Activate your premium subscription today
Monday, Mar 24, 2025
കൊല്ലം∙ ശാരദാമഠം സിഎസ്ഐ പള്ളി സെമിത്തേരിയോട് ചേർന്ന പറമ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം. അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. ഫൊറൻസിക് പരിശോധനയ്ക്കു പിന്നാലെ മാത്രമേ വ്യക്തത വരൂ.
കുന്നംകുളം ∙ കമ്പിപ്പാലം അകതിയൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്ന കേസിൽ ചാലക്കുടി ചെട്ടിക്കുളം ചെറിയക്കര വീട്ടിൽ ജെയ്സൻ (സുമാനി ജെയ്സൻ –54) പൊലീസ് പിടിയിൽ. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.ചെറായി പടിഞ്ഞാക്കര ഇന്ദിരയുടെ വീട്ടിൽ നിന്നാണ് കവർച്ച നടത്തിയത്. ചിനക്കത്തൂർ ഉത്സവ ദിവസം
കരിയിലകള് മുറ്റമാകെ ചിതറിക്കിടക്കുന്നു.വാഹനം മുന്നോട്ട് നീങ്ങിയതും മതിലിലെ പൊളിഞ്ഞവശത്തുനിന്നും ഒരു നായ വാഹനത്തിന് മുന്നിലേക്ക് ചാടി.... ഓഹ്... ബ്രേക്കമർത്തിയപ്പോൾ നായ മതിൽക്കെട്ടിന്റെ വശത്തേക്ക് തിരികെചാടി. എന്തോ കടിച്ചു പിടിച്ചു കൊണ്ട് നായ ഓടി മറഞ്ഞു. ദുരൂഹത ചൂഴ്ന്നു നിൽക്കുന്ന ആ വീട്ടിലേക്ക് നോക്കിയപ്പോൾ പ്രദീപ് ആകെ വിയർത്തിരുന്നു.
വളരെയേറെ മുട്ടിവിളിച്ചിട്ടും തുറക്കാതെ വന്നപ്പോഴാണ് പാൽക്കാരൻ പയ്യൻ ജനലിലൂടെ ഒന്ന് എത്തിനോക്കിയത്. വായുടെ കോണിലൂടെ ചോരയൊഴുകിപ്പരന്ന നിലയിൽ ജനലിന്റെ വശത്തേക്ക് മിഴിച്ചുനോക്കിയിരിക്കുന്ന അയാളെ കണ്ടതോടെ നിലവിളിച്ചു കൊണ്ട് പയ്യൻ ഓടുകയായിരുന്നു.
വെറ്റിലയും പുകയിലയും കൂട്ടിച്ചേർന്ന ചൂര് മുഖത്തടിച്ചപ്പോൾ രാഹുലൻ കണ്ണുതുറന്നു . കനത്ത പനിച്ചൂടിന്റെ വിറയിലിനിടയിലും കൈയ്യിലെ ആ ബാഗ് വിടാതെ ചേർത്തുപിടിച്ചു. വാറങ്കലിൽ നിന്നോ രാമഗുണ്ടത്തു നിന്നോ ഈ ട്രെയിനിൽ കയറിയത്. അയാൾക്കു ഓർമ കിട്ടിയില്ല. ചുളുങ്ങിയ വിരലുകൾ നെറ്റിയിൽ വീണ്ടും തൊടുന്നു.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.