Activate your premium subscription today
Monday, Mar 24, 2025
കുന്നുകൾ പറക്കുന്നത് കാണാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടോ?’’ പാലമരത്തിന്റെ ഉയരത്തിലുള്ള കവരത്തിലിരുന്ന് വിശ്വജിത്ത് ഉറക്കെ ചോദിച്ചു. പാർവതി മുകളിലേക്കു നോക്കി ചിരിച്ചു. ‘‘മണ്ടത്തരം പറയാതെ വിശ്വാ. കുന്നുകൾക്കെന്താ പറക്കാൻ ചിറകുണ്ടോ?’’ തൂക്കിയിട്ട കാലുകൾ ആട്ടിക്കൊണ്ട് ജ്ഞാനിയെപ്പോലെ വിശ്വജിത്ത്
ഏഴിലമ്പാലയുടെ ചുവട്ടിലെത്തിയപ്പോൾ പാർവതിയും ദീപയും കണ്ണനും വിസ്മയിച്ചുപോയി. ഒരു സ്വപ്നത്തിനുള്ളിലാണോയെന്ന സംശയത്തോടെ അവർ കണ്ണു തിരുമ്പി വീണ്ടും വീണ്ടും നോക്കി. സ്വപ്നമല്ല! കൂറ്റനായ ഏഴിലമ്പാല മരത്തിന്റെ താഴ്ന്ന കവരങ്ങളിലൊന്നിലിരുന്ന് വിശ്വജിത്ത് പച്ചോല ചീകുകയാണ്. ചുറ്റുമുള്ള കവരങ്ങളിൽ പച്ചോല
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.