‘‘നിങ്ങൾക്ക് മഹുവ മൊയ്ത്രയെ ഇഷ്ടമാണോ..’’– ചോദ്യം ഒഡീഷ മുൻ മുഖ്യമന്ത്രി നന്ദിനി സത്പതിയുടെ മകനും നാലു തവണ ബിജെഡി എംപിയുമായ തദാഗത സത്പതിയുടേതാണ്. സന്ദേശം സിനിമയിൽ ശ്രീനിവാസൻ ചോദിച്ച മറുചോദ്യമാണ് പെട്ടെന്ന് നാവിൻ തുമ്പത്തു വന്നത്– ‘‘ഇഷ്ടം എന്നു വച്ചാൽ...’’ ചോദിച്ചില്ല. സത്പതി തന്നെ പിഴിഞ്ഞു തയാറാക്കി നൽകിയ നാരങ്ങാസോഡ കുടിച്ച് ഞാനും ഫോട്ടോഗ്രാഫർ റിജോ ജോസഫും ചിരിച്ചു നിന്നു. ‘‘ഞങ്ങളുടെ പുരി എംപിക്ക് ഇത്തവണ സീറ്റ് നഷ്ടമായത് മഹുവയുമായുള്ള ബന്ധത്തിന്റെ പേരിലാണ് എന്ന് പറയപ്പെടുന്നു..’’– പാർലമെന്റ് ജീവിതത്തിനു ശേഷമുള്ള പത്രപ്രവർത്തക ജീവിതത്തിന്റെ കൗശലത്തോടെ സത്പതിയുടെ വാക്കുകൾ. ഒഡീഷയിലെ പ്രധാന ദിനപത്രങ്ങളായ ധരിത്രിയുടെയും ഒറീസ പോസ്റ്റിന്റെയും എഡിറ്ററാണ് സത്പതി ഇപ്പോൾ. ‘‘ഇന്ത്യൻ സമൂഹം ഇപ്പോഴും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com