Activate your premium subscription today
Friday, Apr 18, 2025
കോട്ടയം ∙ കാൻസർ ചികിത്സാ രംഗത്ത് 25 വർഷം പിന്നിടുകയാണ് ഡോ. ജോജോ വി. ജോസഫ്. ഇതുവരെ 20,000 ശസ്ത്രക്രിയകൾ, രോഗവിമുക്തരായ ഒട്ടേറെ പേർ. കാരിത്താസ് ആശുപത്രിയിലെ കാൻസർ സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. ജോജോ വി. ജോസഫ് സംസാരിക്കുന്നു. ഏതു വിഭാഗം കാൻസറാണ് കൂടുതലായി കാണാറുള്ളത്? സ്തനാർബുദ ബാധിതരാണു കൂടുതലും.
ജീവിതത്തിൽ ആദ്യമായി ഞാനൊരു ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തു. ഒരുപാട് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ആരെങ്കിലും ക്ഷണിക്കുന്നത് ആദ്യമായിട്ടാണ്. എന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് ലിജിയാണ്. ഒരു ഓൺകോളജിസ്റ്റ് എന്ന നിലയിൽ എന്റെ സാമൂഹിക ബന്ധങ്ങളുടെ ഇടക്കണ്ണികളായി
ഇന്ന് ലോക അർബുദ ദിനം. മനോധൈര്യവും ആത്മവിശ്വാസവും ദൃഡനിശ്ചയവുമുണ്ടെങ്കിൽ ഏത് രോഗത്തെയും മറികടക്കാമെന്ന് ജീവിതം കൊണ്ടു തെളിയിച്ചിരിക്കുകയാണ് സൗദി പ്രവാസിയും കോഴിക്കോട് പേരാമ്പ്ര സ്വദേശിയുമായ സുഹാസ് പാറക്കണ്ടി. അർബുദത്തിനെതിരെ പോരാടി ജീവിതത്തിലേയ്ക്ക് തിരികെ നടന്ന 44 കാരനായ സുഹാസിന്റെ അതിജീവനത്തിന്റെ വിജയമാണ് ജീവിതത്തിലെ രണ്ടാമൂഴം.
കാൻസർ ചികിത്സാ മേഖലയിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് . വർഷങ്ങളായി കോട്ടയംകാരുടെ ആരോഗ്യ ജീവിതത്തിൽ വലിയ സ്ഥാനം വഹിക്കുന്ന കാരിത്താസ് ആശുപത്രി 2000 ൽ ഓങ്കോളജി ഡിപാർട്മെന്റ് ആരംഭിച്ച്. ഇന്ന് 25 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഏറ്റവും നൂതനമായ സാങ്കതിവിദ്യയും മികച്ച
മിനിസ്ക്രീൻ പരമ്പരകളിലൂടെയും വ്ലോഗുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരമാണ് ലിന്റു റോണി. ഭര്‍ത്താവിനും മകനുമൊപ്പം യുകെയിൽ സ്ഥിരതാമസമായ താരം കുടുംബ വിശേഷങ്ങള്‍ സ്ഥിരം വ്ലോഗില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ബ്രെസ്റ്റ് കാന്‍സര്‍ വന്ന കാര്യം വിവരിക്കുകയാണ് താരം. ഇടത് സ്തനത്തിൽ മുഖക്കുരു
‘രണ്ട് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദം’ ചൈനീസ് തത്ത്വചിന്തകനായ മെൻഷ്യസിന്റെ പ്രസിദ്ധമായ വാചകമാണിത്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന് ആ വാക്കിനെ മാറ്റിയെഴുതേണ്ടി വരുന്നു. അയൽപക്കത്തെ വീടുകളിൽനിന്ന് ആരംഭിച്ച ഇവരുടെ ബാല്യകാല സൗഹൃദം 44 വർഷം പിന്നിടുമ്പോൾ പങ്കിട്ടത് സ്നേഹവും കരുതലും
തിരുവനന്തപുരം ∙ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എബി രാജേഷ് തോമസിനെ ആദ്യം കീഴടക്കാൻ നോക്കിയത് കാൻസറാണ്. നിശ്ചയദാർഢ്യത്താൽ ആ വേദന അതിജീവിച്ച എബി വീണ്ടും മെഡിക്കൽ കോളജിന്റെ പടി ചവിട്ടും– എംബിബിഎസ് പഠനത്തിനായി.രോഗം ബാധിക്കുന്നതു വരെ എൻജിനീയർ ആകണമെന്ന് ആഗ്രഹിച്ച എബി, തന്നെ പരിചരിച്ച ഡോക്ടർമാരെ മാതൃകയാക്കിയാണ്
തലച്ചോറിലെ അര്‍ബുദ മുഴകളെ പറ്റി പഠിക്കാന്‍ പുരാത ഈജിപ്റ്റില്‍ ശ്രമങ്ങള്‍ നടന്നിരുന്നതായി 4000 വര്‍ഷം പഴക്കമുള്ള രണ്ട് തലയോട്ടികളില്‍ നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നു. 2687-2345 ബിസി കാലഘട്ടത്തിലെപ്പോഴൊ ജീവിച്ചിരുന്ന 30-35 വയസ്സ് പ്രായമുള്ള പുരുഷന്റെയും 663-343 ബിസി കാലഘട്ടത്തിലെപ്പോഴൊ
കുട്ടിത്തവും കുസൃതിയും തുളുമ്പുന്ന മുഖം മാത്രം മതിയായിരുന്നു മനീഷ കൊയ്രാള എന്ന കലാകാരിയെ സിനിമാ പ്രേക്ഷകർക്ക് ഓർക്കാൻ. മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച മനീഷയ്ക്ക് അർബുദമാണെന്ന് അറിഞ്ഞ ദിവസം ലക്ഷക്കണക്കിന് സിനമാസ്വാദകരാവും ഞെട്ടിയത്. എന്നാൽ കണ്ണീരുകളെ മായ്ച്ച് തന്റെ ജീവിതത്തിലെ നല്ല
കാൻസർ എന്ന് കേട്ടാൽ ഇപ്പോഴും സമൂഹം നടുങ്ങും. എന്നാൽ നടുക്കത്തിൽ നിന്ന് കരകയറിയ ഒരു പറ്റം ആളുകൾ നമുക്കിടയിലുണ്ട്. കാൻസർ വന്ന് ആ രോഗവും ചികിത്സയുമായി ഒരു സന്ധിയില്ലാ സമരം തന്നെ നടത്തി രക്ഷപ്പെട്ടവർ! സർവൈവേർസ് എന്നാണ് അവരെ വിളിച്ചിരുന്നത്. പിന്നീടത് വിന്നേർസ് എന്നാക്കി. പൊരുതി ജയിച്ചവർ എന്ന അർത്ഥത്തിൽ
Results 1-10 of 102
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.