Activate your premium subscription today
Saturday, Apr 19, 2025
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണുമായി ഒരു പ്രശ്നവുമില്ലെന്നു പരിശീലകൻ രാഹുല്‍ ദ്രാവിഡ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറില്‍ തോറ്റതോടെ ടീം മീറ്റിങ്ങിൽ പങ്കെടുക്കാതെ സഞ്ജു സാംസൺ മാറിനിന്നത് വന്‍ വിവാദമായിരുന്നു. രാഹുൽ ദ്രാവിഡ് ഉൾപ്പടെയുള്ളവർ താരങ്ങളോടു സംസാരിക്കുമ്പോള്‍
ചെന്നൈ∙ ഐപിഎൽ മത്സരത്തിനു ശേഷം ക്രച്ചസിൽ ഗ്രൗണ്ടിലെത്തിയ രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡിനെ അഭിവാദ്യം ചെയ്യാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ യുവതാരങ്ങളോട് ആവശ്യപ്പെടുന്ന മഹേന്ദ്രസിങ് ധോണിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗ്രൗണ്ടിലെത്തിയ ദ്രാവിഡിനോട് കുറച്ചുനേരം സംസാരിച്ചതിനു ശേഷമാണ്,
മെഗാ ലേലത്തിനും മുൻപേ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഐപിഎൽ പതിനെട്ടാം അധ്യായത്തിലെ രാജസ്ഥാൻ റോയൽസിന്റെ സംഘബലം. ലേലത്തിനു മുൻപേയുള്ള റീട്ടെൻഷനിൽ ജോസ് ബട്ലറുടെ പേരില്ലാതായതോടെയാണു രാജസ്ഥാൻ വാർത്തകളിൽ നിറഞ്ഞത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ 6 താരങ്ങളെ നിലനിർത്തിയിട്ടും ഇംഗ്ലിഷ് ബാറ്ററെ നിലനിർത്താതിരുന്ന റോയൽസിന്റെ ‘പ്ലാനിങ്’ ആരാധകരെയും വിദഗ്ധരെയും വിമർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. പുതിയ സീസണിലെ ആദ്യമത്സരത്തിനായി ഒരുങ്ങുമ്പോഴും സമീപകാല നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ ബാറ്ററെന്ന ഖ്യാതിയുള്ള ബട്ലറെ ഒഴിവാക്കിയതിലെ നിരാശ ആരാധകർ മറച്ചുവയ്ക്കുന്നില്ല. തന്റെ സുഹൃത്തുകൂടിയായ ജോസേട്ടനെ ‘മിസ്’ ചെയ്യുന്നുവെന്ന പരാമർശം ഒടുവിൽ ക്യാപ്റ്റൻ സഞ്ജുവിൽ നിന്നുപോലും കേൾക്കേണ്ടിവന്നു. ബട്ലർ മാത്രമല്ല, കഴിഞ്ഞ മൂന്നു സീസണുകളിലായി ടീമിന്റെ കരുത്തായി വിലയിരുത്തിയ അശ്വിൻ–ചെഹൽ സ്പിൻ കൂട്ടുകെട്ടും പൊളിച്ചെഴുതിയാണു പ്രിമിയർ ലീഗിലെ പ്രഥമ കിരീടം ഉയർത്തിയെന്ന പെരുമയുള്ള രാജസ്ഥാൻ റോയൽസിന്റെ ഈ വരവ്. പുതിയ താരങ്ങൾ എങ്ങനെയാകുമെന്ന പ്രതീക്ഷകൾക്കുമപ്പുറം പഴയ താരങ്ങളുടെ അഭാവം ആരു നികത്തുമെന്ന തെല്ലാശങ്കയോടെയാണു രാജസ്ഥാൻ ആരാധകർ പുതിയ സീസണിനെ നോക്കിക്കാണുന്നത്. സഞ്ജുവിന്റെ സംഘമെന്ന കാരണത്താൽ കേരളത്തിന്റെ സ്വന്തം ടീമെന്ന വിശേഷണമുള്ള രാജസ്ഥാൻ റോയൽസിന്റെ കരുത്തും കണക്കുകൂട്ടലുകളും കുറയ്ക്കലുകളും അറിഞ്ഞ് പുത്തൻ ഐപിഎലിനു കണ്ണെറിയാം.
