Activate your premium subscription today
Friday, Mar 28, 2025
പതിവ് തെറ്റാതെ പൊങ്കാല അർപ്പിച്ച് ഗായിക കെ.എസ്.ചിത്ര. വീട്ടുമുറ്റത്താണ് ഗായിക പൊങ്കാലയിട്ടത്. ഇതിന്റെ ചിത്രങ്ങൾ ചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കൈകൂപ്പി പ്രാർഥനയോടെ നിൽക്കുന്ന ഗായികയെ ആണ് ചിത്രങ്ങളിൽ കാണാനാകുക. ഏവർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ നേർന്നാണ് ചിത്രയുടെ പോസ്റ്റ്. എല്ലാ വർഷവും പതിവ്
കാഞ്ഞങ്ങാട് ∙ തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ കാസർകോട്ട് ആരംഭിക്കുന്ന ഐഐപിഡി(ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ്) ഭിന്നശേഷി മേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണോദ്ഘാടനം കാഞ്ഞങ്ങാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളം സഞ്ചരിച്ചു ഭിന്നശേഷിമേഖലയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കിയ മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നിർദേശങ്ങൾ സർക്കാർ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള മനോരമയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടു കാസർകോട്ടെ എൻഡോസൾഫാൻ രോഗികളെ അടുത്തറിയാനിടയായതാണു കാസർകോട് ഇത്തരമൊരു സംവിധാനം ആരംഭിക്കാൻ പ്രചോദനമെന്നു ഗോപിനാഥ് മുതുകാട് പറഞ്ഞു.
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘പക’ എന്ന പേരിലൊരുക്കിയ ഗാനത്തിനു ജസ്റ്റിൻ വർഗീസ് ഈണമൊരുക്കി. കെ.എസ്.ചിത്ര ആണ് ഗാനം ആലപിച്ചത്. ജസ്റ്റിനും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. സുഹൈൽ കോയ പാട്ടിനു വരികൾ കുറിച്ചു. ‘പക’
ഗായികയെന്ന നിലയിൽ പലരുടെയും ഹൃദയത്തിലൊരിടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന രണ്ടുപേരെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇപ്പോഴും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്. 1986 ജൂലൈയിൽ നെഞ്ചുവേദനയുമായാണ് അച്ഛനെ (കരമന കൃഷ്ണൻ നായർ) തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
ഗായികയെന്ന നിലയിൽ പലരുടെയും ഹൃദയത്തിലൊരിടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന രണ്ടുപേരെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇപ്പോഴും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്. 1986 ജൂലൈയിൽ നെഞ്ചുവേദനയുമായാണ് അച്ഛനെ (കരമന കൃഷ്ണൻ നായർ)
‘1958ൽ പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നിന്നു വായ്പാട്ടിൽ ഹിന്ദോള രാഗത്തിലുളള ‘മാമവതുശ്രീ സരസ്വതി...’ എന്ന കീർത്തനമാണു പാടിയത്. ശാസ്ത്രീയ സംഗീതത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയപ്പോൾ മൃദംഗത്തിൽ ഒന്നാം സ്ഥാനം ഗായകൻ പി.ജയചന്ദ്രനായിരുന്നു. സമാപന വേദിയിൽ ഞങ്ങൾ ഒരുമിച്ചുള്ള പ്രകടനവുമുണ്ടായിരുന്നു’.
പാട്ടുവീഞ്ഞൊഴുക്കി, ആഘോഷത്തിന്റെ ലഹരി നിറച്ച് ഹൃദയങ്ങളിലേക്കു കിനിഞ്ഞിറങ്ങുന്നുണ്ട് ചില ഈണങ്ങളിപ്പോൾ. മഞ്ഞണിഞ്ഞ രാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് കേൾവിക്കാരന്റെ ഹൃദയവീഥികളിലൂടെ അവയോരോന്നും ഒഴുകിപ്പരക്കുന്നു. കേൾക്കുന്തോറും വീര്യം കൂടി വരുന്ന ആ ഈരടികൾ ആഘോഷമായും ആനന്ദമായും പ്രാർഥനാഗീതമായുമൊക്കെ
അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ കണ്ണീർ കുറിപ്പുമായി ഗായിക കെ.എസ്.ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവും കുറിപ്പ് പങ്കുവച്ചത്. കാലം മുറിവുണക്കുമെന്ന് ആളുകൾ പറയാറുണ്ടെന്നും എന്നാൽ വലിയ വേദനയിലൂടെ കടന്നു പോയവർക്ക് ഒരിക്കലും അങ്ങനെ തോന്നില്ലെന്നും ചിത്ര
ഇരുട്ടത്തു കൺതുറന്നിരിക്കാൻ അവൾക്ക് ഇപ്പോഴും പേടിയായിരിക്കണം. വെളിച്ചത്തു കണ്ണടച്ചിരിക്കാനും. മുന്നിൽ ഒരേയൊരു കാഴ്ച മാത്രം. പ്രണയത്തിന്റെ പൂവസന്തങ്ങളെല്ലാം കൊഴിഞ്ഞ് ഒരു പാവം പെൺകുട്ടി. അവളുടെ ‘മിഴി രണ്ടി’ലുമുണ്ടായിരുന്നു പെയ്തു തുടങ്ങാനറിയാത്തൊരു പ്രണയമഴയുടെ തോരാമൗനം... ഭദ്രേ... അവളെയങ്ങനെ
മണിരത്നം സംവിധാനം ചെയ്ത ബോംബെയിലെ എല്ലാ ഗാനങ്ങളും കാലത്തെ അതിജീവിച്ച സൂപ്പർഹിറ്റുകളാണ്. സിനിമയുടെ തമിഴ് പതിപ്പിലെ ഗാനങ്ങൾ തന്നെയാണ് ഹിന്ദി പതിപ്പിലും ഉപയോഗിച്ചതെങ്കിലും ചില ഗാനങ്ങൾ ബോളിവുഡ് ഗായകരാണ് ആലപിച്ചത്. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഗായിക കെ.എസ്.ചിത്ര. പിന്നണിയിൽ എല്ലാം ദക്ഷിണേന്ത്യൻ
Results 1-10 of 261
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.