Activate your premium subscription today
‘‘നിങ്ങള്‍ തമ്മിൽ പ്രണയത്തിലാണോ...?’’ ഈ ഒരു ചോദ്യത്തിനു പുതുതലമുറ നൽകുന്ന ഉത്തരങ്ങൾ പലതാണ്. ചോദ്യം ചോദിക്കുന്നവരെ കുഴപ്പിക്കും വിധം കുറേ വാക്കുകൾ ഇഷ്ടത്തിന്റെ പല വ്യാഖ്യാനങ്ങളാക്കി അവർ ഇട്ടു തരും. ഇത് എന്താണ് എന്നു പോലും തിരിച്ചറിയാനാകാതെ ചോദ്യം ചോദിച്ചവർ പതറിയങ്ങു നിൽക്കും. പേടിക്കേണ്ട ഇവിടെ വില്ലൻ നിങ്ങളുടെ പ്രായമാണ്. പുതുതലമുറയിൽ പ്രണയത്തിനും ഇഷ്ടത്തിനും അർഥങ്ങൾ ഒട്ടേറെയാണ്. അത് പറഞ്ഞറിയിക്കാൻ അവർക്കുണ്ട് കുറേ വാക്കുകളും. പത്തിരുപത് വർഷങ്ങൾക്കു മുൻപ് പ്രണയം എന്നത് ഒറ്റ വാക്കിൽ പ്രകടമാക്കാമായിരുന്ന വികാരമായിരുന്നു. എന്നാൽ ഇന്നോ? പത്തിലധികം വാക്കുകൾകൊണ്ട് അർഥ സമ്പുഷ്ടമാണു പ്രണയം. കാലത്തിനനുസരിച്ചു പുതിയതരം വാക്കുകളും പ്രണയമെന്ന വികാരത്തിനു മുതൽക്കൂട്ടാകുന്നുണ്ട്. പുതുതലമുറയുടെ സ്വത്തായി ഇവയെ വ്യാഖ്യാനിക്കാറുണ്ടെങ്കിലും പുതുതലമുറയിലെ എല്ലാവർക്കും തന്നെ ഈ വാക്കുകളോ അര്‍ഥങ്ങളോ കൃത്യമായി അറിയണമെന്നില്ല. ഇനി മനസ്സിലായില്ലെങ്കിലും എന്തോ വലിയ അർഥം മനസ്സിലാക്കിയതു പോലെ അങ്ങു മറുപടി നൽകും. കൂട്ടത്തിൽ സിറ്റുവേഷൻഷിപ്പാണ് പ്രധാനി. പറയാൻ കുറച്ചു പാടാണെങ്കിലും അർഥം കനമേറിയതു തന്നെ. പണ്ടൊക്കെ അങ്ങേയറ്റം പോയാല്‍ ലിവിങ് ടുഗതർ മാത്രമായിരുന്നു കേട്ടിരുന്നെങ്കിലും ഇന്ന് അത് കാഷ്വൽ ഡേറ്റിങ്, സിറ്റുവേഷൻഷിപ്, ടെക്സ്റ്റലേഷൻഷിപ്, ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ് അങ്ങനെ തുടങ്ങി പറഞ്ഞു തീരാനാവാത്തത്രയും അർഥതലങ്ങളിലേക്ക് വളർന്നിരിക്കുന്നു. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ സച്ചിന്റെ
കായികതാരം മൂത്തു കോച്ചാകുന്നതാണു നാം കണ്ടുശീലിച്ചിട്ടുള്ളതെങ്കിലും ഇനി അങ്ങനെയാകണമെന്നില്ല. ചെറുപ്രായത്തിലേ സ്പോർട്സ് കോച്ചിങ് എന്ന കരിയർ ഓപ്ഷൻ തിരഞ്ഞെടുത്ത് ഉപരിപഠനം നടത്തി പ്രഫഷനലായി രംഗത്തിറങ്ങുന്നവരുടെ കാലമാണിനി. കോച്ച് മാത്രമല്ല, മാനേജർ, ഫിറ്റ്നസ് കോച്ച്, അനലിസ്റ്റ് എന്നിങ്ങനെ പലതാണു കരിയർ
വിദേശ വാണിജ്യത്തിലും ബിസിനസ് അനലിറ്റിക്സിലും എംബിഎ വിദേശവാണിജ്യ രംഗത്തെ പരിശീലന ഗവേഷണങ്ങൾക്കു പേരുകേട്ട സ്ഥാപനമാണ് ന്യൂഡൽഹി ആസ്ഥാനമായ ഐഐഎഫ്ടി (Indian Institute of Foreign Trade), B-21, Qutab Institutional Area, New Delhi– 110016; ഫോൺ: 09773698083, admission@iift.edu; വെബ്: www.iift.ac.in.