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 18–ാം സീസണിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, രാജസ്ഥാൻ റോയൽസ് ക്യാംപിൽ നിന്നുള്ള ചിത്രങ്ങളിൽ സഞ്ജു സാംസൺ എവിടെ എന്ന് ആകുലപ്പെട്ടവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പരുക്കിന്റെ പിടിയിൽനിന്ന് മോചിതനായി ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ രാജസ്ഥാൻ ക്യാംപിലെത്തി. താരം ജയ്പുർ
ജയ്പുർ ∙ പരുക്കിനെ വകവയ്ക്കാതെ ക്രച്ചസിന്റെ സഹായത്തോടെ പരിശീലകൻ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് ടീം ക്യാംപിൽ. ബെംഗളൂരുവിലെ പ്രാദേശിക ക്ലബ് മത്സരത്തിനിടെ കാലിനു പരുക്കേറ്റ ദ്രാവിഡാണ് തന്റെ ‘കമിറ്റ്മെന്റി’ലൂടെ വീണ്ടും ഞെട്ടിച്ചത്. ആദ്യം ഗോൾഫ് കാർട്ടിൽ പരിശീലന മൈതാനത്തേക്കു വന്ന ദ്രാവിഡ് തുടർന്ന്
16 വയസ്സുകാരനായ മകൻ അൻവയ് ദ്രാവിഡിനൊപ്പം ക്ലബ്ബ് ക്രിക്കറ്റ് കളിക്കാനിറങ്ങി മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡ്. ബെംഗളൂരുവിലെ നാസുർ മെമ്മോറിയല്‍ ഷീൽഡിൽ വിജയ ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയാണ് രാഹുല്‍ ദ്രാവിഡും ജൂനിയർ ദ്രാവിഡും ഒരുമിച്ച് ഇറങ്ങിയത്.
ബെംഗളൂരു∙ കാറിൽ വാഹനം തട്ടിയതിന് ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുമായി തർക്കിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ വിഡിയോ വൈറലായതിനു പിന്നാലെ, രസകരമായ പ്രതികരണവുമായി കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ. ഇപ്പോഴാണ് ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർക്ക് ഒത്ത
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോ ഇടിച്ചു. ബെംഗളൂരു നഗരത്തിൽവച്ച് കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്. തുടർന്ന് കാറിൽനിന്ന് പുറത്തിറങ്ങിയ രാഹുൽ ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കവുമുണ്ടായി. റോഡില്‍വച്ച് ദ്രാവിഡും ഡ്രൈവറും തർക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മുംബൈ∙ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതുവരെ ഇന്ത്യൻ ടീമിൽ യാതൊരു കുഴപ്പവുണ്ടായിരുന്നില്ലെന്നും, ഇത്ര പെട്ടെന്ന് ടീം എങ്ങനെയാണ് തീരെ മോശം പ്രകടനത്തിലേക്ക് നിപതിച്ചതെന്നും ചോദ്യമുയർത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇന്ത്യ ട്വന്റി20 ലോകകപ്പ് ജയിച്ചതിനു പിന്നാലെയാണ് ദ്രാവിഡ്
ബ്രിസ്ബേൻ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ രക്ഷിക്കാൻ, ഓപ്പണറായി സാങ്കേതികത്തികവുള്ള രാഹുൽ ദ്രാവിഡിനെ കളിപ്പിക്കുന്നതാകും ഉചിതമെന്ന് ഓസീസ് താരം മാത്യു ഹെയ്ഡൻ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു ശേഷം ചാനലിലെ ചർച്ചയ്ക്കിടെയാണ് കെ.എൽ. രാഹുലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആളു
Results 1-10 of 202
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.