ADVERTISEMENT

വിയന്ന ∙ ഓസ്ട്രിയയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് രാജ്യത്ത് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി.

21.1% വോട്ടുമായി സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്.ഹെർബർ‌ട് കിക്കൽ നയിക്കുന്ന ഫ്രീഡം പാർട്ടിയുമായി സഹകരിച്ചു സർക്കാരുണ്ടാക്കാനില്ലെന്ന് മറ്റു പാർട്ടികൾ പറയുന്നു.

English Summary:

Austria's Far Right Wins General Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com