Activate your premium subscription today
Sunday, Mar 30, 2025
മൺപാത കടന്നുചെല്ലുന്നതു വെള്ളാരം കല്ലുനിറഞ്ഞ മുറ്റത്തേക്കാണ്. അവിടെ നിന്നാൽ കവണാറിന്റെ ഗ്രന്ഥികളിൽ മിത്തുകളുടെ തുടിപ്പുകൾ അറിയാം. തടിയിൽ തീർത്ത മനയുടെ പ്രൗഢിക്കു പിന്നിൽ തലയുയർത്തി നിൽക്കുന്നു യക്ഷിപ്പാലയും മഹാഗണിയും. പിന്നെ നക്ഷത്ര വനവും. ഇവിടെ ഗണപതിഹോമത്തിനു തിരിതെളിക്കുന്നതു സൂര്യനാണെന്നാണ് വിശ്വസം. തപസ്സിൽ സന്തുഷ്ടനായി സൂര്യഭഗവാൻ പ്രത്യക്ഷപ്പെട്ട് മന്ത്ര, തന്ത്രങ്ങളുടെ താളിയോലകൾ ഭട്ടതിരിപ്പാടിനു കൈമാറിയെന്നും അന്നു മുതൽ മനയിലെ പുരുഷന്മാരുടെ പേരിനൊപ്പം ‘സൂര്യൻ’ എന്നു ചേർത്തു തുടങ്ങിയെന്നും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്നു.
കോട്ടയം നട്ടാശ്ശേരി സൂര്യകാലടിയിൽ ഈ വർഷത്തെ വിനായക ചതുർഥി ആഘോഷത്തിനു തുടക്കമായി. ഓഗസ്റ്റ് 16 മുതൽ 20 വരെയാണ് കാര്യപരിപാടികൾ. 16 ന് വൈകുന്നേരം നാടിന്റെ മുത്തച്ഛൻ എന്നറിയപ്പെടുന്ന 102 വയസ്സുകാരൻ മൂഴിക്കല്‍ രാമകൃശ്ണപിള്ളയും ഭാര്യചേർന്ന് ഭദ്രദീപം തെളിച്ചു. തോമസ് ചാഴിക്കാടൻ എംപിയാണ് ചടങ്ങുകൾ ഉദ്ഘാടനം
ഐതീഹ്യങ്ങളും കെട്ടുകഥകളും ധാരാളമുണ്ട് സൂര്യകാലടി മനയെ കുറിച്ച്. ആ കഥകൾ തേടിയുള്ള യാത്രകൾക്ക് പാലപ്പൂവിന്റെ മണമാണ്. പഴയ പ്രതാപത്തിനു കോട്ടമൊന്നും വരാതെ സംരക്ഷിക്കുന്ന സൂര്യകാലടി മന പൗരാണികത തേടി യാത്ര തിരിക്കുന്ന സഞ്ചാരപ്രിയരുടെ കണ്ണിനു വിരുന്നാകുമെന്ന കാര്യത്തിൽ സംശയമേതുമില്ല. യക്ഷി പാലയും
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.