ADVERTISEMENT

ലാഡോ സരായ് ∙ സർക്കാർ പദ്ധതികളുടെ ഭാഗമായി വായ്പ സംഘടിപ്പിച്ച് നൽകാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ കോൾ സെന്റർ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. 20 പേരാണ് പിടിയിലായത്. 50 പേരിൽ നിന്നായി 40 ലക്ഷം രൂപ ഇവർ തട്ടിയെടുത്തെന്ന് ഡിസിപി അങ്കിത് ചൗഹാൻ പറഞ്ഞു. 32 മൊബൈൽ ഫോണുകളും 48 സിം കാർഡുകളും 4 ലാപ്ടോപ്പുകളും 23 ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും ഇവരിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com