Activate your premium subscription today
Tuesday, Apr 8, 2025
കർഷകർക്കും വ്യാപാരികൾക്കും പ്രതീക്ഷകൾ നൽകി കുതിച്ചുയരുന്നതിനിടെ റബറിന് ഇരുട്ടടിയായി ആഗോള സാമ്പത്തികമാന്ദ്യപ്പേടി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ (gold rate) ഇന്നും കനത്ത ഇടിവ്. രാജ്യാന്തര സ്വർണവില സാമ്പത്തിക വിദഗ്ധരെ പോലും അമ്പരിപ്പിച്ച് 2,960 ഡോളറിലേക്ക് നിലംപൊത്തി. എന്താണ് സ്വർണത്തിൽ സംഭവിക്കുന്നത്?
കേരളത്തിൽ സ്വർണവിലയിൽ ഇന്നും മികച്ച കുറവ്. വില സമീപകാലത്തെ മികച്ച താഴ്ചയിലെത്തിയത് സ്വർണാഭരണശാലകളിലേക്ക് ആഭരണപ്രിയരെയും വിവാഹാഭരണ പർച്ചേസുകാരെയും വീണ്ടും തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഈമാസം മൂന്നിന് രേഖപ്പെടുത്തിയ പവന് 68,480 രൂപയും ഗ്രാമിന് 8,285 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോക രാജ്യങ്ങൾക്കുമേൽ ‘പകരച്ചുങ്കം’ പ്രഖ്യാപിച്ചതോടെ രാജ്യാന്തര, ആഭ്യന്തര വിപണികളിൽ തകിടംമറിഞ്ഞ് റബർവില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കേരളത്തിൽ ഇന്നും സ്വർണവിലയിൽ (Kerala gold price) വമ്പൻ ഇടിവ്. പവന് 720 രൂപയും ഗ്രാമിന് 90 രൂപയും ഒറ്റയടിക്ക് കുറഞ്ഞു. കനംകുറഞ്ഞതും (ലൈറ്റ്വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 75 രൂപ കുറഞ്ഞ് 6,845 രൂപയായി.
കേരളത്തിൽ റബർവില വീണ്ടും കുതിപ്പിൽ. ആർഎസ്എസ്-4ന് വില കിലോയ്ക്ക് 210 രൂപയിലേക്ക് അടുക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
അനുദിനം റെക്കോർഡ് പുതുക്കിയുള്ള മുന്നേറ്റത്തിനിടെ സ്വർണവിലയിൽ വൻ മലക്കംമറിച്ചിൽ. രാജ്യാന്തരതലത്തിൽ സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായതാണ് വിലയിടിവിന് മുഖ്യകാരണം. കേരളത്തിൽ ഇന്നു ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും ഒറ്റയടിക്ക് കുറഞ്ഞു.
ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പകരത്തിനുപകരം തീരുവ (Reciprocal Tariff) ഏർപ്പെടുത്തിയതോടെ, സ്വർണവില കത്തിക്കയറി പുതിയ റെക്കോർഡിൽ. രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില മുന്നേറി പുതിയ ഉയരം കുറിച്ചു.
ആഭ്യന്തര റബർ വില മികച്ച പ്രതീക്ഷ നൽകി മുന്നേറുമ്പോൾ രാജ്യാന്തര വിലയിൽ കിതപ്പ്. ആഭ്യന്തര വിപണിയിൽ ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4നു വില കിലോഗ്രാമിന് 208 രൂപയാണ്. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില കിലോഗ്രാമിന് 206 രൂപയായി ഉയർന്നു. അതേസമയം, ആർഎസ്എസ് 4നു ബാങ്കോക്ക് മാർക്കറ്റിൽ വില കിലോഗ്രാമിന് 200.72 രൂപയാണ്.
യുഎസിൽ തൊഴിൽവിപണി തളർച്ചയുടെ പാതയിലേക്ക് വീഴുന്നുവെന്ന ആശങ്കയുണ്ട്. സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണയേകാൻ കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് വീണ്ടും ആലോചിച്ചേക്കും. പിലശനിരക്ക് കുറയുന്നതും സ്വർണവില കൂടാനാണ് ഇടവരുത്തുക.
തുടർച്ചയായ രണ്ടാംദിവസവും കേരളത്തിൽ നാഴികക്കല്ല് ഭേദിച്ച് സ്വർണവില. ചരിത്രത്തിലാദ്യമായി ഇന്നലെ 67,000 രൂപ ഭേദിച്ച പവൻവില, ഇന്ന് 68,000 രൂപയും മറികടന്ന് മുന്നേറി. വിവാഹാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയാണ് സ്വർണവില വർധന കൂടുതൽ വലയ്ക്കുന്നത്.
