Activate your premium subscription today
Monday, Mar 24, 2025
സമൂഹവും വ്യവസ്ഥിതിയുമൊക്കെച്ചേർന്നു തുന്നിയ ഒരു മുൾക്കൂട്ടിൽപ്പെട്ട ഏകാകിയുണ്ട് ഈ സമാഹാരത്തിലെ ഏതാണ്ടെല്ലാ കവിതകളിലും. അയാൾ ചിലനേരം പിടയുകയും ചിലനേരം പൊരുതുകയും ചെയ്യുന്നു. അതേസമയം ആഴമുള്ളൊരു കരച്ചിലിന്റെ മുഴക്കവും ഈ കവിതകളിൽ കേൾക്കാം. എഴുതുന്നതെന്തിന് എന്ന ചോദ്യത്തിന്, അതിജീവിക്കാൻ എന്നായിരിക്കും ഈ കവിയുടെയും ഉത്തരം.
Results 1-1
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.