Activate your premium subscription today
Monday, Mar 24, 2025
പാവപ്പെട്ട മുക്കുവത്തൊഴിലാളികളുടെ കഥയാണ് തകഴി ചെമ്മീൻ എന്ന നോവലിലൂടെ ചുരുളഴിച്ചത്. 1948 ൽ രണ്ടിടങ്ങഴിയിൽ കണ്ട അതേ വിപ്ലവ ദർശനം എട്ട് വർഷങ്ങൾക്കു ശേഷം നാം ചെമ്മീനിൽ കണ്ടു. കടൽ പോലെ പ്രക്ഷുബ്ധമാവുന്ന ജീവിതത്തിന്റെ നേർക്കാഴ്ചകൾ. ചെമ്പൻ കുഞ്ഞിന്റെയും ചക്കിയുടെയും പ്രിയ മകളാണ് കറുത്തമ്മ .പേരിൽ
മുക്കം പുഴയുടെ ആഴങ്ങളിൽ സ്നേഹിച്ചൊടുങ്ങിയ ഇക്കോരനെയും മാളുവിനെയും പിന്നെയാരും കാണുന്നില്ല. പുഴയൊഴുകി ചെന്ന കടലിലിന്റെ തീരമാണ് കാണുന്നത്. മുക്കം പുഴയൊഴുകിച്ചേർന്ന ഇടമല്ല. ഇങ്ങുതെക്ക് നീർക്കുന്നത്തെ കടപ്പുറമാണ്. വറുതിയുടെ കടപ്പുറം. അവിടെ മുക്കുവർക്ക് പലിശക്ക് പണം നൽകുന്ന മുതലാളിമാർ. കടംവാങ്ങി
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.