ഇരിങ്ങാലക്കുട ( തൃശൂർ) ∙ സാമൂഹികനീതി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ നിപ്മറിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) നാലര വർഷത്തെ ബാച്ലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബിപിഒ) പ്രോഗ്രാം ആരംഭിക്കുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ പ്രോഗ്രാമാണിത്. കൃത്രിമ
ഇനിയുള്ള കാലം നമ്മുടെ കുട്ടികൾ പഠനത്തിൽ ഊന്നൽ കൊടുക്കേണ്ടതു നിർമിതബുദ്ധി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റാശാസ്ത്രം, കംപ്യൂട്ടർ വിജ്ഞാനം എന്നിവയ്ക്കാണെന്ന് അമേരിക്കയിൽ വിജയം കൈവരിച്ച മലയാളി നിക്ഷേപകൻ പറയുമ്പോൾ നാം അതിനെ ഗൗരവത്തോടെ സ്വീകരിക്കണം. കലിഫോർണിയയിലെ ക്ലിയർ വെഞ്ചേഴ്സ് എന്ന വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനിയുടെ സഹസ്ഥാപകനും അൻപതിലേറെ സ്റ്റാർട്ടപ്പ് കമ്പനികളിലെ നിക്ഷേപകനുമായ രാജീവ് മാധവനാണിതു പറയുന്നത് (മലയാള മനോരമ, ബിസിനസ് പേജ് – ഒക്ടോബർ 17). ദിനംപ്രതി മുഖച്ഛായ മാറുന്ന ആഗോള സാങ്കേതിക ലോകവുമായുള്ള അടുത്ത പരിചയത്തിൽനിന്നാണ് അദ്ദേഹം ഉപദേശം നൽകുന്നത്. അതു നമ്മുടെ കുട്ടികളിൽ ധാരാളംപേരുടെ കാതുകളിലെത്തട്ടെ. ഭാഗ്യവശാൽ നമ്മുടെ കുട്ടികളിൽ നല്ലപങ്കും (പെൺകുട്ടികൾ ഒരുപക്ഷേ ഏറ്റവും അധികം) തങ്ങളുടെ ഭാവി ഏറ്റവും മികച്ചരീതിയിൽ കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണുതാനും. പെൺകുട്ടികളുടെ കാര്യം എടുത്തുപറഞ്ഞതിനു കാരണമുണ്ട്. കേരളത്തിലെ പെൺകുട്ടികളുടെ ജീവിതമേഖലയിൽ സാമൂഹികശാസ്ത്ര പഠനം നടത്തിയവർ കണ്ടെത്തിയ ശ്രദ്ധേയമായ ഒരു വിവരമുണ്ട്: ജോലിയോടുള്ള അവരുടെ സമീപനം ആൺകുട്ടികളുടേതിൽനിന്നു വിഭിന്നമാണ്. ആൺകുട്ടികൾ ജോലിയെപ്പറ്റി പരമ്പരാഗതമായി സിദ്ധിച്ച പുരുഷാഭിമാന ചായ്വുകൾ കാണിക്കുന്നു. എന്നാൽ, പെൺകുട്ടികളിൽ ഒരു വലിയ ശതമാനവും
നമ്മുടെ നാട്ടില്‍ ഇത്രയും ബിരുദധാരികളൊക്കെ ഉണ്ടെങ്കിലും പലര്‍ക്കും അവരുടെ പഠിപ്പിന് അനുസരിച്ചുള്ള ജോലി ലഭിക്കാത്തതിന് കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? പുതിയ കാലഘട്ടത്തിന് അനുസരിച്ച് പല കോഴ്സുകളും അധ്യയനരീതിയും അക്കാദമിക സ്ഥാപനങ്ങളും മാറാത്തതാണ് വിദ്യാര്‍ഥികളുടെ കുറഞ്ഞ
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ പരമ്പരാഗത പഠന സമീപനം മതിയാകില്ല. ഇവിടെയാണ് ഏറ്റവും നൂതനവും വിപണിയില്‍ ആവശ്യകതയുള്ളതുമായ വിഷയങ്ങളെ ബിരുദ കോഴ്സുകളുമായി കോര്‍ത്തിണക്കുന്ന ഇന്റഗ്രേറ്റഡ് ഓണേഴ്സ് കോഴ്സുകളുടെ പ്രസക്തി. ഇത്തരത്തില്‍
ജ്ഞാനാന്വേഷണത്തിനുവേണ്ടി പാശ്ചാത്യ ലോകത്തേക്കുള്ള യാത്രകൾ ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. വിദേശരാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്. ഗാന്ധിജിയും നെഹ്റുവുമൊക്കെ വിദേശ വിദ്യാഭ്യാസം നേടിയവരാണ്. കൊളോണിയൽ യുഗത്തിൽ ഇന്ത്യയിലെ പഠനസൗകര്യങ്ങൾ തുലോം
ഉപഭോക്താവ് രാജാവാകുന്ന കാലത്ത് അവരുടെ അഭിരുചികളാണ് കമ്പനികൾക്കു നിർണായകം. അതിനനുസരിച്ച് ഉൽപന്നങ്ങൾ രൂപപ്പെടുത്തിയില്ലെങ്കിൽ കച്ചവടം പൊളിയുമെന്ന് തലപ്പത്തിരിക്കുന്നവർക്ക് അറിയാം. അത്തരം തീരുമാനങ്ങൾ എടുക്കാൻ മാനേജ്മെന്റിനെ സഹായിക്കുന്ന ‘വിജയശിൽപി’കളാണ് ഡേറ്റ പ്രഫഷനലുകൾ. ഡേറ്റ അടിസ്ഥാനമാക്കി
ശ്യാമപ്രസാദ് സംവിധാനം ചെയ്ത‘ ഹേയ് ജൂഡ്’ എന്ന ചിത്രത്തിൽ സയനോര പാട്ടുപാടാനെത്തിയതാണ്. സംവിധായകനുമായി സംസാരിക്കുമ്പോഴാണ് താൻ ഇപ്പോൾ ചില സിനിമകൾക്ക് ഡബ് ചെയ്യുന്നുണ്ടെന്ന കാര്യം സയനോര പറഞ്ഞത്. ചിത്രത്തിൽ നിവിൻപോളിയുടെ നായിക തമിഴകത്തെ മുൻനിരതാരം തൃഷയ്ക്ക് അനുയോജ്യമായ ശബ്ദം തേടി നടന്ന ശ്യാമപ്രസാദിന്
Results 1-10 of 32