തിരുനെല്ലിയിലെ മരക്കൂപ്പിലും പയ്യമ്പള്ളിയിലെ കാപ്പിത്തോട്ടത്തിലുമെല്ലാം കൂലിപ്പണിക്കു പോയിരുന്ന ഓലഞ്ചേരി രാമൻ കേളു എന്ന ഒ.ആർ. കേളു ഇനി സംസ്ഥാനത്തിന്റെ ഭരണസാരഥികളിലൊരാളാകും. മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്ന ചർച്ച സജീവമായി നടന്നപ്പോഴും കുടുംബവീട്ടിലെ കൃഷിയിടത്തിൽ പയർ കൃഷിക്കായി നിലമൊരുക്കിക്കൊണ്ടിരുന്ന കേളുവേട്ടനെയാണു മാനന്തവാടിക്കാർക്കു പരിചയം. എംഎൽഎ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും കൃഷിപ്പണിക്കു മുടക്കം വരുത്താറില്ല. കാട്ടിക്കുളം ഗവ. ഹൈസ്കൂളിലെ 10–ാം ക്ലാസിനു ശേഷം കേളു പാർട്ടിപ്രവർത്തനത്തിൽ സജീവമായി. പാർട്ടി അംഗത്വമില്ലാതിരുന്നിട്ടും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com