സ്വർണാഭരണം സാധാരണക്കാർക്ക് കിട്ടാക്കനിയാകുന്നോ? രാജ്യാന്തര സ്വർണവില (gold rate) ചരിത്രത്തിലാദ്യമായി 3,100 ഡോളർ എന്ന നാഴികക്കല്ലും ഭേദിച്ച് മുന്നേറുന്നതിനിടെ കേരളത്തിലും പിറന്നത് സർവകാല റെക്കോർഡ്. വില അനുദിനം കത്തിക്കയറുന്നത് വ്യാപാരത്തെയും ബാധിക്കുന്നുണ്ട്. ചെറിയ തുകകളുടെ വിൽപനയാണ് കൂടുതലും നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
ആഭ്യന്തര റബർവില മികച്ച പ്രതീക്ഷകൾ നൽകി മുന്നോട്ട്. ആർഎസ്എസ് 4ന് ഒരുരൂപ കൂടി വർധിച്ചു. വിപണിയിൽ സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതാണ് വിലയെ സ്വാധീനിക്കുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്നലെ പവന് 840 രൂപ വർധിച്ചതോടെ വില 66720 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 105 രൂപ ഉയർന്ന് 8340 രൂപയായി. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണം. 18 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപഉയർന്ന് 6885 രൂപയിലെത്തി.
വിവാഹാവശ്യത്തിനു വലിയതോതിൽ സ്വർണാഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവരെയും ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ നിരാശയിലാഴ്ത്തി സ്വർണവില (gold rate) ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ. വിവാഹാഭരണങ്ങൾ വാങ്ങാൻ തയാറെടുക്കുന്നവരെയാണ് ഈ വിലക്കയറ്റം കൂടുതൽ ആശങ്കപ്പെടുത്തുന്നത്.
വെളിച്ചെണ്ണയ്ക്കു വൻ വിലക്കയറ്റം. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പൊതുവിപണിയിൽ വർധിച്ചതു 35 രൂപയോളം. ഈ മാസം ആദ്യവാരം കിലോഗ്രാമിന് 225–250 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില 260–280 രൂപയായി. വെളിച്ചെണ്ണ ഉൽപാദനത്തിനായി സംസ്ഥാനത്തെ മില്ലുകൾ പ്രധാനമായും ആശ്രയിച്ചിരുന്ന തമിഴ്നാട്, കർണാടക കൊപ്രയുടെ വരവു നിലച്ചതാണു വിലക്കയറ്റത്തിനു കാരണം.
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഉന്മേഷം വീണ്ടെടുത്ത് കാപ്പിവില. കൽപ്പറ്റ വിപണിയിൽ 500 രൂപ വർധിച്ചു. വീണ്ടും ആവശ്യക്കാർ വർധിച്ചതോടെ കുരുമുളക് വിലയും തളർച്ചമറന്നു കയറ്റം തുടങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഗോള വ്യാപാര, നയതന്ത്ര ബന്ധങ്ങളെ താറുമാറാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ഉയരത്തിലേക്ക് കത്തിക്കയറി രാജ്യാന്തര സ്വർണവില. കഴിഞ്ഞയാഴ്ച കുറിച്ച 3,058 ഡോളർ എന്ന റെക്കോർഡ് മറക്കാം. രാജ്യാന്തര വിപണിയുടെ ആവേശം കേരളത്തിലും ആഞ്ഞടിച്ചു.
കൊപ്രാ കിട്ടാനേയില്ല! പ്രതിസന്ധിയിലായി വെളിച്ചെണ്ണ മില്ലുകൾ. ഫലമോ, വെളിച്ചെണ്ണവില ഓരോ ദിവസവും റെക്കോർഡ് തകർത്ത് കുതിക്കുന്നു. നാളികേര ഉൽപാദനം കുറഞ്ഞതാണ് തിരിച്ചടി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തി സ്വർണവില (gold rate) വീണ്ടും മേലോട്ട്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്താനുള്ള നിലപാട് പ്രസിഡന്റ് ട്രംപ് മയപ്പെടുത്തുമെന്ന പ്രതീക്ഷകൾ വെറുതെയായത് സ്വർണത്തിന് തിരിച്ചുകയറാനുള്ള ഊർജമായി.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ സമ്പദ്രംഗത്തെ ചലനങ്ങളിൽ തട്ടി രാജ്യാന്തരവില ചാഞ്ചാടുന്നതിനിടെ കേരളത്തിൽ ഇന്നു നേരിയ വിലക്കയറ്റം. ട്രംപ് വീണ്ടും മലക്കംമറിയുമോ എന്ന ആശങ്ക ശക്തമായി. രൂപ ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങിയതും കേരളത്തിൽ വില കൂടാൻ വഴിയൊരുക്കി.
വെളിച്ചെണ്ണ വില ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നു. ആഭ്യന്തര റബർ വിലയും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തരവിലയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും സ്വർണവില താഴ്ന്നു. രാജ്യാന്തരവില കഴിഞ്ഞവാരം ഔൺസിന് 3,058 ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ടെങ്കിലും ലാഭമെടുപ്പ് സമ്മർദ്ദത്തെ തുടർന്ന് പിന്നീട് 3,003 ഡോളറിലേക്ക് വീണത് കേരളത്തിലും വില കുറയാൻ സഹായിക്കുകയായിരുന്നു.
