നിർഭയം അംബേദ്കർ പറഞ്ഞൂ, ‘‘ഈ ഭാരതീയത കാപട്യമാണ്’’; നമ്മളും മറന്നോ മൈത്രി?
Mail This Article
×
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് ഇന്ത്യൻ ഭരണഘടനയായിരുന്നു. പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധിയും ചില പ്രതിപക്ഷാംഗങ്ങളും ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. മുൻകാലങ്ങളെ അപേക്ഷിച്ച്, ഭരണഘടനാമൂല്യങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രസക്തമാകുമെന്ന മുന്നറിയിപ്പുകൂടി ഈ ആഘോഷം പ്രതിഫലിപ്പിക്കുന്നുണ്ട്. പക്ഷേ, നീതിയും സമത്വവും മതനിരപേക്ഷതയും മൗലികാവകാശങ്ങളും പാർലമെന്റിനകത്തും പുറത്തും ചർച്ചയാകുമ്പോഴും നമ്മൾ പലപ്പോഴും മറന്നുപോകുന്ന വാക്കാണ് ഭരണഘടനയുടെ ആമുഖത്തിലുള്ള ‘ഫ്രറ്റേണിറ്റി’ അഥവാ ‘മൈത്രി’.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.