Activate your premium subscription today
Tuesday, Apr 1, 2025
പുതിയ സാമ്പത്തിക വർഷത്തിലേക്ക് (2025-26) കനത്ത നഷ്ടത്തോടെ ചുവടുവച്ച് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് 1,200 പോയിന്റിലധികവും നിഫ്റ്റി 330 പോയിന്റിലേറെയും ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം അഥവാ നിക്ഷേപക സമ്പത്തിൽ നിന്ന് ഇന്നിതുവരെ കൊഴിഞ്ഞത് 4 ലക്ഷം കോടി രൂപയും.
കഴിഞ്ഞആഴ്ച കുതിപ്പോടെ തുടങ്ങിയ ഇന്ത്യൻ വിപണി എഫ്&ഓ ക്ളോസിങ്ങിന് തലേന്നും പിറ്റേന്നും നഷ്ടം നേരിട്ടെങ്കിലും ആഴ്ചയവസാനം നേട്ടം കുറിച്ചു. ട്രംപിന്റെ ഓട്ടോ താരിഫ് ജാപ്പനീസ്, കൊറിയൻ, ജർമൻ, ഫ്രഞ്ച് വിപണികൾക്കും കഴിഞ്ഞ ആഴ്ച തിരുത്തൽ നൽകി. എങ്കിലും അമേരിക്കൻ വിപണി തന്നെയാണ് താരിഫ് കെടുതി കൂടുതൽ നേരിട്ടത്.
എഫ്&ഓ ക്ലോസിങ് ദിനത്തിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ പിൻബലത്തിൽ മുന്നേറി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കാർ കയറ്റുമതി വിപണികളായ കൊറിയൻ, ജാപ്പനീസ് വിപണികൾക്ക് ഇന്ന് നഷ്ടത്തിൽ നിന്നും തിരിച്ചു കയറാനായില്ല. ടാറ്റ
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ ഒക്ടോബറോടെ താഴ്ച ആരംഭിച്ചതും സാമ്പത്തിക വളര്‍ച്ചയിലും കോര്‍പറേറ്റ് ലാഭത്തിലും കുറവ് അനുഭവപ്പെട്ടതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. കോവിഡ് കാല തകര്‍ച്ചയ്ക്കു ശേഷമുണ്ടായ കുതിപ്പ് 2020 മാര്‍ച്ചിലെ 7511 ല്‍ നിന്ന് നിഫ്റ്റിയെ 2024 സെപ്റ്റംബറില്‍ 26277 ലെത്തിച്ചിരുന്നു. ഈ
വിദേശഫണ്ടുകളുടെപിൻബലത്തിൽ കഴിഞ്ഞ ഏഴു സെഷനുകളിലും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങിയെങ്കിലും ലാഭമെടുക്കലിൽ വീണു. ചൈനയൊഴികെയുള്ള മറ്റ് ഏഷ്യൻ വിപണികൾ മുന്നേറിയെങ്കിലും യൂറോപ്യൻ വിപണികൾ വീണത് ക്ളോസിങ്ങിനെ സ്വാധീനിച്ചു. നിഫ്റ്റി 23736 പോയിന്റ് വരെ മുന്നേറിയെങ്കിലും 181 പോയിന്റ്
ആർബിഐ ഡോളർ വില്പന നടത്തിയത് രൂപയ്ക്ക് മുന്നേറ്റം നൽകിയതാണ് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് ആധാരമായത്. വിദേശ ബ്രോക്കർമാരും റേറ്റിങ് ഏജൻസികളുമടക്കം ഇന്ത്യക്കും, ഇന്ത്യൻ വിപണിക്കും സാധ്യതകൾ കൽപ്പിച്ചു തുടങ്ങിയതും എഫ്&ഓ കെണിയിൽപ്പെട്ട വിദേശ ഫണ്ടുകൾ അടക്കമുള്ള ‘കരടി’കൾ ഷോർട് കവറിങ് തുടരുന്നതും, വിദേശ
ജർമനിയും ജപ്പാനും ഉൾപ്പെടെ ലോകത്തെ ഏറ്റവും മുൻനിര ഓഹരികളെല്ലാം ബഹുദൂരം പിന്നിൽ. അടുത്തെങ്ങുമില്ലാതെ ചൈന. നെഗറ്റീവിലേക്ക് ഇടിഞ്ഞ് യുഎസ്. ലോകത്തെ വമ്പന്മാരെയെല്ലാം പിന്നിലാക്കി വൻ നേട്ടവുമായി ഇന്ത്യൻ ഓഹരി വിപണി കുതിച്ചുകയറിയത് ഒന്നാംസ്ഥാനത്തേക്ക്.
അഞ്ച് മാസം തുടർച്ചയായി വീണ ഇന്ത്യൻ വിപണി ഹോളി ആഘോഷത്തിന് ശേഷം തുടർച്ചയായി അഞ്ചു സെഷനുകളിൽ മുന്നേറ്റം നടത്തി ഇന്ത്യൻ നിക്ഷേപകരുടെ ആസ്തിയിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ വളർച്ച സമ്മാനിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ 22 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായത്.
ഇന്ത്യന്‍ സാമ്പത്തിക വിപണികള്‍ ശുഭാപ്തി വിശ്വാസത്തിന്റെ തരംഗത്തില്‍ മുന്നേറുകയാണ്. രൂപയുടെ മൂല്യം അമേരിക്കന്‍ ഡോളറിനെതിരെ ശക്തി പ്രാപിക്കുകയും സെന്‍സെക്സ് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയുമാണ്. വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, സാമാന്യം സ്ഥിരതയുള്ള സാമ്പത്തിക സാഹചര്യങ്ങള്‍, നിക്ഷേപകരുടെ അനുകൂലമായ
ഫെഡ് നിരക്ക് രണ്ട് പ്രാവശ്യം കൂടി കുറക്കുമെന്ന സൂചനയിൽ വൻ കുതിപ്പ് നടത്തിയ നാസ്ഡാകിന് പിന്നാലെ ഇന്ത്യൻ ഐടി തിരിച്ചുകയറിയത് വിപണിക്ക് ഇന്ന് നിർണായക മുന്നേറ്റം നൽകി. രണ്ട് ശതമാനം വരെ മുന്നേറിയ നാസ്ഡാക് 1.41% നേട്ടം കുറിച്ചപ്പോൾ ഡൗ ജോൺസും 0.92% മുന്നേറി. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും
Results 1-10 of 1273
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.