ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ മരണത്തിനു കാരണക്കാരനായ ഇതരസംസ്ഥാന തൊഴിലാളിക്കു നേരെ സമൂഹമാധ്യമങ്ങളിൽ രോഷം തിളച്ചു പൊങ്ങുകയാണ്. ‘അവനെ പൊതുജനത്തിനു വിട്ടു കൊടുക്കണം, അവനെ ഞങ്ങൾ കൈകാര്യം ചെയ്യാം... വധശിക്ഷ നടത്തണം, നിയമം മാറ്റണം’ അങ്ങനെ തുടങ്ങി പലവിധ അഭിപ്രായങ്ങളുമായി ചർച്ചകൾ ചൂടു പിടിക്കുമ്പോഴാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വീണ്ടും ഒരു എൻകൗണ്ടർ. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതിനോടകം 3 എൻകൗണ്ടറുകൾ അവിടെ നടന്നു. അപ്പോഴും കൊല്ലപ്പെട്ടവർ കൊല്ലപ്പെടേണ്ടവരാണെന്ന നിലപാടിലാണു ജനങ്ങളിൽ ഭൂരിഭാഗവും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com