ആന്ധ്രപ്രദേശിൽനിന്ന് വൈഎസ്ആർ കുടുംബം ഒരിക്കൽ‌ വേരോടെ പിഴുതെറിഞ്ഞതാണ് കോൺഗ്രസ് പാർട്ടിയെ. എന്നാൽ‌ ആ പാർട്ടിക്ക് വീണ്ടും വെള്ളവും വളവും നൽകി ജീവൻ കൊടുക്കാനുള്ള ദൗത്യത്തിലാണ് ഇന്ന് വൈ.എസ്.ശർമിള റെഡ്ഡി എന്ന നാൽപത്തിയൊൻപതുകാരി. പക്ഷേ അതിന് രാഷ്ട്രീയ എതിരാളികളെ മാത്രം നേരിട്ടാൽ പോരാ, ആന്ധ്ര ഭരിക്കുന്ന സ്വന്തം സഹോദരൻ വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയെ വെല്ലുവിളിച്ചു വേണം മുന്നോട്ടു പോകാൻ. 14 വർഷം മുൻപ് ഇറങ്ങിപ്പോന്ന പാർട്ടിയിൽ, തന്റെ ‘വൈഎസ്ആർ തെലങ്കാന പാർട്ടി’യെ ശർമിള ലയിപ്പിക്കുമ്പോൾ ആന്ധ്ര രാഷ്ട്രീയത്തിൽ അതിന്റെ കോളിളക്കങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com