മികച്ച ഡിമാൻഡ് ഊർജമാക്കി വെളിച്ചെണ്ണവില റെക്കോർഡ് തകർത്ത് കുതിക്കുന്നു. റബർ കർഷകർക്ക് പ്രതീക്ഷകൾ സമ്മാനിച്ച് വില വീണ്ടും ഉയരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
സംസ്ഥാനത്ത് സ്വർണവില (gold rate) വീണ്ടും കുറഞ്ഞു. സ്വർണം വൻതോതിൽ വാങ്ങാൻ താൽപര്യമുള്ളവർ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഇതു കൂടുതൽ നേട്ടമാവുക.
റബർ കർഷകർക്ക് പുത്തൻ പ്രതീക്ഷകൾ സമ്മാനിച്ച് വില വീണ്ടും മേലോട്ട്. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില റെക്കോർഡ് തകർത്ത് കുതിപ്പിലാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കനത്ത ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തരവില നേരിട്ട ഇടിവ് കേരളത്തിൽ തുടർച്ചയായ രണ്ടാംദിവസവും സ്വർണവില കുറയാൻ വഴിയൊരുക്കി. സ്വർണം വൻതോതിൽ വാങ്ങാൻ താൽപര്യമുള്ളവർ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും.
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വിലയിൽ തകർപ്പൻ മുന്നേറ്റം. കൊച്ചി വിപണിയിൽ അൺ-ഗാർബിൾഡിന് 100 രൂപ കൂടി ഉയർന്നു. റബർ വില സ്ഥിരത പുലർത്തുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസവുമായി സ്വർണവിലയിൽ ഇന്നു മികച്ച കുറവ്. സ്വർണം വൻതോതിൽ വാങ്ങാൻ താൽപര്യമുള്ളവർ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും.
ആഭ്യന്തര റബർവില ഏറെക്കാലത്തിനുശേഷം വീണ്ടും 200 രൂപയിൽ. വെളിച്ചെണ്ണ വില തിളയ്ക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഇതെന്തൊരു പോക്കാണു പൊന്നേ! ഇങ്ങനെ പോയാൽ എങ്ങനെ സ്വർണം വാങ്ങും? ചോദ്യങ്ങൾ എങ്ങനെ ഉയരാതിരിക്കും! ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള വിശേഷങ്ങൾക്കായി സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തി സ്വർണവില റെക്കോർഡ് തകർത്ത് കത്തിക്കയറുകയാണ്.
വടകര ∙ കർഷകർക്ക് ആശ്വാസം പകർന്ന് പച്ചത്തേങ്ങയുടെ വില റെക്കോർഡിലെത്തി. ഇന്നലെ 50 രൂപ വർധിച്ച് ക്വിന്റലിന് 5850 രൂപയിലെത്തി. മാർച്ച് 15 ന് 5,700 രൂപയായതാണ് ഇപ്പോൾ 5,850ൽ എത്തിയത്. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഉയർന്ന വിലയാണിത്. ഉൽപാദനത്തിലെ കുറവാണ് വിലയിലെ ഈ വർധനയ്ക്കു പ്രധാന കാരണം. ഈ മാസം അവസാനത്തോടെ
സ്വർണവിലയിലെ വൻ വർധന നയിക്കുന്നത് വെള്ളി വില വർധനയിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളിക്ക് 40% വില കൂടി.
റബർ കർഷകർക്ക് ആശ്വാസം സമ്മാനിച്ച് വില അനുദിനം കയറിത്തുടങ്ങി. കോട്ടയത്ത് ആർഎസ്എസ്-4ന് വില കിലോയ്ക്ക് ഇരട്ട സെഞ്ചറിയിലേക്ക് അടുത്തു. രാജ്യാന്തരവിലയും ഉയരുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രിയരെ നിരാശപ്പെടുത്തി സ്വർണവിലയുടെ (Gold rate) റെക്കോർഡ് തേരോട്ടം തുടരുന്നു. വെള്ളിക്കും വില കുതിക്കുകയാണ്. സ്വർണവില കേരളത്തിൽ (Kerala Gold Price) ഇന്നു ഗ്രാമിന് 40 രൂപ വർധിച്ച് 8,290 രൂപയായി. 320 രൂപ ഉയർന്ന് 66,320 രൂപയാണ് പവൻവില.
മികച്ച ഡിമാൻഡിന്റെ കരുത്തിൽ പുതിയ ഉയരത്തിലേക്ക് കുതിച്ചൊഴുകി വെളിച്ചെണ്ണ വില. കൊപ്രാക്ഷാമം മൂലം ഉൽപാദനം കുറഞ്ഞതും അതേസമയം വിപണിയിൽ നല്ല ഡിമാൻഡുള്ളതുമാണ് നേട്ടമാകുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കഴിഞ്ഞ രണ്ടുദിവസമായി താഴേക്കുനീങ്ങിയ സ്വർണവിലയിൽ (gold rate) വീണ്ടും കുതിച്ചുകയറ്റം. ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാനാഗ്രഹിക്കുന്നവരെയും ആശങ്കപ്പെടുത്തി, കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻവില (Kerala gold price) 66,000 രൂപയിലെത്തി.
