Activate your premium subscription today
Wednesday, Mar 26, 2025
വാഷിങ്ടൻ ഡി സി ∙ അനാഫൈലക്സിസിനുള്ള ആദ്യത്തെ സൂചി രഹിത അടിയന്തര ചികിത്സയായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നാസൽ സ്പ്രേ അംഗീകരിച്ചു.
മൂക്കടപ്പു മാറ്റാന്‍ ഉപയോഗിക്കുന്ന ചില നേസല്‍ ഡീകണ്‍ജെസ്റ്റന്റുകള്‍ തലച്ചോറിലെ കോശങ്ങള്‍ക്കു നാശം വരുത്തി പക്ഷാഘാതത്തിനും ചുഴലി രോഗത്തിനും വരെ കാരണമാകാമെന്ന മുന്നറിയിപ്പുമായി യുകെയിലെ ആരോഗ്യ അധികൃതര്‍. ഇതില്‍ അടങ്ങിയിരിക്കുന്ന സ്യൂഡോഎഫെഡ്രിന്‍ എന്ന രാസവസ്തുവാണ് തലച്ചോറിന് അപകടകാരിയാകുന്നതെന്ന്
മൂക്കിലൂടെ നൽകുന്ന ആദ്യ കോവിഡ് വാക്സീൻ ഏതാനും ദിവസങ്ങൾക്ക് മുൻപ് റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇൻകോവാക് (iNCOVACC)എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സീൻ തയാറാക്കിയത് ഭാരത് ബയോടെക് കമ്പനിയാണ്. കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾക്ക് ഒരു ഡോസിന് 325 രൂപ നിരക്കിലും വാണിജ്യ വാക്സീൻ
കോവിഡ് ബാധിതരായ മുതിര്‍ന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന നൈട്രിക് ഓക്സൈഡ് നേസല്‍ സ്പ്രേ ഇന്ത്യയില്‍ പുറത്തിറങ്ങി. മുംബൈ ആസ്ഥാനമായ മരുന്ന് കമ്പനി ഗ്ലെന്‍മാര്‍ക്ക് ആണ് കനേഡിയന്‍ കമ്പനിയുടെ സഹകരണത്തോടെ ഫാബി സ്പ്രേ എന്ന പേരില്‍ നേസല്‍ സ്പ്രേ പുറത്തിറക്കിയത്. സ്പ്രേ നിർമിക്കാനും വിപണനം
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.