Activate your premium subscription today
Sunday, Apr 20, 2025
‘‘ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനു പതിനാലുകാരനായ മകൻ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിപ്പരുക്കേൽപിച്ചു.’’ 2024 ഡിസംബറിൽ കോഴിക്കോടുണ്ടായ സംഭവമാണിത്. ഇതൊരു ഒറ്റപ്പെട്ട കേസല്ലെന്ന് ഇതിനു മുൻപും ശേഷവും ഉണ്ടായ സമാനമായ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാകുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതിയെന്നോണം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമുക്ക് ഫോൺ ഒഴിവാക്കിയുള്ള ജീവിതം അത്ര പ്രായോഗികമാണോ? അല്ലെന്ന് നമുക്കറിയാം. പഠനത്തിനും വിനോദത്തിനും ആശയവിനിമയത്തിനും എല്ലാം മൊബൈൽ ഫോൺ കൂടിയേ തീരൂ. പ്രത്യേകിച്ച് കോവിഡ്കാലത്തിനു ശേഷം. പക്ഷേ ഫോൺ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായപ്പോൾ കുട്ടികളുടെ അമിത ഫോൺ ഉപയോഗമെന്ന മറ്റൊരു വെല്ലുവിളി കൂടി നമുക്ക് മുന്നിലെത്തി. ആരോടും മിണ്ടാട്ടമില്ലാതെ, പഠനത്തിൽ ശ്രദ്ധയില്ലാതെ, അടച്ചിട്ട മുറിയിൽ മൊബൈലുമായി രാപകൽ കഴിയുന്ന കുട്ടികളെക്കുറിച്ചുള്ള ആവലാതികളുമായി കൗൺസലിങ് മുറിക്ക് മുന്നിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. പണ്ടുകാലത്ത് ‘നീയൊന്ന് വീട്ടിൽ കയറ്’ എന്നു പറഞ്ഞ മാതാപിതാക്കൾ ഇന്നത്തെ കുട്ടികളോട് ‘നീയൊന്ന് പുറത്തിറങ്ങ്’ എന്നു പറയുന്ന തമാശകൾ ജനിച്ചു. ഈ മൊബൈൽ ഫോൺ ആസക്തിയെ നമ്മളും നമ്മുടെ കുട്ടികളും എങ്ങനെ മറികടക്കും? അതിനെന്തെങ്കിലും പോംവഴിയുണ്ടോ? ഫോൺ ഡയറ്റിങ്ങിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു. എന്താണീ ഫോൺ ഡയറ്റിങ്?
തങ്ങളുടെ പ്രയത്നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിച്ചില്ലെന്ന് അവകാശപ്പെട്ട് നിരവധി ഉപയോക്താക്കൾ ടോക്കൺ അലോക്കേഷനിൽ അതൃപ്തി പ്രകടിപ്പിക്കുന്നതിനിടയിലും ഡിസ്ട്രിബ്യൂഷൻ ആരംഭിച്ച് ഹാംസ്റ്റർ കോംബാറ്റ്. ഏതാനും മണിക്കൂറിനുള്ളിൽഎയർ ഡ്രോപ്പും ആരംഭിക്കും. സെപ്റ്റംബർ 26ന് എയർഡ്രോപ് എത്തുമ്പോൾ ടെലിഗ്രാമിലെ ഏറ്റവും
കൊടുങ്ങല്ലൂർ ∙ നാലു വിദ്യാർഥികൾ സ്കൂളിൽ ബോധരഹിതരായ സംഭവത്തിനു പിന്നിൽ ‘ചോക്കിങ് ഗെയിം’ എന്നു സൂചന. കഴുത്തിന്റെ പിൻഭാഗത്തോ തൊണ്ടയിലോ ഞരമ്പിൽ സമ്മർദം ചെലുത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്ന രീതിയാണിത്. ഞൊടിയിടയിൽ ആളുകൾ ബോധരഹിതരാകാൻ ഇതിടയാക്കും. ഹിപ്നോട്ടിസം എന്ന പേരിൽ യൂട്യൂബിലൂടെ പലരും
