ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടികൾക്ക് അറച്ചു നിൽക്കുന്നതിന്റെ പേരിൽ ഇടതുപക്ഷത്തുനിന്നു തന്നെ ഒറ്റപ്പെടുകയാണ് സർക്കാർ. അതിനായുള്ള ന്യായീകരണങ്ങൾ സർക്കാരിനു തന്നെ തിരിച്ചുകൊള്ളുന്നു. ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷന്റെ സോളർ റിപ്പോർട്ടിന്മേൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തെങ്കിലും ഹൈക്കോടതി തടഞ്ഞില്ലേയെന്നാണ് കേസെടുക്കാതിരിക്കാൻ കാരണമായി മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടിയത്. ഇത് ഓഗസ്റ്റ് 23ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിച്ചേർന്ന വിലയിരുത്തലാണ്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കൂടി കണക്കിലെടുത്താണ് എന്തും കോടതി പറഞ്ഞാലേ ചെയ്യൂവെന്ന പ്രഖ്യാപനം സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയത്. ഫലത്തിൽ, ഉമ്മൻ ചാണ്ടി

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com