കേരളത്തിൽ സ്വർണവില (gold rate) വീണ്ടും കുറയുന്നു. ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വില നിർണയപ്രകാരം ഗ്രാമിന് 10 രൂപ താഴ്ന്ന് 8,210 രൂപയായി. കടകവിരുദ്ധമായി വെള്ളിവില മുന്നേറുകയാണ്
കൊച്ചി∙ പവന് 65,000 രൂപ എന്ന നാഴികക്കല്ലും പിന്നിട്ട് സംസ്ഥാനത്ത് സ്വർണവില കുതിപ്പു തുടരുന്നു. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 8230 രൂപയും പവന് 65,840 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കൂടി 6,785 രൂപയായി. 24
സംസ്ഥാനത്ത് റബർവില വീണ്ടും ഉണർവിന്റെ ട്രാക്കിൽ. ആർഎസ്എസ്-4ന് വില വീണ്ടും 200ലേക്ക് അടുക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി ഔൺസിന് 3,000 ഡോളർ മറികടന്നിട്ടും കേരളത്തിൽ ഇന്നു വില കുറഞ്ഞു. ഇന്നു വില താഴ്ന്നെങ്കിലും സ്വർണവിലയുടെ തേരോട്ടം അവസാനിച്ചെന്ന് കരുതാനാവില്ലെന്ന് നിരീക്ഷകർ പറയുന്നു. വെള്ളിവില ഗ്രാമിന് 110 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വർണവില ഔൺസിന് 3,000 ഡോളർ ഭേദിച്ചു. ഇന്നു ഇന്ത്യൻ സമയം ഉച്ചയ്ക്കുശേഷമാണ് വില 3,004.34 ഡോളർ വരെ എത്തിയത്. ഇന്നലെ കുറിച്ച 2,990.47 ഡോളർ എന്ന റെക്കോർഡ് ഇന്നു തകർന്നു. കേരളത്തിൽ നാളെയും വില കൂടിയേക്കാമെന്ന സൂചനയാണ് ഇപ്പോൾ രാജ്യാന്തര വില നിൽകുന്നത്.
പ്രതികൂല കാലാവസ്ഥയും ഉൽപാദനക്കുറവും ഏലത്തിന് തിരിച്ചടിയാകുന്നു. ഇതിനിടെ നിരക്കും ഇടിയുന്നത് കർഷകരെ വലയ്ക്കുകയാണ്. കേരളത്തിൽ വില മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച ഇറക്കുമതി തീരുവയുദ്ധം ആഗോളതലത്തിൽ കത്തിപ്പടരുന്നത് മുതലെടുത്ത് പുതിയ ഉയരത്തിലേക്ക് കുതിച്ചുകയറി സ്വർണവില. കേരളത്തിലും രാജ്യാന്തര വിപണിയിലും വില സർവകാല ഉയരത്തിലെത്തി. കേരളത്തിൽ ഇന്നു ഗ്രാമിന് ഒറ്റയടിക്ക് കൂടിയത് 110 രൂപ
മികച്ച ഡിമാൻഡിന്റെ കരുത്തിൽ പുതിയ ഉയരത്തിലേക്ക് കുതിച്ചെത്തി വെളിച്ചെണ്ണ വില. കൊച്ചി വിപണിയിൽ ക്വിന്റലിന് 200 രൂപ കൂടി വർധിച്ചാണ് വില പുതിയ ഉയരംതൊട്ടത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
വില കുറയുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് കേരളത്തിൽ ഇന്നു സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തും ഇന്നു വില മുന്നേറുകയായിരുന്നു. റഷ്യ-യുക്രെയ്ൻ വെടിനിർത്തലിന് ധാരണയാകുന്നു എന്നത് സ്വർണവില കുറയാൻ ഇടവരുത്തേണ്ടതായിരുന്നു.
യുഎസ് ഉയർത്തിവിട്ട താരിഫ് ആശങ്കയും ഡിമാൻഡിലെ മങ്ങലും മൂലം രാജ്യാന്തര റബർവില (Rubber price) താഴേക്ക്. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 200 രൂപയ്ക്ക് താഴെയെത്തി. വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) ‘താരിഫ് വാശിയും’ (Trade war) യുഎസ് നേരിടുന്ന സാമ്പത്തികമാന്ദ്യ ഭീതിയും (US Recession) മൂലം കഴിഞ്ഞദിവസങ്ങളിൽ നേട്ടത്തിലേക്ക് തിരിച്ചുകയറിയ സ്വർണവില (Gold price), വരുംദിവസങ്ങളിൽ കുറഞ്ഞേക്കുമെന്ന് പ്രതീക്ഷ.
