അമേരിക്കയിൽ വികസിപ്പിച്ച ഹൃദയവാൽവിനെക്കാൾ ചെലവു കുറഞ്ഞ കൃത്രിമ വാൽവ് ഇന്ത്യയിലും വികസിപ്പിക്കണമെന്നു വല്യത്താൻ തീരുമാനിച്ചു. പല സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ ഈ സ്വപ്നം ഇവിടെ സാക്ഷാൽക്കരിക്കണമെന്നു തീരുമാനിച്ചു.. പൂജപ്പുരയിലെ ശ്രീചിത്ര ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ച വാൽവിന്റെ 3 മാതൃകകളും തുടക്കത്തിൽത്തന്നെ പാളി. സർക്കാർ പണം പാഴാക്കുന്നുവെന്ന പഴിയായിരുന്നു കൂടുതൽ. 7 വർഷം നടത്തിയ രാപകൽ പരിശ്രമം പരാജയപ്പെട്ടപ്പോൾ ഗവേഷകരിൽ പലരും നിരാശരായി. അവരെ ചേർത്തു നിർത്തിയ വല്യത്താൻ വിശ്രമിച്ചില്ല. ഒടുവിൽ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com