പിതാവ് കൊണ്ടുവന്ന സംവരണ സംവിധാനം മകളെ അധികാരത്തിൽനിന്നിറക്കുന്ന കാഴ്ചയാണ് ബംഗ്ലദേശിൽ. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലദേശ് സ്ഥാപക നേതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികൾക്ക് സർക്കാർ ജോലികളിൽ ഉറപ്പാക്കിയ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രക്ഷോഭമാണ് അഞ്ചാംവട്ടം ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഏഴുമാസമാകുമ്പോഴേക്കും ഹസീനയെ അധികാരത്തിൽനിന്ന് താഴെയിറക്കിയത്. 2024 ജൂലൈയ്ക്കുശേഷം രണ്ട് ഘട്ടമായി നടന്ന പ്രക്ഷോഭത്തിൽ മുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. സംവരണ വിഷയത്തിൽ വിദ്യാർഥികൾക്ക് അനുകൂലമായി സുപ്രീംകോടതി വിധിയെഴുതുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് ഷെയ്ഖ് ഹസീനയ്ക്ക് പുറത്തുപോകേണ്ടി വന്നുവെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com