അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചെന്ന പോലെ കാണാതായ ഒരു പെൺകുട്ടി. 15 വർഷം മുൻപായിരുന്നു അത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് ഭർത്താവ്. നാട്ടുകാരെയും അതു തന്നെ വിശ്വസിപ്പിച്ചു. എന്നാൽ മൂന്നു മാസം മുൻപ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കത്തു വന്നു. ആരാണ് എഴുതിയതെന്നോ, എവിടെനിന്നാണെന്നോ ഒന്നും വ്യക്തമല്ല. പക്ഷേ അതിൽ പറഞ്ഞ ഒരു കാര്യം പൊലീസിന്റെ നെഞ്ചിലെ വെള്ളിടിയായി. 15 വർഷം മുൻപ് കാമുകനോടൊപ്പം ഇറങ്ങിപ്പോയി എന്നു പറയുന്ന കല എന്ന പെൺകുട്ടിയുടെ മൃതദേഹം എവിടെയുണ്ടെന്നായിരുന്നു കത്തിൽ. കല ഭർത്താവിനൊപ്പം നേരത്തേ താമസിച്ചിരുന്ന മാവേലിക്കര മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉണ്ടെന്നായിരുന്നു കത്തിൽ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com