രാജ്യാന്തര വിപണിയിലെ വൻ ഇടിവിന്റെ ചുവടുപിടിച്ച് കേരളത്തിലും ഇന്നു സ്വർണവില (Gold rate) കുറഞ്ഞു. ഗ്രാമിന് 30 രൂപ പിന്നോട്ടിറങ്ങി 8,020 രൂപയും പവന് 240 രൂപ താഴ്ന്ന് 64,160 രൂപയുമാണ് വില (Kerala gold price). വെള്ളി (Silver) വില ഗ്രാമിന് 106 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
വെളിച്ചെണ്ണ (coconut oil), കുരുമുളക് (black pepper) വിലകൾ കുതിച്ചു മുന്നേറുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കേരളത്തിൽ സ്വർണവിലയിൽ ഇന്നും വർധന. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (എകെജിഎസ്എംഎ) എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും ഇന്നു സ്വർണത്തിന് ഒരേ വിലയാണ് നിർണയിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസങ്ങളിൽ താഴേക്കുനീങ്ങിയ സ്വർണവിലയിൽ ഇന്നു തിരിച്ചുകയറ്റം. സംസ്ഥാനത്ത് വിവിധ അസോസിയേഷനുകളുടെ വില ഇന്ന് ഒരേ നിരക്കിലാണുള്ളത്. ട്രംപ് തുടക്കമിട്ട ഇറക്കുമതി തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര, ആഭ്യന്തര സ്വർണവിലകൾ ഏറെവൈകാതെ പുതിയ റെക്കോർഡിലേക്ക് ഇരച്ചുകയറുമെന്നാണ് പ്രവചനങ്ങൾ.
കർഷകർക്ക് പുതുപ്രതീക്ഷകൾ സമ്മാനിച്ച് റബർവില വീണ്ടും ഉണർവിലേക്ക്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കേരളത്തിൽ സ്വർണത്തിന് ഓരോ ജ്വല്ലറി ഷോറൂമിലും വ്യത്യസ്ത വിലയാണെങ്കിലും രണ്ടുദിവസമായി വില താഴേക്കാണെന്നത് ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും നൽകുന്നത് വൻ ആശ്വാസം.
രാജ്യാന്തര റബർവിലയിൽ വൻ ചാഞ്ചാട്ടം. ചൈനയിൽ നിന്നുള്ള തണുപ്പൻ ഡിമാൻഡാണ് ബാധിക്കുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
അർജന്റീന, ബ്രസീൽ, കൊളംബിയ, വെനസ്വേല... പറഞ്ഞുവരുന്നത് ഫുട്ബോളിനെ കുറിച്ചല്ല. ക്രൂഡ് ഓയിലിന്റെ കാര്യമാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ബുദ്ധിമുട്ടേറിയതായതോടെ, ഇന്ത്യൻ കമ്പനികൾ കണ്ടെത്തിയ പുത്തൻ സ്രോതസ്സുകളാണ് മേൽപ്പറഞ്ഞ രാജ്യങ്ങൾ.
കേരളത്തിൽ സ്വർണത്തിന് (Kerala gold price) ഇന്നു മികച്ച വിലക്കുറവ്. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഗ്രാമിന് ഇന്ന് 45 രൂപ കുറഞ്ഞ് 8,020 രൂപയായി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് പോരിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില കുതിച്ചുകയറിയതോടെ, കേരളത്തിലും വില മുന്നോട്ട്. സംസ്ഥാനത്തു പക്ഷേ, ഇന്ന് ഓരോ അസോസിയേഷനു കീഴിലെ കടകളിലും വ്യത്യസ്ത വില.
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വില മുന്നോട്ട്. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 400 രൂപ കൂടി ഉയർന്നു. ഉത്തരേന്ത്യ ഹോളി ആഘോഷത്തിലേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലായത് ഡിമാൻഡ് കൂട്ടുന്നുണ്ട്. വെളിച്ചെണ്ണ വിലയും കൂടി; 200 രൂപ ഉയർന്നു.
സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു നൽകാൻ സപ്ലൈകോ എടുത്ത വായ്പയുടെ ബാധ്യത നാലായിരം കോടിയോളം രൂപ. വൻ പ്രതിസന്ധി പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായി ഉന്നതതല സമിതി രൂപീകരിച്ചു. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറി, നിയമ, ഭക്ഷ്യ പൊതുവിതരണ വകുപ്പുകളിലെ സെക്രട്ടറിമാർ, സഹകരണ സ്പെഷൽ സെക്രട്ടറി എന്നിവർ അംഗങ്ങളും സപ്ലൈകോ ചെയർമാൻ കൺവീനറുമാണ്.
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വില ഉയരുന്നു. കൊച്ചിയിൽ അൺഗാർബിൾഡിന് 300 രൂപ ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും കൂടുതൽ ആശങ്കയുമായി സ്വർണവിലയിൽ ഇന്നു വൻ കുതിച്ചുകയറ്റം. ഇന്നലെ വിവിധ അസോസിയേഷനു കീഴിലെ കടകളിൽ സ്വർണത്തിന് പലവിലയായിരുന്നു
സംസ്ഥാനത്ത് സ്വർണവില (Kerala gold price) പിന്നെയും ഉയരങ്ങളിലേക്ക്. എന്നാൽ, പലകടകളിലും ഇന്നും പലവിലയാണ്! ഇന്ന് സംസ്ഥാനത്ത് സ്വർണവില കൂടിയോ അതോ മാറ്റമില്ലേ? ഇന്നു ഡോളറിനെതിരെ ഇന്ത്യൻ റുപ്പി 6 പൈസ മെച്ചപ്പെട്ടാണ് വ്യാപാരം ആരംഭിച്ചത്. അല്ലായിരുന്നെങ്കിൽ സ്വർണവില ഇന്നു കൂടുതൽ ഉയരുമായിരുന്നു.
ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് കേരളത്തിൽ (Kerala Gold Price) ഇന്നും സ്വർണത്തിന് പലവില. ഓരോ അസോസിയേഷനു കീഴിലെ സ്വർണാഭരണ ഷോറൂമുകളിലും വ്യത്യസ്ത വിലയാണ് (gold rate) ഇന്നുള്ളത്.
സുഗന്ധ വ്യഞ്ജനങ്ങളിലും കാർഷിക ഉൽപന്നങ്ങളിലും അനുവദനീയമായ കീടനാശിനിയുടെ അളവ് പരിധി പുനർനിർണയിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) തയാറെടുക്കുന്നു. 98 ഇനം കീടനാശിനികളുടെ അനുവദനീയമായ അളവ് പരിധി ഉടൻ പുറത്തിറക്കുമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വില മേലോട്ട്. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 200 രൂപ വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രേമികൾക്കും വിവാഹാവശ്യത്തിനും മറ്റും വലിയ തോതിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്. കഴിഞ്ഞ 10 ദിവസത്തിനുശേഷം ആദ്യമായാണ് പവൻവില 64,000 രൂപയ്ക്കും ഗ്രാം വില 8,000 രൂപയ്ക്കും താഴെയെത്തുന്നത്.
റബർ കർഷകർക്ക് പ്രതീക്ഷ പകർന്ന് ആഭ്യന്തരവില അൽപം ഉയർന്നെങ്കിലും രാജ്യാന്തര വിലയിലെ ചാഞ്ചാട്ടം ആശങ്ക പടർത്തുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
സ്വർണാഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ച് സംസ്ഥാനത്ത് വിലയിൽ (Kerala gold price) ഇന്നും വൻ കുറവ്. ഇന്നു ഡോളറിനെതിരെ രൂപ 19 പൈസ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ ഇന്ന് സ്വർണവില കൂടുതൽ കുറയുകയും പവൻവില 64,000 രൂപയ്ക്ക് താഴെ എത്തുകയും ചെയ്യുമായിരുന്നു.
കൊച്ചി. വീണ്ടും റെക്കോർഡ് പുതുക്കി സംസ്ഥാമത്തെ സ്വർണ്ണവില. ഇന്നലെ ഗ്രാമിന് 20 രൂപ ഉയർന്ന് 8075 രൂപയും പവന് 160 രൂപയായി. ഈ മാസം 20നു രേഖപ്പെടുത്തിയ പവന് 64560 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. 18 ക്യാരറ്റ് സ്വർണ്ണം ഗ്രാമിന് 15 രൂപ വർധിച്ചത് 6640 രൂപ എന്ന നിരക്കിലാണ്. ഈ മാസം ഇതുവരെ സ്വർണ്ണം
ആഭരണപ്രിയർക്ക് നേരിയ ആശ്വാസവുമായി ഇന്ന് സ്വർണവില കുറഞ്ഞു. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 20 രപ കുറഞ്ഞ് 6,620 രൂപയായി. വെള്ളിവിലയും ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയിലെത്തി.
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ (Russian Crude Oil) ഇറക്കുമതി ഈമാസം ഒന്നുമുതൽ 23 വരെയുള്ള കണക്കുപ്രകാരം 13.17% ഇടിഞ്ഞു. ജനുവരിയിലെ സമാനകാലത്തെ പ്രതിദിനം 16.7 ലക്ഷം ബാരൽ എന്ന നിലയിൽ നിന്ന് 14.5 ലക്ഷം ബാരലായാണ് ഇടിഞ്ഞതെന്ന് വിപണി നിരീക്ഷകരായ കെപ്ലർ (Kpler) വ്യക്തമാക്കി.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില മുന്നേറ്റത്തിന്റെ പാതയിൽ. കൊച്ചി വിപണിയിൽ 100 രൂപ കൂടി ഉയർന്നു. കൊച്ചിയിൽ കുരുമുളക് അൺഗാർബിൾഡ് വിലയിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര വിപണിയിലും കേരളത്തിലും സ്വർണം റെക്കോർഡ് തകർത്ത് പുതിയ ഉയരത്തിൽ. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 6,640 രൂപയായി. വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 107 രൂപയിൽ തുടരുന്നു.
സ്വർണത്തിൽ രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് തകൃതിയായിട്ടും കേരളത്തിൽ ഇന്നും വില ഉയർന്നു. ഇതിനു വഴിവച്ചതാകട്ടെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നയങ്ങളും ഡോളറിന്റെ വീഴ്ചയും. സംസ്ഥാനത്ത് ഗ്രാമിന് 10 രൂപ വർധിച്ച് വില ഇന്ന് 8,055 രൂപയായി.