ചോദ്യം: എന്റെ മകനു മൂന്നര വയസ്സായി. ഭക്ഷണം കഴിക്കാൻ വളരെ മടിയാണ്. എന്നാൽ, മൊബൈലിൽ അവനിഷ്ടമുള്ള ചില വിഡിയോ വച്ചു കൊടുത്താൽ അതിനു മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. അവനിരുന്ന് വിഡിയോ കാണുമ്പോൾ അമ്മ ഭക്ഷണം വായില് വച്ചു കൊടുക്കുകയാണു ചെയ്യുക. ഇതു മാറാൻ എന്താണു വഴി? ഉത്തരം : സാധാരണ നിലയിൽ കുറച്ചു
രാജസ്ഥാനിലെ അൽവാറിലെ 15 വയസ്സുകാരൻ ഭക്ഷണം കഴിക്കുന്നത് നിർത്തി ഉറക്കത്തിൽ ‘തീ’ ‘തീ’ എന്ന് അലറാൻ തുടങ്ങി. പബ്ജി പോലുള്ള ഓൺലൈൻ വിഡിയോ ഗെയിമുകളുടെ അഡിക്ട് ആയ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഉറക്കത്തിൽ കൈകൾ കുലുക്കുകയും ഗെയിം കളിക്കുമ്പോഴുള്ള ചലനങ്ങളും മൊബൈൽ ഫോൺ പിടിക്കുന്നതായുള്ള ആംഗ്യവും
ബെയ്ജിങ് ∙ ചൈനയിൽ 13 വയസ്സുകാരി മൊബൈൽഗെയിം കളിച്ചു തുലച്ചത് നാലരലക്ഷം യുവാൻ (ഏകദേശം 52 ലക്ഷം രൂപ). മൊബൈൽ ഗെയിമുകളോട് ആസക്തി വർധിച്ച പെൺകുട്ടി തുടരെത്തുടരെ അമ്മയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയായിരുന്നു. 5
ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ സ്മാർട്ട് ഫോണുകളിൽ നിന്നും അകറ്റി നിർത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും പഠനത്തിന്റെ ഭാഗമയി അവ മാറിയ ഈ കാലഘട്ടത്തിൽ. സാങ്കേതികമായ ഈ മികവ് പഠനത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തുണ്ട് എന്നതു തീർച്ചയാണ്. എന്നാൽ കുട്ടികളിൽ മൊബൈൽ അഡിക്ഷൻ ഉണ്ടാകുന്നതും ഇതു
ന്യൂഡൽഹി∙ ഓൺലൈൻ ഗെയിം കളിക്കാനുള്ള പണം ഗെയിമിങ് കമ്പനി തന്നെ വ്യക്തിക്ക് വായ്പയായി നൽകുന്നത് കേന്ദ്രം തടഞ്ഞു. ഗെയിമിങ് കമ്പനി നേരിട്ടോ, ബന്ധമുള്ള വായ്പ ആപ്പുകൾ വഴിയോ ഇത്തരം വായ്പ നൽകുന്നത് അനുവദിക്കില്ല. ഐടി ഇന്റർമീഡിയറി ചട്ടത്തിലാണ് ഇതുസംബന്ധിച്ച ഭേദഗതി. ഗെയിമിങ് കമ്പനികൾ തന്നെ വ്യക്തികൾക്ക് പണം
ഒഴിവുസമയം മുഴുവൻ ഫോണിൽ ചിലവിടുന്നവരാണ് ഇന്നത്തെ കുട്ടികളിൽ ഏറിയ പങ്കും. ചെറിയ പ്രായത്തിൽ തന്നെ മൊബൈൽ ഫോണും ടിവിയുമടക്കം എല്ലാ സാങ്കേതികവിദ്യകളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർ പഠിച്ചു വയ്ക്കുകയും ചെയ്യും. എന്നാൽ മൊബൈൽ ഗെയിമുകൾക്ക് അടിമപ്പെട്ടു പോയ കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കുക എന്നത്
ന്യൂഡൽഹി∙ പണം ഉൾപ്പെട്ട ഓൺലൈൻ ഗെയിമിങ് പരിധി വിട്ടാൽ ഗെയിമിങ് കമ്പനികൾ ഉപയോക്താവിന് തുടർച്ചയായ മുന്നറിയിപ്പ് നൽകണമെന്ന് കരട് ഐടി ചട്ടത്തിൽ വ്യവസ്ഥ. ന്യായമായ സമയ പരിധിക്കപ്പുറത്തേക്ക് കളി നീണ്ടാൽ തുടർച്ചയായി മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കണമെന്നാണ് ഗെയിമിങ് സംബന്ധിച്ച കരട് ഭേദഗതിയിലെ വ്യവസ്ഥ. ഇതിനു
Results 1-10 of 35
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.