Activate your premium subscription today
Sunday, Apr 20, 2025
ചെന്നായ, നായ എന്നിവ ചേർന്ന് ഉണ്ടായ സങ്കരയിനം വോൾഫ് ഡോഗിനെ ബെംഗളൂരു സ്വദേശിയായ എസ്. സതീഷ് 50 കോടിക്ക് സ്വന്തമാക്കിയെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് പ്രചരിച്ചിരുന്നു. ഡോഗ് ബ്രീഡറായ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ഒരു കാട്ടുപന്നി കുത്താന്‍ വന്നാൽ എന്തു ചെയ്യും? എങ്ങനെ അതിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടും? കാട്ടുപന്നികൾ നാട്ടിലാകെ നിറഞ്ഞിട്ടും, ആക്രമണത്തിൽ ഒട്ടേറെ ആളുകൾ കൊല്ലപ്പെടുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടും ഈ ചോദ്യത്തിന് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മറുപടി നൽകിയിട്ടുണ്ടോ? കഴിഞ്ഞ 5 വര്‍ഷത്തിനിടെ 35 പേരാണ് കേരളത്തിൽ കാട്ടുപന്നി ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. നാട്ടിലിറങ്ങി പെറ്റുപെരുകിയ കാട്ടുപന്നികളെ കൊല്ലണോ അതോ വളർത്തണോ എന്ന തർക്കത്തിലാണ് ഇപ്പോഴും നമ്മൾ. എന്നാൽ, യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ഇതല്ല സ്ഥിതി. അവിടെ തവിട്ടു കരടിയുടെ (Brown bear) ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ നഷ്ടമായപ്പോഴേക്കും അവിടുത്തെ സർക്കാർ കരടികളെ കൂട്ടത്തോടെ ഉൻമൂലനം ചെയ്യാനാണ് ആലോചിച്ചത്. തുടർന്ന് രാജ്യത്തെ മൊത്തം കരടികളിൽ 25 ശതമാനത്തെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കാൻ ഭരണകൂടം തീരുമാനിച്ചു. എന്തുകൊണ്ടാണ് ഒരു പൗരന്റെ ജീവൻ നഷ്ടമായപ്പോഴേക്കും, വംശനാശ ഭീഷണി നേരിടുന്ന തവിട്ടു കരടികളെ കൂട്ടത്തോടെ കൊല്ലാൻ സ്ലൊവാക്യൻ ഭരണകൂടം തിടുക്കപ്പെട്ട് തീരുമാനമെടുത്തത്. ഭീമാകാരനായ ഈ സസ്തനിയെ കൊല്ലാൻ തീരുമാനിക്കുമ്പോള്‍
ഒമാനിൽ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂർഖനെ കണ്ടെത്തി. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി പാമ്പിനെ കണ്ടെത്തിയത്. ഇക്കാര്യം സൂടാക്സ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കണ്ടുവരുന്ന പാമ്പുകളുടെ എണ്ണം 22 ആയി.
ഇന്നത്തെ കാലത്ത് ഏറ്റവും വലുപ്പമുള്ള പെൻഗ്വിനുകൾ എംപറർ പെൻഗ്വിനുകൾ എന്ന വിഭാഗത്തിൽപെടുന്നു. നാലടി നീളവും 40 കിലോ ഭാരവുമാണ് ഇവയ്ക്കുള്ളത്. കറുപ്പും വെളുപ്പും നിറമുള്ള ശരീരമാണ് ഇവയ്ക്ക്.വയർഭാഗം വെളുപ്പുനിറവും ചിറകുകൾ കറുപ്പുമാണ്. കട്ടിയുള്ള ഒരു രോമക്കുപ്പായം ഇവയ്ക്കുണ്ട്
സമുദ്രത്തിലെ ഭീമൻ ജീവിയും കശേരുക്കളില്ലാത്ത ജീവിവിഭാഗത്തിൽ ഏറ്റവും വലുതുമായ കൊളോസൽ കണവ ക്യാമറയിൽ പതിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഇതു സഞ്ചരിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
നീലഗിരി മുതൽ കന്യാകുമാരിയിലെ അഗസ്ത്യമലവരെ ഉൾപ്പെടുന്ന തമിഴ്നാട് അതിർത്തിയിൽപ്പെടുന്ന പ്രദേശങ്ങളിൽ 28തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കണമെന്ന ആവശ്യത്തോടെ മദ്രാസ് ഹൈക്കോടതിയാണ് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്
ലോകത്തിൽ സമുദ്രയാത്രയ്ക്ക് ഏറ്റവും വെല്ലുവിളിയുയർത്തുന്ന കടൽ... യൂറോപ്പിലെ നോർത്ത് സീ അറിയപ്പെടുന്നത് ഇങ്ങനെയാണ്. യുകെ, ഡെൻമാർക്ക്, നോർവേ, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ കടലിന്റെ പ്രക്ഷുബ്ധതയും ഉയർന്നുപൊങ്ങുന്ന തിരകളുമൊക്കെ പല റീലുകളിലും മറ്റും വിഷയമായിട്ടുണ്ട്
പൊതുവേ ആരെയും ഭയപ്പെടുത്താത്ത സാധു ജീവികളായാണ് അണ്ണാറക്കണ്ണന്മാർ അറിയപ്പെടുന്നത്. എത്ര ശാന്ത പ്രകൃതമുള്ളവരായാലും സ്വന്തം കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ അതൊക്കെ മാറും. തന്റെ കുഞ്ഞുങ്ങളെ പിടിച്ചെടുക്കാൻ എത്തിയ കൂറ്റൻ ഒരു മൂർഖൻ പാമ്പിനോട് തെല്ലും പതറാതെ പോരാടുന്ന ഒരു അണ്ണാന്റെ ദൃശ്യം ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നവയാണ് ആമസോൺ മഴക്കാടുകൾ. 23 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ മഹാവനത്തിൽ വിവിധതരം കീടങ്ങൾ തൊട്ട് ജാഗ്വർ, മനാറ്റീ,കാപിബാര, വിവിധ തരം രാത്രിഞ്ചരജീവികൾ, കുരങ്ങൻമാർ, ഗ്രീൻ അനാക്കോണ്ട തുടങ്ങിയവ ഉൾപ്പെടുന്ന ജൈവവൈവിധ്യം സ്ഥിതി ചെയ്യുന്നു
കേരളത്തില്‍ നിഴലില്ലാ ദിനങ്ങള്‍ക്ക് തുടക്കമായി. സൂര്യന് തെക്ക് നിന്ന് വടക്കോട്ടും വടക്കു നിന്ന് തെക്കോട്ടും വരുന്ന രണ്ട് സന്ദര്‍ഭങ്ങളിലാണ് ഇതുണ്ടാകുക. വര്‍ഷത്തില്‍ രണ്ടു തവണ ഈ പ്രതിഭാസം അനുഭവപ്പെടും. ഉച്ചയ്ക്ക് 12.20 നും 12.40 നും ഇടയിലാണ് നിഴലില്ലാ ദിനം അനുഭവപ്പെടുക.
Results 1-10 of 2833
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.