ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നില്ല, അപ്പോൾ പിന്നെ ഇടവേള എന്തിന്?: ഔസേപ്പച്ചൻ

Mail This Article
×
നാലര പതിറ്റാണ്ടോടടുക്കുന്നു ഔസേപ്പച്ചന്റെ ഈണങ്ങൾ മലയാളി ഹൃദയങ്ങളിൽ പെയ്തു തുടങ്ങിയിട്ട്! ഇടവേളകളില്ലാതെ തേടിയെത്തിയ ഓരോ പാട്ടും പ്രണയമായും വിരഹമായും നൊമ്പരമായുമൊക്കെ ഇന്നും ആസ്വാദകമനസ്സുകളില്‍ തങ്ങി നിൽക്കുന്നു. അതിൽ ചിലത് നമ്മെ കരയിപ്പിച്ചു, ചിലത് ചിന്തിപ്പിച്ചു, മറ്റുചിലത് ആവർത്തിച്ചു കേൾക്കാൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.