Activate your premium subscription today
Friday, Mar 7, 2025
Mar 6, 2025
നമ്മുടെ അയൽരാജ്യമായ നേപ്പാൾ, സാംസ്കാരികമായി നമ്മോട് ഏറെ അടുത്തുനിൽക്കുന്ന രാജ്യമാണ്. ഇന്ത്യയും നേപ്പാളും തമ്മിൽ സഹസ്രാബ്ദങ്ങളോളം പഴയ ബന്ധമാണുള്ളത്. അനേകം കഥകളും മിത്തുകളുമൊക്കെ നിറഞ്ഞതാണു നേപ്പാളിന്റെ സാംസ്കാരിക മണ്ഡലം. ധോൻ ചോലേചാ നേപ്പാളിലെ പ്രശസ്തമായ ഒരു നാടോടിക്കഥയാണ്. നേപ്പാളിലെ കഠ്മണ്ഡു
നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കുന്നവരാണ് യഥാർഥ വിശ്വാസികള്‍, ജീവിതത്തില്‍ എപ്പോഴും സന്തോഷം തരുന്ന കാര്യങ്ങള്‍ മാത്രം സംഭവിക്കുമ്പോള്‍ അല്ലാഹുവിന്റെ റഹ്മത്തെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അല്ലാഹു ഒരു മുഅ്മിനിന് നല്കുന്ന എന്തിലും അല്ലാഹുവിന്റെ റഹ്മത്ത്
Mar 4, 2025
ഇന്ന് റമസാൻ മൂന്ന്. സയ്യിദ ഫാത്വിമ (റ) ഈ ലോകത്ത് നിന്ന് യാത്രയായ ദിവസം. റമസാൻ മൂന്നിനായിരുന്നു ഫാത്വിമ ബീവി (റ) വഫാതായെതെന്ന് സുന്നികൾ വിശ്വസിക്കുന്നു. ശിയാക്കൾ ജമാദുസ്സാനിയിലാണെന്നും പറയുന്നു. സയ്യിദ ഫാത്വിമ (റ) ആരാണെന്നും അവിടുത്തെ രഹസ്യമെന്താണെന്നും അറിയുന്നവർ ചുരുക്കമാണ്. ഇസ്ലാമിക ചരിത്രത്തിൽ
Mar 3, 2025
‘‘അന്നപാനീയങ്ങളും വിശ്രമവുമല്ലാത്ത മറ്റു ഭക്ഷണങ്ങളുമുണ്ട് നിന്റെ ആത്മാവിന്. പക്ഷേ, ആ ഭക്ഷണത്തിന്റെ കാര്യം നീ മറന്നിരിക്കുന്നു. രാപകൽ നിന്റെ ശരീരത്തെയാണ് നീ പോഷിപ്പിക്കുന്നത്. ശരീരം കുതിരയെപോലെയാണ്. ഈ അധമലോകം അതിന്റെ ലായമാകുന്നു. കുതിരയുടെ ഭക്ഷണമല്ല കുതിരക്കാരന്റേത്. നീ കുതിരയല്ല, കുതിരക്കാരനാണ്.
ഒരു ഹദീസിൽ ഇങ്ങനെ പറയുന്നതായി കാണാം ‘നോമ്പുകാരനു രണ്ട് സന്തോഷമുണ്ട്. ഒന്ന് നോമ്പു തുറക്കുമ്പോഴുള്ള സന്തോഷം, രണ്ട് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം’. ഒരുപാട് കർമങ്ങളുടെ ശ്രേഷ്ഠത റസൂൽ(സ ) വിവരിച്ചത് കണ്ടിട്ടുണ്ട്. എന്തുകൊണ്ട് നോമ്പിനെ അല്ലാഹുവിന്റെ ലിഖായുമായി ബന്ധപ്പെടുത്തി എന്നത്
Mar 1, 2025
പരിശുദ്ധ മാസങ്ങളായ റജബും ശഅബാനും കടന്ന് നമ്മള് റമസാനിലേക്ക് യാത്രയാവുകയാണ്. ഒരോ മുഅ്മിനിന്റെയും മാസമായിരുന്നു റജബ്, അതുപോലെ പ്രവാചകര്‍ മുഹമ്മദ് മുസ്തഫ(സ) തങ്ങളുടെ മാസമായിരുന്നു ശഅബാന്‍. രണ്ടുമാസങ്ങളിലും ഒരു മുഅ്മിന് തയാറാവുന്നത് അവന്റെ അല്ലാഹുവിലേക്കുള്ള യാത്രയിലേക്കാണ്. നഫ്സും ആത്മാവിനെയും
Feb 26, 2025
സഭയ്ക്ക് സ്വതന്ത്രമായ ഒരു ഭരണഘടന രൂപീകരിക്കുക എന്ന ശ്രമകരമായ ദൗത്യം പൂർത്തിയാക്കി എന്നതു തന്നെയാണ് മാർ ദിവന്നാസിയോസിനെ മലങ്കരയിൽ ചിരസ്മരണീയനാക്കുന്നത്. സ്വതന്ത്ര ഭാരതത്തിന് തനതായ ഭരണഘടന പ്രയോഗത്തിൽ വരുന്നതിനും പതിനഞ്ചു വർഷം മുമ്പ് തന്നെ തദ്ദേശീയമായ സഭ എന്ന കാഴ്ചപ്പാട് മുൻനിർത്തി ഭരണഘടനയ്ക്ക് രൂപം നൽകി പ്രാവർത്തികമാക്കാൻ മാർ ദിവന്നാസിയോസിന് കഴിഞ്ഞു.
