്നും പോഷക സമ്പന്നമാണെന്നും പൂർവികരായ കർഷക സമൂഹം കണ്ടെത്തി.
കേരളത്തിലെ ജൈവകൃഷിക്കാർക്കു മാത്രമല്ല, പൊതുസമൂഹത്തിനാകെത്തന്നെ പരിചിതമായ പേരാണ് കെ.വി.ദയാൽ. ആലപ്പുഴയിലെ ചൊരിമണൽ നിറഞ്ഞ സ്വന്തം പുരയിടത്തെ ഇടതൂർന്ന കാടാക്കി മാറ്റി അതിന്റെ സ്വച്ഛ ശീതളിമയിലിരുന്ന് മണ്ണിനെയും കൃഷിയെയും ഭക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ച് സ്വന്തം ഉൾക്കാഴ്ചകൾ അദ്ദേഹം സമൂഹത്തോടു
നാലു തരം ലെറ്റ്യൂസ് കഴിച്ചാൽ പോഷകസുരക്ഷ കിട്ടുമോ? പാവയ്ക്കയും വെണ്ടയ്ക്കയും അച്ചിങ്ങാപ്പയറും വഴുതനങ്ങയും ചീരയുമൊക്കെ ഇല്ലാതെ എന്തു പച്ചക്കറിത്തോട്ടം? – കേരളമാകെ ഒരൊറ്റ നഗരമായി വളരുമ്പോഴും മണ്ണില്ലാക്കൃഷിയെ മലയാളിയിൽനിന്ന് അകറ്റുന്നത് ഈ ചിന്തയാണ്. എന്നാൽ, മണ്ണില്ലാക്കൃഷിയിലൂടെ അൻപതോളം വിളകൾ
രാജ്യം തേയില ഉൽപാദനത്തിൽ പിന്നോക്കം സഞ്ചരിക്കുന്നതിനാൽ ആഭ്യന്തര വിലക്കയറ്റം രൂക്ഷമാകുന്നു. പ്രതികൂല കാലാവസ്ഥ തന്നെയാണ് തേയിലത്തോട്ടങ്ങളിൽ പ്രതിസന്ധിക്ക് ഇടയാക്കുന്ന മുഖ്യഘടകം. ദക്ഷിണേന്ത്യൻ തോട്ടങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയിൽ ഉൽപാദനം ഗണ്യമായി കുറയുന്നതിനാൽ നടപ്പുവർഷം തേയിലവില ഇതിനകം ഏകദേശം 20
വീടിനുള്ളിൽ അരുമയായി വളർത്താവുന്ന പശുക്കള്‍! നായ്ക്കളെയും പൂച്ചകളെയുംപോലെ അടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ കയറിയിറങ്ങുന്ന ചെറുപൂവാലികള്‍! ഇരിക്കുമ്പോൾ മടിയിൽ എടുത്ത് ഓമനിക്കാം! അരുമയായി വളരുമ്പോൾ തന്നെ 1.5 ലീറ്റർ പാൽ ചുരത്താൻ കൂടി അവയ്ക്കു കഴിയുമെങ്കിലോ? ഫ്ലാറ്റുകളിൽ പോലും കിച്ചൺ ഫ്രഷ് പാൽ
ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവിളകളിലൊന്നായ കുങ്കുമപ്പൂവിന്റെ ഏറ്റവും വലിയ ഉൽപാദകർ ഇറാനാണെങ്കിൽ ഏറ്റവും വലിയ ഉപയോക്താവ് ഇന്ത്യയാണ്. ഓരോ വർഷവും ഏകദേശം 100 ടൺ കുങ്കുമമാണ് ഇന്ത്യയ്ക്ക് ആവശ്യമുള്ളത്. എന്നാൽ ആഭ്യന്തര ഉൽപാദനമാകട്ടെ 10 ടണ്ണിൽ താഴെ മാത്രം. അതിന്റെ സിംഹഭാഗവും കശ്മീരിലും. കശ്മീരിന്റെ
Results 1-50 of 1885
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.