ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഫ്ലാറ്റുകൾ പറഞ്ഞസമയത്ത് പൂർത്തീകരിച്ച് നൽകാതിരിക്കുക, നിർമാണത്തിലെ അപാകത, രേഖകൾ നൽകുന്നതിലെ കാലതാമസം, വീട്ടുവായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പുതിയ സമിതിയുടെ പരിഗണനയിൽ വരും.

ഓൺലൈനിലൂടെ നടക്കുന്ന വസ്തു, വീട് വ്യാപാരങ്ങളും, വാടകയ്ക്ക് നൽകുക, ലീസ് നൽകുക തുടങ്ങിയവയും സമിതി പരിശോധിക്കും. പ്രത്യേക ഓൺലൈൻ പോർട്ടലും തർക്കപരിഹാര ഫോറവും ഇതിന്റെ ഭാഗമായി രൂപീകരിക്കും. പ്രതികൾക്ക് ഒരുമാസത്തിനുള്ളിൽ പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം.

house-under-construction
Image generated using AI Assist

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനുമാണ് പുതിയ സമിതിയെന്ന് സിസിപിഐ അറിയിച്ചു. നാഷണൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് കൗൺസിലിന്റെ കണക്കനുസരിച്ച് 200 ബില്യൻ ഡോളറായിരുന്നു 2021ൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയുടെ മൂല്യം. ഇത് 2030 ൽ ഒരു ട്രില്യൻ ഡോളറാകുമെന്നാണ് കണക്കുകൂട്ടൽ.

English Summary:

Disputes regarding house buying- Consumer complaints redressal soon

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com