കേരള കോൺഗ്രസും (എം) ആർജെഡിയും അടക്കം അഞ്ചു കക്ഷികളെ ഉൾപ്പെടുത്തി എൽഡിഎഫ് വിപുലീകരിച്ച ശേഷം നടന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് മുന്നണി തകർന്നടിഞ്ഞിരിക്കുന്നത്. 2019ൽ 19 സീറ്റും തോറ്റതോടെയാണ് മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്താൻ പുതിയ കക്ഷികൾ വേണമെന്ന തീരുമാനം സിപിഎം എടുത്തതും നടപ്പാക്കിയതും. അവരെല്ലാം കൂടി വന്നശേഷവും എൽഡിഎഫിനു കിട്ടിയത് ഒരു സീറ്റ് തന്നെ; ആകെ വോട്ടും വോട്ടുശതമാനവും കുറഞ്ഞു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com