Activate your premium subscription today
Thursday, Mar 27, 2025
ഇന്ത്യയിൽ കേന്ദ്ര പൊതുമേഖലയിലെ രണ്ട് മുൻനിര കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലകളാണ് മുംബൈ ആസ്ഥാനമായ മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സും കൊച്ചി ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്യാർഡും. മാസഗോൺ ഡോക്കിന് കഴിഞ്ഞദിവസം കേന്ദ്രസർക്കാരിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് എന്റർപ്രൈസസിൽ നിന്ന് 'നവരത്ന' പദവി ലഭിച്ചു. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന പതിനെട്ടാമത്തെ പൊതുമേഖലാ സ്ഥാപനമാണ് മാസഗോൺ ഡോക്ക്. എൻജിനീയേഴ്സ് ഇന്ത്യ, കോൺകോർ, എൻഎംഡിസി, റെയിൽ വികാസ് നിഗം, ഐആർഇഡിഎ, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് തുടങ്ങിയവ നിലവിൽ നവരത്ന ക്ലബ്ബിലുണ്ട്. പൊതുമേഖലാ കമ്പനികളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായി കേന്ദ്രസർക്കാർ നൽകുന്നതാണ് മിനിരത്ന, നവരത്ന, മഹാരത്ന പദവികൾ. മിനിരത്ന കമ്പനികളെയാണ് പിന്നീട് പ്രകടനം വിലയിരുത്തി നവരത്ന കമ്പനികളും തുടർന്ന് മഹാരത്ന കമ്പനികളുമാക്കുന്നത്. നവരത്ന പദവി ലഭിക്കുന്ന കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് എന്തിനായിരിക്കും? പ്രതിരോധ മേഖലയിലാണെന്നുള്ളതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. രാജ്യം ഒരു വർഷം കൊണ്ട് ഈ മേഖലയില്‍ ചെലവഴിച്ച തുക 1 ലക്ഷം കോടിയാണ്. ഒരു വർഷത്തിൽ ഇതുവരെ ചെലവഴിച്ചതിൽ ഏറ്റവും വലിയ തുകയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. രാജ്യത്തിന്റെ പ്രതിരോധമേഖല സ്വയം സജ്ജമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള ‘ഡിഫൻസ് ഓഹരി’കളെല്ലാം ഇതോടൊപ്പം വളരുകയാണ്. നിക്ഷേപകരുടെ സമ്പാദ്യം ഇരട്ടിയിലധികമാക്കിയ ഓഹരികളില്‍ മുന്നിലുള്ളത് കേരളത്തിന്റെ സ്വന്തം കൊച്ചിൻ ഷിപ്യാർഡാണ്.
ഹണ്ടർ എന്ന ബീയർ മിക്ക മലയാളിക്കും സുപരിചിതമായിരിക്കും. സോം ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് എന്ന കമ്പനിയാണ് ഹണ്ടർ പുറത്തിറക്കുന്നത്. ഒരു വർഷം മുൻപ് സോം ഡിസ്റ്റിലറീസിന്റെ ഓഹരി വില 81 രൂപയോളമായിരുന്നു. അതായത് ഒരു ബീയറിന്റെ വില പോലും ഇല്ല. എന്നാൽ ഇപ്പോൾ ഓഹരി വില 300 രൂപയ്ക്ക് മുകളിലാണ്. ഒരു വർഷം കൊണ്ട്
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.