ജൂലൈ 19ന് രാവിലെ (IST) മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനം ഒരു തടസ്സം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു, ആദ്യം ഇത് സെൻട്രൽ യുഎസിലെ ഉപയോക്താക്കളെ ബാധിച്ചു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ, സർവീസ് തകരാർ കാട്ടുതീ പോലെ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് പടർന്നു. ഫ്ലൈറ്റ് പ്രവർത്തനങ്ങളും എയർ ട്രാഫിക്കും ബ്രോക്കറേജുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും തടസ്സപ്പെടുത്തി. കൂടാതെ പലരുടെയും ഡിജിറ്റൽ ജീവിതം താറുമാറായി . ക്രൗഡ്‌സ്ട്രൈക്കിന്റെ എൻഡ് പോയിന്റ് പ്രൊട്ടക്‌ഷൻ പ്രോഗ്രാമായ ഫാൽക്കൺ സെൻസറിന്റെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിലെ ഒരു തകരാർ അഥവാ ഗ്ലിച്. ഇത്ര ഭീകരമാകുമോ ചെറിയൊരു പ്രശ്നം?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com