സംസ്ഥാനത്ത് ഏറെനാളത്തെ ഇടവേളയ്ക്കുശേഷം റബർവിലയിൽ വർധന. വെളിച്ചെണ്ണയ്ക്ക് മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര വിപണിയിൽ സ്വർണവില താഴ്ന്നിട്ടും കേരളത്തിൽ ഇന്ന് വില കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 8,045 രൂപയിലും പവന് 160 രൂപ ഉയർന്ന് 64,360 രൂപയിലുമാണ് വ്യാപാരം. ഇന്നലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു.
കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില വീണ്ടും ഉണർവിൽ. 100 രൂപയാണ് വർധിച്ചത്. അതേസമയം, കുരുമുളക് വില താഴുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഇന്നലെ കുതിച്ചുകയറി പുത്തൻ റെക്കോർഡിട്ട സ്വർണവില ഇന്നു താഴ്ന്നിറങ്ങി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഉയർന്ന വെള്ളി വിലയിൽ ഇന്നു മാറ്റമില്ല; ഗ്രാമിന് 108 രൂപ.
സംസ്ഥാനത്ത് ഏറെക്കാലമായി മാറ്റമില്ലാതെ റബർവില. കൊച്ചിയിൽ കുരുമുളക് വില വീണ്ടും താഴ്ന്നു. വെളിച്ചെണ്ണയ്ക്ക് മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കേരളത്തിൽ സ്വർണവില ആഭരണപ്രേമികളെയും വിവാഹാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും നിരാശപ്പെടുത്തി ഇന്നു സർവകാല റെക്കോർഡിലെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 30 രൂപ ഉയർന്ന് പുത്തനുയരമായ 6,640 രൂപയിലെത്തി.
ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത ആശങ്കയിലാഴ്ത്തി സ്വർണവില കുതിച്ചുമുന്നേറുന്നു. ഈമാസം 11ന് രേഖപ്പെടുത്തിയ പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമാണ് കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വില.
ഏറെക്കാലത്തിനുശേഷം ഉന്മേഷം വീണ്ടെടുത്ത കാപ്പിക്കുരു വിലയിൽ പൊടുന്നനെ വീഴ്ച. കൊച്ചിയിൽ വെളിച്ചെണ്ണ വിലയും കോട്ടയത്ത് റബർവിലയും മാറ്റമില്ലാതെ തന്നെ നിൽക്കുന്നു. വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രിയർക്ക് ആശങ്ക നൽകി സ്വർണവില (Kerala gold price) വീണ്ടും അനുദിനം കൂടിത്തുടങ്ങി. രാജ്യാന്തരതലത്തിൽ ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന നിലയിൽ വൻ ഡിമാൻഡ് കിട്ടുന്നതാണ് സ്വർണവിലയെ മുന്നോട്ടു നയിക്കുന്നത്.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കൂടുതൽ ഇടിയുന്നു. കൊച്ചി വിപണിയിൽ 200 രൂപ കുറഞ്ഞു. മുന്നേറ്റത്തിന്റെ സൂചന കഴിഞ്ഞദിവസങ്ങളിൽ നൽകിയ കുരുമുളകിനും നേരിയതോതിൽ വില കുറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിപണിതിരിച്ചുള്ള ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഇന്ത്യയുടെ മാതളനാരങ്ങകൾ (Pomegranate/Anar) ചരിത്രത്തിലാദ്യമായി കപ്പൽ ‘യാത്ര ചെയ്ത്’ ഓസ്ട്രേലിയൻ മണ്ണിലെത്തി. നേരത്തേ വിമാനമാർഗമായിരുന്ന കയറ്റുമതിയാണ്, ഓസ്ട്രേലിയക്കാരിൽ നിന്ന് വൻ ഡിമാൻഡ് ലഭിച്ചതിനാൽ കപ്പലുവഴിയുമാക്കിയത്.
കേരളത്തിൽ ഇടിവിന് ബ്രേക്കിട്ട് സ്വർണവിലയിൽ ഇന്നു വൻ വർധന. ഗ്രാമിന് 50 രൂപ കൂടി 7,940 രൂപയായി. 400 രൂപ ഉയർന്ന് 63,520 രൂപയാണ് പവൻവില. കഴിഞ്ഞയാഴ്ചകളിലെ റെക്കോർഡ് കുതിപ്പ് മുതലെടുത്ത്, സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായത് കഴിഞ്ഞ വാരാന്ത്യം സ്വർണവില ഇടിയാൻ വഴിയൊരുക്കിയിരുന്നു.
സംസ്ഥാനത്ത് കുരുമുളക് വില കുതിക്കാനുള്ള തയാറെടുപ്പിൽ. വിളവെടുപ്പ് കാലമാണെങ്കിലും സ്റ്റോക്ക് കുറഞ്ഞതും അതേസമയം മികച്ച ഡിമാൻഡ് ഉണ്ടെന്നതും വരുംദിവസങ്ങളിൽ വില കൂടാനിടയാക്കിയേക്കാം.
കേരളത്തിൽ സ്വർണവിലയിൽ (Kerala gold price)) ഇന്ന് വൻ ഇടിവ്. ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസം സമ്മാനിച്ച് ഗ്രാമിന് 100 രൂപ ഇടിഞ്ഞ് ഇന്ന് 7,890 രൂപയായി.
സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം വെളിച്ചെണ്ണ വില താഴേക്ക്. കൊച്ചി വിപണിയിൽ 100 രൂപ കുറഞ്ഞു. കൊച്ചിയിൽ കുരുമുളക് വില (അൺഗാർബിൾഡ്) 100 രൂപ വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
പ്രണയദിനത്തിലും സ്വർണം (Kerala gold price) വാങ്ങാൻ ‘വലിയ’ വില. രാജ്യാന്തരതലത്തിലെ ‘പ്രതികൂല’ സാഹചര്യത്തിലും കൂസാതെ ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്ന പെരുമയുമായി സ്വർണവില (gold rate) മുന്നോട്ടങ്ങനെ മുന്നോട്ട്.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു വില ഉയരുന്നു. 500 രൂപ കൂടിയാണ് വർധിച്ചത്. ഇഞ്ചി വിലയിൽ മാറ്റമില്ല. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക് എന്നിവയുടെ വില മാറിയില്ല.
സർവകാല റെക്കോർഡിൽ നിന്ന് കഴിഞ്ഞ രണ്ടുദിവസം കൊണ്ട് 960 രൂപ കുറഞ്ഞ സ്വർണവിലയിൽ ഇന്നു കയറ്റം. സംസ്ഥാനത്ത് പവന് 320 രൂപ വർധിച്ച് വില 63,840 രൂപയായി, ഗ്രാമിന് 40 രൂപ ഉയർന്ന് 7,980 രൂപയും
യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ് ട്രംപ് തുറന്നുവിട്ട ‘തീരുവഭൂതം’ റബർ വിപണിയിലും ആശങ്ക പടർത്തുന്നു. വ്യാപാരയുദ്ധ ഭീതിമൂലം ചൈന, ജപ്പാൻ, മലേഷ്യ വിപണികളിൽ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് ഇടിഞ്ഞതോടെ രാജ്യാന്തരവില 200 രൂപയ്ക്ക് താഴെയായി.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘തൽകാലത്തേക്ക്’ ആശ്വാസം പകർന്ന് സ്വർണവിലയിൽ (Kerala Gold Price) ഇന്നു മികച്ച കുറവ്. 18 കാരറ്റ് സ്വർണവിലയും ഇന്നു ഗ്രാമിന് 60 രൂപ പിന്നോട്ടിറങ്ങി 6,550 രൂപയായി.
ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തി ഇന്നു രാവിലെ പുത്തൻ നാഴികക്കല്ലിലേക്ക് കുതിച്ചുകയറിയ സ്വർണവില (Kerala Gold Price), രണ്ടുമണിക്കൂർ പിന്നിട്ടപ്പോഴേക്കും നാടകീയമായി മലക്കംമറിഞ്ഞു.
കേരളത്തിൽ പുതുചരിത്രം കുറിച്ച് സ്വർണം. പവൻവില ആദ്യമായി 64,000 രൂപയും ഗ്രാം വില 8,000 രൂപയും മറികടന്നു. രാജ്യാന്തര വില കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 2,886 ഡോളർ എന്ന റെക്കോർഡ് ഇന്നലെ ഇന്ത്യൻ സമയം വൈകിട്ടോടെ തന്നെ 2,900 ഡോളർ കടന്ന് തകർത്തിരുന്നു. ഇന്നു വില കുതിച്ചുകയറിയത് 2,941.87 ഡോളറിലേക്ക്.
രാജ്യാന്തര റബർ വില വീണ്ടും സമ്മർദത്തിന്റെ പിടിയിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിവിട്ട ആഗോള വ്യാപാരയുദ്ധ ഭീതി വ്യവസായികളെ വിപണിയിൽ നിന്ന് അകറ്റുന്നത് വിലയെ പ്രതികൂലമായി ബാധിക്കുകയാണ്.
കേരളത്തിൽ ഇനിയും സ്വർണവില കത്തിക്കയറാൻ വഴിയൊരുക്കി രാജ്യാന്തരവില ചരിത്രത്തിലാദ്യമായി 2,900 ഡോളർ ഭേദിച്ചു. ഇന്നു ഇന്ത്യൻ സമയം വൈകിട്ടോടെ ഔൺസിന് 2,906 ഡോളർ വരെയാണ് വില ഉയർന്നത്. കഴിഞ്ഞവാരം രേഖപ്പെടുത്തിയ 2,886 ഡോളർ എന്ന റെക്കോർഡ് ഇനി പഴങ്കഥ.
കേരളത്തിൽ സ്വർണവില തീപിടിച്ചെന്നോണം റെക്കോർഡുകൾ ദിനംപ്രതി തകർത്തു മുന്നേറുന്നു. ഗ്രാമിന് ഇന്ന് വില 35 രൂപ വർധിച്ച് 7,980 രൂപയായി. 280 രൂപ ഉയർന്ന് 63,840 രൂപയാണ് പവൻ വില. രണ്ടും സർവകാല റെക്കോർഡ്.
Results 1-100 of 225
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.