‘ബിപർ ജോയ്’ എന്ന ദുരന്തം. വീണ്ടും ഒരു ചുഴലിക്കാറ്റിന്റെ ഭീതി. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഗുജറാത്ത് കച്ച് മേഖലയിൽ കര തൊട്ടു. ജൂൺ 16നു രാവിലെയോടെ ഗുജറാത്തിലെ കച്ച് തീരത്തിന് 30 കിലോമീറ്റർ പടിഞ്ഞാറു വരെയെത്തി കരയിലേക്കു കയറി ശക്തി കുറ‍ഞ്ഞു തുടങ്ങിയ കാറ്റ് ഇനി ന്യൂനമർദമായി മാറി കെട്ടടങ്ങനാണു സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു. രാജസ്ഥാനിലും മറ്റും ഏതാനും ദിവസം മഴ തുടരും. ഗുജറാത്ത്– കച്ച് തീരത്തെ തച്ചുടച്ച് 15നു രാത്രിയിലും 16നു പുലർച്ചെയുമായി വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റിന്റെ ബാക്കിപത്രം എന്തൊക്കെയാണ്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com