Activate your premium subscription today
ഓർമകളിലേക്കു നടന്നുപോയെങ്കിലും ഇന്നും കാലം മൂളിനടക്കുന്നൊരീണമാണു മുഹമ്മദ് റാഫി. ആ അനശ്വര ഗായകന്റെ ജന്മശതാബ്ദിയാണ് ഡിസംബർ 24ന്. മരണം കൊണ്ടുപോയി നാൽപ്പത്തിനാല് വർഷം പിന്നിടുമ്പോഴും റാഫി പാടുകയാണ്, അനേകായിരം ഹൃദയങ്ങളിൽ!
ദുബായ് ∙ അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ദുബായിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു.
അനുഗൃഹീത ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ ഓർമിച്ച് മനോജ് കെ ജയൻ. അഞ്ചു വർഷം മുൻപ് മുഹമ്മദ് റഫിയുടെ വീട് സന്ദർശിച്ച ഒാർമകൾ പങ്കുവയ്ക്കുകയായിരുന്നു മനോജ് കെ ജയൻ. ആ ദിവസം പകർത്തിയ ചിത്രങ്ങളോടൊപ്പമാണ് മനോജ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്.
1960ലെ ഒരു പ്രഭാതം. മുംബൈ ബാന്ദ്രയിലെ റഫിയുടെ വസതിക്കു മുന്നിൽ പശ്ചാത്താപ വിവശനായി ഒരു നിർമാതാവ് നിൽക്കുന്നു. കയ്യിൽ ഒരുപിടി പൂക്കളും ഒരു വലിയ സമ്മാനപ്പൊതിയും. വാതിൽത്തുറന്നു പതിവു പുഞ്ചിരിയോടെ റഫി വന്നു. ‘അങ്ങയുടെ പാട്ടാണ് എന്റെ പടം രക്ഷിച്ചത്. അല്ലെങ്കിൽ അതു പൊളിഞ്ഞുപാളീസായേനേ. ആ ഗാനം ചിത്രത്തിൽ
ലോകത്തിന്റെ ഏതു കോണിൽനിന്നുള്ളവർക്കും റഫിയുടെ വീട്ടിലേക്കുള്ള വാതിലാണ് പാലക്കാട് കൊടുവായൂരിൽ കുടുംബവേരുകളുള്ള മുംബൈ നിവാസി എൻ.ആർ. വെങ്കിടാചലം. അത്രയേറെ ആത്മബന്ധമാണ് അദ്ദേഹത്തിന് ആ വീടുമായുള്ളത്. ലോകം ആരാധിക്കുന്ന ഗായകനു മുംബൈയിൽ സ്മാരകം നിർമിക്കാൻ, ബാന്ദ്രയിലെ റോഡിനു റഫിയുടെ പേര് നൽകാൻ
സംഗീതത്തിൽ എന്റെ ആദ്യ ഗുരു പിതാവ് അഗസ്റ്റിൻ ജോസഫ് തന്നെയാണ്. പാട്ടിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന അപ്പച്ചനു തിരികെ ഒരു പാട്ട് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് ഞാൻ! മുഹമ്മദ് റഫി സാബ് പാടി അനശ്വരമാക്കിയ ‘ഓ ദുനിയാ കേ രഖ്വാലെ...’ സ്കൂളിൽ പഠിക്കുന്ന കാലത്തു കോരിത്തരിപ്പിച്ചിരുന്ന, ഏറെ പാടി നടന്നിരുന്ന
അടുത്ത സുഹൃത്തുക്കളായിരുന്നു മുഹമ്മദ് റഫിയും മന്നാ ഡേയും. റിക്കോർഡിങ് കഴിഞ്ഞു തിരിച്ചെത്തിയാൽ മന്നാ ഡേയുടെ വീട്ടിലേക്കു റഫി വച്ചുപിടിക്കുക പതിവ്. പട്ടം പറത്തലാണ് പിന്നെയുള്ള വിനോദം. അതിൽ വിദഗ്ധനായ മന്നാ ഡേ, റഫിയുടെ പട്ടത്തെ തന്റെ നൂലുകൊണ്ട് വെട്ടിവീഴ്ത്തും. നിരാശനായി റഫി ചോദിക്കും: ‘‘താങ്കളെപ്പോലെ
ഭാവസാന്ദ്രതയാണ് പാട്ടിന്റെ അടിസ്ഥാനപരവും ആത്യന്തികവുമായ ഗുണമെന്ന് പറയാറുണ്ട്. അതിന്റെ പാരമ്യതയില് നിന്ന ഗായകനായിരുന്നു മുഹമ്മദ് റഫി. ശ്രോതാവിന്റെ ഹൃദയത്തിലേക്കു കടന്നു ചെന്ന് പുഷ്പം പോലെ അതിനെ കയ്യിലെടുക്കുന്ന ആലാപന ശൈലി. സ്വരമാധുര്യമുളള നിരവധി ഗായകരെ കണ്ട നാടാണ് ഇന്ത്യ. എന്നാല് റാഫിയോളം
കേച്ചേരിപ്പുഴ ഇങ്ങനെ പ്രണയമായൊഴുകുമ്പോൾ അതിന്റെ ഓളങ്ങളെ നെഞ്ചേറ്റിയ എഴുത്തഴകിൽ പ്രണയം എത്ര തുളുമ്പി. അഴകിന്റെ ഭാവങ്ങൾ ഭാവനകളെയും ചിറകേറ്റി കാതങ്ങളെത്ര പറന്നു. അതെ, യൂസഫലി എഴുതുമ്പോഴൊക്കെ പ്രണയത്തിന് വല്ലാത്തൊരഴകുതന്നെ ആയിരുന്നു. ഇത്ര മധുരിക്കുമോ പ്രേമം, ഇത്ര കുളിരേകുമോ എന്നു ചോദിച്ച കവി പക്ഷേ,
അനുഗൃഹീത ഗായകൻ മുഹമ്മദ് റഫിയുടെ സർവാധിപത്യത്തിനു ബോളിവുഡിൽ വിരാമമിട്ടത് ആർ.ഡി.ബർമൻ എന്ന സംഗീത സംവിധായകനാണ്. ‘മേരേ സപ്നോം കി റാണി...’ (ആരാധന) അടക്കമുള്ള ബർമന്റെ ഈണങ്ങൾ പാടിയാണു കിഷോർ കുമാർ എഴുപതുകളിൽ യുവാക്കളുടെ ഹൃദയം കവർന്നത്. എന്നാൽ, ഈ ആർ.ഡി.ബർമന്റെ ആദ്യസിനിമാ ഗാനം റഫിയുടെ ശബ്ദത്തിൽ
രാജ്യം കണ്ട ഏറ്റവും മികച്ച പിന്നണി ഗായകനാരാണ് എന്നൊരു അഭിപ്രായ സർവേ നടത്തിയാൽ സംശയലേശമെന്യേ ഒന്നാം സ്ഥാനത്തു വരിക മുഹമ്മദ് റഫി ആയിരിക്കും. ഹിന്ദി ചലച്ചിത്രഗാനങ്ങളിലൂടെ അദ്ദേഹം രാജ്യമെമ്പാടും നേടിയ പ്രശസ്തിക്കു തുല്യം മറ്റൊരാളില്ല. സിദ്ധിയുടെ കാര്യത്തിൽ യേശുദാസിനെ അദ്ദേഹത്തിനൊപ്പമോ മുകളിലോ
Results 1-10 of 32