സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു 2 സഹോദരങ്ങൾ ഡൽഹിക്കു വണ്ടി കയറി. ബിക്കാനീറിൽ തങ്ങൾക്കു സ്വീകാര്യതയുണ്ടാക്കി തന്ന ബുജിയയും രസഗുളയും വിൽക്കുകയായിരുന്നു ലക്ഷ്യം. പുതിയ സ്ഥലത്ത് തങ്ങളുടെ രുചിക്കു കൂടുതൽ ആരാധകരുണ്ടാകുമെന്ന് അവർ കരുതി. ബക്കറ്റിൽ കൊണ്ടുനടന്നായിരുന്നു ആദ്യകാലത്തു വിൽപ്പന. പിന്നീടു ഓൾഡ് ‍ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ അവർ ഒരു ചെറിയ സ്റ്റാൾ ആരംഭിച്ചു. മധുരത്തിന്റെയും ചെറുരുചികളുടെയും മറ്റൊരു പേരായി വൈകാതെ അതു മാറി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com