ഇക്കൊല്ലം പൂരം കലങ്ങാനിടയാക്കും വിധം കടുത്ത പൊലീസ് നടപടികളുണ്ടായതു യാദൃച്ഛികമല്ലെന്ന വാദത്തിനു ശക്തിയേറുന്നു. കമ്മിഷണറായിരുന്ന അങ്കിത് അശോകനാണു പഴി കേട്ടതെങ്കിലും കമ്മിഷണറെ നിയന്ത്രിക്കാൻ അധികാരമുള്ള എഡിജിപി അജിത്കുമാറും ഡിഐജി ഡിഐജി അജിതാ ബീഗവും ചെറുവിരലനക്കാതിരുന്നത് എന്തെന്ന ചോദ്യമാണ് ഉയരുന്നത്. ഇരുവരും മുഴുവൻ സമയവും നഗരത്തിലുണ്ടായിരുന്നു. ഇവരിലൊരാൾ പൂരനാളിൽ പൊലീസിന്റെ കൺട്രോൾ റൂമിലെത്തുകയും ചെയ്തിരുന്നു. എന്നാൽ, ചടങ്ങുകൾ അലങ്കോലപ്പെടുകയും പൂരം നിർത്തിവയ്ക്കേണ്ടിവരികയും ചെയ്തപ്പോൾ ഇവർ പ്രശ്നപരിഹാരത്തിനു മുൻകൈ എടുക്കാതിരുന്നതു ദുരൂഹം. മന്ത്രിയടക്കമുള്ളവരെത്തി ചർച്ച നടത്തിയിട്ടും കമ്മിഷണറെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നത്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com