Feb 25, 2025
2025 ഫെബ്രുവരി 26-ന് ഈശ യോഗ കേന്ദ്രത്തിൽ ആദിയോഗിയുടെയും സദ്ഗുരുവിന്റെയും സാന്നിധ്യത്തിൽ നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. 26-ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന രാത്രിയുടനീളമുള്ള ആഘോഷങ്ങൾ 27-ന് രാവിലെ 6 മണിക്ക് സമാപിക്കും.
സൗന്ദര്യത്തിന്റെ പ്രതീകങ്ങളാണ് അപ്സരസ്സുകൾ. അനേകം അപ്സരസ്സുകളുടെയും അവരുടെ പ്രണയങ്ങളുടെയും കഥകൾ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെയുണ്ട്. ഇക്കൂട്ടത്തിലുള്ള കൗതുകകരമായ ഒരു കഥയാണ് പ്രംലോചയെന്ന അപ്സരസ്സും കണ്ഠുമഹർഷിയും തമ്മിലുള്ള പ്രണയം. കാലം പോയതറിയാതെ 907 വർഷം മഹർഷി അപ്സരസ്സിനെ പ്രണയിച്ചു. ഗോമതി
Feb 22, 2025
പരിശുദ്ധ ഗീവർഗീസ് മാർ ദിവന്നാസിയോസ് ഭരിച്ച 1908 മുതല്‍ 1934 വരെയുള്ള കാല് ശതാബ്ദം മലങ്കര സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടം ആയിരുന്നു. മരണത്തെപ്പോലും അഭിമുഖീകരിക്കേണ്ടിവന്ന അവസ്ഥകള്‍ ഈ കാലയളവില്‍ അദ്ദേഹത്തിനുണ്ടായി. മലങ്കര സമുദായത്തെ സമര്‍ത്ഥമായി നയിച്ച അദ്ദേഹത്തെ സ്മരിക്കുന്നതിനു
മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മാവിനെ വിശുദ്ധിയുടെ ദിവ്യ കിരണങ്ങളാൽ എല്ലാ അർത്ഥത്തിലും പ്രശോഭിപ്പിച്ച മലങ്കരയുടെ ഭാസുര താരമാണ് ‘സഭാ ഭാസുരൻ’ എന്ന് സഭ ഉദ്ഘോഷിക്കുന്ന പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ്. വിശ്വാസ സംരക്ഷകനും, മലങ്കര സഭയുടെ അതിരുകളെ ഭരണക്രമീകരണത്തിന്റെ അന്തസ്സുറ്റ കോട്ട കെട്ടി
മലങ്കര സഭയില്‍ ഐശ്വര്യവും സ്വാതന്ത്ര്യവും ഐക്യവും സമാധാനവും പുനസ്ഥാപിക്കുന്നതിനായി അക്ഷീണം യത്നിച്ച മഹാത്മാവായിരുന്നു പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് (1858-1934). സഭയില്‍ സമാധാന സ്ഥാപനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ വെളിപ്പെടുന്ന മഹത്തായ രചനകളാണ് മര്‍ദ്ദീന്‍
പലവട്ടം വിദേശ സ്വാധീനങ്ങൾക്ക് വിധേയപ്പെടേണ്ടിവന്നിട്ടുള്ള ഒരു സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഈ സ്വാധീനങ്ങൾ സഭയുടെ തോളിൽ താങ്ങാനാവാത്ത ഭാരമായി പരിണമിച്ചപ്പോഴെല്ലാം, അതിനടിയിൽപ്പെട്ട് ഞെരിഞ്ഞുപോകാതെ സഭാഗാത്രത്തെ രക്ഷിക്കാൻ ഓരോ ചരിത്ര പുരുഷന്മാർ അതതുകാലത്ത് എഴുന്നേറ്റിട്ടുണ്ട്.
മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവർഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഭാസുര സ്മൃതിക്കിത് 91-ാം ആണ്ട്. ഭാരത ക്രൈസ്തവ സഭയിലെ തദ്ദേശീയനായ ദ്വിതീയ പ്രഖ്യാപിത പരിശുദ്ധന്, മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവർഗീസ് മാര്‍ ദിവന്നാസിയോസിന്റെ 91-ാം ഓര്‍മ്മപ്പെരുന്നാള്‍ 2025 ഫെബ്രുവരി 23ന്
പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മലങ്കരസഭാ ഗാത്രത്തിലെ ദീപ്ത സ്മരണയാണ്. സ്വാതന്ത്ര്യദാഹം മനുഷ്യസഹജമാണ്. എന്നാല്‍ ഈ സ്വപ്നസാക്ഷാത്ക്കാരത്തിനായി അഗ്നിച്ചൂളകളുടെ നടുവിലൂടെ പ്രയാണം ചെയ്യുന്നവര്‍ അംഗുലീപരിമിതമാണ്. ദര്‍ശനത്തിന്റെയും തപോനിഷ്ഠയുടെയും പ്രാര്‍ത്ഥനയുടെയും
പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കര സഭയുടെ ചരിത്രത്താളുകളില്‍ നിന്നും ഒരിക്കലും മാറ്റപ്പെടുവാന്‍ സാധിക്കാത്ത നാമമാണ് പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റേത്. മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അഹോരാത്രം പ്രയത്നിച്ചു എന്നതുകൊണ്ട് മാത്രമല്ല അദ്ദേഹം
Feb 21, 2025
കാലത്തിന്റെ കാറ്റും കോളും എത്ര ഏറിയതായാലും പരിശുദ്ധ മലങ്കര സഭയെ നങ്കൂരമിട്ട കപ്പൽ പോലെ ഉറപ്പിച്ചു നിർത്തുന്നത്, ദൈവത്തോട് ആലോചന കഴിക്കുകയും സഭയെ ജീവനേക്കാൾ സ്നേഹിക്കുകയും യാമങ്ങളിൽ ഇടമുറിയാതെ സഭാമക്കൾക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തുപോന്ന പരിശുദ്ധരായ പിതാക്കൻമാരുടെ നീണ്ട നിരയാണ്.
വളരെ സമ്പന്നമാണ് ഇന്ത്യയുടെ പ്രാചീന നാടകചരിത്രം. കാളിദാസനും ഭാസനും ഭവഭൂതിയുമൊക്കെ സമ്പന്നമാക്കിയ ഇടം. ഭരതമുനിയുടെ നിയമങ്ങൾക്കനുസരിച്ച് പ്രാചീന ഇന്ത്യയിലെ ആചാര്യൻമാർ നാടകങ്ങൾ ചമച്ചു. ഇക്കൂട്ടത്തിൽ രാജ്യാന്തരവേദികളിൽ പോലും ആഘോഷിക്കപ്പെട്ട നാടകമാണ് മൃച്ഛകടികം. ചെറിയ കളിമൺവണ്ടി എന്നാണ് ഈ വാക്കിന്റെ
പാരിജാതം...എത്രയെത്ര ഗാനങ്ങളിൽ നാം കേട്ടിരിക്കുന്നു പാരിജാതത്തെപ്പറ്റി അല്ലേ...ഇന്ത്യയുടെ മഹേതിഹാസമായ മഹാഭാരതത്തിലും വിവിധ പുരാണങ്ങളിലുമൊക്കെ പാരിജാതത്തെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്. പാലാഴിമഥനത്തിൽ ഉയർന്നു വന്ന അഞ്ച് ദിവ്യവൃക്ഷങ്ങളിൽ ഒന്നായിട്ടാണു പാരിജാതവൃക്ഷം കണക്കാക്കപ്പെടുന്നത്. ദേവേന്ദ്രൻ ഈ
ഇന്ത്യയുമായി സാംസ്കാരികമായും സാമൂഹികപരമായും ഭാഷാപരമായും അടുത്ത ബന്ധം പുലർത്തുന്നതാണു നമ്മുടെ അയൽരാജ്യവും ദ്വീപുമായ ശ്രീലങ്ക. ഒരു കടലിടുക്കിന്റെ വ്യത്യാസമേ ഉള്ളുവെന്നതിനാൽ ശ്രീലങ്കയെക്കുറിച്ചുള്ള പരാമർശങ്ങൾ നമ്മുടെ സാഹിത്യത്തിലും കഥകളിലുമൊക്കെ ഏറെയുണ്ട്. ശ്രീലങ്കയിലും ഐതിഹ്യങ്ങളും
Results 1-20 of 153
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.